The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by Anilraj Raj, 2023-03-23 00:30:32

Media FEB 23 final to web

Media FEB 23 final to web

ഫെബ്രുവരി 2023 1 ISSN 2395 -1370 FEBRUARY 2023 Vol 09 Issue 06 Price `20 FOLLOW US ON www.keralamediaacademy.org www.mediamagazine.in www.newspages.in പാവ്‌ലഹ�ാള്‍ാവ ജെയ് മെഅജെല്ലോ ബാന്‍ഫി രഘുറായ് ജോസി ജോസഫ്‌ ഹ്ലോബല്‍ മീഡഫിയ ഫെസ്റ്റിവല്‍ ൊധ്യെപ്രതഫിഭകള്‍ക്ക് ആദരം Jaime Abello Banfi Josy Joseph Pavla Holcová Raghu Rai SPECIAL ISSUE


2 ഫെബ്രുവരി 2023 രഘു റ ായിയുടെ ആദ്യകാല �ിത്രങ്ങളി ല ഒന്ന്


ഫെബ്രുവരി 2023 3 ഇത് അന്താര ാഷ്ട്ര മ ാധ്യമോത്സവമ ാണ്. ല � താകമ െ മ് പാടുമുള്ള മ ാധ്യമപ്രതിഭകളുടെ ഉത്സവം. ഇംഗ്ലീഷ് മ ാധ്യമ ല � താകത്തിന്റെ മ � താല്പടിയില്‍നി ന്ന് ല � താകമ ാധ്യമ രംഗം മോചനം നേടു ന്നതി ന്റെ ഉത്സവംകൂടിയ ാണിത്. സ ാ മ് രാജ്യത്വത്തിന് �ുറ് റു മ ാണ് ല � താകം എ ന്ന വികലചിന്തയെ ഇതു ്‍ിര ാകരിക് കു ന് നു. 'ഗ്ലോ ബ ല്‍ സൗത്തി 'ലെ ഭ ാഷകള്‍ക്കും മ ാധ്യമങ്ങള്‍ക്കും മഹത്തായ പാരമ്പര്യമുണ്ട്. ആഫ്രിക്കയിലെയും ലാ റ്റിന മ േരി ക്കയിലെയും ഉള് ‍പ ്പെടെയുളള മ ാധ്യമങ്ങളിലെ ്‍ല്ല ജേ ണ ലിസം ്‍ മ്മുടെ ര ാജ്യത്തും പരി � യപ്പെടുത്താ ്‍ുള്ളത ാണ് ഈ ഉത്സവം.


4 ഫെബ്രുവരി 2023 ISSN 2395-1370 FEBRUARY 2023 Vol 10 Issue 05 Price `20 Editor in Chief R. S. Babu Editorial Board N.P. Chandrasekharan K.P. Reji Saraswathy Nagarajan P.P Saseendran V.M Ibrahim M.V Nikesh Kumar Suresh Veellimangalam V.S. Rajesh Printer & Publisher Anil Bhasker Co-Ordinating Editor P.K. Velayudhan Editorial Co-ordination Sreeja Balachandran Marketing In Charge Shainus Markose Design & Layout Anil Raj Address ‘Media’ Kerala Media Academy Kakkanad, Kochi – 682 030 Phone: 0484 2422275 Email: [email protected] [email protected] Website: www.keralamediaacademy.org കേരള മീഡിയ അക്കാദമി ഭരണസമിതി അംഗങ്ങൾ ചെയർമകാൻ:ആർ എസ് ബാബു ജനറൽ കൗൺസിൽ അംഗങ്ങൾ: കെ പി റെജി, ഇ എസ് സുഭാഷ്,പി ജി സുരേഷ് കുമാർ, എ ടി മൻസൂർ, സുരേഷ് കെള്ളിമംഗലം, ഷില്ലർ സ്റ്റീഫൻ, എം െി ശ്രേയാംസ് കുമാർ, കെ ജെ ത�ാമസ്, ദ്റീപു രവി, ഫാ. ബോബി അലക്സ്, ബേബി മാത്യു, എം െി നികേഷ് കുമാർ, െി ബി പരമേശ്വരൻ, ജോൺ മുണ്ടക്കയം(മനോരമ), െി എം ഇബ്രാഹിം, രാജാജി മാത്യു ത�ാമസ്, എൻ പി ചന്ദ്രശേഖരൻ, മനോജ് കെ ദാസ്, സരസ്വതി നാഗരാജൻ, സ്മിത ഹരിദാസ്, െിൻസെന്റ് ജോസഫ് നെല്ലിക്കുന്നേൽ, െി എസ് രാജേഷ്, പി പി ശശ്റീന്ദ്രൻ. സർക്കാർ പ്രതിനിധികൾ: ധനെകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് സെക്രട്ടറി, ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് ഡയറക്ടർ, കേരള മ്റീഡിയ അക്കാദമി സെക്രട്ടറി ഉള്ളടക്കം 06 �രിത്രം എഴുതാന്‍ ആഗോള മാധ്യമോത്സവം 08 കവര്‍ സ്റ്റോറി: പാവ്‌ല ഹോള്‍സോവ 10 ജെയ്മെ അബെല്ലോ ബാന്‍ഫി 13 രഘുറായ് 15 ജോസി ജോസ്‍് 17 ആഗോള മാധ്യമപുരസ്കാരം ജോസി ജോസ്‍ി്‍് 18 കട്ടിംഗ് സൗത്ത് ഗ്ലോബല്‍ മലീഡിയ ഫെസ്റ്റിവല്‍ 24 വാക്കുകള്‍ക്കും രാഷ്ട്രീയമുണ്ട് പി.രാജലീവ് 31 പുതിയ ശൈലീപുസ്തകം ജേണലിസം ഫെസ്റ്റിവല്‍ സമാപ്‍ത്തില്‍ പുറത്തിറക്കും ആര്‍.എസ്.ബാബു


ഫെബ്രുവരി 2023 5 35. ഡോ.എം.ലീലാവതി സമര്‍പ്പിച്ച 15 ്‍ിര്‍ദ്ദേശങ്ങള്‍ 36 ഒന്നേകാല്‍ലക്ഷം വാക്കുകളുളള ഓണ്‍ലൈന്‍ ്‍ിഘണ്ടു വരുന്നു. വി.പി.ജോയി 38 മാധ്യമങ്ങളില്‍ ഉപയോഗിക്കേണ്ട വാക്കുകള്‍ തലീരുമാനിക്കണം തോമസ് ജേക്കബ് 39 റൂളുകളെ പരമാവധി പരിഷ്‌ക്കരിക്കുക കെ.സി.നാരായണന്‍ 40 സ്‌പെല്‍ചെക്ക് അപകടത്തിന് കാരണമാകും ഡോ.സെബാസ്റ്റ്യന്‍ പോള്‍ 42 ആണധികാരത്തിന്റെ വാക്കുകള്‍ എം.എസ്.ശ്രീകല 46 GOBIND BEHARI PAL THE FATHER OF SCIENCE JOURNALISM Shoma A.Chatterji 50. വാര്‍ത്തയിലെ ്‍ുണയും ക്യാമറ കാണിക്കുന്ന കളവും ഡോ.സെബാസ്റ്റ്യന്‍പോള്‍ 54 യന്ത്രം,്‍ിയമം,സമൂഹം, നെറികേട് സമകാലിക വെല്ലുവിളികള്‍ എസ്.ബിജു 62 അക്കാദമി വാര്‍ത്തകള്‍ 65 ബുക്ക്‌ഷെല്‍ഫ് 66 ല�താകം കണ്ട വര


6 ഫെബ്രുവരി 2023 മലയാള പത്രപ്രവര്‍ത്തനത്തിന്റെ 175 വര്‍ഷം കേവലമായ ഒരു കലണ്ടര്‍ കണക്കല്ല. മലയാളിയുടെയും മലയാളത്തിന്റെയും സംസ്‌കാരത്തിന്റെയും സാമൂഹ്യപുരോഗതിയുടെയുംരാഷ്ട്രീയത്തിന്റെയും എല്ലാം െികാസപരിണാമത്തിന്റെ ചരിത്രമാണ്. മാധ്യമപ്രവര്‍ത്തനത്തില്‍ എല്ലാക്കാലത്തും രണ്ടു ധാരകള്‍ ഒഴു കിയിട്ടുണ്ട്; ഒഴുക്കിനെതിരെ ന്റീന്തിയവരും ഒഴുക്കിനൊത്തു പോയവരും ഉണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടാനും മലയാളിയുടെ മാതൃഭൂമിയായി കേരളത്തെ രൂപപ്പെടുത്താനും മഹത്തായ പങ്കാണ് പത്രങ്ങള്‍ െഹിച്ചത്. ഹെര്‍മന്‍ ഗുണ്ട ര്‍ട്ടിന്റെ 'രാജ്യസമാചാരം' കല്ലച്ചില്‍നിന്നാണ് പിറവിയെടുത്തതെങ്കില്‍ ഇന്ന് നിര്‍മ്മിതബുദ്ധിയില്‍ മാധ്യമലോകം എത്തിയിരിക്കുകയാണ്. ഇത് ഒരേസമയം സാധ്യതയും കെല്ലുെിളിയും നല്‍കുന്നതാണ്. അതിനെ അഭിമുഖീകരിച്ച് കേര ളത്തിന്റെ മാധ്യമ മേഖലയുടെ കരുത്തും െിശ്വാസവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമി ട്ടാണ് മലയാള പത്രപ്രവര്‍ത്തനത്തിന്റെ 175-ാം ൊര്‍ഷികം ഗ്ലോബല്‍ മ്റീഡിയ ഫെസ്റ്റിവല്‍ ആയി ആര�ാഷിക്കുന്നത്. മാര്‍ച്ചില്‍ ആരംഭിച്ച സെപ്റ്റംബറില്‍ അെസാനിക്കും. ഈ മാധ്യമോത്സെം ചരിത്രത്തില്‍ ഇടംനേടുന്ന ഒന്നാകണം. കോണ്‍ഫ്ളു വന്‍സ് മ്റീഡിയ, ന്യൂസ് ലോണ്‍ട്രി, ന്യൂസ് മിനിറ്റ് എന്നിവയുടെയും കേരള പത്രപ്ര വര്‍ത്തക യൂണിയന്റെയും ഐ & പിആര്‍ഡിയുടെയും സഹകരണത്തോടെയാണ് ഈ ആഗോള മാധ്യമോത്സെം കേരള മ്റീഡിയ അക്കാദമി സം�ടിപ്പിക്കുന്നത്. മാര്‍ച്ച് 25ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി െിജയന്‍ ഉദ്�ാടനം ചെയ്യുന്നത�ോടെ െിെിധ ജില്ലകളില്‍ മാധ്യമോത്സവത്തിന്റെ അരങ്ങ് െരുന്ന ആറുമാസത്തിനുള്ളില്‍ ഉണരും. 'ഗ്ലോബല്‍ സൗത്ത് ' എന്ന ശീര്‍ഷകമാണ് ഈ മാധ്യമോത്സവത്തെ നയി ക്കുന്നത്. സാമ്രാജ്യത്വത്തിനു ചുറ്റുമാണ് ലോകം എന്ന െികലചിന്തയെ നിരാ കരിക്കുന്നതാണ് ഈ ശീര്‍ഷകം. പത്രപ്രവര്‍ത്തനത്തിന്റെ അെസാനൊക്ക് ഇംഗ്ലീഷ് ലോകത്തെ മാധ്യമപ്രവര്‍ത്തനം അല്ല. ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലെ ഉന്നത മാധ്യമപ്രവര്‍ത്തനം ഉണ്ട്. ഇംഗ്ലീഷ് ലോകത്തെ മാധ്യമപ്രവര്‍ത്തനത്തോട് െിരോധം പുലര്‍ത്താതെ തന്നെ മറ്റു മേഖലകളിലെ മാധ്യമ പ്രവര്‍ത്തനത്തിലെ മുന്നണിപ്പോരാളികളെ അവത രിപ്പിക്കുന്നതിനുള്ള സംരംഭമാണ് ഗ്ലോബല്‍ മ്റീഡിയ ഫെസ്റ്റിവല്‍. 'ഗ്ലോബല്‍ സൗത്തി'ലെ ഭാഷകള്‍ക്കും മാധ്യമങ്ങള്‍ക്കും മഹത്തായ പാരമ്പര്യമുണ്ട്. ആഫ്രി ക്കയിലെയും ലാറ്റിനമേരിക്കയിലെയും ഉള്‍പ്പെടെയുളള മാധ്യമങ്ങളിലെ നല്ല ജേണലിസം നമ്മുടെ രാജ്യത്തും പരിചയപ്പെടുത്തേണ്ടതാണ്. ആ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ലാറ്റിനമേരിക്കയിലെ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ ഫൗണ്ടേഷന്‍ സിഇഒ ആയ അബെല്ലോ ബാന്‍ഫിയെ കൊണ്ടുെരുന്നത്. �രിത്രം എഴുതാൻ ആഹ�ാള മാധ്യമോത്സവം എഡിറ്റോറിയല


ഫെബ്രുവരി 2023 7 രാജ്യാതിര്‍ത്തികള്‍ മാനിക്കാതെ ആഗോള െ്യാജൊര്‍ത്തകള്‍ െ്യാപിക്കുന്ന കാലമാണിത്. മഹാമാരിപോലെ ഇതും മാനെസമൂഹത്തിന് ഭ്റീഷണിയാണ്. സാങ്കേതികവിദ്യ മാധ്യമപ്രവ ര്‍ത്തനത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍, അതേ സാങ്കേതികവിദ്യ ജനങ്ങളുടെ അറിയാനുള്ള, നേരറിയാനുള്ള അവകാശത്തെ ഹനിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ നല്ല മാധ്യമപ്രവര്‍ത്തനത്തെ ആര�ാഷമാക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് സ്ലൊവാക്യയില്‍ നിന്നും പാെ്ല ഹോള്‍സോവയെ. ഇെിടെ കൊണ്ടുെരുന്നത്. ഭരണകൂട അഴിമതികള്‍ക്കും നീതികേടിനും എതിരെ മാധ്യമത്തെ സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുകയാണ് ചെക്ക് റിപ്പബ്ലിക്കിലെ പാെ്ല ഹോള്‍സോവ. ഈ ധീര മാധ്യമപ്രവര്‍ത്തകയെ 'മ്റീഡിയ പേഴ്സണ്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുത്ത് ഇെിടെ എത്തിച്ചതിലൂടെ കേരള മ്റീഡിയ അക്കാദമി അതിന്റെ ജന്മദൗത്യങ്ങളില്‍ ഒന്ന് നിര്‍വഹിക്കുകയാണ്. ഇതിലൂടെ നല്ല പത്രപ്രവര്‍ത്തനത്തെ ഉത്സെമാക്കുകയാണ്. 'കില്ലിംഗ് ഓഫ് എ ജേണലിസ്റ്റ് ' എന്ന ഡോക്യുമെന്ററിയിലൂടെയും അന്വേഷണാത്മക റി പ്പോര്‍ട്ടുകളിലൂടെയും സ്ലൊവാക്യയിലെ ഒരു സര്‍ക്കാരിനെ െ്റീഴ്ത്തിയ മാധ്യമപ്രവര്‍ത്തകയാണ് ഇവര്‍. ആഗോള മാധ്യമ പുസ്തക അൊര്‍ഡ് ഇന്ത്യയിലെ മികച്ച അന്വേ ഷണാത്മക മാധ്യമപ്രവര്‍ത്തകനായ ജോസി ജോസഫും ഗ്ലോബല്‍ ഫോട്ടോഗ്രാഫി അൊര്‍ഡ് രഘുറായിയും ഏറ്റുൊങ്ങും. കേരളത്തിലെ മാധ്യമ െിദ്യാര്‍ത്ഥികളുടെ സംഗമഭൂമി കൂടിയാകുന്ന മാധ്യമോത്സെ ത്തിന്റെ ഉദ്�ാടന പരിപാടിയില്‍ അര്‍ത്ഥസമ്പന്നമായ അനേകം സെഷനുകള്‍ ഉണ്ട്. ആറുമാസത്തെ മാധ്യമോത്സെം പരിസമാപി ക്കുമ്പോള്‍ മലയാളം മാധ്യമശാഖയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ചില ഏടുകള്‍ എങ്കിലും തീര്‍ക്കേണ്ടതുണ്ട്. അതിലൊന്ന് മാധ്യമഭാഷ സ്റ്റൈല്‍ ബുക്ക് ആകും. മലയാള മാധ്യമഭാഷ ശൈല്റീപുസ്തകം തയാറാക്കുന്നതിനായി അക്കാദമി ഒരു െട്ടമേശസമ്മേളനം നടത്തി. കാലക്രമത്തില്‍ ൊക്കു കള്‍ക്ക് അര്‍ഥപരിണതി സംഭെിക്കുന്നുണ്ട്. ഇന്നലെ സൃഷ്ടിച്ച അര്‍ഥം തന്നെയാകണമെന്നില്ല ഇന്ന് അതേ ൊക്ക് സൃഷ്ടിക്കുന്നത്. ൊക്കുകള്‍ കാലവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. ആശയസംവേദനത്തിനുള്ള ഉപകരണം എന്ന നിലയ്ക്കൊപ്പംതന്നെ ഓരോ ചരിത്ര�ട്ടവുമായി ബന്ധപ്പെട്ടതുമാണ്. സാമൂഹിക മാധ്യമ ശൈലികള്‍ അച്ചടി, ദൃശ്യമാധ്യമങ്ങളിലേക്കും കയറുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്കായുള്ള ഭാഷ സ്റ്റൈല്‍ ബുക്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കേരള മ്റീഡിയ അക്കാദമി മാധ്യമഭാഷ െട്ടമേശസമ്മേളനം സം�ടിപ്പിച്ചത്. ഇതില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഭാഷാപണ്ഡിതരും പങ്കെടുത്തു. മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയുടെ ഐകരൂപ്യം കണ്ടെത്തുകയാണ് ലക്ഷ്യം. ലിംഗസമത്വ പദങ്ങള്‍ കണ്ടെത്തുക, ലിംഗ-െർണ െിവേചനം ഉള്ള ൊക്കുകളെ ഒഴിൊക്കുക, ന്യൂജെൻ ൊക്കുകളുടെ പട്ടിക തയ്യാറാക്കുക, പുതുവാക്കുകൾ ശേഖരിക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്. െ്യാജൊർത്താ നിർമിതി തിരിച്ചറിയാൻ ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ശില്പശാല എല്ലാ ജില്ലകളിലും നടത്താനും ഉദ്ദേശിക്കുന്നുണ്ട്. നല്ല പത്രപ്രവർത്തനത്തിന്റെ ആഗോള ആര�ാഷമാക്കി ഗ്ലോബൽ മ്റീഡിയ ഫെസ്റ്റിവലിനെ നമുക്കു മാറ്റാം. ആർ എസ് ബകാബു എഡിറ്റർ ഇൻ ച്റീഫ് പത്രപ്രവര്‍ത്തനത്തിന്റെ അവസകാനവകാക്ക് ഇംഗ്ലീഷ് ക�ോകത്തെ മകാധ്യമപ്രവ ര്‍ത്തനം അല്ല. �കാറ്റിനമേ രിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലെ ഉന്നത മകാധ്യമപ്രവര്‍ത്തനം ഉണ്ട്. ഇംഗ്ലീഷ് ക�ോകത്തെ മകാധ്യമപ്രവര്‍ത്തനത്തോട് വിരോധം പുലര്‍ത്താതെ തന്നെ മറ്റു മേഖലകളിലെ മകാധ്യമ പ്രവര്‍ത്തനത്തിലെ മുന്നണിപ്പോരകാളികളെ അവതരിപ്പിക്കുന്നതിനുള്ള സംരംഭമകാണ് ഗ്ലോബല്‍ മീഡിയ ചെസ്റ്റിവല്‍.


