The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by Anilraj Raj, 2023-02-21 21:53:41

mangalam plus_marketing final for web

mangalam plus_marketing final for web

മംഗളം �സ് മാർച്ച് 2023 1 Follow us on മാർച്ച് 2023 വില .50 വയലൻസ് ദിവ്യമാണ്, അനശ്വരമാണ്... വേണ്ട പക്ഷേ അതിൽ ഉപരിപഠനം വിദേശത്തോ? ആശങ്ക വേണ്ട; ഫെയർ ഫ്യൂച്ചർ എം. ഡി ഡ�ോ. എസ് രാജ് വിവാദങ്ങൾ എനിക്ക് പുത്തരിയല്ല - സജി ചെറിയാൻ ഒരു കെ. കെ. സുധാകരൻ ന�ാവൽ


മംഗളം �സ് മാർച്ച് 2023 2


മംഗളം �സ് മാർച്ച് 2023 3 എഡി റ ് റോറിയൽ മുപ്പതിൽപ്പരം വർഷങ്ങളുടെ പാരമ്പര്യമുണ്ട് മംഗളത്തി ന്. കേരളത്തെ വായിക് കാൻ പഠിപ്പിച്ചതിൽ സുപ്രധാന പങ്കുവഹി ച്ച പ്രസിദ്ധീ കരണങ്ങളി ല � ാ ന്ന്. സാക്ഷരതയുടെ കാര്യത്തിൽ കേരളത്തെ സമ്പൂർണമാക് കാൻ സഹായി ച്ച പ്രസിദ്ധീ കരണം. ഇന് ത്യയിലെ ഏറ്റവ ും പ്രചാരമുള്ള വാരി ക എ ന്ന ടെക്കോർഡ്. കോർപറേറ്റ് സോഷ്യൽ ട െ സ ് പോൺസി ബി ലിറ്റി എ ന്ന പബ്ളിക് െിലേഷൻസ് പദപ്രയോഗം മ ലയാളി കേൾക്കു ന്നതിന ും പതിറ്റാ ണ്ടു കൾ മുമ്പേ സ്ത്രീധനത്തിനെ തിരായി സമൂഹവിവാഹം, വായന ക്കാരുടെ സഹായത്തോടെ കോട്ടയം മെഡി ക്കൽ കോളജിൽ നിർമി ച്ച ക്യാൻസർ വാർഡ് കെട്ടിടം, നിർധനരായ രോഗി കൾക്ക് വാ യനക് കാരുടെ സഹായമെ ത്തി ക്കു ന്ന വിധിയുടെ ബ ലിമൃഗങ്ങൾ പംക്തി തു ടങ്ങി പലതും ചെ യ്തു കാണി ച്ച പ്രസ് ഥാനം. അ ന്തരി ച്ച എം.സി.വർഗധീസി ന്റെ അപാര വ്യക്തിത്വത്തിന്റെ ഇച് ഛാശക്തിയിൽ വളർ ന്നുയർ ന്ന മംഗളം ജനപ്രിയ വായനയുടെ മ ലയാളപര്യായമായി തധീ ർ ന്ന ത് അങ്ങനെയൊക്കെയാണ് . ക ാ ലം മാ െി. വായനയുടെ സ്വഭാവം മാ െി; വായിക്കു ന്നവരുടെയും. ത ല മു െമാറ്റം ഉൾക്കൊ ണ്ട് പ്രസിദ്ധീ കരണങ്ങളും മാ െിയേ തധീരൂ. അത് ചരിത്രത്തിന്റെ അനിവാര്യത. എന് നാ ല ും വായന ക് കാരിൽ നിർണായ ക സ്വാ ധധീനമായിരു ന്ന മംഗളം വാരി ക കോവിഡ് മഹാമാരിക്കാലത്തെ ത്തു ടർന്ന് പ്രസിദ്ധീ കരണം ഓൺല �നിൽ മാത്രമായി ഒതുങ്ങി യപ്പോൾ അതിനെ സ്നേഹിക്കു ന്നവരുടെ നിരാശ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഞങ്ങൾ നേരിട്ട െിഞ്ഞതാണ്. മംഗളത്തെ സ്നേഹിക്കു ന്ന ഒരു വ ലിയ ജനക്കൂട്ടം ഇനിയും ഇവിടെയുണ്ട് എ ന്ന ആ തിരിച്ചറിവിൽ നിന് നാ ണ് മംഗളം �സ് എ ന്ന ഈ പ്രത്യേക പതിപ്പിന്റെ നാമ്പ് മുളയ്ക്കു ന്ന ത്. മംഗളത്തിന്റെ നന്മ കൾ എല്ലാം ഉൾക്കൊ ള്ളുമ്പോ ഴ ും പുതുത ല മു െ വായനക്കാരെ കൂ ടി ഉൾക്കൊ ണ്ട് ക ാ ല ാ നുസൃതം മാ െിക്കൊ ണ് ടാ ണ് മംഗളം പ്ളസ് മാസത്തില � ാ ന്ന് എ ന്ന കണക്കിൽ നിങ്ങൾക്കു മുന്നിലെ ത്തു ന്ന ത്. നിങ്ങളുടെ അഭിരുചിയ്ക ്കായിരിക്കും മംഗളം പ്ളസ് മുൻതൂക് കം നൽകു ക എ ന്ന ഒരേയൊരു അവ കാശവാദത്തോടെ മംഗളം �സി ന്റെ ഈ ക ന്നി ല ക് കം നിങ്ങൾക്കു മുന്നിൽ സവിനയം അവതരിപ്പിക്കുന്നു. സദയം സ്വീകരിക്കു ക. അ നുഗ്രഹിക്കു ക . ബിജു വർഗധീ സ് എഡിറ്റർ MANGALAM PLUS The complete family magazine sharing the legacy for 40 years mangalamplusonline.com [email protected] VOL 01 ISSUE 01 MARCH 2023 Editor BIJU VARGHESE Managing Editor TOSHMA BIJU VARGHESE Associate Editors PRASAD NARAYANAN SUPA SUDHAKARAN Chief Sub Editor L BINEESH Production Head PRAKASH THOMAS MATHEW Marketing Teams ROBIN JACOB +91 94464 10501 [email protected] TINTU M ABRAHAM +91 98471 00448 [email protected] Distribution MARTIN +91 85472 13717 [email protected] A Media Mangalam Publication Editorial Office MEDIAMANGALAM.COM Mangalam College of Engineering Vettimukal PO Ettumannoor Kottayam 686631 Kerala India [email protected] Edited and Published by Biju Varghese, Mangalappally House, Devalokam P O, Kottayam 686004and printed at Mangalam Publication(I) India Pvt. Ltd.,Mangalam Complex, S.H Mount P O, Kottayam 6 editorial email: [email protected], enquiry [email protected]