8 ഫെബ്രുവരി 2023 cover coverstory storyPavla is the founder of the Czech Center for Investigative Journalism. She is best known for her courageous and innovative journalistic strategy after the killing of her colleague Jan Kuciak and his fiancée Martina Kušnirová, which brought down the Slovak government. In 2018, when Jan and Martina were murdered, Pavla was working with her Slovak colleague Ján on a story exploring links between the Italian Mafia and the Slovak government. In the face of a real threat to her life, Pavla didn’t waver but instead investigated and uncovered those who killed her colleague. Pavla assembled a stunning database as part of her investigation, including a leak of the complete police file on Marian Kočner, the oligarch allegedly behind the murders. Instead of scrambling to put her byline on her findings, she assembled journalists from various Slovak media outfits in a secure location. Neither the trolls nor conspiracy theorists could stop Pavla from her mission. The powerful collective reporting trigged massive public protests that finally resulted in the toppling of the government of Robert Fico. It also resulted in the resignation of the entire top leadership of the police and charges against 21 judges. It wasn’t the only highlight of Pavla’s career. In 2014 the secret investments of the former chief of the Macedonian secret service, Saso Mijalkov were exposed by Pavla and a colleague. This investigation contributed significantly to his resignation and the final collapse of the Macedonian government. She has also been part of globally celebrated investigations such as the Panama Papers, the Paradise Papers, the Russian Laundromat, and the Azerbaijani Laundromat. In addition, Pavla once posed as a prostitute to infiltrate a prison in Peru to interview a U.S.-Serbian drug gang leader. Before becoming an investigative journalist, Pavla worked with international NGOs and was once detained in Cuba for documenting human rights abuses. Pavla has been honoured with several global awards for her work, latest of them was the Knight International Journalism Award for 2021. Pavla Holcová Cover coverstory Story 8 ഫെബ്രുവരി 2023


ഫെബ്രുവരി 2023 9 ഫെബ്രുവരി 2023 9 Media Magazine's Media Person of the Year 2022


10 ഫെബ്രുവരി 2023 Cover coverstory StoryJ aime is a custodian and a leading authority on Gabriel García Márquez’s legacy, especially his journalism. While Márquez is more celebrated for his fictional works, the Nobel laureate was also a pioneering journalist and has left behind an impressive body of work that broke several new grounds in non-fiction writing. The celebrated author has also written extensively about various aspects of journalism, its ethics, practice and other elements that resound far more loudly today than ever. Jaime met his Colombian compatriot for the first time in 1983. Ten years later, when Jaime was the director of a public TV station, Marquez asked him to help create the Foundation for New Ibero-American Journalism (FNPI) in 1994 in Cartagena. Marquez became the foundation's chairman, and Jaime became its Executive Director. Jaime studied law but fell in love with journalism and built an impressive career in journalism before he joined Marquez to start the foundation. He has been involved with various global organisations, such as the World Economic Forum and GFMD (Global Forum for Media Development), a global alliance of leading organizations supporting journalism. More than 10,000 journalists from all Latin American countries have participated in FNPI’s workshops and seminars until now. In August 2019, FNPI was renamed the Gabo Foundation, taking on the moniker used affectionately to refer to Marquez. The foundation continues its work to promote the art of storytelling, using journalism to better social and economic standards of people, better journalistic ethics, and disseminate the legacy of its founder. It provides fellowships and awards and works towards preserving and expanding the Gabo legacy, including the online database https://centrogabo.org/. The foundation, on whose board both the sons of Marquez sit, is now engaged in turning Gabo’s Cartagena house into a museum and events to mark ten years of his passing away. Jaime Abello Banfi 10 ഫെബ്രുവരി 2023


ഫെബ്രുവരി 2023 11 ഫെബ്രുവരി 2023 11 Guest of Honour


12 ഫെബ്രുവരി 2023 Cover coverstory Story 12 ഫെബ്രുവരി 2023 Global Photography Award 2021-22


ഫെബ്രുവരി 2023 13 Raghu Rai (born in December 1942) qualified as civil engineer, started photography at the age of 23 in 1965. He joined The Statesman newspaper as their Chief Photographer (1966 to 1976) and was then Picture Editor with Sundaya weekly news magazine published from Calcutta (1977 to 1980). In 1971, impressed by Rai's exhibition at Gallery Delpire, Paris, the legendar photographer Henri Cartier Bresson nominated him to Magnum Photos, the world's most prestigious photographer's cooperative which Rai could start only in 1977, Rai took over as Picture EditorVisualiser of India Today, India's leading news magazine in its formative years. He worked on special issues and designs, contributing trailblazing picture essays on social, political and cultural themes of the decade (1982 to 1991) He was awarded the 'Padmashree' in 1972 for the body of works he produced on Bangladesh refugees, the war and its surrender. In 1992 he was awarded 'Photographer of the Year' in the United States for the story ''Human Management of Wild Life in India''published in National Geographic. In 2009 he was conferred Officer des Arts et ded Letters by French Government. His photo essays have appeared in many of the world's leading magazines and newspapers-including Time, Life, GEO, Le Figaro, Le Monde, Die Welt, The New York Times, Sunday, The Times-London, Newsweek, Vogue, GQ, D Magazine, Marie Claire, The Independent and the New Yorker. He has been an adjudicator for World Press Photo Contest, Amsterdam and UNESCO's international Photo Contest for many times Currently, Raghu Rai lives in New Delhi and is working on his 57th book. Raghu Rai ഫെബ്രുവരി 2023 13


14 ഫെബ്രുവരി 2023 Cover coverstory Story


ഫെബ്രുവരി 2023 15 • Josy is the only Indian to have won the country's top awards in both journalism and non-fiction writing. • He won the Prem Bhatia Memorial Trust’s Outstanding Political Reporting of the • Year Award in 2011, and the Ram Nath Goenka Excellence in Journalism Award in 2013 for landmark investigative stories that significantly contributed to the anti- corruption movement of recent years. • Josy wrote A Feast of Vultures: The Hidden Business of Democracy in India, which won the best nonfiction book at the Crossword Book Awards. • As an investigative journalist, he has enjoyed highly successful stints at newspapers such as The Hindu, The Times of India, DNA, Asian Age etc.Josy has a Master’s in International Relations from the Fletcher School of Law and Diplomacy, Tufts University, and is a Senior Visiting Fellow at the Edward R MurrowCentre at Fletcher. He has designed and taught investigative journalism and creative writing courses at Ashoka University, Times School of Journalism, and Jindal School of Journalism and Communication. • Josy founded Confluence Media in July 2019. Josy Joseph Global Media Book Award


16 ഫെബ്രുവരി 2023 16 ഫെബ്രുവരി 2023 Cover coverstory Story


ഫെബ്രുവരി 2023 17 കേ ര ള്റീ യ രായ മാധ്യ മ പ്രവര്‍ത്തക രുടെ ഏറ്റവും മി കച്ച കൃ തിക്കു ള്ള കേരള മ്റീഡിയ അക്കാദമിയുടെ ആഗോള പുരസ്‌കാരത്തിന് െിഖ്യാത അന്വേഷണാത്മക മാധ്യമപ്രവ ര്‍ത്തകന്‍ ജോസി ജോസഫിന്റെ 'നിശ്ശബ്ദ അട്ടി മ റി (ദി സൈലന്റ് കൂ) എ ന്ന പുസ്ത കം അര്‍ഹമായി. 50,000/ രൂപയ ും പ്ര ശസ്തി പ ത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് 25 ന് എറണാകുളത്ത് അന്തര്‍ദേശ്റീയ മാധ്യമോ ത്സ െ വേദിയി ല്‍ സമ്മാ നിക്കുമെന്ന് മ്റീഡിയ അക്കാദമി ചെ യര്‍മാന്‍ ആ ര്‍.എസ്.ബാബു െ ാ ര് ‍ത ്താ സ മ്മേളനത്തില്‍ അ റിയിച്ചു. ത � ാമസ് ജേക്കബ്, എ ന്‍.ഇ. സുധീര്‍, ഡോ.മ്റീന ടി.പി ള്ള എന്നി വരായിരുന്നു അന്തിമ ജഡ്ജിങ് കമ്മിറ്റിയി ല്‍. 2020, 2021, 2022 വര്‍ഷങ്ങളി ല്‍ ഇംഗ്ള്റീഷിലോ മല യാളത്തിലോ പ്രസിദ്ധീകരിച്ച മാ ധ്യമസംബന്ധമായ കൃ തി കളാണ് പ രിഗണിച്ച ത്. 56 പുസ്ത ക ങ്ങ ളില്‍നിന്നും അഞ് ചംഗ ജൂ റി നിര്‍ദേശിച്ച ചുരുക്കപ്പട്ടികയി ല്‍ നിന്നാണ് പു രസ്‌ക ാരഗ്ര ന് ഥം തിരഞ്ഞെടുത്തത്. നിശ്ശബ്ദ അട്ടി മ റി: ഇന്ത്യയി ല്‍ പ്ര വര് ‍ത്തി ക്കു ന്ന നിഗൂഢ സ്റ്റേറ്റിന്റെ ച രിത്രം എ ന്ന കൃ തി നീതിവ്യവ സ്ഥ യ്ക്കു വേണ്ടിയുള്ള ശബ്ദമാണെന്ന് ജൂറി െിലയിരുത്തി. ഭരണകൂടരാഷ്ടീയത്തിന്റെ നിഗൂഢ ലക് ഷ്യ ങ്ങള്‍ക്കായി സര്‍ക്കാരിന്റെ കീഴിലുള്ള െി െിധ ഏജന്‍സികള്‍ നമ്മുടെ രാജ്യത്ത് നടത്തിവ രു ന്ന രഹസ്യപ്രവര്‍ത്ത നങ്ങളെപ്പറ്റി െിശദീകരിക്കു ന്ന പുസ്ത കമാണ് The Silent Coup - A History of Deep State in India. പോലിസ്, ഇ ന്റലിജന്‍സ്, സിബിഐ, ദേ ശ്റീയ സു ര ക് ഷാ ഏജന്‍സി, ഭീകരവിരു ദ്ധ സ്‌ക്വാഡ് തു ടങ്ങിയ കുറ്റാ ന്വേഷണ ഏജന്‍സികളും ഇന്‍കം ടാക്സ്, എന്‍ഫോര്‍സ്മെ ന്റ് ഡയ റ ക്ടറേറ്റ് തു ടങ്ങിയ അന്വേഷണ ഏജന്‍സികളും ഇന്ത്യയി ല്‍ നടത്തി ക്കൊണ്ടിരിക്കു ന്ന നിഗൂഢ പ്രവര്‍ത്തനങ്ങളാണ് ജോസിയുടെ പുസ്തകത്തിന്റെ െിഷയം. ജനാധിപത്യത്തെ സം ര ക്ഷിക്കാന്‍ സൃഷ്ടി ക്കപ്പെട്ടി ട്ടു ള്ള ഇത്തരം സം െിധാനങ്ങള്‍ എങ്ങനെയാണ് ജനാധിപ ത്യത്തിന്റെ ക ടയ്ക്കല്‍ കത്തി െ യ്ക്കുന്നത് എന്നു പുസ്ത കം കണ്ടെ ത്തുന്നു. ഇവയെല്ലാം ഇപ്പോള്‍ പ്രവര് ‍ത്തി ക്കുന്നത് ഇന്ത്യയിലെ ഭ രണകൂട താല്പര്യ ങ്ങളെ സം ര ക്ഷി ക്കു ൊനാണ്. കഴി ഞ്ഞ കുറേക്കാലമായി ഇന്ത്യയി ല്‍ നടന്നി ട്ടു ള്ള ഒട്ടുമിക്ക െ ാറും ഭീക രപ്രവര്‍ത്തനങ്ങള്‍ക്കും, വര്‍ഗീയ സംഘര്‍ഷ ങ്ങള്‍ക്കും, സാമ്പത്തിക കും ഭകോണങ്ങള്‍ക്കും ഒക്കെ പുറകി ല്‍ ഇത്തരം ഏജന്‍സി ക ളുടെ നിശ്ശബ്ദ പ്ര ഹ രങ്ങള്‍ അടിസ്ഥാനമായി പ്രവര് ‍ത്തി ച്ചി ട്ടുണ്ട് എന്നാണ് ജോസി ഈ അന്വേഷണത്തിലൂടെ കണ്ടെത്തു ന്നത്. സംസ്ഥാന ത ലത്തിലുള്ള ജനാധിപത്യ സര്‍ക്കാ രു കള്‍ അട്ടി മ റിക്കുന്നതില ും െിമര്‍ശക രെ യ ും പ്രതിപ ക്ഷ നേതാക്കളെ യ ും നിശ്ശബ്ദമാക്കുന്നതില ും ഇ െ രുടെ ന്റീക്കങ്ങളുണ്ട്. ഇ തിന്റെ ഉള്ളറ കളിലേക്ക് കടന്നുചെ ല്ലുന്ന ഗ്രന്ഥ ക ാരന്‍ ൊയനക്കാ രുടെ മുന്നിലെ ത്തി ക്കു ന്ന ചിത്രം ഭയപ്പെടുത്തു ന്ന ഒന്നാണ്. അന്വേഷണാത്മ കമായ മാധ്യമ പ്രവര്‍ത്ത നത്തിന്റെ മി കച്ച ഉദാഹ രണമാണ് ഈ രചന. ഇംഗ്ലീഷി ല്‍ മാധ്യ മപ്രവര്‍ത്തനം നടത്തു ന്ന മലയാളിയായ ജോസി ജോസഫിന്റെ രണ്ടാ മത്തെ പുസ്ത കമാണ് ഇ ത്. A Feast of Vultures ആണ് ആദ്യ പുസ്ത കം. മ്റീഡിയ അക്കാദമി സെക്രട്ട റി കെ.ജി.സന്തോഷ് െ ാ ര് ‍ത ്താ സ മ്മേളനത്തില്‍ പങ്കെടുത്തു. ആഗോള മ ാധ്യമപുസ്തക പുരസ്ക ാരം ജോസി ജോസഫിന് നിശ്ശബ്ദ അട്ടിമറി (ദി സൈലന്റ് കൂ) എന്ന ഇംഗ്ലീഷ് കൃതിക്കാണ് പ രു രസ്‌ക ാരം ഫെബ്രുവരി 2023 17


18 ഫെബ്രുവരി 2023 കേരള മീഡിയ അക്കാദമി കോ ൺ െ്ളുവന്‍സ് മീഡിയ ന്യൂസ് ക �ോണ് ‍ട്രി ന്യൂസ് മിനിറ്റ് കേരള പത്രപ്രവ ര്‍ ത്ത ക യൂണിയ ന്‍ ഇൻ െ ർമേഷൻ - പബ്ളി ക് റിലേഷൻസ് വകുപ്പ് കട്ടിംഗ് ‍ൗത്ത് ഗ്ലോ ബ ല്‍ മീഡിയ ചെസ്റ്റി വ ല്‍ 2023 മാര് ‍ച്ച്-സെ പ് തം ബ ര്‍ മാര്‍ച്ച് 24, 25, 26 എറണ ാകുളം ടൗ ണ്‍ ഹാള്‍ സം �ടിപ് പി ക്കുന്നത് 18 ഫെബ്രുവരി 2023


ഫെബ്രുവരി 2023 19 മുഖ്യാതി ‍ഥി ശ്രീ.പി.ര കാജീവ് (ബഹു.വ്യവസായ-നിയമമന്ത്രി ) െിശിഷ്ടാതി ‍ഥി ശ്രീ.വി.ഡി.സതീശ ന്‍ (ബഹു.പ്രതിപ ക്ഷ നേത ാ െ്) അധ്യക്ഷന്‍ ശ്രീ.ആര്‍.എസ്.ബ കാ ബു (ചെ യര്‍മാന്‍, കേരള മ്റീഡിയ അക്കാദമി) ആശംസ ശ്രീ. കെ ജെ തോമസ് ജനറൽ മാനേജർ ദേശാഭിമാനി ശ്രീ. ബേബി മാത്യു മാനേജിങ് ഡയറക്ടർ, ജ്റീെൻ ടി െി ശ്രീ. ടിവി സുഭകാഷ് ഡയ റക്ടർ, ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് െകുപ്പ് ശ്രീ. ആ ര്‍ . കിര ണ്‍ ബ കാ ബു (ജനറല്‍ സെക്രട്ട റി, കെ. യു.ഡബ്ല്യു .ജെ ) ഉദ്�ാടനം ശ്രീ.പിണറ കായി വിജയ ന്‍ (ബഹു.മുഖ ്യ മന്ത്രി ) ഫെബ്രുവരി 2023 19


20 ഫെബ്രുവരി 2023 അമേരിക്കന്‍ മേധാെിത്വ പ്രദേശങ്ങള്‍ക്ക് പുറത്തുളള രാജ്യങ്ങളിലെയും ഇന്ത്യയിലെ തെക്കന്‍ പ്രദേശത്തെയും ജനകീയ രാഷ്ട്രീയത്തെയും ജനപക്ഷബദല്‍ മാധ്യമത്തെയും പ്രോത്സാഹിപ്പിക്കുക. സ്വാഗതം ശ്രീ.എം.ആർ.ഹരികുമകാർ (പ്രസിഡന്റ്, എറണാകുളം പ്രസ് ക്ലബ്) ഉദ്�ാടനം വൈകിട്ട് 4.30ന് ശ്രീ. രഘുറകായ് (ഇന്ത്യയുടെ ലെജന്‍ഡ് ഫോട്ടോഗ്രാഫര്‍) കേരളത്തിലെ മുതിര്‍ന്ന ഫോട്ടോ ജേണ�ിസ്റ്റുകളെ ആദരിക്കല്‍ നന്ദി ശ്രീ. എം.സൂെി മുഹമ്മദ് (സെക്രട്ടറി, എറണാകുളം പ്രസ് ക്ലബ്) കട്ടിംഗ് ‍ൗത് ത് �ക്ഷ്യം 2023 മാര്‍ച്ച് 24 വെളളി ക്ഷോഭം വ‍ന്തം ഇന്റര്‍നാഷണല്‍ ഫോട്ടോ ഫെസ്റ്റിവല്‍ 20 ഫെബ്രുവരി 2023


ഫെബ്രുവരി 2023 21 2023 മാര്‍ച്ച് 25 ശനി ഉദ്�ാടനസമ്മേളനം രാെിലെ 10.30 - 11.30 സ്വാഗതം: ശ്രീ. കെ.ജി.സന്തോഷ് (സെക്രട്ടറി, കേരള മ്റീഡിയ അക്കാദമി) അധ്യക്ഷന്‍: ശ്രീ. ആര്‍.എസ്.ബകാബു (ചെയര്‍മാന്‍, കേരള മ്റീഡിയ അക്കാദമി) ഉദ്�ാടനം: ശ്രീ. പിണറകായി വിജയന്‍ (ബഹു.മുഖ്യമന്ത്രി) മുഖ്യാതി‍ഥി ശ്രീ. പി.രകാജീവ് (ബഹു.വ്യവസായ-നിയമമന്ത്രി) െിശിഷ്ടാതി‍ഥി ശ്രീ. വി.ഡി.സതീശന്‍ (ബഹു.പ്രതിപക്ഷ നേതാെ്) അൊര്‍ഡ് സമ്മാനിക്കല്‍ ഏറ്റുൊങ്ങുന്നത് ശ്രീമതി. പകാവ് � ഹോള്‍സോവ (കേരള മ്റീഡിയ അക്കാദമിയുടെ മ്റീഡിയ മാഗസിന്റെ 2022ലെ മ്റീഡിയ പേഴ്സണ്‍ ഓഫ് ദ ഇയര്‍) ശ്രീ. രഘുറകായ് (കേരള മ്റീഡിയ അക്കാദമിയുടെ ഗ്ലോബല്‍ ഫോട്ടോഗ്രഫി പ്രൈസ് 2021-22) ശ്രീ. ജോസി ജോസെ് (കേരള മ്റീഡിയ അക്കാദമിയുടെ ആഗോള മാധ്യമപുസ്തക പുരസ്‌കാരം 2022) നന്ദി: ശ്രീമതി. ധന്യ രാജേന്ദ്രന്‍ (എഡിറ്റർ ന്യൂസ് മിനിറ്റ്) 12.30-1.30 ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് ഫൗണ്ടേഷന്‍ സിഇഒയും ടിെി ജേണലിസ്റ്റുമായ ജെയ് മെ അബെല്ലോ ബാന്‍ഫി (കൊളംബിയ) സംൊദം ഫെബ്രുവരി 2023 21 അന്താരാഷ്ട്ര മാധ്യമോത്സവം


22 ഫെബ്രുവരി 2023 ഫെബ്രുവരി 2023 3.00 - 4.00 ബൊഫോഴ്സ് വാര്‍ത്താ ന കാ ളുകള്‍ ശ്രീമതി ചിത്രാ സുബ്രഹ്മണ്യം സ്റെ കു ന് നേ രം 4.30 മുതല്‍ 6.00 വരെ സീനിയ ര്‍ ജേ ണ �ിസ്റ്റുകള്‍ക്ക് ആദരം സ്വാ ഗ തം: ശ്രീ. ഇ.എസ്.സുഭ കാഷ് (സ്റെസ് ചെ യര്‍മാന്‍, കേരള മ്റീഡിയ അക്കാദമി) സ മ്മേളനം ഉദ്�ാടനം: ശ്രീ.പി.എസ്.ശ്രീധരന്‍ പിളള (ബഹു.ഗോവ ഗവര്‍ണര്‍ ) ആദരവ് ഏറ്റു െ ാങ്ങുന്നവര്‍ ശ്രീ. ടിജെഎസ് ജോര്‍ജ് ശ്രീ. ശശികുമാര്‍ ശ്രീ. ബി.ആര്‍.പി.ഭകാസ്‌കര്‍ ശ്രീ. തോമസ് ജേക്കബ് ശ്രീ. കെ. മോഹനൻ ശ്രീ. എസ്.ആര്‍.ശക്തിധര ന്‍ കേരള സര്‍ക്കാരിന്റെ പരമോന്നത മാധ്യമപു ര സ്‌ക ാ രമായ സ്വദേശാഭിമാനി-കേ സ രി അ െ ാര്‍ഡിന് അര്‍ഹരായ ഈ മാധ്യ മപ്രതിഭ കളുമായി സം ൊദം: മോ ഡറേറ്റര്‍ ഡോ .സെ ബ കാ സ്റ്റ്യന്‍ പോള്‍ പ്രശസ്ത കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണിയെ ആസ്പദമാക്കി മ്റീഡിയ അക്കാദമിക്ക് വേണ്ടി ശ് യാ മ പ്രസാദ് ത യ്യാറ ാക്കിയ ഡോക്യു ഫി ക്ഷൻ പ്രകാശനം കേരള മീഡിയ അക്കാദമിയുടെ 2021ലെ മ കാധ്യമ അവാര് ‍ഡുകളും ജേ താക്കള്‍ക്ക് സമ്മാനിക്കുന്നു അ െ ാര്‍ഡ് ജേതാക്കളെ പ്രതിനിധീകരിച്ച് മറുപടി പ്രസംഗം ശ്രീ. ഒ. അബ്ദു റഹ്മാന്‍ (ച്റീഫ് എഡി റ്റർ, മാധ്യമം) സ്വദേശാഭിമാനി-കേ സ രി അ െ ാര്‍ഡ് നേടിയ, അന്തരിച്ച ടി.വേ ണുഗോ പകാ� ൻ വി.പി.ര കാ മ ചന്ദ്രൻ എം.എസ് മണി കാർട്ടൂണിസ്റ്റ് യേശുദ കാസൻ എന്നിവരെ അനുസ്മരിക്കുന്നു