മംഗളം �സ് മാർച്ച് 2023 4 06 46 14 56 28 70 40 76 86 CONTENT മലയാളസിനിമയിൽ ഇടവ േ ളയെടുത്തത് മനഃപ ൂർവ് വം- മനസ് സു തുറന്ന് ഭ ാവന നാവിൽ ക � ൊതി നിറയ്ക്കും വിഭവങ്ങൾ ഇനി എളുപ് പം തയ ാ റാക്കാം ഉപരിപഠനം വിദേ ശത്താണോ ? ആശങ്കയില്ലാതെ ഇനിയത് സാധ്യമാക്കാം- ഫെയർ ഫ്യൂച്ചർ എം.ഡി ഡ�ോ.എസ്. രാജ് 100 ഹ � ോം കെയർ ടിപ്സ് ചെങ്കൊടി ഹൃദയത്തിലേ റ്റിയ സഖാവ്- മന്ത്രി സജി ചെറിയ ാ ൻ യാഗച്ചി നദീതീരത്തെ ശ്രീ ചെന്ന കേശവക്ഷേത്രവും ഹ�ൊയ്സാല ശില്പങ്ങളും ജലനീലിമ - ഒരു കെ .കെ.സുധാ കരൻ നോവൽ സെക്സിൽ സ്ത്രീ ആഗ്ര ഹിക്കുന്നതെ ന്ത് ? സ ൂര്യരാശി - നിറങ്ങളും, സ്വഭ ാവവും, ജന്മര ാശിക്കല്ലുകളും