ഫെബ്രുവരി 2023 ഫെബ്രുവരി 2023 23 രാെിലെ 10 -11 പകാവ് � ഹോള്‍സോവയുമകായി സംവകാദം കില്ലിംഗ് ഓഫ് ദ ജേണലിസ്റ്റ് എന്ന ഡോക്യുമെന്ററിയുടെ ഇന്ത്യയിലെ ആദ്യ പ്ര ദര്‍ശനം ര ാ െിലെ 11 -12 സംവ കാദം ഇന്ത്യയി ല്‍ ഇന്‍വെ സ്റ്റിഗേ റ്റീവ് ജേ ണ �ിസം എങ്ങോട്ട്? 12.00 -1.30 വരെ വനിത കാ ജേ ണ �ിസ്റ്റ് കോ ൺ ക്ലേവ് ഉദ്�ാടനം: ശ്രീമതി.അമ്മു ജോ സ െ് അമ്മുജോസഫിനെപ്പറ്റി സ്റഷനി ജേക്കബ് ബെഞ്ചമി ന്‍ ത യ്യാറാക്കു ന്ന ഡോക്യുഫിക്ഷന്റെ സ്വിച്ചോണ്‍ കര്‍മം ശ്രീ. കെ.രകാജന്‍ (ബഹു.റവന്യു മന്ത്രി ) 5.00 മണി മ്റീഡിയ ഫെ സ്റ്റിവലി ല്‍ നടത്തിയ മത്സരത്തില്‍ െിജയിച്ച െിദ്യാര്‍ഥികള്‍ക്കു ള്ള സമ്മാനദാനം ശ്രീ. എം.അനില്‍കു മാര്‍ (ബഹു. മേ യ ര്‍, കൊച്ചി നഗ രസഭ) 2023 മാര് ‍ച്ച് 26 ഞ കാ യ ര്‍ 24, 25 തീ യ തി കളി ല്‍ സ കാംസ്‌കാരി ക സ കാ യ കാ ഹ് നം കലാപരിപ കാടികള്‍ റിമ കല്ലി ങ്ക ല്‍ എം വി ശ്രേ യ കാംസ് കുമാര്‍ കെ ജെ തോമസ് ദീപു രവി െകാ. ബോബി അലക്സ് രകാജകാജി മാത്യു തോമസ് ബേബി മാത്യു കെ സി ന കാ ര കായണൻ ജോസ് പനച്ചിപ്പുറം എന്‍ പി ചന്ദ്രശേഖര ന്‍ മനോജ് കെ ദ കാസ് കെ പി റെജി ഇ എസ് സുഭ കാഷ് പി ജി സുരേഷ് കുമാര്‍ എ ടി മന്‍സൂര്‍ സുരേഷ് വെള്ളിമംഗ � ം ഷില്ല ര്‍ സ്റ്റീഫന്‍, എം വി നികേഷ് കുമാര്‍ വി ബി പരമേശ്വര ന്‍ ഡോ. മീന ടി പിള്ള ജോണ്‍ മുണ്ടക്കയം വി എം ഇബ്രാഹിം സ്മിത ഹരിദകാസ് വിന്‍സെന്റ് ജോ സ െ് നെല്ലി ക്കുന്നേല്‍ വി എസ് രാജേഷ്, പി പി ശശീന്ദ്ര ന്‍ സരിത കാ വ ര്‍ മ്മ സരസ്വതി ന കാഗര കാ ജ ന്‍ എം.വി.വിനീത എസ്.ബിജു പി.മുസ്ത െ ര കാ ജ ന്‍ പൊതുവാള്‍ സരിത കാ വ ര്‍ മ്മ സരസ്വതി ന കാഗര കാ ജ ന്‍ എം.വി.വിനീത എസ്.ബിജു പി മുസ്ത െ കെ. ര കാ ജഗോ പ കാൽ, എൻ ഇ സുധീർ റെജി ജി ന കായർ നി �ീന അത്തോളി മ കാധ്യമോത്സവത്തില്‍ പങ്കെടുക്കുന്ന പ്രമുഖ ര്‍


24 ഫെബ്രുവരി 2023 മലയാളത്തിലെ മാധ്യമഭാഷയ്ക്ക് ഒരു ശൈലീപുസ്തകം ഉണ്ടാക്കുന്നതി്‍് കേരള മലീഡിയ അക്കാദമി തിരുവനന്തപുരത്ത് ്‍ടത്തിയ വട്ടമേശ സമ്മേള്‍ത്തില്‍ അവത രിപ്പിക്കപ്പെട്ട ്‍ിര്‍ദേശങ്ങളും അഭിപ്രായങ്ങളും. പി.രാജലീവ് (വ്യവസായ-്‍ിയമ മന്ത്രി) വാക്കുകള്‍ക്കും രാഷ്ട്രീയമുണ്ട്‌


ഫെബ്രുവരി 2023 25 ആദ്യമായി ഞാന്‍ മ്റീഡിയ അക്കാദമിയെ അഭിന ന്ദിക്കുകയാണ്. ചരിത്രപരമായ െലിയ ഉത്തരവാദിത്വം ഏറ്റെടു ത്തതിന് മാത്രമല്ല, ഇത്രയും പ്രഗത്ഭ വ്യക്തിത്വങ്ങളെ, അനുഭെസമ്പ ത്തുള്ളവരെ ഈ ചതുരമേശയ്ക്കു ചുറ്റും അണിനിരത്താന്‍ കഴിഞ്ഞു എന്നുള്ളതിനാണ്. സാധാരണ എല്ലാവരെയും ഒന്നിച്ചുകിട്ടുക ദുഷ്‌കരമാണ്. അതുകൊണ്ടു തന്നെ ഈ ദൗത്യം ഫലം കിട്ടുന്ന ഒന്നായിരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ സൂചി പ്പിച്ചതുപോലെ, ഇത്തരം ശ്രമങ്ങള്‍ പ്രസ് അക്കാദമിയായിരിക്കെ മുന്‍പ് നടത്തിയിട്ടുണ്ട്. ഓരോ മാധ്യമസ്ഥാപനത്തിനും അെരുടേതായ ശൈല്റീ ബുക്കുക ളുണ്ട്. എന്നാല്‍, ഒരാള്‍ പല പത്രം ൊയിക്കുകയും പല ചാനലുകള്‍ കാണുകയും ചെയ്യുന്നുണ്ടാകും. ഒരേകാര്യം തന്നെ പല ൊക്കു കളിലായിരിക്കും എഴുതുകയോ പറയുകയോ ചെയ്യുന്നത്. പണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് പല പരിമിതികള്‍ ഉണ്ടായിരുന്നു, ഒരേ രൂപങ്ങള്‍ സ്വീകരിക്കുന്നതില്‍. ഞാന്‍ ദേശാഭിമാനിയുടെ ചുമത ലയിലേക്ക് ആദ്യം െരുമ്പോള്‍ അന്ന്, (ഞങ്ങള്‍ പിന്നീട് അതില്‍ മാറ്റം െരുത്തി) ചില്ലക്ഷരത്തി നുശേഷം ഇരട്ടിപ്പ് ഉണ്ടായിരുന്നില്ല. പാര്‍ടി എന്നായിരുന്നു-പാര്‍ട്ടി ഉപയോഗിക്കില്ലായിരുന്നു. അത് അച്ച് നിരത്താനുള്ള സൗകര്യ ത്തിനുവേണ്ടിയുള്ള ഒരു പ്രയോഗ മായിരുന്നു. ഇപ്പോള്‍ അതുമാറ്റി. അത് അന്നത്തെ സൗകര്യാര്‍ഥ മായിരുന്നു. അതിനു പല വ്യഖ്യാ നങ്ങളുമുണ്ട്. െ്യാകരണ െിദഗ്ദ്ധ ന്മാരുടെ പല ൊദങ്ങളും അതിനു പിന്‍ബലം നല്‍കുന്നതായിരുന്നു എന്ന് ഞാന്‍ പല രേഖകളും നോ ക്കിയപ്പോള്‍ കണ്ടെത്തിയിരുന്നു. പൊതുവേയുള്ള പ്രയോഗത്തി ല്‍നിന്നു വ്യത്യസ്തമായ ഒന്നായി രുന്നു. ഇപ്പോള്‍ പക്ഷേ മാറ്റം െരുത്തി. ൊക്ക് എല്ലാ മാധ്യമങ്ങള്‍ക്കും ഒരേപോലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉപയോഗിക്കാന്‍ പറ്റുമോ എന്നു ചില കാര്യങ്ങളില്‍ സംശയമുണ്ട്. പത്രത്തിനും അതിന്റേതായ രാഷ്ട്രീയം ഉണ്ടാകും. ഒരു ഐഡി യോളജിയുണ്ടാകും. അത്തരം പത്രങ്ങള്‍ക്ക് ൊക്കുകള്‍ തിര ഞ്ഞെടുക്കുന്നതിലും ഒരു സൂക്ഷ്മ തയുണ്ടാകും. ഞാന്‍ െിദ്യാര്‍ഥി ചുമതലകള്‍ ഒക്കെ കഴിഞ്ഞാണ് ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററായി ചുമതലയേല്‍ക്കു ന്നത്. അന്ന് സെബാസ്റ്റ്യന്‍ പോള്‍ അസോഷിയേറ്റ് എഡിറ്ററാണ്. ഞങ്ങള്‍ ഒരു മുറിയിലാണ് ഇരുന്നത്. ഞാന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ മേശയിങ്ങനെ ചിതറിയാണ് കിടക്കുക. പിന്നീട് എന്റെ മേശയും ചിതറിയാണ് കിടന്നത്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ എനിക്ക് സന്തോഷമായി. കാര്യം ആളുകള്‍ എന്നെ നോക്കും, ഈ മേശ എന്താ യിങ്ങനെ ചിതറിക്കിടക്കുന്നത്. രണ്ടുപേരുടെയും മേശ ഒരുപോലെ യായതുകൊണ്ട് ഇനി കുഴപ്പമില്ല എന്ന്. ഞാന്‍ ചുമതല എടുക്കുന്ന �ട്ടത്തില്‍ അമേരിക്ക-ഇറാഖ് ഏറ്റുമുട്ടല്‍ നടക്കുന്നു എന്ന പ്രതീതിയാണ്. ഒരു യുദ്ധമാണോ അധിനിവേശമാണോ/- ഇതാണ് അന്ന് ഡെസ്‌കിലെ ഒരു പ്ര ധാനപ്പെട്ട ചര്‍ച്ച. അപ്പോള്‍ ഗാര്‍ഡിയന്‍ ഉപയോഗിക്കുന്നത് ൊര്‍, അഗ്രഷന്‍- ഈ രണ്ടു ൊക്കുകളാണ്. മലയാള പത്രങ്ങള്‍ പൊതുവേ ഉപയോഗിച്ചത് യുദ്ധം എന്നാണ്. ശബ്ദതാരാെലി നോക്കു കയാണെങ്കില്‍ രണ്ടുരാജ്യങ്ങള്‍ സൈന്യങ്ങളോടുകൂടി ഏറ്റുമുട്ടു കയാണെങ്കില്‍ അത് യുദ്ധം എന്നാണ്. യുദ്ധം എന്നാണ് പ്രയോ ഗിക്കുന്നതെങ്കില്‍ അമേരിക്കയും ഇറാഖും ഒരേ പോലെയാണ്. എന്നാല്‍, അധിനിവേശം, കടന്നാക്രമണം എന്നീ പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍തന്നെ െ്യാഖ്യാനമോ െിശദീകരണമോ ആെശ്യമില്ലാത്ത രൂപത്തില്‍ ഒരു പ്രതീതി ആ ൊക്കുതന്നെ പ്രതിഫലിപ്പിക്കും. ആ ചോദ്യം


26 ഫെബ്രുവരി 2023 ഉയര്‍ന്നുവരും. എന്നാല്‍, അന്ന് നമ്മുടെ ഡെസ്‌കില്‍ത്തന്നെ െലിയ ൊദമുണ്ടായിരുന്നു. യുദ്ധത്തിന്റെ ആ പ്രയോഗത്തി ലുണ്ടാകുന്ന ആ വൈകാരികത പകരാന്‍ ഈ അധിനിവേശം എന്ന ൊക്കുപയോഗിക്കുമ്പോള്‍ കിട്ടില്ല. മറ്റേത് ൊയനക്കാരനെ ഹരംപിടിപ്പിക്കുന്നതാണ്. ൊക്ക് എന്നത് ൊയനയുടെ സുഖത്തി നുവേണ്ടി മാത്രമുള്ളതല്ല, ആശയ സംവേദനത്തിന്റെ, രാഷ്ട്രീയ പ്രത്യ യശാസ്ത്രത്തിന്റെ ഉള്ളടക്കമുള്ള ഒന്നായിട്ടാണ് ഞങ്ങള്‍ പൊതുവേ കരുതുന്നത്. അതുകൊണ്ട് ന്റീണ്ട ചര്‍ച്ചയ്ക്കുശേഷം ഞങ്ങള്‍ തിരഞ്ഞെടുത്തത് അധിനിവേശം, കടന്നാക്രമണം എന്നീ രണ്ടുൊക്കു കളായിരുന്നു. മലയാളത്തില്‍ രണ്ടു പത്ര ങ്ങളാണ് ആ ൊക്കുകള്‍ ഉപയോ ഗിച്ചത്. ബാക്കി എല്ലാ പത്രങ്ങളും യുദ്ധം എന്ന ൊക്കാണ് ഉപയോഗി ച്ചത്. അന്ന് ഞങ്ങള്‍ ഫാബിയനെ ക്കൊണ്ട് എഴുതിച്ചു. അന്ന് പത്ര ത്തിലേക്കുള്ള പരിഭാഷ ഞാനാണ് നടത്തിക്കൊണ്ടിരുന്നത്. അതിന് അദ്ദേഹം തുടര്‍ച്ചയായി ഇന്‍വേഷന്‍ എന്ന പദമാണ് ഉപ യോഗിച്ചത്. എല്ലാ പത്രങ്ങള്‍ക്കും അങ്ങനെയാകണമെന്നില്ല. പിന്നീട് ഒരു ചര്‍ച്ചവന്ന പദം, ഗ്ലോ ബലൈസേഷന്‍. നല്ല മലയാളം നോക്കുന്നവര്‍ ആഗോളീകരണം എന്നാണ് ഉപയോഗിക്കുക. മാതൃഭൂമി ആഗോളീകരണം എന്നാണ് ഉപയോഗിച്ചത്. മനോരമയും അതുതന്നെയാണ് എന്നു ത�ാന്നുന്നു. ദേശാഭിമാനി വേറൊരു പദമാണ് തിരഞ്ഞെ ടുത്തത്- ആഗോളവത്കരണം. ഭാഷാപണ്ഡിതന്മാര്‍ ആഗോളീക രണത്തിന്റെ കൂടെയാണ് നില്‍ക്കു ന്നതെങ്കിലും ഈ രണ്ടുൊക്കും വേണമെങ്കില്‍ പ്രയോഗിക്കാം.


ഫെബ്രുവരി 2023 27 പക്ഷേ, ഞങ്ങള്‍ കണ്ടത്, ആഗോ ളവത്കരണം എന്നു കേള്‍ക്കുമ്പോ ള്‍ത്തന്നെ അടിച്ചേല്‍പ്പിക്കുന്ന ഒരു പ്രക്രിയയാണ് എന്നു ൊയനയുടെ ആദ്യഘട്ടത്തില്‍ത്തന്നെ അറിയാതെ രൂപംകൊള്ളും. എന്നാല്‍ ആഗോളീകരണം സ്വാ ഭാെികമാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണല്ലോ globalization െരുന്നത്. മറ്റു ബദലുകളില്ല. മറ്റു െഴികളില്ല. ഇത�ാരു സ്വതന്ത്രമായൊരു പ്രക്രിയയാണ്. അതിനുചേ രുന്ന ൊക്ക് ആഗോളീകരണം ആണ്. എന്നാല്‍, ഇത് അടി ച്ചേല്‍പ്പിക്കുന്നതാണ്, പ്രതിരോ ധിക്കേണ്ടതാണ് എന്ന ചിന്ത സൃഷ്ടിക്കാന്‍പറ്റുന്ന ൊക്ക് ആഗോ ളവത്കരണം എന്നതാണ്. അപ്പോള്‍, െ്യാകരണംമാത്രം നോക്കിക്കൊണ്ട് ഒരു ൊക്കിലേക്ക് എത്താന്‍, പൊതുസമ്മതി സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞെന്നുവരില്ല. കാരണം, ഇത്തരം ചില കാഴ്ചപ്പാടുകള്‍ ൊക്കുകളില്‍ പ്രതിഫലിപ്പിക്കു ന്നുണ്ടാകും. എന്നാല്‍, പൊതുവേ ഉപയോഗി ക്കാന്‍പറ്റുന്ന നിരവധി ൊക്കുകള്‍ ഉണ്ട്. ദേശാഭിമാനി തന്നെ ഒത്തിരി ൊക്കുകള്‍ സംഭാെന ചെയ്തിട്ടുണ്ട്. കുഴിബോംബ് എന്നത് പി ജി യുടെ സംഭാെന ആണ്. അതുപോലെ, കരിഞ്ചന്ത. ഇത�ൊക്കെ ഇന്ന് അങ്ങനെതന്നെ പ്രയോഗിക്കാന്‍ പറ്റുമോ എന്നറിയില്ല. എന്നാലും, പ്രയോഗത്തില്‍ സാധൂകരണം കിട്ടിയ ൊക്കുകളാണ്. അതിലൊന്നാണ് െിവരസാ ങ്കേതിക െിദ്യ. അതുപോലെതന്നെ ഞങ്ങള്‍ ആദ്യം ഉപയോഗി ച്ചതാണ് ക്രോണി ക്യാപിറ്റലിസം. -ചങ്ങാത്തമുതലളിത്തം. പിന്നെ, ഞങ്ങള്‍ക്കൊരു സംശയം. ഈ ചങ്ങാത്തമുതലാളിത്തം എന്നതുകൊണ്ട് ഒരു സ്വീകാര്യത െന്നു ആ ൊക്കിന്. ആ ൊക്ക് ഒരു പോസിറ്റീവ് ചിന്താഗതി സൃഷ്ടിക്കില്ലേ. യ‍ഥാര്‍ഥത്തില്‍ അത് ഭരണത്തിന്റെ ആനുകൂല്യം അല്ലെങ്കില്‍ പിന്തുണ ലഭിക്കുന്ന കോര്‍പ്പറേറ്റുകളാണ്. ആ ചങ്ങാത്തം യ‍ഥാര്‍ഥത്തില്‍ നേരേ െിപരീതമാണ്. പക്ഷേ, ക്രോണി എന്ന ൊക്ക് ചങ്ങാതിയാണ്. അതില്‍നിന്നാണ് ഞങ്ങള്‍ ഒറ്റവാക്കിലേക്ക് എത്തിയത്- ചങ്ങാത്തമുതലളിത്തം. അതിന് ഇടയ്ക്കൊരു മാറ്റംവരുത്താന്‍ ശ്രമി ച്ചെങ്കിലും ൊയനാസമൂഹം അത് ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചില്ല. ശിങ്കിടി മുതലാളിത്തം- അങ്ങനെ ചില പ്ര യോഗങ്ങള്‍ ഒക്കെ കൊടുക്കാന്‍ തുടങ്ങി. പക്ഷേ, മറ്റേതിന് സ്വീകാര്യത കിട്ടി. ൊക്കുകള്‍ക്ക് സ്വീകാര്യത കിട്ടിയാല്‍ പിന്നെ, ഇതാണു ശരി എന്നുപറഞ്ഞു മറ്റു ൊക്കുകളെസ്ഥാപിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. അപ്പോള്‍ ൊക്ക് പൊതുവേ ഇത്തരം ധാരണയില്‍ മാധ്യമങ്ങള്‍ക്ക് ഉപയോഗിക്കാം. അതിനുപറ്റുന്ന പൊതു ചര്‍ച്ചകളും പൊതു ടെക്സ്റ്റ്ബുക്കുകളും, ഒരു പൊതു ശൈല്റീബുക്ക് ഒക്കെ നല്ലതാണെങ്കില്‍പ്പോലും ഇത്തരം ചില അടിസ്ഥാന�ടകങ്ങള്‍ കൂടി മാധ്യമങ്ങള്‍ക്ക് അെരുടെ തിരഞ്ഞെടുക്കലിനെ സ്വാധ്റീനി ക്കുന്ന �ടകമായി മാറുമെന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്. ൊക്കുകളില്‍ ദൃശ്യമാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ൊക്ക് ഏതായിരിക്കും? ഞാന്‍ നോക്കിയിട്ട് 'തീര്‍ച്ചയായും' എന്നതാണ്. സുരേഷ് ചോദിക്കു കയാണ്- 'എന്താണ് അെിടെ സംഭെിക്കുന്നത്? മറുപടി- 'തീര്‍ച്ചയായും സുരേഷ്... ഒരു തീര്‍ച്ചയും ഇല്ലാത്ത കാര്യം ആയിരിക്കും. പക്ഷേ, തുടങ്ങുന്നത് തീര്‍ച്ചയായിട്ടും എന്നു സൂചിപ്പി ച്ചുകൊണ്ടായിരിക്കും. പറയുന്ന ആള്‍ക്ക് ഒരു തീര്‍ച്ചയും കിട്ടിയിട്ടി ല്ലായിരിക്കും. പക്ഷേ, തീര്‍ച്ചയായും സുരേഷ് അങ്ങനെ സംഭെിക്കാന്‍ സാധ്യതയുള്ളതാണ്. വാക്ക് എല്ലാ മാധ്യമങ്ങള്‍ക്കും ഒരേപോലെ എല്ലാ പ്രശ്നങ്ങ ള്‍ക്കും ഉപര�കാഗിക്കാന്‍ പറ്റുമോ എന്നു ചില കാര്യങ്ങളില്‍ സംശ�മരുണ്ട്. പത്രത്തിനരും അതിന്റേതായ രാഷ്ട്രീയം ഉണ്ടാകരും. ഒരരു ഐഡിര�കാളജി�രുണ്ടാകരും. അത്തരം പത്രങ്ങള്‍ക്ക് വാക്കുകള്‍ തിരഞ്ഞെടരുക്കുന്നതിലരും ഒരരുസൂക്ഷ്മത�രുണ്ടാകരും.


28 ഫെബ്രുവരി 2023 നി ശ്ചയമില്ലാത്ത ക ാര്യവും ഇത്തരത്തിലായി രിക്കും അവത രിപ്പി ക്കു ക. അപ്പോള്‍, അത്തരം ഓരോ �ട്ടങ്ങളുണ്ട്. ഈ െ ാ ക്കുകള്‍ക്ക് അ ര്‍ത്ഥപ രിമി തി സംഭ െിക്കും. ഇന്നലെ സൃഷ്ടിച്ച അര്‍ത്ഥം ആ ക ണമെന്നില്ല ഇന്ന് ആ െ ാക്കിന്. െ ാക്ക് ഓരോ കാലവുമായി ചേര്‍ന്നാണു നി ല്‍ ക്കുന്നത്. െ ാക്ക് ഒറ്റപ്പെട്ടു നി ല്‍ ക്കുന്നതല്ല. െ ാക്ക് ആശയ സംവേദനത്തിന്റെ ഉപകരണം എന്നത�ോടൊപ്പംതന്നെ ഓരോ ചരിത്ര�ട്ടവുമായി ബന്ധപ്പെട്ടാണ് നി ല്‍ ക്കു ന്ന ത ും ൊക്കുകള്‍ക്ക് അ ര്‍ത്ഥപ രിമി തി സംഭ െിക്കു ന്ന ത ും. ഇന്നലെ ഉ ത്പാദിപ്പിച്ച അര്‍ത്ഥം ആയി രിക്കണമെന്നില്ല ചിലപ്പോള്‍ ഇന്ന് ആ െ ാക്ക് ഉ ത്പാദിപ്പി ക്കു ന്നത്. നേരെ � ടകവിരു ദ്ധമായ, തീര്‍ത്തും െിപരീതമായ ഒരര്‍ത്ഥം കാലാ ന്തരേണ ആ െ ാക്ക് ഉ ത്പാദിപ്പി ക്കു ന്ന മാറ്റം ഉണ്ടായെ ന്നുവരാം. അപ്പോള്‍ അത ും ന മ്മള്‍ ഉള്‍ക്കൊള്ളേണ്ട ഒന്നാണ്. ആര്‍.എസ് ബാബു നേരത്തെ സൂചിപ്പി ച്ചതുപോലെ, ഇന്നലെ ന മ്മള്‍ ഉപയോഗിച്ചി രു ന്ന െ ളരെ സാധാ രണമായ പ്രയോഗങ്ങള്‍ നമുക്ക് ഇന്ന് ഉപയോഗിക്കാന്‍ പറ്റില്ല. രണ്ടാംഘട്ടം ഞാന്‍ ദേശാ ഭിമാനിയി ല്‍ ച്റീഫ് എഡിറ്ററായി പ്രവര് ‍ത്തിച്ച � ട്ടത്തില്‍, അന്നു ച ര്‍ ച്ചചെയ്ത പ്രശ്നം- ഇ ത � ാരു ക റു ത്ത ദിനമാണ്. എന്തെങ്കി ല ും ഒരു ദു ര ന് തം സംഭ െിച്ചാല്‍ ഇ തിനെ എങ്ങനെ മാറ്റും? black day. പക്ഷേ, അന്നത്തെ ആ കറുപ്പിന്റെ ഒരു പ്രതീതിയല്ല ആധുനി ക ലോകം സൃഷ്ടി ക്കുന്നത്. അ ത � ാരു െിവേചനത്തിന്റെതാണ്. കരിങ്കൊടി, കരിദിനം ഇതെല്ലാം... അപ്പോള്‍ നമ്മുടെ മനസ്സിലേക്ക് വരും- കരിദിനം ന മ്മള്‍ ആച രിക്കുന്നുണ്ടല്ലോ. ചിലപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പേ സ ഞ്ച രിക്കേണ്ടിവരും. ഇന്നലെയൊരു കരിദിനം അല്ലെങ്കില്‍ ഒരു ബ്ലാക് ഡേ. രാഷ്ട്രീ യത്തെ അടിസ്ഥാ ന മാക്കിയല്ല ഞാ ന്‍ പറയുന്നത്. പ്ര കൃ തിക്ഷോഭം, ദു ര ന് തം ഉണ്ടായി. ചിലപ്പോള്‍ െ ാക്ക് മാത്രമല്ല, വര്‍ണവും മാറും. നമ്മുടെ ലേ ഔട്ടില്‍ മാ റ്റങ്ങള്‍ വരും. ക റു ത്ത ലേ ഔട്ട്, ദുഃഖസൂച കമായി ചിത്രങ്ങള്‍ വരും. വര്‍ണങ്ങള്‍ ഉപേക്ഷിക്കും. കറുത്ത നിറം പ്രകടമാകും. െ ാക്കില്‍ മാത്രമല്ല, വര്‍ണത്തി ല ും രാഷ്ട്രീയ പ്രത്യയശാ സ്ത്രങ്ങളുണ്ട്. െ ാക്ക് ഉപയോഗിക്കു ന്നതുപോലെ തന്നെയാണ് ചിത്രങ്ങളും. പത്രങ്ങളുടെ ലേ ഔട്ട്, ചിത്രങ്ങളുടെ െിന് യാസം ഇ തി ല്‍ എല്ലാംതന്നെ മാ റ്റങ്ങള്‍ പ്രക ട മാകുന്നുണ്ട് എന്നതാണ് എന്റെ വ്യ ക്തി പ രമായ അഭിപ് രായം. അതുപോലെ, ലിംഗനീതിയുടെ ഭാഗമായി ഇന്നലെ പ്രയോഗിച്ച ത് ഒന്നും ഇന്നത്തേക്ക് ഉപയോഗി ക്കാന്‍ പറ്റില്ല. സാധാ രണ നില നിന്നി രു ന്ന ഒരു ബോ ധത്തിന്റെ ഭാഗമായിട്ടാണ് ഇ തു െ രുന്നത്. അന്ന് െിവേചനത്തിന്റെ ബോധമാണ്, സമൂഹത്തില്‍ നി ലനിന്നി രു ന്ന ആധിപത്യത്തിന്റെ ബോധം. ആ ബോ ധത്തിന്റെ പ്രതിഫലനമാണ് െ ാക്കി ല ും ൊചകത്തി ല ും പ്രകടമായി വന്നത്. ഇന്ന് അ ത് മാറു കയാണ്. ഇന്ന് സാമൂഹി ക നീതിയിലേക്ക്, ലിംഗ നീതിയിലേക്ക്, പാ രിസ്ഥിതി ക ക ാര്യങ്ങളി ല്‍ അതുപോലെ എല്ലാ യിടത്തും ചൂഷണം നെ ഗറ്റീവായി ഉപയോഗിക്കു കയാണ്. ചൂഷണം പോ സീറ്റീവായി നി ല്‍ ക്കുന്നത് ഒറ്റവാക്കുമായി ചേര്‍ന്നുനി ല്‍ ക്കു മ്പോഴാണ്- പ്ര കൃ തിചൂഷണം. ആ ൊക്കു കള്‍ ചേര്‍ന്നുനി ല്‍ ക്കുമ്പോള്‍ പോ സീറ്റീവാണ്. ബാക്കി എ െിടെ യ ും ചൂഷണം ചേര്‍ന്നാല്‍ അ ത് നെ ഗറ്റീവാണ്. ഇപ്പോള്‍ മാ റി. പാ രിസ്ഥിതി ക അവബോധം സമൂഹത്തില്‍ ശക്തിപ്പെ ടുന്നത � ാടുകൂടി ഈ ചൂഷണം ചേര്‍ന്നുനി ല്‍ ക്കുന്നതി ല്‍ മാറ്റംവന്നു. കാലവുമായി ചേര്‍ ന്നു നി ല്‍ ക്കു ന്ന ൊക്കു കള്‍, അ ര്‍ ത്ഥ പ രിമി തി സംഭ െിക്കു ന്ന പദങ്ങള്‍. അ തിന്റെ തിരഞ്ഞെടുപ് പും പ്ര ധാനപ്പെ ട്ട താണ്. സാധാ രണ മാധ്യ മപ്രവര്‍ത്തകര്‍ പ റ യ ും, ഒരു അക്ഷരത്തിന്റെ െളവു കൂടു ക യ ും കുറയുക യ ും ചെ യ്താല്‍ രാഷ്ട്രീയം തലയില്‍ക്കേറി എന്നു പ റ യ ും. ഇപ്പോള്‍ ഒരു മാധ്യമം ഗ് യാസിന്


ഫെബ്രുവരി 2023 29 െിലകൂടി എ ന്നേ എഴുതുകയുള്ളൂ. ഭ രണം മാ റിയാ ല്‍ ഗ് യാസിന് െിലകൂട്ടി എന്ന് എഴു താം. പ്രക്രിയ ഒന്നാണ്. എന്നാല്‍ പ്രയോഗം മാ റി. മനോരമ 'കൂടി' എന്നെ ഴു തുകയാണെങ്കില്‍ ദേശാഭിമാനി 'കൂട്ടി' എന്നെഴുത ും. ദേശാഭിമാനി 'കൂടി' എന്നെ ഴുതുകയാണെങ്കില്‍ മനോരമ 'കൂട്ടി' എന്നെഴുത ും. 'കൂടി' എന്നു ൊയിക്കുമ്പോള്‍ ഒരു സ്വാഭാ െി ക പ്രക്രിയയാണ്. അതുവായിച്ച് ന മ്മള്‍ അടു ത്ത പേജിലേക്ക് മ റിക്കും. എന്നാല്‍ 'കൂട്ടി' എന്നാണ് ൊയിക്കുന്നതെ ങ്കില്‍ പെട്ടെന്ന് ഞെട്ടും. ആ ര് കൂട്ടി, എന് താണ് അ തിന്റെ ബാക്കി... അ തിന് ന്യൂസ് അവര്‍ ച ര്‍ ച്ച വേണ്ട. ഏതെങ്കി ല ും മു ന്നണിയുടെ പ്രസ്താവന വേണ്ട. ലേഖനം വേണ്ട. ആ ൊക്കkതന്നെ ഒരു രാഷ്ട്രീയം ഉല്‍പാദിപ്പിക്കും. 'കൂട്ടി' എന്ന പദത്തിന് അകത്തൊരു പ്രതി ഒളിഞ്ഞിരിപ്പുണ്ട്. 'കൂടി'- അതിപ്പോള്‍ ചൂടുകൂടുന്ന പോലെ, മഞ്ഞുരുകുന്നതുപോലെ, പൂ െി രി യുന്നതുപോലെ ഒരു സ്വഭാ െി ക പ്രക്രിയയാണ്. 'കൂടി 'ഒരു സമ ര സപ്പെടുത്തു ന്ന െ ാക്കാണ്. 'കൂട്ടി' സമരോ ത്സു കമാക്കു ന്ന െ ാക്കാണ്. അക്ഷരത്തിന്റെ െളവുകൂടുമ്പോള്‍ രാഷ്ട്രീയം ത ലകീഴായി മ റിയ ും. ൊക്കു കള്‍ സ്വഭാ െി കമായി െന്നു ചേ രുന്നതല്ല. സംസാ രിക്കുമ്പോള്‍ ൊക്കു കള്‍ െ ന്നുചേ രുന്നതു പോലെയല്ല. മാധ്യമങ്ങളി ല്‍ ൊക്കു കള്‍ ബോധപൂര്‍വം തി ര ഞ്ഞെടുക്കുന്നതാണ്. ആ െ ാക്ക്, കുത്ത്, കോമയി ല്‍ ഞങ്ങള്‍ പ്രതിനിധാനം ചെ യ്യു ന്ന രാഷ്ട്രീയം ജനങ്ങളി ല്‍ എത്തി ക്കുന്നതിനു പറ്റുമോ/ നിഷ്പ ക്ഷമാണ് എന്ന് അവകാശപ്പെ ടുന്നവര്‍ക്കും ഒരുപക് ഷം ഉണ്ടായി രിക്കുമല്ലോ. ഒരു പത്രം നിഷ്പ ക്ഷമാണ് എന്നു സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ െിജ യകരമായ പ്രൊഫഷണലിസം എന്നാണ് അതിന്റെ അര്‍ഥം. ഇത് രാഷ്ട്രീയമാണ് എന്നു പ റ യാതെതന്നെ തങ്ങളുടെ രാഷ്ട്രീയം നിഷ്പ ക്ഷമാണെന്ന രൂപത്തില്‍ അവതരിപ്പി ക്കപ്പെ ടു ന്ന ൊക്കു കള്‍, പ്രയോഗങ്ങള്‍, ദൃശ്യങ്ങള്‍ തി രഞ്ഞെടുക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രൊഫഷണലായിട്ട്് ആ പത്രത്തിന് പ്രവര് ‍ത്തിക്കാന്‍ കഴി യു ന്നുണ്ട് എന്നാണ്. ഞങ്ങള്‍ക്ക് ഒരു റി ഫ്ര ഷ ര്‍ കോഴ്സുണ്ടായിരുന്നു. ഞങ്ങള്‍ ഇടയ്ക്ക് ഒരു ബില്ലില്‍ ഒരുമാറ്റം കൊണ്ടുെന്നു. ഭയങ്കര എതിര്‍പ്പ് ആയിരുന്നു. സ്ത്രീകള്‍പോ ല ും എ തി ര്‍ത്തു. എല്ലാ നിയമത്തി ല ും she/he എന്നാക്കി തിരുത്താം. കേന്ദ്രം ഇടയ്ക്കൊരു നിയമം കൊണ്ടുെന്നു- she എന്നിട്ട് അതിനെ he includes she. എന്നു െ്യാഖ്യാനിച്ചു. ഞാന്‍ സ്ത്രീകളോട് അതേപ്പറ്റി ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'സാര്‍ അതിന്റെ െിശദീകരണം ഒക്കെ ഒരുപാട് പ്രശ്നം വരും. അ െസാനം അ ത് she/he എന്നാക്കി. അ തി ല്‍ ട്രാന്‍സ്ജെന്‍ഡര്‍ വന്നിട്ടില്ല. പണ്ടിത�ൊന്നും പ്രശ്നമല്ല. he ആണ് എല്ലാം. നിയമങ്ങളി ല്‍ ഇ ത് പ്ര ശ്ന മുണ്ട്. കഴി ഞ്ഞ കുറേനാളായി ട്രെയിനിങ് പ്രോഗ് രാമായിരുന്നു. ഇന്നലെ അ തിന്റെ സമാപനമായി രുന്നു. അ െിടെ ഈ പ്രശ്നം ച ര്‍ ച്ച ചെയ്തു. അന്നത്തെ നിയമങ്ങള്‍ എല്ലാംതന്നെ മനുഷ്യന് ഒരിക്കലും അത് എന്താണെന്ന് മനസ്സിലാ ക്കാന്‍ പ റ്റ രു ത് എ ന്ന കാഴ്ചപ് പാടി ല്‍ ത യ്യാറാക്കു ന്ന നിയമങ്ങളാണ്. ഇന്ന് എഴുതേണ്ട നിയമങ്ങള്‍ സാധാ ര ണക്കാരി ല്‍ സാധാ ര ണ ക്കാരന് ആദ്യവായനയില്‍തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന െിധത്തിലുള്ള നിയമങ്ങള്‍ ആയി രിക്കണം. അപ്പോള്‍ ടെര്‍മിനോളജി മാ റണം. അതുതന്നെയാണ് മാധ്യ മ ങ്ങളി ല്‍ െ രുമ്പോള്‍. പ രാമ െധി ലളി തമായി എഴുതുക. ഇ.എം. എസ് ഏ ത � ാ ലേഖനം ൊയിച്ചിട്ട് എഴു തി: ശ ക്തമായിട്ടാണ് എഴു തിയ തെങ്കി ല ും ഇവര്‍ എഴു തിയ ത് ഇ െ ര്‍ ക്കുതന്നെ മനസ്സിലായിട്ടുണ്ടോ എന്നാണ് എനിക്ക് സംശയം എന്ന് എഴുതുകയുണ്ടായി. ൊയന സമൂഹത്തിലേക്ക് എത്തുന്നപോ ലെയായി രിക്കും. ഇപ്പോള്‍ ഭാഷാ പോഷിണിയുടെ ഭാഷയായി രിക്കില്ല പത്രത്തിന്റെ ഭാഷ. പത്രത്തിന്റെ


30 ഫെബ്രുവരി 2023 ഭാഷ ആയിരിക്കില്ല െനിതയുടെ ഭാഷ. െനിതയുടെ ഭാഷ ആയിരി ക്കണമെന്നില്ല ഇപ്പോള്‍ ഐ.ടി മേഖലയില്‍ എത്തുന്ന പുതിയ ആളുകളുടെ ഭാഷ. അപ്പോള്‍ ഒരു മാധ്യമസ്ഥാപനത്തിലെ തന്നെ വ്യത്യസ്ത പ്രസിദ്ധീകരണങ്ങള്‍ക്ക് അവര്‍ ഏതു െിഭാഗത്തെയാണോ ലക്ഷ്യംവയ്ക്കുന്നത് എന്നതിനനുസ രിച്ച് ഭാഷ മാറിക്കൊണ്ടിരിക്കും. ഇപ്പോഴത്തെ കാലത്തെ പ്രത്യേകത-ഞങ്ങള്‍ സംസാ രിക്കുമ്പോള്‍ ഇപ്പോള്‍ ഒരുപാട് ട്രോള്‍ ഇറങ്ങുന്നില്ലേ... നമ്മള്‍ ഒരു ഫിലോസഫി ക്ലാസെടുക്കുമ്പോള്‍ അെരോടു പറയാം. ഇപ്പോള്‍ അതു പറ്റില്ല. ഇതു കേള്‍ക്കുന്ന ആള്‍ക്ക് ത�ോന്നും-ഇയാള്‍ക്ക് ഇത് എന്തുപറ്റി? വേറെ ആള്‍ ഇത് നേരിട്ടുകേട്ട സന്തോഷത്തില്‍ ഇരിക്കുകയായിരിക്കും. ഇപ്പോള്‍ ഞങ്ങളെ സംബന്ധിക്കുന്ന പ്രശ്നം, ദൃശ്യമാധ്യമങ്ങള്‍ക്ക് വരും. അച്ചടി മാധ്യമങ്ങള്‍ക്ക് വരില്ല. കാരണം ആെശ്യമുണ്ടെങ്കില്‍ ൊയിച്ചാല്‍ മതിയാകും. പ്രാസംഗികരുടെ പരിമിതിയും ഇതുതന്നെയാണ്. പ്രാസംഗികര്‍ ആ സദസ്സിനുവേ ണ്ടിയാണ് സംസാരിക്കുക. ഒരു പ്രതിഷേധ സമ്മേളനത്തില്‍ ആഞ്ഞു കൈയടികിട്ടുന്ന പ്രസംഗം, തീന്‍ മേശയിലിരുന്ന് കാണുമ്പോള്‍ ഇങ്ങനെയൊക്കെ പറയാമോ എന്നു ത�ോന്നിപ്പോകും. ഒറ്റക്കാര്യത്തില്‍ത്തന്നെ രണ്ടു നിഗമനത്തില്‍ എത്തും. പണ്ട് സദസ്സിനോടാണ് പ്രസംഗിച്ചിരുന്ന തെങ്കില്‍ ഇന്ന് ലോകത്തോടാണ് പ്രസംഗിക്കുന്നത്. കേള്‍ക്കുന്ന ആളുകള്‍ വ്യത്യസ്ത സാഹചര്യത്തി ലിരുന്ന് വ്യത്യസ്ത െിലയിരുത്തലി ലേക്ക് എത്തും. സാമൂഹിക മാധ്യമ ങ്ങളില്‍ പ്രയോഗിക്കുന്ന ഭാഷകള്‍ ഇന്ന് ഇങ്ങോട്ട് കടന്നുവരാന്‍ തുടങ്ങിയിട്ടുണ്ട്, അച്ചടി-ദൃശ്യമാ ധ്യമങ്ങളിലേക്ക്. സാധാരണ പ്ര യോഗങ്ങള്‍ തലക്കെട്ടുകളിലേക്ക് കടന്നുെരുന്നുണ്ട്. 'തേച്ചൊട്ടിച്ചു' എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ അച്ചടിമാധ്യമങ്ങളിലും െരുന്നുണ്ട്, ദൃശ്യമാധ്യമങ്ങളിലും െരുന്നുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ നിന്നും ഇത്തരം കയറ്റം ൊയനക്കാരനെ ആകര്‍ഷിക്കുന്നുണ്ട്. എങ്കിലും പൊതുവേ അത�ൊക്കെ സംസ്‌കാ രത്തിനും ഭാഷയ്ക്കും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഗുണകരമാണോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. പൊതുവേ ഉപയോഗിക്കാന്‍ കഴിയുന്ന ഒത്തിരി ൊക്കുകള്‍ ഉണ്ടാകും. ചില സാഹചര്യങ്ങളില്‍ ആ ൊക്കുകള്‍ പോരാ എന്നു ത�ോന്നും. ചില �ട്ടങ്ങളില്‍ ഉപ യോഗിക്കുന്ന സാഹചര്യം, പ്രയോ ഗിക്കുന്ന കാലം, അതിനനുസരിച്ച്് ഈ പൊതു സ്വീകാര്യത എല്ലാ മാധ്യമങ്ങള്‍ക്കും പൊതുവായി ഉപയോഗിക്കാന്‍ പറ്റുമോ എന്ന് വ്യക്തിപരമായി എനിക്ക് സന്ദേഹ മുണ്ട്. എങ്കിലും പൊതുവേ മലയാള ഭാഷയ്ക്ക് ഇതു സഹായകരമാണ്. രണ്ടായിരത്തിന്റെ തുടക്ക ത്തില്‍ കംപ്യൂട്ടിങ്, ഫ്രീ സോഫ്റ്റു കെയറുമായി ബന്ധപ്പെട്ടുകൊണ്ട്, അറിെിന്റെ മണ്ഡലത്തിലുള്ള സമരവുമായി ബന്ധപ്പെട്ടുകൊണ്ട്, ഫ്രീ കംപ്യൂട്ടിങ് സംബന്ധിച്ച് അന്ന് കൊച്ചിന്‍ യൂണിവേഴ്സി റ്റിയിലൊരു ശില്പശാലയൊക്കെ സം�ടിപ്പിച്ചിരുന്നു. പല കീ ബോര്‍ഡുകളായിരുന്നു. ഞാന്‍ ആദ്യം മലയാളം ടൈപ്പുചെയ്തു തുടങ്ങിയത് മംഗ്ലീഷിലായിരുന്നു. ദേ ശാഭിമാനിയില്‍ ആയിരുന്നപ്പോള്‍ ഹരിശ്രീയിലേക്ക് മാറി. ഇപ്പോള്‍ വേറെ സോഫ്റ്റ്വെയറിലേക്ക് മാറി. ഓരോതവണ മാറുമ്പോഴും കൈയുടെ വേഗതയ്ക്ക് മാറ്റം ഉണ്ട്്. ഞാനൊരു 99 മുതല്‍ ഇതില്‍ മാത്രം എഴുതുന്ന ഒരാളാണ്. ദേശാഭിമാനിയിലൊക്കെ ഇത് െളരെ പ്രശ്നമായിരുന്നു ആദ്യ കാലത്ത്. പിന്നീട് എഴുതി തുടങ്ങി ക്കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് മുന്‍പേ തുടങ്ങാഞ്ഞത് എന്നായി. ഞാനൊരു ദിെസം ട്രെയിനിലി രുന്ന് ടൈപ്പ് അടിക്കുമ്പോള്‍ സി. രാധാകൃഷ്ണന്‍ പുറകില്‍ വന്നിട്ട്- ഓ ഇങ്ങനെയാണല്ലേ പണി എന്നു ചോദിച്ചു. ഞങ്ങളും അന്ന് മനോ രമയ്ക്ക് ഒപ്പമോ മുന്‍പോ ഡിടിപിയി ലേക്ക് മാറിയിരുന്നു. കംപോസിങ്ങിന്റെ ഭാഗമായി പുതിയ സാധ്യതകള്‍ ഉണ്ടായി ട്ടുണ്ട്. ഇംഗ്ലീഷ് ൊക്കുകള്‍ക്കു പകരം ഉണ്ടാകുന്ന മലയാളം ൊക്കുകള്‍. കുഴിബോംബ് ഒക്കെ അങ്ങനെ വന്നതാണ്. പക്ഷേ പ്രയോഗത്തില്‍ കിട്ടി. അപ്പോള്‍ അതിലേക്ക് പുതിയ ൊക്കുകള്‍ െന്നു. ഓക്സ്ഫോഡ് ഡിക്ഷ്ണറി യിലൊക്കെ പുതിയ ൊക്കുകള്‍ ഓരോ വര്‍ഷവും ചേര്‍ക്കപ്പെ ടുന്നുണ്ടല്ലോ. ശ്രദ്ധിക്കാതെ കിടന്ന്, പ്രത്യേകഘട്ടത്തില്‍ സെിശേഷപ്രാധാന്യം ലഭിക്കുന്ന ചില ൊക്കുകളുണ്ടല്ലോ. അത്തരം ൊക്കുകള്‍ക്ക് ഉചിതമായ മലയാള ൊക്കുകള്‍ കണ്ടെത്തേണ്ടിവരും. ഇത് തുടര്‍ച്ചയായ ഒരു പ്രക്രിയയാ യിരിക്കും എന്നാണ് ഞാന്‍ പ്രതീ ക്ഷിക്കുന്നത്. നിരന്തരം പുതുക്കി പുതുക്കി പോകാന്‍ കഴിയട്ടെ. അതിനുപറ്റുന്ന അടിസ്ഥാനരേഖ ഇതിന്റെ ഭാഗമായി പുറത്തേക്ക് വരട്ടെ. പ്രധാനപ്പെട്ട വ്യക്തികള്‍ ആണ് ഇെിടെ എത്തിച്ചേര്‍ന്നി രിക്കുന്നത് എന്നത് ഏറെ പ്രാധാ ന്യമുള്ള കാര്യമാണ്. ഇതിന്റെ അടുത്തഘട്ടം െരുന്നത്, പ്രൂഫ് വേണ്ടിവരുമോ? സാങ്കേതികവിദ്യ െികസിക്കുമ്പോള്‍ പ്രൂഫ് റീഡിങ്, െിവര്‍ത്തനം എന്നിവയെല്ലാം അവര്‍തന്നെ ചെയ്യുന്ന ഒരു അെസരം സംഭെിക്കുമോ എന്നറി യില്ല. ശൈല്റീപുസ്തകം വന്നാല്‍ മാധ്യ മങ്ങളുടെ കംപോസിങിലേക്ക് ഈ പുസ്തകം ഉള്‍പ്പെടുത്താന്‍ സാധിക്കണം. അങ്ങനെ വന്നാല്‍ ശരിയായ ൊക്ക് അടിക്കുമ്പോ ള്‍ത്തന്നെ വന്നോളും. പൊതുവായ ൊക്കുകള്‍ തിരഞ്ഞെടുത്ത്് അത് കംപോസിങ് സോഫ്റ്റുവെയ റിലേക്ക് നല്‍കിക്കഴിഞ്ഞാല്‍ ശരിയായെ വരും. എഴുത്ത് സുഖകരമാകും. പ്രൂഫിലും ഇത് ഉപയോഗിക്കാം. സാങ്കേതിക െിദ്യയെ എങ്ങനെ ഇതിന്റെ െളര്‍ച്ചയില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്യാം എന്ന് മ്റീഡിയ അക്കാദമി ചര്‍ച്ച ചെയ്യും എന്നു പ്രതീക്ഷി ക്കുന്നു. (മകാധ്യമഭകാഷ വട്ടമേശ സമ്മേളനം ഉദ്ഘകാടനം ചെയ്തുകൊണ്ട് മന്ത്രി പി.രകാജീവ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം) നിരന്തരം പരുതരുക്കി പരുതരുക്കിപോകാന്‍ കഴിയട്ടെ. അതിനരുപറ്റുന്ന അടിസ്ഥാനരേഖ ഇതിന്റെ ഭാഗമായി പരുറത്തേക്ക് വരട്ടെ.


ഫെബ്രുവരി 2023 31 ഒരു നല്ല ചുെടുെയ്പിന് ഇന്ന് നമ്മള്‍ ആരംഭം കുറിക്കുകയാണ്. മാധ്യമഭാഷ ശൈല്റീപുസ്തകം തയ്യാറാ ക്കുക എന്നതാണ് ലക്ഷ്യം. ഇതിനുള്ളൊരു പരിശ്രമം നമ്മള്‍ ശൂന്യതയില്‍നിന്ന് തുടങ്ങുകയല്ല. സെക്രട്ടറി കെ.ജി സന്തോഷ് പറഞ്ഞതുപോലെ, 1981 ല്‍ അന്ന് ഇ.എം.എസ്, എന്‍.െി കൃഷ്ണൊ ര്യര്‍, പി ഗോവിന്ദപ്പിള്ള, ടി.കെ. ജി നായര്‍, ടി.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശില്പപശാലയില്‍ പത്ര ഭാഷയ്ക്കു വേണ്ടിയൊരു െലിയ മുന്നേറ്റത്തിന് പ്രാരംഭം കുറിക്കല്‍ അന്നു നടത്തിയിരുന്നു. അതിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് ഇന്ന് ഇങ്ങനെയൊരു സംഗമം നടത്തുന്നത്. ഇതുമായി സഹകരി ക്കുന്നതിന് വ്യത്യസ്ത മേഖലയിലുള്ള ഭാഷാെിദഗ്ധരും, മാധ്യമങ്ങളില്‍ സജ്റീെമായി പ്രവര്‍ത്തിക്കുകയും നേതൃത്വം കൊടുക്കുകയും ചെ യ്യുന്നവരുമെല്ലാം സഹകരിക്കാ മെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ല്റീലാവതി ട്റീച്ചര്‍ ഏതാനും നാളു കള്‍ക്കുമുന്‍പുവരെ ആരോഗ്യം അനുെദിക്കുന്ന സമയംവരെയും മ്റീഡിയ അക്കാദമിയിലെത്തി െിദ്യാര്‍ഥികള്‍ക്ക് 'എന്താണ് നല്ല മലയാളം?' എന്നു പഠിപ്പിച്ചുകൊടു ത്തിരുന്ന അധ്യാപിക കൂടിയാണ്. ഇന്നിവിടെ വരാന്‍ ആരോഗ്യം അനുെദിക്കാത്തതുകൊണ്ടാണ് എത്തിച്ചേരാന്‍ സാധിക്കാത്തത്. ട്റീച്ചര്‍ തന്നിട്ടുള്ള ചെറിയൊരു കുറിപ്പുണ്ട്. ഉദ്�ാടന പ്രസംഗ ത്തിനുശേഷം സരിതാവര്‍മ്മ അതിെിടെ അവതരിപ്പിക്കും. ട്റീച്ചര്‍, ത�ാമസ് ജേക്കബ് സാര്‍, കെ.സി നാരായണന്‍ സാര്‍, ഡോ. പി.കെ രാജശേഖരന്‍, പുതുതലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകള്‍, നിയമ പാണ്ഡിത്യം കൂടിയുള്ള ഡോ. സെബാസ്റ്റ്യന്‍ പോള്‍ സാര്‍, വ്യത്യസ്തമേഖലയിലുള്ള ഇവരെല്ലാം ഇത�ോടൊപ്പം സഹ കരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ടി.ജെ എസ് ജോര്‍ജ്, അമ്മു ജോസഫ്, ശശികുമാര്‍ തുടങ്ങി പുതഫിയശൈലീപുസ്തകം ജേണലഫി‍ം ഫെസ്റ്റിവല്‍ സമാപനത്തില്‍പുറത്തിറക്കും ആര്‍.എസ് ബാബു


32 ഫെബ്രുവരി 2023 യവരും ഈ സ്‌റ്റൈല്‍ ബുക്ക് തയ്യാറാക്കുന്നതിന് നമുക്കൊപ്പം നില്‍ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലെ െിെിധ മാധ്യമസ്ഥാ പനങ്ങള്‍ സ്‌റ്റൈല്‍ ബുക്ക് പ്രസി ദ്ധീകരിച്ചിട്ടുണ്ട്. ആ സ്‌റ്റൈല്‍ ബുക്കുകള്‍ ഇതിനുശേഷം രൂപ്റീ കരിക്കുന്ന കര്‍മസമിതിയുടെ മുന്നില്‍ അവതരിപ്പിക്കാമെന്ന് ദില്ലിയിലുള്ള ഒരു ട്റീം നമുക്ക് ഉറ പ്പുനല്‍കിയിട്ടുണ്ട്. ബി.ബി.സി, അല്‍ ജസീറ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തയ്യാറാക്കിയി ട്ടുള്ള സ്‌റ്റൈല്‍ ബുക്ക്. ഭാഷ മാത്രമല്ല, അതാത് സ്ഥലങ്ങളിലെ സംസ്‌കാരംകൂടി ഉള്‍പ്പെടുന്ന സ്‌റ്റൈല്‍ ബുക്കാണ് അവര്‍ പ്രസി ദ്ധീകരിച്ചിട്ടുള്ളത്. ഇപ്രകാരമുള്ള ഒരു സ്‌റ്റൈല്‍ ബുക്കാണ് നമുക്ക് രൂപീകരിക്കേണ്ടി െരുന്നത്. ഇതി നാെശ്യമായ നിര്‍ദേശങ്ങളെല്ലാം ഈ െട്ടമേശ സമ്മേളനത്തില്‍ ഉയര്‍ന്നുെരുമെന്ന് പ്രതീക്ഷി ക്കുന്നു. ഇന്നീ സമ്മേളനത്തിലെ അഭിപ്രായങ്ങളെല്ലാം രണ്ടു ക്യാമറാ ട്റീമുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. ഇെിടെവരുന്ന അഭിപ്രായങ്ങള്‍കൂടി കണക്കി ലെടുത്ത് നമ്മള്‍ രൂപീകരിക്കുന്ന കര്‍മസമിതി തുടര്‍ന്നുള്ള പ്രവ ര്‍ത്തനങ്ങള്‍ നടത്തുകയും,കൊ ച്ചിയില്‍ നടത്തുന്ന അന്തര്‍ദേശ്റീയ ജേണലിസം ഫെസ്റ്റിവലിന്റെ സമാപനം സമ്മേളനത്തില്‍വച്ച് സ്റ്റൈല്‍ബുക്കിന്റെ ആദ്യ പതിപ്പ് പുറത്തിറക്കുകയെന്നതുമാണ് ഉദ്ദേശിക്കുന്നത്. മ്റീഡിയ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ യോഗ ത്തിനുമുന്‍പായി കൗണ്‍സില്‍ അംഗം കൂടിയായ പി.ജി. സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്) മു ന്നോട്ടുെച്ച നിര്‍ദ്ദേശം ഇതിലേക്ക് എത്തുന്നതിന് കാരണമായി. നമ്മുടെ ചാനലിലേക്ക് റിക്രൂട്ട് ചെയ്യുന്ന ആളുകള്‍ക്ക് എങ്ങനെ മലയാളഭാഷ കൈകാര്യംചെ യ്യാന്‍ കഴിയുന്നു എന്നുള്ളതിനെ പ്പറ്റിയുള്ള ഒരു സന്ദേഹമാണ് സുരേഷ് ഉയര്‍ത്തിയത്. ഇതിനാ െശ്യമായ ഒരു മലയാളം ലാബ് രൂപീകരിക്കുക എന്ന നിര്‍ദേശ ങ്ങളെല്ലാം വന്നിരുന്നു. ആ ചര്‍ച്ച യുടെകൂടി തുടര്‍ച്ചയായിട്ടാണ് ഇത്തരമൊരു ശില്പശാല ഇെിടെ നടത്തുന്നതിന് ഇടയാക്കിയിട്ടു ള്ളത്. എല്ലാവരോടും മ്റീഡിയ അക്കാദമി കടപ്പാട് അറിയിക്കുന്നു. ഈ കൂടിച്ചേരല്‍ നമ്മുടെ സമയം പാഴാക്കുന്ന ഒരു കാര്യമാ യിരിക്കില്ല. ചരിത്രത്തിലെ ഒരിടം കണ്ടെത്തിക്കൊടുക്കുന്നതിനുള്ള ഒരു ഉദ്യമം എന്ന നിലയിലേക്ക് നമ്മളിതിനെ കാണേണ്ടതായി ട്ടുണ്ട്. ഭാഷാ െികലമാകുന്നതിനെ തിരായിട്ടുള്ള, അതുപോലെതന്നെ പുതിയ ൊക്കുകള്‍ കണ്ടെത്തു ന്നതിനു വേണ്ടിയിട്ടുള്ള, ലിംഗസമ ത്വവും വര്‍ണവിവേചനവും ഒഴിൊ ക്കുന്ന തതരത്തിലുള്ള പദങ്ങളുടെ ആെശ്യകത- ഇതെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു കാര്യമാണ് ഈയൊരു ഉദ്യമത്തില്‍ നമ്മെ മുന്നോട്ടുനയിക്കുന്നത്. മലയാള സര്‍വകലാശാല ഉള്‍പ്പെടെ വ്യത്യസ്ത െിഭാഗങ്ങളുടെ സഹ കരണത്തോടുകൂടിയായിരിക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നുകൂടി അറിയിക്കുന്നു. (മകാധ്യമഭകാഷ വട്ടമേശ സമ്മേളന ത്തില്‍ അധ്യക്ഷത വഹിച്ച് അക്കാദമി ചെയര്‍മാന്‍ നടത്തിയ പ്രസംഗം) ഭാഷ വികലമാകരുന്നതിനെ തിരായിട്ടുള്ള, അതുപോലെ തന്നെ പരുതി� വാക്കുകള്‍ കണ്ടെത്തുന്നതിനരു വേണ്ടിയിട്ടുള്ള, ലിംഗസമ ത്വവരും വര്‍ണവിവേചനവരും ഒഴിവാക്കുന്ന തരത്തിലരുള്ള പദങ്ങളുടെ ആവശ്യകതഇതെല്ലാം ഉള്‍ക്കൊള്ളുന്ന ഒരരു കാര്യമാണ് ഈഫ�കാരരു ഉദ്യമത്തില്‍ നമ്മെ മുന്നോട്ടു ന�ിക്കുന്നത്.


ഫെബ്രുവരി 2023 33 മലയാള മാധ്യമഭാഷ ശൈല്റീപുസ്തകം തയ്യാറാ ക്കുന്നതിന്റെ പ്രാരംഭ ചര്‍ച്ച എന്നനിലയില്‍ ഈ സമ്മേളനം 1981 ല്‍ അന്നത്തെ കേരള പ്രസ് അക്കാദമി പത്രഭാഷ സംബന്ധിച്ച് മഹാരഥന്മാരായ ഇ.എം.എസ്, എന്‍.െി കൃഷ്ണൊര്യര്‍, പി. ഗോവിന്ദ പ്പിള്ള, ടി.കെ.ജി നായര്‍, ടി.വേണു ഗോപാല്‍ എന്നിവരുടെ നേതൃത്വ ത്തില്‍ തുടങ്ങിവച്ച ഒരു മഹത്തായ സംരംഭത്തിന്റെ രണ്ടാംപതിപ്പ് എന്ന നിലയിലുള്ളതാണ്. ഒരു പി ന്തുടര്‍ച്ച എന്ന നിലയില്‍ ഇന്ന് ഈ രംഗത്തുള്ള ഏറ്റവും പ്രശസ്തരായ വ്യക്തിത്വങ്ങളെ ക്ഷണിച്ചുെരുത്തി പരിപാടി തുടങ്ങിവയ്ക്കുകയാണ്. ഉദ്�ാടനകര്‍മ്മം നിര്‍വഹിക്കു ന്നത് വ്യവസായ, നിയമ െകുപ്പ് മന്ത്രി ശ്രീ. പി.രാജ്റീെ് ആണ്. മ്റീഡിയ അക്കാദമി കുടുംബാംഗവും മുന്‍ ചെയര്‍മാനുമായ ത�ാമസ് ജേക്കബ് സാര്‍ അക്കാദമി സം� ടിപ്പിക്കുന്ന എല്ലാ പരിപാടികളിലും നമ്മെ നയിക്കാനും വ്യക്തമായ ഉപദേശങ്ങള്‍ നല്‍കി ത�ോളോടു ത�ാള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന തിനും സന്നദ്ധതയുള്ളയാളാണ്. ഇെിടെ എത്തിച്ചേര്‍ന്നിരിക്കുന്ന ഓരോ വ്യക്തിത്വങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. (അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് നടത്തിയ സ്വാഗതപ്രസംഗ ത്തില്‍നിന്ന്) മഹത്തായ സംരംഭത്തിന്റെരണ്ടാംപതഫിപ് പ് കെ.ജി സന്തോഷ് (അക്കാദമി സെക്രട്ടറി)


34 ഫെബ്രുവരി 2023


ഫെബ്രുവരി 2023 35 1. ഭാഷാപദങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കുന്നതിനു പകരം പ്രകൃ ത്യാവരുന്നതിനെ ഉപയോഗിക്കു ന്നതാണ് ഉചി തം. 2. ഉപയോ ഗത്തില്‍വ രു ന്ന പു തിയ പദങ്ങള്‍ സ്വീകരിക്കാന്‍ മടി കാണിക്കേ ണ്ട തില്ല. 3. സംസ്കൃതത്തില്‍നിന്ന് പണ്ട് പദങ്ങള്‍ സ്വീകരിച്ചി രു ന്നതുപോലെ ഇംഗ്ലീഷില്‍നിന്ന് പദങ്ങള്‍ എടുത്തുപയോഗിക്കു ന്നത് തെറ്റല്ല. 4. അന്യഭാഷയില്‍നിന്നും പുതിയ പദങ്ങളെ സ്വീകരി ക്കാന്‍ ത ക്ക തായ ലിപികളും അക്ഷരമാലയ ും( Alphabets) മലയാളത്തി നുണ്ട്. ഹ എ ന്ന phenomenon ഒഴിച്ച് മറ്റെല്ലാ ഇംഗ്ലീഷ് phenomenonനും പ്രതി നിധീകരിക്കാന്‍തക്ക ലിപിശേഷി മലയാള ഭാഷയിലുണ്ട്. 5. എന്നി രുന്നാ ല ും ഇംഗ്ലീഷില്‍നി ന്നാണ് എന്നു ക രു തി തെറ്റായ പദങ്ങള്‍ സ്വീകരിക്കുന്നത് ശരിയെന്ന് സമ്മതിക്കുക വയ്യ. ഉദാ- വ്യ ക്തി ഹത്യ-Character assassination -എന്നത് തെറ്റായി ഉപയോഗിക്കു ന്ന ഒന്നാണ്, ശ രിയായ പദം വ്യ ക്തി ത്വഹത്യ . മറ്റൊന്ന് First person- പ്രഥമ പുരുഷ ന്‍ എ ന്ന പ്രയോഗമാണ്. 6. ദീര്‍ഘകാലം ഉപയോഗിച്ച് ശരിയാകുന്ന അെസ്ഥയുമുണ്ട്. 'നശീകരണം' ആ ഗണത്തി ല്‍പ്പെ ടു ന്ന ഒരു െ ാക്കാണ്. തെറ്റായി ദീര്‍ഘകാലം ഉപയോഗിച്ച് കാലാന്തരത്തില്‍ ശ രിയായ പദമായി ക ണക്കാ ക്കു ന്ന പദമാണ് നശീകരണം. 7. പ രസ് യം എ ന്ന െ ാക്ക് സംസ്കൃ തമാണെന്നാണ് പലരും ധ രിക്കുന്നത്. എന്നാല്‍, അങ്ങനെയൊരു െ ാക്ക് സംസ്കൃതത്തിലില്ല. രഹസ് യം എന്നതിന്റെ െിപരീത ാ ര് ‍ഥത്തില്‍ ഉപയോഗിച്ച തായി രിക്കാം അ ത്. ഇപ്പോള്‍ പ രസ് യം എ ന്ന െ ാക്കി നുപകരം വേറ െയൊരു െ ാക്ക് ചിന്തി ക്കു ക വയ്യ. ഉപയോഗിച്ച് കാലാന്തരത്തില്‍ ശ രിയായ പദമായി മാ റിയ പദമാണ് പ രസ് യം. കാലന്തരത്തില്‍ ശ രിയായിമാ റിയ ൊക്കു ക ളുടെ ഗണത്തില്‍ ഇ തിനെ പെ ടുത്താം. എന്നാല്‍ വ്യ ക്തി ഹത്യ ഒരു കാലത്തും ശ രിയാ കില്ല. 8. കൊളോക്കി യ ല്‍ യൂസേജസ്- െ ാമൊഴി പ്രാദേശി ക ഭേദങ്ങള്‍, പ്രയോഗങ്ങള്‍. െരേണ്യ വര്‍ഗത്തിന്റെ ഭാഷയാണ് ശരിയെന്നാണ് സാഹിത്യക ാ ര ന്മാര്‍പോ ല ും ക രുതുന്നത്. അ തു ശ രിയല്ല. പ്രാദേശി ക ഭാഷാ ഭേദങ്ങള്‍ക്ക് അവയുടേതായ ഭംഗിയുണ്ട്, സൗന്ദര്യ മുണ്ട്. സാ ധാ ര ണക്കാരന്റെ ഭാഷയാണ ത്. ബഷീറിന്റെ ഭാഷ കൊളോക്കി യ ലായിരുന്നു. അത്തരം ഭാഷ കള്‍ എഴുത്തില്‍ െ രുന്നതി ല്‍ എന് താണ് തെറ്റ്. 9. എന്നാല്‍, മാധ്യമങ്ങള്‍ ഭാഷ കൈക ാ ര് യം ചെ യ്യുമ്പോള്‍ ഏ റെ ശ്ര ദ്ധിക്കണം. 10. ശ രിയായ പ്രയോഗങ്ങളും ഭാഷയ ും തന്നെവേണം ഉപയോ ഗിക്കാന്‍. ക ാ രണം, പത്രങ്ങളും ടെലി െിഷനും പറയുന്നതെല്ലാം ശ രിയെന്ന് സാധാ ര ണക്കാര്‍ െിശ്വസിക്കുന്നു. 11. സാ ങ് കേ തി ക പദങ്ങള്‍ സാ ര്‍വലൗ കി കമായി അന്താര ാ ഷ്ട്ര ത ലത്തില്‍ ഉപയോഗിക്കപ്പെ ടു ന്നവ യ്ക്ക് പു തിയ ഭാഷാരൂപങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കേ ണ്ട തില്ല. 12. പ്രത്യേകിച്ച് സാ ങ് കേ തി ക പദങ്ങള്‍. അവയെ അതേപോ ലെതന്നെ ഉപയോഗിക്കാന്‍ ശ്രമിക്കണം. സയന്‍സിലെ പദങ്ങള്‍ മലയാളത്തിലാക്കി പഠിക്കാന്‍ എളു പ്പമാണെന്ന് ന് യായം പ റയാം. പക്ഷേ, കുട്ടികള്‍ പു റംനാടു കളി ല്‍ പോയി പഠിക്കേ ണ്ടവരാണ്. അവര്‍ക്ക് സംസ്കൃ തപദങ്ങള്‍ പഠിക്കു ന്ന തിനെക്കാള്‍ ഇപ്പോള്‍ ആ െശ് യം ഇംഗ്ലീഷ് പദങ്ങള്‍ പ രിചയ പ്പെ ടു ക എന്നതാണ്. 13. സാ ങ് കേ തി ക പദങ്ങള്‍ കഴി െ ത ും ഇംഗ്ലീഷില്‍ത്തന്നെ ഉപയോ ഗപ്പെ ടുത്താന്‍ ശ്ര ദ്ധി ക്കണം. ഉദാ- Quantum entanglement എന്ന പദത്തിനു പകരം സംസ്കൃ ത പദമുണ്ടാക്കി ഇന്ത്യന്‍ പ്രയോഗം എന്ന് അവകാശ പ്പെ ടുന്നതി ല്‍ അ ര്‍ത്ഥമില്ല. മലയാളിക്ക് സംസ്കൃ ത ംപോലെ ഇംഗ്ലീ ഷ ും പ രിചി തമാണ്. 14. പു തിയ എഴുത്തു ക ാര്‍ക്ക് െ ാക്യങ്ങള്‍ കര്‍മ്മണി പ്രയോ ഗ ത്തിലായാലേ ശ രിയാകൂ എ ന്ന ചിന്തയുണ്ട്. ഇംഗ്ലീഷില ും സം സ്കൃതത്തി ല ും A book is read written by me എന്ന് പറയു ന്നതി ല്‍ തെറ്റില്ല. മലയാളത്തില്‍ പുസ്ത കം ൊയിക്കപ്പെട്ടു എന്നത് െി ക ലപ്രയോഗമാണ്. 15. ത ങ്ങള്‍ക്ക് എന്തും പ്രവ ര് ‍ത്തിക്കാമെന്ന് മാധ്യമങ്ങളി ല്‍ പ്രവര് ‍ത്തി ക്കു ന്ന ചിലര്‍ക്കെങ്കി ല ും ഒരു ചിന്തയുണ്ട്. അ തു ശ രിയല്ല. ഭാഷ കൈക ാ ര് യം ചെ യ്യുന്നതി ല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേ ണ്ട വരാണ് മാധ്യ മപ്രവര്‍ത്തകര്‍. ഡോ.എം.ലീലാവതി സമ ര്‍പ്പി ച്ച പതഫിനഞ്ചു നിർദ് ദേ ശ ങ്ങ ള


36 ഫെബ്രുവരി 2023 ഇന്ന് മാധ്യമഭാഷയെ സംബ ന്ധിക്കുന്ന ചിന്തയ്ക്കു വേണ്ടി ഇങ്ങനെയൊരു പരിപാടി സം� ടിപ്പിച്ചതിന് മ്റീഡിയ അക്കാദമിയെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കു കയാണ്. കാരണം, മലയാളം എങ്ങനെയാണ് നല്ലരീതിയില്‍ മാധ്യമങ്ങളില്‍ ഉപയോഗിക്കേ ണ്ടത്?, എങ്ങനെയാണ് പ്രിന്റ് ചെയ്യേണ്ടത്, ഇതുവഴി ഭാഷയേയും മാധ്യമങ്ങളിലെ പ്രയോഗരീതി യേയും എങ്ങനെ മെച്ചപ്പെടുത്താം എന്ന് എല്ലാവരുംചേര്‍ന്നു ചിന്തി ക്കേണ്ടത് അത്യാവശ്യമാണ്. ഗവണ്‍മെന്റ് തലത്തില്‍ത്തന്നെ മലയാളഭാഷയ്ക്കുവേണ്ടി കുറച്ചു ശ്രമങ്ങള്‍ അടുത്തകാലത്ത് നട ത്തിയിരുന്നു. ആറു മലയാളിക്ക് നൂറു മലയാളം. അര മലയാളിക്ക് ഒരു മലയാളം. ഒരു മലയാളിക്ക് മലയാളമില്ല എന്നാണ് കുഞ്ഞുണ്ണി ഒന്നേകാല്‍ലക്ഷം വാക്കുകളുള്ള ഓണ്‍ലൈന്‍ നഫിഘണ്ടു വരുന്നു വി.പി ജോയി (സംസ്ഥാന ച്റീഫ് സെക്രട്ടറി)


ഫെബ്രുവരി 2023 37 മാഷ് മലയാളത്തെക്കുറിച്ച് പറഞ്ഞത്. എല്ലാവരും പലരീതിയില്‍ എഴുതുന്നു. പലരീതിയില്‍ പ്രയോഗിക്കുന്നു. ൊക്കുകളില്‍ പലരീതിയില്‍ ഉപ യോഗിക്കുന്നു. അങ്ങനെ ഐക രൂപ്യമില്ലാത്തതുകൊണ്ട് പല പ്രശ്നങ്ങളുമുണ്ടായി. ലിപിെിന്യാസം 1971 ല്‍ വന്നപ്പോള്‍ പ്രിന്റിങ്ങിന്റെ സൗകര്യത്തിനുവേണ്ടി പുതിയ ലിപിയുണ്ടാക്കി. കുട്ടികള്‍ പഴയ ലിപി, ചിലര്‍ പുതിയ ലിപി, ചിലര്‍ ഇതു രണ്ടുംചേര്‍ത്ത് അങ്ങനെ മനോധര്‍മ്മം പോലെ ഉപയോ ഗിക്കുന്ന ഒരു സ്ഥിതിെന്നു. അതി ല്‍ത്തന്നെ പുതിയ ലിപിയില്‍ ഏത�ൊക്കെയെടുക്കണം, പഴയ ലിപിയില്‍ ഏത�ൊക്കെയെടു ക്കണം എന്നത് ഓരോരുത്തരു ടെയും ഒരു അവകാശമായി മാറി. അതനുസരിച്ച് പുസ്തകപ്രസാധക ര്‍ക്കും ഓരോരുത്തര്‍ക്കും ഓരോ സ്റ്റൈലായി. സ്റ്റൈല്‍ ബുക്ക് ഓരോരുത്തരും ഉണ്ടാക്കാന്‍ തുടങ്ങി. ഒരു ഭാഷ എല്ലായ്പ്പോഴും ഏകീകരിച്ച് നില്‍ക്കുകയില്ല. എങ്കി ല്‍ക്കൂടി പൊതുവായ എലമെന്റ്സ് ഒരുപോലെയിരിക്കണമെന്നത് ഭാഷയുടെ ഉപയോഗത്തിന് െളരെ പ്രധാനമാണ്. ഒരു ഭാഷ എല്ലായ്പ്പോഴും ഏകീകരിച്ച് നില്‍ക്കുകയില്ല. എങ്കില്‍ക്കൂടി പൊതുവായ എലമെന്റ്സ് ഒരുപോലെയിരിക്കണമെന്നത് ഭാഷയുടെ ഉപയോഗത്തിന് െളരെ പ്രധാനമാണ്. അതി നുവേണ്ടിയാണ് ഗവണ്‍മെന്റ് ഒരു െിദഗ്ദ്ധ സമിതിയുണ്ടാക്കി ഒരു സ്‌റ്റൈല്‍ബുക്ക്- ഒരു എഴുത്തുരീതി- മലയാളത്തില്‍ എന്താണു വേണ്ടത് എന്നുപറഞ്ഞു ഒരു പുസ്തകം ഉണ്ടാക്കി. ഇങ്ങനെ ഭാഷയെ ഏകീകരിച്ച് സോഫ്റ്റ്വെ യറില്‍ മാറ്റം െരുത്തി-അഞ്ച് ഫോണ്ടുണ്ടാക്കി ഗവണ്‍മെന്റ്. കെബ്സൈറ്റില്‍ ഇട്ടിട്ടുണ്ട്. ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാം. അഞ്ചെണ്ണം റെഡിയാക്കിക്കൊ ണ്ടിരിക്കുകയാണ്. ഇങ്ങനെ ഫ്രീയായി ഉപയോഗിക്കാന്‍ സാധിക്കുന്ന 25 ഫോണ്ടുകള്‍ ഉണ്ടാക്കാനാണ് ഗെ. ശ്രമിക്കു ന്നത്. അത�ോടൊപ്പം ഒരു ഓണ്‍ലൈന്‍ ഡിക്ഷ്ണറി. പാഠപു സ്തകങ്ങളില്‍ എഴുതേണ്ട െിധം എന്തെന്നൊക്കെ അതില്‍ സൂചി പ്പിച്ചിട്ടുണ്ട്. ഇറങ്ങാനിരിക്കുന്ന പാഠപുസ്തകങ്ങളെല്ലാം ഈ രീതി ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. പത്രങ്ങള്‍, പുസ്തകപ്രസാധകര്‍ എന്നിവരോട് ഈ രീതിയില്‍ ലിപി ചിട്ടപ്പെടുത്തണമെന്ന് ആെശ്യ പ്പെട്ടിട്ടുണ്ടായിരുന്നു. അങ്ങനെ കുറച്ചുകൂടി ഏകീകരിച്ച രീതിയില്‍ മലയാളം മാറും എന്നാണ് കരുതുന്നത്. ഇത�ോടൊപ്പം മലയാള ൊക്കുകളുടെ ഉപയോഗം കുറച്ചധികം വര്‍ദ്ധിപ്പിക്കേണ്ട തുണ്ട്. ലോകത്തിലെ എല്ലാ ഭാഷകളും െളരുന്നത് ൊക്കുകള്‍ കൊണ്ടാണ് എന്നു നമുക്കറിയാം. ഇംഗ്ലീഷില്‍ ഒരുപാട് ൊക്കുകള്‍ ഉണ്ട്. മലയാളത്തില്‍ അത്രയ്ക്ക് ഇല്ല. അമേരിക്കയില്‍ കുട്ടികള്‍ക്കുവേണ്ടി സ്പെല്ലിങ് മത്സരം സം�ടിപ്പിക്കാറുണ്ട്. മല യാളത്തില്‍ ൊക്കുകള്‍ ഉപയോഗി ക്കാതെ കുറയ്ക്കാനുള്ള ശ്രമമാണ് കാണാറുള്ളത്. അത�ാരു നല്ല കാര്യമല്ല. എന്നാല്‍, സയന്റിഫിക് പദങ്ങള്‍ പോലുള്ളവ മറ്റു ഭാഷകളില്‍ നിന്നും എടുക്കുകയും നമ്മുടെ പദങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കുകയും വേണം. എഴു പതിനായിരത്തിനുമേല്‍ ൊക്കു കളുള്ള ശ്രീകണ്ഠേശ്വരം ഡിക്ഷ്ണ റിയുണ്ട്. സര്‍ക്കാര്‍ ഒന്നേകാല്‍ ലക്ഷം ൊക്കുകള്‍ െരുന്ന ഒരു ഓണ്‍ലൈന്‍ ഡിക്ഷ്ണറി തയ്യാ റാക്കുകയാണ്. അതിനേക്കാള്‍ കൂടുതലുണ്ട് നമ്മുടെ ലെക്സിക്കന്‍ ഡിക്ഷ്ണറി. അതും ഓണ്‍ലൈന്‍ ആക്കാന്‍ ശ്രമിക്കുകയാണ്. സംസ്കൃതം, തമിഴ് എന്നി െിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പദങ്ങളും മലയാളത്തിലേക്കു വന്നി രിക്കുന്നത്. എന്നിരുന്നാലും മറ്റുള്ള ഭാഷകളിലെ ൊക്കുകള്‍കൂടി ജനങ്ങളെ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. പല ൊക്കുകളും തെറ്റിച്ച് ഉപയോ ഗിക്കുന്നതു ഒരുപോലെയാണ്. സായൂജ്യം എന്ന ൊക്ക്. സായുജ്യം എന്നേ ഉള്ളൂ. പക്ഷേ ഉപയോഗിക്കു ന്നത് സായൂജ്യം എന്നാണ്. ലിപി ഏകീകരിച്ചാല്‍ മലയാ ളത്തിന്റെ ഉപയോഗം മെച്ചപ്പെടു മെന്നതില്‍ സംശയമില്ല. ഫോണ്ട് പലതാകാം. പല ഫോണ്ടുകള്‍ ആെശ്യമുണ്ട്. എന്നാല്‍, ആ ഫോണ്ട് ഉപയോഗിക്കുമ്പോള്‍ ഒറ്റ രീതിയായിരിക്കണം. യൂണിക്കോഡ് ഏകീകരിക്കണം. യൂണിക്കോഡില്‍ അങ്ങനെ ചെയ്യാന്‍ നമ്മളൊരു സ്റ്റാ ന്‍ഡേര്‍ഡ് ആദ്യം ഉണ്ടാക്കി. ആ സ്റ്റാന്‍ഡേര്‍ഡ് സര്‍ക്കാര്‍ അംഗീകരിച്ച് അത് ഐഎസ്ഐ യ്ക്ക് അയച്ചുകൊടുത്ത്, അവര്‍ ബിഐഎസിന് അയപ്പിച്ച് അെ രെക്കൊണ്ട് യുണിക്കോഡിന് അയപ്പിച്ചാലേ അവര്‍ ആ സ്റ്റാന്‍ഡേര്‍ഡ് അതനുസരിച്ചു മാറ്റുകയും എല്ലാ പ്ലാറ്റ്ഫോമിലും ആ ഫോണ്ട് ലഭിക്കുകയുമുള്ളൂ. അതായത് ഗൂഗിള്‍, അഡോബി എന്നിവിടങ്ങളിലെല്ലാം ഒരേ മലയാളം ഫോണ്ട്. സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍. ഘട്ടംഘട്ടമായി ആ പ്രവര്‍ത്തനം നടത്താന്‍ ശ്രമി ക്കുകയാണ്. മാധ്യമങ്ങള്‍ക്കും മറ്റും ഒരു സ്റ്റാന്റേര്‍ഡൈസേഷന്‍ ഉണ്ടാക്കിയെടുക്കാന്‍ ഇത്തരം വര്‍ക്ക്ഷോപ്പുകളിലൂടെ കഴിയട്ടെ. ഒരരു ഭാഷ എല്ലായ്പ്പോഴരും ഏകലീകരിച്ച് നില്‍ക്കുക�ില്ല. എങ്കില്‍ക്കൂടി പൊതരുവായ എലമെന്റ്സ് ഒരുപോലെയി രിക്കണമെന്നത് ഭാഷയുടെ ഉപര�കാഗത്തിന് വളരെ പ്രധാനമാണ്.


38 ഫെബ്രുവരി 2023 തീര്‍ച്ചയായും ഒഴിൊക്കേണ്ട ൊക്കുകള്‍, അതായത് ലിം ഗപരമായിട്ടും വര്‍ണപരമായിട്ടും ഉപയോഗിക്കാനേ പാടില്ലാത്ത ൊക്കുകള്‍, തിരഞ്ഞെടുക്കുന്ന സമിതി കണ്ടുപിടിക്കുകയും അത് ഒഴി ൊക്കാനായി ആെശ്യപ്പെടുകയും, പകരമുള്ള ൊക്കുകള്‍ നിര്‍ദേശി ക്കുകയും ചെയ്യണമെന്നാണ് എന്റെ അഭ്യര്‍ഥന. തിരഞ്ഞെടുക്കുക-തെരഞ്ഞെ ടുക്കുക തുടങ്ങി അതിലേതാണ് ശരിയെന്നു ചോദിച്ചാല്‍, െ്യാകരണ ന്മാരെ െിളിച്ചാല്‍ അതിലേതാണ് അെസാനൊക്ക് എന്നു ചോദിച്ചാല്‍ കിട്ടുമെന്ന് എനിക്കു ത�ാന്നുന്നില്ല. മനോരമയില്‍ പണ്ട്, 70കളില്‍ സ്റ്റൈല്‍ പുതുക്കാനായി രണ്ടുമൂന്നു െയ്യാകരണന്മാരെ െിളിച്ചിരുന്നു. അതില്‍ ഭട്ടതിരി സാറും പന്മന സാറും തമ്മിലുള്ള തര്‍ക്കം കാരണം പല ൊക്കുകളിലും തീരു മാനത്തിലെത്താന്‍ കഴിയാതെ പോയി. അതുകൊണ്ട് കൂടുതല്‍ പണ്ഡിതന്മാരെ പങ്കെടുപ്പിച്ചിട്ട് കാര്യമില്ല. സ്പെല്‍ചെക്ക് െരുന്ന സമയത്ത് (സ്പെല്‍ചെക്ക് ഒന്നോ രണ്ടോ പത്രങ്ങളില്‍ നടപ്പി ലാക്കിക്കഴിഞ്ഞു. ബാക്കിയുള്ള പത്രങ്ങളിലും ഉടനെയെത്തും) തിരഞ്ഞെടുക്കുക- തെരഞ്ഞെ ടുക്കുക തുടങ്ങിയ ൊക്കുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കേ ണ്ടതുണ്ട്. ഏതാണ് ശരിയെന്നല്ല, മാധ്യമങ്ങളില്‍ ഏതാണ് ഉപയോഗി ക്കേണ്ടത് എന്നു തീരുമാനിക്കണം. ഇപ്പോള്‍ രേഫം കഴിഞ്ഞുെരുന്ന അക്ഷരം ഇരട്ടിപ്പിക്കേണ്ട എന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദേശ ങ്ങള്‍ മിക്ക പത്രങ്ങളും നടപ്പിലാക്കി. സ്വര്‍ണം എന്ന പദത്തിന് ഒരു 'ണ' യേ ഉള്ളൂ മിക്ക പത്രങ്ങളിലും. സ്വര്‍ഗം എന്ന പദത്തിന് ഒരു 'ഗ' യേയുള്ളൂ മിക്ക പത്രങ്ങളിലും. എന്നാല്‍, ദേശാഭിമാനി പാര്‍ടി എന്നാണ് (മൂന്നുമാസം മുന്‍പ് ഞാനൊരു ലേഖനം എഴുതാന്‍ ദേശാഭിമാനി പരിശോധിച്ച പ്പോഴാണ് ഇതു ശ്രദ്ധിക്കുന്നത്) ഇപ്പോള്‍ രാജ്റീെ് പറഞ്ഞപ്പോഴാണ് അതു മാറ്റിയ കാര്യം അറിയുന്നത്. ലിപിയില്‍ ചെറിയ മാറ്റം െരുത്തി ക്കൊണ്ട് ഭാഷാനിര്‍ദേശക െിദ ഗ്ദ്ധസമിതി ഇറക്കിയ സര്‍ക്കുലറില്‍ മിക്കതും നടപ്പിലാക്കാവുന്നതാണ് എന്നാണ് എന്റെ അഭിപ്രായം. അതിനെ ഈ സമിതി പരിഗണിക്കേ ണ്ടതാണ്. അത്തരം ൊക്കുകളെ ശ്രദ്ധിക്കു മ്പോള്‍ തലക്കെട്ട് എഴുതുന്നതിന്റെ സൗകര്യംകൂടി പരിഗണിക്കണം. മാതൃഭൂമി 1960-1962 കൊച്ചി എഡിഷനില്‍ തലക്കെട്ടില്‍ 'നടാടെ' എന്നൊരു ൊക്ക് പ്രയോഗിച്ചതു കണ്ടപ്പോള്‍ എല്ലാവരും അന്തിച്ചു. ഇപ്പോള്‍ അത് എല്ലാവരും ഉപ യോഗിക്കുന്ന ൊക്കാണ്. ഇതില്‍ പ്രധാനമായി എന്നു നീട്ടിവലിച്ചെഴു തുന്നതിനെക്കാള്‍ നടാടെ എന്നുപ യോഗിക്കുന്നതുപോലെ തലക്കെട്ടില്‍ സക്റിയ പോലെ ഏതാണ് ഉപയോ ഗിക്കേണ്ടത് എന്നു തീരുമാനിക്കണം. മാധ്യമം എന്ന പത്രം വന്നതി നുശേഷം 'ദ്ധ' പോയി സാധാരണ 'ധ' മതിയെന്ന രീതി എല്ലാ പത്രങ്ങളും അംഗീകരിച്ചു. ഇപ്പോഴും പത്രങ്ങളില്‍ പദ്ധതിയെന്നു നമ്മള്‍ എഴുതും. അതിനും ഒരു തീരുമാനം ഉണ്ടാകണം. ഇംഗ്ലീഷ് ൊക്കുകളുടെ കാര്യത്തിലും ഒരു ഐകരൂപ്യം വേണം. എല്ലാ ൊക്കുകളുടെ കാര്യ ത്തിലുമല്ല. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ചില ൊക്കുകളുടെ കാര്യത്തില്‍. ഉദാ-മലയാളത്തിലെ െില്‍പ്പത്രം എന്നത് 'െില്‍' ആണെന്ന് എല്ലാ വര്‍ക്കും മനസ്സിലായി. െികാരി യെന്നത് െികാര്‍ എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാളമാണെന്ന് മനസ്സിലായി. പേന-പെന്‍. സൂപ്രണ്ട് എന്ന ൊക്ക് ഒരു ഇംഗ്ലീഷ് ൊക്കാണെന്ന തെറ്റിദ്ധാരണ നമ്മുടെ മനസ്സിലുണ്ട്. ഇംഗ്ലണ്ടില്‍ ഒരു ഇന്റര്‍വ്യൂവിന് ചെന്ന് ഞാന്‍ കേരളത്തിലെ സൂപ്രണ്ട് ആയിരു ന്നുകെന്ന് പറഞ്ഞാല്‍ ആളുകള്‍ നോക്കും. അങ്ങനെ ഇംഗ്ലീഷ് ൊക്കു കളാണെന്ന് തെറ്റിദ്ധരിച്ച് ഉപയോ ഗിക്കുന്ന ൊക്കുകള്‍കൂടി കണ്ടെത്തി അവയെക്കൂടി ശ്രദ്ധിച്ചാല്‍ പുതിയ തലമുറയോടു ചെയ്യുന്ന െലിയൊരു കാര്യമാകും. ലിപി�ില്‍ ചെറി� മാറ്റം വരരുത്തി ക്കൊണ്ട് ഭാഷാനിര്‍ദേശക വിദഗ്ദ്ധ സമിതി ഇറക്കിയസര്‍ക്കുലറില്‍ മിക്കതരും നടപ്പിലാക്കാവരുന്നതാണ് എന്നാണ് എന്റെ അഭിപ്രായം. ൊധ്യെങ്ങളഫില്‍ഉപയോഗിക്കേണ്ട വാക്കുകള്‍ തീരുൊനിക്കണം തോമസ് ജേക്കബ്


ഫെബ്രുവരി 2023 39 ഏകീകൃതമായൊരു സ്റ്റൈ ല്‍ബുക്ക് ഉണ്ടാക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് കേരളത്തിലെ സ്ഥലനാമങ്ങള്‍ എങ്ങനെയെ ഴുതണം, ലിപി െിന്യാസം എങ്ങ നെയാകണം, അതു മാധ്യമങ്ങള്‍, സര്‍ക്കാരിന്റെ ലേഖനങ്ങള്‍, പുസ്തക ങ്ങളില്‍ എല്ലായിടത്തും ഒരുപോലെ ആക്കേണ്ടതുണ്ട്. തൃശ്ശൂര്‍ ചിലയിടത്ത്, തൃശൂര്‍ ഉണ്ട്. ചിലയിടത്ത് ബസ്സ് എന്നുണ്ട്. ചിലയിടത്ത് ബസ് എന്നേയുള്ളൂ. ബസ് എന്ന ശൈലി സ്വീകരിച്ചാല്‍ വൈലോപ്പിള്ളിയുടെ കവിത പഠിപ്പിക്കാന്‍ പറ്റില്ല. ബസ്സു െന്നു പോയി എന്നാണ്. ബസു െന്നുപോയ് എന്നു പറയാന്‍ പറ്റില്ല. പൊതുവായി പരിചയപ്പെടുന്നവ യൊക്കെ ഉള്‍പ്പെടുത്തി അതിനോട് ഇണങ്ങിപ്പോകുന്ന ഒരു സ്റ്റൈല്‍ ബുക്ക് ഉണ്ടാകണം. ഇക്കാര്യത്തില്‍ ടി െി മാധ്യമങ്ങ ള്‍ക്ക് കൂടുതല്‍ ബാധ്യതയുള്ളതാണ്. കാരണം, ദൃശ്യ മാധ്യമങ്ങളിലാണ് ഉച്ചാരണത്തിന് െലിയ തെറ്റുകള്‍ സംഭെിക്കുന്നത്. അതു െളരെ കഠിനവുമാണ്. ഫെബ്രുവരി 22 വരെ ഞാനത് നോട്ട് ചെയ്തിട്ടുണ്ട്. അച്ചടിയില്‍ ഉച്ചാരണം െരുന്നി ല്ലല്ലോ. നമുക്ക് അസഹ്യം എന്നു ത�ാന്നുന്ന ഉച്ചാരണ വൈകല്യ ങ്ങളാണ്. ഇത് കുട്ടികളും െ്റീട്ടമ്മ മാരും ഒക്കെ കേള്‍ക്കും. അമ്മമാര്‍ മക്കളെ പഠിപ്പിക്കുമ്പോള്‍ 'അത് അങ്ങനെയല്ലടാ, ടിെി യില്‍ നോക്ക'് എന്നു പറഞ്ഞു പഠിപ്പിക്കും. ദൃശ്യമാ ധ്യമങ്ങളില്‍ ഉച്ചാരണവും അച്ചടിമാ ധ്യമങ്ങളില്‍ ലിപി െിന്യാസവുമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ന്യൂജെന്‍ ൊക്കുകളെ സംബന്ധിച്ച് നമുക്ക് സത്യത്തില്‍ ധാരണയില്ല എന്നതാണ് ന്യൂജെന്‍ കുട്ടികളുമായി സംെദിക്കുന്ന എനിക്ക് ത�ാന്നുന്നത്. ആഴ്ചയില്‍ മൂന്നു പുതിയ ൊക്കുകള്‍ വരികയും ആഴ്ചയില്‍ മൂന്നുൊക്ക് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ജെന്‍സി എന്നാണ് അവര്‍ ഉപയോഗിക്കുന്നത്. അതായത് ജനറേഷന്‍ മാറി. അടിച്ചുപൊളിച്ചു, പൊളിച്ചു എന്നീ ൊക്കുകള്‍ 50 കഴി ഞ്ഞവരുടെ ന്യൂജെന്‍ ൊക്കുകളാണ്. ഇന്നത്തെ പിള്ളേര്‍ അത�ൊന്നും ഉപയോഗിക്കുന്നില്ല. നമ്മള്‍ കരുതുന്ന ന്യൂജെന്‍ ൊക്കുകള്‍ അല്ല യ‍ഥാര്‍ഥ ത്തില്‍ ന്യൂജെന്‍ ഭാഷ. ഓരോ രണ്ടു ദിെസം കൂടുമ്പോള്‍ ന്യൂജനറേഷന്‍ ൊക്കുകള്‍ മാരും. പുതിയതു വരും. ന്യൂജെന്‍ ൊക്കുകള്‍ക്കായി ഒരു നി�ണ്ടു എന്നു പറയുന്നത് അത്ത രത്തില്‍ ചിന്തിക്കുമ്പോള്‍ പ്രായോ ഗികമായി നടക്കുന്ന കാര്യമല്ല. ആ ൊക്കുകള്‍ സ്ഥിരമായി രേഖപ്പെ ടുത്തി െയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതു കൊണ്ടുതന്നെ സ്‌റ്റൈല്‍ബുക്കിന് ഒരു ഓഡിയോ ഭാഗം ഉണ്ടായി രിക്കണം. ഉച്ചാരണം ഉണ്ടായിരി ക്കണം. പി.കെ രാാജശേഖരനോട് യോജിക്കുന്നു. ഭാഷയില്‍ തെറ്റും ശരിയുമുണ്ട്. ഭാഷയില്‍ റൂളുകളുണ്ട്. റൂളുകളില്ലെങ്കില്‍ ഭാഷ നിലനി ല്‍ക്കില്ല. ഈ റൂളുകളെയാണ് പൊതുവേ െ്യാകരണം എന്നു പറയുന്നത്. റൂളുകളാണ് ഭാഷയെ നിയന്ത്രിക്കുന്നത്. ഞങ്ങള്‍ക്ക് റൂളില്ല, എന്തുമാകാം എന്ന ചിന്ത തെറ്റാണ്. റൂളുകളെ പരമാെധി പരിഷ്‌കരി ക്കുക. നമ്മള്‍ അതിനെക്കുറിച്ച് ബോ ധൊന്മാരായിരിക്കുക. റൂളുകളെ പരൊവധി പരഫിഷ്‌കരിക്കുക കെ.സി നാരായണന്‍ ന്യൂജെന്‍ വാക്കുകളെസംബന്ധിച്ച് നമരുക്ക്സത്യത്തില്‍ ധാരണ�ില്ല എന്നതാണ് ന്യൂജെന്‍ കരുട്ടിക ളരുമായി സംവദിക്കുന്ന എനിക്ക് തോന്നുന്നത്. ആഴ്ച�ില്‍ മൂന്നു പരുതി� വാക്കുകള്‍ വരിക�രും ആഴ്ച�ില്‍ മൂന്നുവാക്ക് അപ്രത്യക്ഷ മാവരുക�രും ചെയ്യുന്നു.


40 ഫെബ്രുവരി 2023 സ്പെല്‍ചെക്ക് അപകടത്തിന് കാരണ ൊകും ഡോ. സെ ബാസ്റ്റ്യന്‍ പോള്‍


ഫെബ്രുവരി 2023 41 ശൈ ല്റീപുസ്ത കം കാണാതെ പത്രപ്രവര്‍ത്തനം നടത്തിയിട്ടു ള്ള ഒ രാളാണ് ഞാ ന്‍. പ്രധാനമായ ും ഞാ ന്‍ ജോലി ചെ യ്തി ട്ടു ള്ള പത്രസ്ഥാപനമാണ് ഇന്ത്യന്‍ എക്സ്പ്രസ്. അെിടെ എഴുതിവച്ചി ട്ടുള്ള ഒരു ശൈല്റീപുസ്തകം ഞാന്‍ കണ്ടിട്ടില്ല. ബ്രിട്ടീഷ് ഭ ര ണ �ടന പോലെ എഴുതപ്പെടാ ത്ത ഒരു ശൈ ല്റീപുസ്ത കമാണ് അ െിടെ ഉണ്ടായിരുന്നത്. അ തായ ത് ഞങ്ങളുടെ മു തിര്‍ന്നവര്‍ പ റഞ്ഞു തരും. ഞങ്ങള്‍ പഠിക്കും. ഞാ ന്‍ എഴുതുമ്പോള്‍ അന്നു പഠിച്ച ചില പാഠങ്ങളും തത്വങ്ങളുമാണ് ഇന്നും അനുവര് ‍ത്തി ക്കുന്നത്. നമുക്കൊരു ശൈ ല്റീപുസ്ത കം- യൂണിഫോമിറ്റി െരുത്തു ക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. പാര്‍ട്ടിയെ ഇ െിടെ പ രാമര്‍ശി ക്കുകയുണ്ടായി. ഞാ ന്‍ മനസ്സിലാക്കിയിട്ടു ള്ള തത്വം- ഇംഗ്ലീഷ് പദങ്ങള്‍ക്കും മലയാള പദങ്ങള്‍ക്കും ആ നിയമം ബാധ കമല്ല എന്നതാണ്. സ്വര്‍ണത്തിന് ഒരു 'ണ' മ തി. കര്‍ക്കി ട കം എന്നെ ഴുതുമ്പോള്‍ ' ക' ഇരട്ടിക്കാ റുണ്ട്. പാര്‍ട്ടിയെ സംബന്ധിച്ചും, അ ത � ാരു ഇംഗ്ലീഷ് െ ാക്കാണ്. എഴുതുമ്പോള്‍ ഇരട്ടി പ്പ് വേണ്ടിവരും. മാധ്യമം പത്രത്തില്‍ ഇപ്പോഴും ഹൈകോ ട തിയാണ്. ' ക' യ്ക്ക് ഇരട്ടി പ്പ് ഇല്ല. എന് താണ് അ തിന്റെ തത്വം എന്ന് എനിക്ക റിയില്ല. പക്ഷേ, നമ്മള്‍ക്ക് അ തു സ്വീകരിക്കാന്‍ പ്രയാസമുണ്ട്. ഹൈക്കോ ട തി തന്നെയാണ് വേ ണ്ട ത്. നമുക്കിവിടെ ഈ രീതിയി ല്‍ നോ ക്കുമ്പോള്‍ ഒരു ഐ കരൂപ ്യമില്ലെങ്കിലുള്ള ബുദ്ധി മുട്ട് െ ളരെ വലുതാണ്. നമ്മുടെ രാജ്യത്തിന്റെ പേര് എങ്ങ നെയെ ഴു തണം. ഇന്ത്യ എന്നെ ഴു തു ന്നവ രുണ്ട്. ഇന്‍ഡ്യ എന്നെ ഴുതുന്ന െരുമുണ്ട്. ഒരിക്ക ല്‍ ഇ.എം.എസ് ഇന്ത്യ എന്നെ ഴുതുന്നതാണ് ഉചി തം എന്നു പ റഞ്ഞു കേ ട്ട തില്‍പ്പിന്നെ ഞാനും നിങ്ങളി ല്‍ പലരും ഇന്ത്യ എന്നാണ് എഴുതുന്നത്. രാജ്യത്തിന്റെ തലസ്ഥാനം എങ്ങനെയെ ഴു തണം എന്നു ചോദിച്ചാല്‍ ദെല്‍ഹി, ഡല്‍ഹി, ദില്ലി ഇ തിലേതാണ് എഴുതേ ണ്ട ത് എന്നതി ല്‍ തീര്‍പ്പായിട്ടില്ല. അയ ല്‍രാ ജ്യമാണ് പാക്കിസ്ഥാന്‍. ' ക \ യ്ക്ക് ഇരട്ടിപ്പു വേ ണമോ, 'സ്ഥ' ആണോ 'സ്ത' ആണോ ഉപയോ ഗിക്കേ ണ്ട ത് എന്നും തീരുമാനം ആയിട്ടില്ല. അ തു കൊ ണ്ടുതന്നെ െ ളരെ അടിയന്തരമായി ചെയ്യേണ്ട പ്ര വൃത്തിയാണ് മ്റീഡിയ അക്കാദമി ഏറ്റെ ടുത്തിരിക്കുന്നത്. ഏറ്റവും നല്ല പ്ര വൃത്തിക്കാണ് ഇന്ന് തു ടക്കം കു റിച്ചിരിക്കുന്നത്. കോ ട തിയെ ക്കു റിച്ച് പ രാമര്‍ശം ഉണ്ടായി-ഇംഗ്ലീഷി ല്‍ ആണ് ഇപ്പോള്‍ നിയമങ്ങളും ജഡ്ജ്മെ ന്റ് സു കളുമുള്ളത്. എല്ലാം ലാറ്റിന്‍ പദങ്ങളാണ്. ആര്‍ക്കുമൊരു ബുദ്ധിമുട്ടില്ല. സി െി ല്‍ ലോയി ല്‍ റെസ്റ്റുഡിക്കേറ്റ എന്നൊരു പദമുണ്ട്. ഒരിക്കല്‍ തീരുമാനിച്ച ക ാ ര് യം വീണ്ടും ഉ ന്നയിക്കരു ത് എന്നു തത്വം. ഇംഗ്ലീഷി ല്‍ അ തിനു െ ാക്കി ല്ലല്ലോ. ഹേബിയസ് കോര്‍പ്പസ് എന്ന ലാറ്റിന്‍ ൊക്കു തന്നെയാണ് ഇംഗ്ലീഷില ും ഉപയോഗിക്കുന്നത്. ആര്‍ക്കും യാ ത � ാരു ബുദ്ധിമുട്ടുമില്ല. റെസ്റ്റുഡിക്കേറ്റ എ ന്ന പദത്തിന് ഒ. ചന്തുമേനോന്റെ 'ഇ ന്ദുലേഖ'യി ല്‍ ഒരു പ രാമര്‍ശ മുണ്ട്. ര സകരമാ യിട്ടാണ് അ ത് ഉപയോഗിക്കുന്നത്. രസചൂടിക്കെട്ട് എന്നാണ്. പക്ഷേ, ശ്രീകണേ്ഠശ്വരത്തിന്റെ ശബ്ദ താരാെലിയില്‍ യാദൃച്ഛികമായി ഒരു പദം കണ്ടു- പ് രാമിന് യായം എന്നാണ്. ഇംഗ്ലീഷ് അര്‍ഥം റ െ സ്റ്റുഡിക്കേറ്റ് എന്നാണ്. അപ്പോള്‍ പ്രാമിന്യായം എന്ന പദം ഉപയോ ഗംകൊണ്ടു എല്ലാവരും അര്‍ഥം മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ എക്സ്പ്രസി ല്‍ പഠിച്ചൊരു പാഠം- ൊച കം എഴു തിത്തുടങ്ങുമ്പോള്‍ അ െിടെ അക്കത്തില്‍ തുടങ്ങരു ത്. അക്ഷര ത്തില്‍ വേണം എഴു ത ാ ന്‍. 12 വരെ അങ്ങനെയെ ഴു തണം എന്നായി രുന്നു. മനോരമയി ല്‍ ഇപ്പോള്‍ സെന്റന്‍സ് ആ രംഭിക്കുമ്പോള്‍ അക്കത്തിലാണ് ആ രംഭിക്കുന്നത്. സ്പെയ്സ് ലാഭിക്കാനാണോ എന്ന് അറിയില്ല. അങ്ങനെയാണല്ലോ ന് യായം. ആ രീതി എല്ലാവരില ും ഒരുപോലെ ആയി രിക്കണം. എഴു തുന്നവര്‍ക്കും ൊയിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും . സര്‍ക്കാരിന്റെ ശൈ ല്റീ പു സ്തകത്തോട് യോജിപ്പില്ലാത്ത ആളാണ് ഞാ ന്‍. കുട്ടികൃഷ്ണമാ ര ാ ര്‍ എന്നൊരു പദം അ തി ല്‍ കണ്ടു. അ ദ്ദേഹം അ ദ്ദേഹത്തിന്റെ പേര് എഴുതുന്നത് കുട്ടികൃഷ്ണമാ ര ാ ര് എന്നാണ്. ന മ്മള്‍ എന്തിനാണ് ആ സ്വാത ന്ത്ര്യം കാണിക്കുന്നത്. ന മ്മള്‍ സ്വാത ന്ത്ര്യം കാണി ക്കാതെയി രിക്കു ക യ ും തെറ്റായി രേഖപ്പെ ടുത്താത്തതുമായ പദങ്ങളുണ്ട്. അ തിനൊരു യൂണി ഫിക്കേ ഷ ന്‍ കൊ ണ്ടുവരണം. ശൈലി ഏകീകരണം പെട്ടെന്ന് നടപ്പിലാക്കേണ്ടിവരും. ഞാ ന്‍ എഴുതുമ്പോള്‍ എഡിറ്റിങ് ആ െ ശ്യമില്ല എന്നൊരു പ ര ാ തിയുണ്ട്. അ ത് ഞാ ന്‍ ആ മാധ്യ മത്തിന്റെ സ്‌റ്റൈല്‍ ബുക്ക് അനുസ രിച്ച് എഴു തുന്നതു കൊണ്ടാണ്. മാധ്യ മത്തി നാകുമ്പോള്‍ ഹൈകോ ട തിയെ ന്നും ദേശാഭിമാനിയാകുമ്പോള്‍ പാര്‍ടിയെന്നും എഴുത ും . സ്പെല്‍ചെക്ക് അപ ക ടത്തിന് ക ാ രണമാകും. അ തുമാത്രം നോക്കി പ്രസിദ്ധീകരിച്ചാല്‍ ഒരുപാട് തെ റ്റു കള്‍ ഉണ്ടാകും. ഗൂഗിളിന്റെ പ രിഭാഷ നോക്കി - ച്റീഫ് ജസ്ററിസിനെ അവന്‍ എന്നേ പ്രയോഗിക്കൂ. അതിനെ പൂര്‍ണമായും ഉള്‍പ്പെടുത്താതെ നമുക്ക് സ്വ ന്തമായ ഒരു രീതി കൊ ണ്ടുവര ാ ന്‍ കഴിയണം. സ ര്‍ക്കാരിന്റെശൈ ലലീ പ രുസ്തക ത്തോ ട് ര � കാജിപ്പി ല്ലാത്ത ആള ാ ണ് ഞ ാന്‍. ക രു ട്ടികൃഷ്ണമ ാ രാര്‍ എന്നൊ ര രു പദം അതില്‍ കണ് ടു. അ ദ്ദേഹം അ ദ്ദേഹത്തിന്റെപേ ര് എഴരുതരുന്നത് കരുട്ടികൃഷ്ണമാരാര് എന്നാണ്. നമ്മള്‍ എന്തിനാണ് ആ സ്വാതന്ത്ര്യം ക ാണിക് കുന്നത്.


42 ഫെബ്രുവരി 2023 ഒരുപക്ഷേ, തെറ്റ് എന്നുപ റയാന്‍ പറ്റാത്ത ൊക്കുക ളെക്കുറിച്ചാണ് ഒരു സ്ത്രീ എന്ന നിലയ്ക്ക് എന്റെ ഉത്കഠേ. ഇപ്പോള്‍ സ്ത്രീ-പുരുഷന്‍ എന്നീ സംവര്‍ഗ ങ്ങള്‍ ഇല്ലാത്ത ഒരു കാലത്താണ് നമ്മള്‍ ഈ െിഷയം സംസാരിക്കു ന്നത്. പത്തോ നാല്‍പത�ാ ലിംഗ െിഭാഗമുള്ള സ്പെക്ട്രത്തിലെ ഏത് അറ്റത്താണ് നമ്മള്‍ ഉള്‍പ്പെടു ന്നത് എന്നു പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അെസ്ഥയിലേക്ക് ഇന്നു മാറിയിരിക്കുന്നു. അതിന്റെ ഭാഗമായിട്ടുള്ള സ്റെെിധ്യങ്ങള്‍ ഭാഷയില്‍ വന്നിരിക്കുന്നു. ലോകമെമ്പാടും ഇന്ന് അം ഗീകരിച്ചിരിക്കുന്ന കാര്യമാണ് ഭാഷകള്‍ പൂര്‍ണമായും ഒരു ആണ്‍ഭാഷ അല്ലെങ്കില്‍ ഒരു ആണ്‍നിര്‍മിതിയാണ് എന്നത്. തീര്‍ച്ചയുള്ള കാര്യമാണത്. അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട.് അതില്‍ മലയാളം എെിടെ നില്‍ക്കുന്നു എന്നതു മാത്രമാണ് ചര്‍ച്ചയ്ക്കു െഴിയൊരുക്കുന്ന ഒരു കാര്യം. 18 വര്‍ഷക്കാലം ദൃശ്യമാധ്യ മത്തില്‍ മാത്രം ജോലിചെയ്ത ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്ക്, മലയാള അധ്യാപിക ആയ നിലയ്ക്ക് എനിക്കു ത�ാന്നുന്നത് മലയാളം ഒരു ആണ്‍ഭാഷ എന്ന നിലയ്ക്കുള്ള ത�ോത് െളരെ കൂടുതലാണ് എന്നുള്ളതാണ്. അതുകൊണ്ട് ഇെിടെ ഞാന്‍ കേവലം എന്നു നിസ്സാരവത്കരിച്ചു പറയുന്ന കാര്യമല്ല. പക്ഷേ, ഈ ഭാഷയുടെ അക്ഷരത്തെറ്റുകള്‍, പല തരത്തി ലുള്ള സംയോഗങ്ങള്‍, െ്യാകര ണപരവും അല്ലാത്തതുമായിട്ടുള്ള ഇതിന്റെ അര്‍ത്ഥനിര്‍മ്മിതികള്‍, സാമൂഹിക വ്യവഹാരങ്ങളിള്‍ ആണധഫികാരത്തിന്റെ വാക്കുകള്‍: എം. എസ്. ശ്രീകല


ഫെബ്രുവരി 2023 43 ഭാഷയുണ്ടാക്കുന്ന അര്‍ത്ഥോ ത്പാദനത്തെ സംബന്ധിച്ചാണ്. മാധ്യമ െിദ്യാര്‍ഥിയെന്ന നിലയ്ക്ക് എന്റെ ഉത്കഠേഠ, ഞാനിപ്പോഴും ഒരു െിദ്യാര്‍ഥി തന്നെയാണ്. ഉദാ-ഗുണ്ടര്‍ട്ടിന്റെ നി�ണ്ടുെില്‍ ലിംഗത്തെ sign/ mark എന്നാണ് അര്‍ഥം കൊടുത്തിരിക്കുന്നത്. ലിംഗം എന്ന പദത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. പക്ഷേ, ലൈംഗികം എന്ന ൊക്കില്ല. sex, sexuality എന്നിവയ്‌ക്കെ ല്ലാം നമ്മള്‍ ഉപയോഗിക്കുന്നത് ലിംഗം അല്ലെങ്കില്‍ ലൈംഗികത എന്നാണ്. എങ്ങനെയിതു െന്നു എന്ന് ഇനി ആലോചി ച്ചിട്ട് കാര്യമില്ല. ഇത�ൊക്കെ മാറ്റാന്‍ പറ്റുന്ന ൊക്കാണോ എന്നുപോലും അറിയില്ല. മാധ്യ മപ്രവര്‍ത്തകരായ സ്ത്രീകള്‍ ഇതിനെപ്പറ്റി ആലോചിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇങ്ങനെയൊരു അെസരത്തില്‍ ഇത് പറയാതെയിരിക്കാനും പറ്റില്ല. അടിസ്ഥാനപരമായി ഞങ്ങളുടെ അസ്തിത്വത്തെ സംബ ന്ധിക്കുന്ന sex എന്ന കേവലമായ ൊക്ക്. അത�ാരു ലിംഗഭേദ വ്യതിരേകമായ അല്ലെങ്കില്‍ gender neutral ആയ പദമാണ്. അതിനെയാണ് ഇെിടെ ലിംഗം എന്ന് ഉപയോഗിക്കുന്നത്. അതായത് പുരുഷന്റെ ജനനേ ന്ദ്രിയത്തെ sex എന്നു പറയുന്ന ഒരു പദത്തോട് ചേര്‍ത്തുെയ്ക്കുന്ന ഒരു ആണധികാരം ഇെിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതായത്, എന്റെ sexaulity എന്നു ചോദിച്ചാല്‍, എന്റെ ലൈംഗികത എന്നേ പറയാന്‍ പറ്റുകയുള്ളൂ. ലിംഗമുള്ള ഒരാളുടെ അെസ്ഥ ലിംഗമില്ലാത്ത എന്റെ മേല്‍ എങ്ങനെയാണ് അടിച്ചേല്‍പിക്കു ന്നത്? ലിംഗമില്ലാത്ത, പുരുഷന്‍ ഒഴിച്ചുള്ള, അല്ലെങ്കില്‍ ലിംഗമുള്ള െിഭാഗത്തെ ഒഴിച്ചുള്ളവര്‍ക്കുമേല്‍ അതുവന്നിരിക്കുകയാണ്. ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. ഈ ഒരു മനോഭാെം ഭാഷയില്‍ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. സ്പെല്‍ചെക്ക് യ‍ഥാര്‍ഥത്തില്‍ പ്രശ്നം തന്നെയാണ്. ഗുണ്ടര്‍ട്ടിന്റെ നി�ണ്ടുെിനെ ആശ്രയിച്ചാല്‍ മാനഭംഗം എന്ന ൊക്കിന് മാനക്കേട് എന്നുമാത്രമേ അര്‍ത്ഥ മുള്ളൂ. അതിന് അദ്ദേഹം രണ്ട് ഉദാഹരണങ്ങളാണ് നല്‍കി യിട്ടുള്ളത്. തലശ്ശേരി രേഖയില്‍, ടിപ്പു സുല്‍ത്താന്‍ നിങ്ങളെ മാനംകെടുത്തി എന്നതാണ്. രണ്ട്- കുഞ്ചന്‍ നമ്പ്യാരുടെ മാനംകെട്ടും പണം നേടി... എന്നതാണ്. എെിടെയാണ് മാനംഭംഗം സ്ത്രീകളുടെ നേര്‍ക്കുള്ള ലൈംഗിക അതിക്രമമായി ചേര്‍ത്തുെയ്ക്കു ന്നത്. കടിച്ച പാമ്പിനെക്കൊണ്ട് െിഷം എടുപ്പിക്കുന്നതാണ് ഇെിടെ സംഭെിക്കുന്നത്. കേരളത്തിലെ ഏതെങ്കിലും ന്യൂസ്റൂമിലാണ് ഇതു സംഭെിച്ചിട്ടുണ്ടാവുക. എനിക്ക് ഉറപ്പില്ല. കേരളത്തിലെ സാഹി ത്യപ്രവര്‍ത്തകര്‍, നവോത്ഥാന നായകന്മാര്‍, പത്രപ്രവ ര്‍ത്തകര്‍ എല്ലാം ഒരേമനുഷ്യര്‍ തന്നെയാണ്. എല്ലായിടത്തും ഇത് െ്യാപിച്ചു കിടക്കുകയാണ്. അതുകൊണ്ടാണ് ഈ പിച്ചിച്ചീ ന്തിയൊക്കെ ഇങ്ങനെക്കിടക്കു ന്നത്. ഒരു അരമണിക്കൂറില്‍ ഒരു സ്ത്രീ റേപ്പിനിരയാകുന്ന, victim ആകുന്ന ഒരു രാജ്യമാണ് ഇന്ത്യ. അത്രയും അധികം ഈ പദം ഉപയോഗിക്കേണ്ടിവരികയാണ്. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രം, ചാനല്‍ ഉപയോഗിച്ചിരുന്ന പദം മാനഭംഗം എന്നതാണ്. ഇപ്പോഴും െ്യാപകമായി അത് ഉപയോഗിക്കുകയാണ്. ഏത�ാരു ദിെസവും ൊര്‍ത്ത ൊയിക്കാന്‍ കയറുമ്പോള്‍ മാനഭംഗം എന്ന ൊക്ക് ഉച്ചരിക്കേണ്ടിവരുന്നു. ബ്രേക്കിങ് അടിക്കുമ്പോള്‍... ഏഷ്യാനെറ്റ്, മാതൃഭൂമി മാറ്റി. മനോരമ മാറ്റിയിട്ടില്ല. അതിനോടൊപ്പം അസോസിയേറ്റ് ചെയ്തിരിക്കുന്ന ഒരു അറിെില്ലാ യ്മയാണ്. ഇതുണ്ടാക്കിയിരിക്കുന്ന ഇംപ്ലിക്കേഷന്‍ െളരെ വലുതാണ്. ഒരു സ്ത്രീയോട് പറയുകയാണ്, നിന്റെ മാനം നഷ്ടപ്പെട്ടു. അതായത്, പ്രതിയുടെ മാനം നഷ്ട പ്പെടാതെയിരിക്കുകയും ഇരയുടെ മാനം നഷ്ടപ്പെട്ടു എന്നു പറയുക യുമാണ്. ഇത്തരമൊരു രാഷ്ട്രീയം നമ്മുടെ ന്യൂസ്റൂമുകളില്‍ സൃഷ്ടി ക്കപ്പെടുകയാണ്. ബലാത്സംഗം എന്ന ൊക്കിനു പോലും പ്രശ്ന മുണ്ട് എന്നു കരുതുന്നയാളാണ് ഞാന്‍. കാരണം, റേപ്പ് എന്ന പദം ലിംഗഭേദ വ്യതിരേകമുള്ള പദമാണ്. ഈ റേപ്പ് ചെയ്യപ്പെടു ന്നത് ആരെന്നു ചോദിച്ചാല്‍, അതു സ്ത്രീകള്‍ മാത്രമല്ല, കുട്ടികളുണ്ട്, മുതിര്‍ന്നവരുണ്ട്. പുരുഷന്മാരും ട്രാ ന്‍സ്ജെന്‍ഡേഴ്സുമുണ്ട്. ഏറ്റവും ഹ്റീനമായ ഒരു കുറ്റകൃത്യമാണ്. അതിന്റെ ഒരു തീവ്രത ഈ ബലാത്സംഗത്തിന് െരുന്നില്ല. ലിംഗമരുള്ള ഒരാളുടെ അവസ്ഥ ലിംഗമില്ലാത്ത എന്റെമേല്‍ എങ്ങനെയാണ് അടിച്ചേല്‍പിക്കുന്നത് ? ലിംഗമില്ലാത്ത, പരുരരുഷന്‍ ഒഴിച്ചുള്ള, അല്ലെങ്കില്‍ ലിംഗമരുള്ള വിഭാഗത്തെ ഒഴിച്ചുള്ളവര്‍ക്കുമേല്‍ അതരുവന്നിരിക്കുകയാണ്.


44 ഫെബ്രുവരി 2023 ഇത�ാരു ശ്രവണ സുഖമുണ്ടാ ക്കുന്ന, ആണ്‍കാമന ഉണ ര്‍ത്തുന്ന ഒരു പദമാണ്. എങ്കിലും രേഖയില്‍ ബലാത്സംഗം ഉണ്ടാ യിരിക്കുമ്പോഴാണ് നമ്മള്‍ മാനഭംഗത്തില്‍ പിടിച്ചു നില്‍ക്കു ന്നത്. 1990കളില്‍ ഉണ്ടായ ഒരു പദമാണ് സെക്സ് റാക്കറ്റ് എന്നത്. നമ്മള്‍ അതിനെ മല യാളീകരിച്ചത് പെണ്‍ ൊണിഭം എന്നാണ്. എങ്ങനെയാണ് സെക്സ് റാക്കറ്റ് പെണ്‍വാണിഭം ആകുന്നത്? സൂര്യനെല്ലി കേ സിനൊപ്പമാണ് ഈ പദം പത്രങ്ങള്‍ ഉപയോഗിച്ചത്. ഇെിടെ ൊങ്ങുകയും െില്‍ക്കുകയും ചെയ്യുന്നത് ലൈംഗികതയാണ്. ലൈംഗിക ൊണിഭമാണത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ത�ാട്ടടുത്ത് എത്തുമ്പോള്‍ നമ്മള്‍ അതിനെ ഭാഷാന്തരീ കരിക്കുന്നത് ഇങ്ങനെയാണ്. അതുപോലെയാണ് ഇര. victim എന്ന ഇംഗ്ലീഷ് ൊക്ക് എങ്ങനെയാണ് ഇരയാകുന്നത്. ഇര എന്ന പദം പഠിക്കുന്നത്, ചെറിയ ക്ലാസുകളിലെ സയന്‍സ് ക്ലാസിലെ ആഹാരശൃംഖല യിലാണ്. െളരെ സ്വാഭാെികമാ യിട്ട് മാധ്യമങ്ങള്‍ പുരുഷന്റെ ഈ അതിക്രമത്തെ ലൈംഗികമായ അതിക്രമത്തിന്റെ ഇരയായിട്ട് എങ്ങനെയാണ് ഇങ്ങനെയാ കുന്നത്. ഇതും മാധ്യമസൃഷ്ടി തന്നെയാണ്.


ഫെബ്രുവരി 2023 45 2017 മാര്‍ച്ച് 26 ന് മംഗളം ചാനലിന്റെ ഉദ്�ാടനത്തെത്തു ടര്‍ന്ന് നമുക്ക് പ്രത്യേക തരത്തി ലുള്ള ഒരു കുറ്റകൃത്യത്തെക്കുറിച്ച് പറയേണ്ടിവന്നു. അെിടെ എ.കെ ശശ്റീന്ദ്രന്‍ മന്ത്രി രാജിവയ്ക്കേണ്ടി വന്ന ഹണിട്രാപ് എന്ന കേസ്. പെണ്‍കെണി എന്ന പദമാണ് എല്ലാ ചാനലുകളും ആദ്യംകൊ ടുത്ത െളരെ സ്വാഭാെികമായി ഉള്ള ഭാഷാന്തരീകരണം. ഹണിട്രാപ്പിനെ തേന്‍കെണി, മധുരക്കെണി, ഫോണ്‍കെണി, ദേശാഭിമാനി ഉപയോഗിച്ചപോലെ മംഗളംകെണി എന്നൊക്കെ മാറ്റാം. പക്ഷേ, കേരളത്തിലും പ്രചാരത്തിലുള്ള പത്രങ്ങളും മാധ്യമങ്ങളുമെല്ലാം ഹണിട്രാ പ്പാണ് പ്രയോഗിച്ചത്. മാതൃഭൂമി, ഏഷ്യാനെറ്റ് ചാനലുകള്‍ അത് ഒരു ചര്‍ച്ചയ്ക്കുശേഷം ഫോണ്‍കെ ണിയാക്കി തിരുത്തി. പക്ഷേ, മാതൃഭൂമി പത്രത്തില്‍ മാറിയില്ല. ഒരേ സ്ഥാപനത്തിന്റെ പത്രത്തില്‍ അതു പെണ്‍കെണിയും ചാനലില്‍ അതു ഫോണ്‍കെണിയുമായി. കാരണം, പത്രത്തില്‍ ന്യൂസ് എഡിറ്റര്‍ പോസ്റ്റില്‍ ഒറ്റ സ്ത്രീകളില്ല. (മാധ്യമഭാഷ െട്ടമേശ സമ്മേളനത്തില്‍ അവതരി പ്പിക്കപ്പെട്ട കൂടുതല്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അടുത്ത ലക്കത്തില്‍ തുടരും)


46 ഫെബ്രുവരി 2023 Science journalism conveys reporting about science to the public. The field typically involves interactions between scientists, journalists, and the public. It is a very tough job for any journalist to be a scholar in scientific subjects and also have a command over a kind of writing that will be easy for the lay reader to understand, enjoy and read again. Science journalists write articles for general circulation magazines, science magazines geared to the general public, magazines for scientists and engineers, and newspapers. In 2019, five journalists were awarded the India Science Media Fellowships—a first of its kind fellowship in India designed to support Indian journalists to build a body of science-based journalistic work. Archana Jyoti from The Pioneer, Aditya Bidwai from Aajtak.in, Paramananda Barman from Research Matters, Rabia Noor from Greater Kashmir and Muhammed Sulhaf K from Madhyamam Daily were the Fellows. According to the press release by the organizers, the Fellowships “aims to boost the coverage of science in the Indian media and consequently enrich public understanding of and engagement with science and related policy issues”. Science journalism started in India in 1818 with the publication of monthly Digdarshan published in Hindi, Bengali and English, carrying a few articles on science and technology. Science communication proliferated in independent India. This is one school of journalism that demands expertise in different branches of science. But this is not really about science journalism per se. This is a tribute to a science journalist from India who settled down in the US and was the first ever Indian Science Journalist to win the Pulitzer Prize in 1937. He shared the 1937 Pulitzer Prize for distinguished reporting with Howard W. Blakeslee of The Associated Press, William L. Laurance of The New York Times, John J. O'Neill of The New York Herald Tribune and David Dietze of the ScrippsHoward newspapers. ''My interest is to create among the readers a lust for the knowledge of science, which destroys superstition and GOBIND BEHARI PAL THE FATHER OF SCIENCE JOURNALISM Science journalists write articles for general circulation magazines, science magazines geared to the general public, magazines for scientists and engineers, and newspapers. column


ഫെബ്രുവരി 2023 47 Science journalism started in India in 1818 with the publication of monthly Digdarshan published in Hindi, Bengali and English, carrying a few articles on science and technology. Science communication proliferated in independent India. all kind of false assumption and raises the power of the human brain,'' he said in an interview shortly before he passed away in 1982 at the ripe age of 92. This marks the centenary of Gobind Behari Lal’s joining the San Francisco Daily News. But we hardly know about this great man. Lal interviewed some of the most distinguished scientific, literary and political figures of the 20th century, including Albert Einstein, Mohandas K. Gandhi, Sherwood Anderson, Sinclair Lewis, H.L. Mencken, Edna St. Vincent Millay and Enrico Fermi. His works ranged from books about Indian nationalism to Science Digest articles on headaches, allergies and tooth decay. He was among the first newspaper reporters to write about cancer research. Lal, science editor emeritus for the Hearst newspapers, worked for Hearst in San Francisco, New York and Los Angeles since joining The San Francisco Examiner in 1925. A report in the New York Times, dated April 3, 1982, Section 1, Page 18 in an article titled GOBIND BEHARI LAL, REPORTER; SHARED PULITZER PRIZE IN 1937, wrote that besides his Pulitzer Prize, Lal won the 1946 George Westinghouse Award from the American Association for the Advancement of Science, a 1958 distinguished service award from the American Medical Association and a Guggenheim fellowship in 1956. He was born in Shoma A. Chatterji GOBIND BEHARI LAL was the first ever Indian Science Journalist to win the Pulitzer Prize in 1937. He shared the 1937 Pulitzer Prize for distinguished reporting with Howard W. Blakeslee of The Associated Press, William L. Laurance of The New York Times, John J. O'Neill of The New York Herald Tribune and David Dietze of the Scripps-Howard newspapers. Gobind behari Lal


48 ഫെബ്രുവരി 2023 Delhi, India, and received Bachelor's and Master's degrees from the University of the Punjab. After teaching general science and editing an Indian-language newspaper that campaigned for independence, he migrated to United States in 1912 as a research fellow at the University of California in Berkeley. ''My original idea was to go back to India after Berkeley,'' he said, ''but I got caught in the First World War and I decided to stay here and do some work for the independence of India.'' But this is just half the story of Gobind Behari Lal’s life. He became a strong political activist even in the US where he fought determinedly with the Ghadr Party and participated in the Indian independence movement. The Ghadr Movement was an early 20th century, international political movement founded by expatriate Indians to overthrow British rule in India. The early movement was created by revolutionaries who lived and worked on the West Coast of the United States and Canada, but the movement later spread to India and Indian diasporic communities around the world. The official founding has been dated to a meeting on 15 July 1913 in Astoria, Oregon, with the Ghadar headquarters and Hindustan Ghadr newspaper based in San Francisco, California. As he was A relative of Lala Har Dayal, he became his close associate and he joined the Ghadr Party and participated in the Indian independence movement. The nondiscriminatory and nonsectarian Ghadr movement was launched in 1913 to set off another uprising similar to the first war of India's independence of 1857. A few miles south of the Ghadr House in another part of San Francisco's Bay Area, Dr Raj and Beth Bhatnagar have carefully preserved the memory this remarkable Ghadr revolutionary-Gobind Behari Lal in the form of a museum dedicated to the life and works of Lal. This museum displays his achievements and memorabilia such as the George Westinghouse Gobind Behari Lal became a strong political activist even in the US where he fought determinedly with the Ghadr Party and participated in the Indian independence movement. column Mahatma Gandhi


ഫെബ്രുവരി 2023 49 Lal interviewed some of the most distinguished scientific, literary and political figures of the 20th century, including Albert Einstein, Mohandas K. Gandhi, Sherwood Anderson, Sinclair Lewis, H.L. Mencken, Edna St. Vincent Millay and Enrico Fermi. Distinguished Science Medal, the Guggenheim fellowship, the Tamra Patra, the Padma Bhushan, along with a complete record of photographs, letters, interviews, and published articles. Lal's deeply researched works revealed that he had an enduring passion for putting words on an empty sheet of paper. His unflinching gaze missed nothing, and he explained complicated stuff with conversational clarity. He was also well acquainted with the illustrious scientific, literary, and political figures of the twentieth century, including Albert Einstein, Mahatma Gandhi, Franklin Roosevelt, Herbert Hoover, Henry Ford, Sherwood Anderson, Ernest Rutherford, and Enrico Fermi. According to Lal himself, “The code word, Ghadr, meant the Indian War of Independence; thus started a militant endeavor against British rule in India with its headquarters under Har Dayal on the top of a hill in the southern region of San Francisco." He went on to add, "For the first time Indian nationalism had a real operation outside of India and the British Empire. Dr Har Dayal was a magnetic personality of the kind that attracted all sorts of people towards him, towards his ideas and his friendly contagious emotions. The committee at the Ghadr headquarters consisted of Hindus, Muslims, Sikhs all equally zealous for the cause of India." He edited a bulletin brought out by the Ghadr Party and went on to write a book titled, The Present War and the Revolution in India. William Randolph Hearst, Jr. of The Hearst where Lal worked till his death, confirmed: "Gobind Behari Lal. It's not a run-of-the-mill name. Whether spoken or printed, it's a name that gets attention. In person, too, Gobind Behari Lal commands attention. Lal gets attention because he is the antithesis of the accepted mold." Lal remained the Science Editor for Hearst Newspapers for decades and in 1958 returned to California as the Senior Editor Emeritus for the San Francisco Examiner. (Writer is a freelance journalist, author and film scholar based in kolkata) Albert Einstein Sherwood Anderson


50 ഫെബ്രുവരി 2023 ഏഷ്യാനെറ്റ് ന്യൂസ് എന്ന ടെലിെിഷന്‍ ചാനലിന്റെ കൊച്ചി ഓഫ്റീസില്‍ മുപ്പത�ാളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അനുെദ ന്റീയമല്ലാത്ത അെിവേകമായി കണ്ട് അപലപിക്കപ്പെട്ടെങ്കിലും മലയാളത്തിലെ ചാനലുകളുടെ മാതാകെന്ന് െിശേഷിപ്പിക്കാ വുന്ന ചാനലിന്റെ ഭാഗത്തുനിന്നു ണ്ടായ ഗുരുതരമായ അപഭ്രംശം പൊതുചര്‍ച്ചയ്ക്ക് െിഷയമാകാന്‍ അതു കാരണമായി. പ്രായപൂ ര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് െ്യാജൊര്‍ത്ത ചമച്ചെന്ന കേസാണ് ഏഷ്യാ നെറ്റിനും ചാനലിന്റെ കണ്ണൂര്‍ ലേഖകന്‍ നൗഫല്‍ ബിന്‍ യൂസ ഫിനുമെതിരെ ആരോപിക്കപ്പെ ട്ടത്. പോക്‌സോ നിയമത്തിലെ െകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് പൊല്റീസ് നടത്തുന്ന അന്വേഷണത്തിലേക്ക് ജനശ്രദ്ധ തിരിക്കാന്‍ പ്രതിഷേധം കാരണമായി. നിയമവും നടപടികളും സാമൂഹികവിചാ രണയും ചേര്‍ന്ന് ആ പതിന്നാലുകാ രിക്ക് സമ്മാനിക്കുന്ന മുറിവുകള്‍ ആജ്റീെനാന്തം നിലനില്‍ക്കും. മാധ്യമസ്വാതന്ത്ര്യം എന്നാല്‍ ആരുടെ സ്വാതന്ത്ര്യമെന്ന ചോദ്യത്തിന് അതു ൊയനക്കാരും പ്രേക്ഷകരും ആയി മാറുന്ന ജനങ്ങളുടെ സ്വാതന്ത്ര്യം എന്നാണ് പുതിയകാലത്തു ലഭിക്കുന്ന ഉത്തരം. അറിയുന്നതിനുള്ള വാര്‍ത്തയിലെ ്‍ുണയും ക്യാമറകാണിക്കുന്ന കളവും മാധ്യമ വിചാരം


Click to View FlipBook Version