മംഗളം �സ് മാർച്ച് 2023 5 അന്യനാട്ടിൽ നിന്നുള്ള മ ക്കളുടെ കത്തു വായിക് കാൻ തപാൽക് കാ രനെ ആശ്രയിച്ചി രു ന്നവർ മംഗളം വാരി ക വായിക് കാൻ വേ ണ്ടി മാത്രം അക്ഷരം പഠി ച്ച ചരിത്രമാണ് കേരളത്തിന്റേ ത്. കേരളത്തെ ഇന് ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരസംസ് ഥാനമാ ക്കിയതിൽ നിർണായ ക പങ്കുവഹി ച്ച ത് പ്രിന്ററായി തുടങ്ങി അ ന്തരിക്കും വരെ അക്ഷരങ്ങളെ മാത്രം സ്നേഹി ച്ച എം.സി. വർഗധീ സ് എ ന്ന മനിഷിയുടെ സ്വപ്നസാക്ഷാ ത്കാരമായിരു ന്ന മംഗളം വാരി കയാണ്. കേരളത്തിലെ ഭൂരിപക്ഷം സാധാരണക്കാരെയും വായനയുടെ ല �ോകത്തേ ക്ക് അടുപ്പിച്ച ത് മംഗളമായിരുന്നു. അതിനുശേഷമാണ് മുൻനിരപ്രസിദ്ധീ ക ര ണങ്ങൾ സാധാരണക്കാരെ വായനക് കാരായി പരിഗണിക്കു ക പോ ല ും ചെയ്തത്. എം.സി.വർഗധീസിന് മംഗളം സ്വപ്നം മാത്രമായിരുന്നില്ല, അതിലുമേറെ ജധീവിതം തന്നെയാ യിരുന്നു. കേരളത്തിലെന്നല്ല ഇന് ത്യയിൽ തന്നെ ഒരു ആഴ്ചപതിപ്പി ന് അന്നോളം സ്വപ്നം കാണാനാവാ ത്ത ഉയരങ്ങൾ താണ്ടി ടെക്കോർഡി ടാൻ മംഗളത്തി ന് സാധി ച്ച ത് അ ദ്ദേഹ ത്തിന്റെ തളരാ ത്ത ഇച് ഛാശക്തിയും പത െ ാ ത്ത ദധീർഘദൃഷ്ടിയും കൊണ്ടു മാത്രമാണ്. ജനകീയ സാഹിത്യമെ ന്ന് കൈരളി കേട്ടു തുടങ്ങിയത് മംഗളത്തിലൂടെയാണ് . അ ദ്ദേഹത്തിന്റെ അ നുഗ്രഹമാണ് ഈ പ്രസിദ്ധീ കരണം. ഇതിൽ അ ദ്ദേഹത്തിന്റെ ആത് മാ വു ണ് ടാവണമെ ന് നാ ണ് ഞങ്ങളുടെ ആഗ്രഹം. അതിനാണ് പരിശ്രമം. ക്രാന്തദർശിയുമായിരു ന്ന മംഗളത്തിന്റെ സ് ഥാ പ ക ചധീ ഫ് എഡിറ്റർ എം.സി. വർഗധീസി ന്റെ പാവനസ്മരണയ്ക്കുമുന്നിൽ അക്ഷരപ്രണാമം. മംഗളം �സ് പ്രവർത്തക ർ ദധീ പമേ നയിച് ചാ ല ും


മംഗളം �സ് മാർച്ച് 2023 6 വയലൻസ് ഒരുപാട് മ ൂഡ് സ്വിങ്സ് ഉള്ളയാളാണ് ഞാൻ. ഒരു ദിവസം വളരെ ഹാപ്പിയായി എനർജെ റ്റിക്കായി ഇരി ക്കുന്നെങ്കിൽ തൊട്ടടുത്ത ദിവസം വാട്ട്സ് ആപ്പ് ഒക്കെ ഡിലീറ്റ് ചെയ്ത്, വീട്ടിനുള്ളിൽ ആരു വിളിച്ചാലും സംസാരിക്കാതെ ഇരിക്കാറുണ്ട്. ദിവ്യമാണ്, അനശ്വരമാണ്... പക്ഷേ അതിൽ പാടില്ല... കവർ സ് റ് റോറി മംഗളം �സ് മാർച്ച് 2023 6


മംഗളം �സ് മാർച്ച് 2023 7 ബ്യൂട്ടി മീറ്റ്സ് ബോൾഡ്നസ്സ്... ഭാവന എന്ന നടിയെ ഒ റ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പി ക്കാം. കമലി ന്റെ 'നമ്മൾ' സിനിമയിലെ 'പരിമള'മായി മലയാള സിനിമയിൽ ഭാവന അരങ്ങേ റ് റം കുറിച്ചി ട്ട് ഇത് 20-ാം വർഷം. രണ്ടു പതിറ്റാണ്ടിനിടെ തിളക്കം, ക്രോണിക് ബാച്ചിലർ, സിഐഡി മൂസ, സ്വപ്നക്കൂട്, റൺവ േ, നരൻ, ഉദയനാണ് താരം, ചിന് താമണി ക � ൊ ലക്കേസ്, സാഗർ ഏലിയാസ് ജാക്കി, ഹണി ബീ, ആദം ജോൺ തുടങ്ങി എടുത്തു പറയാവുന്ന അമ്പതിലേറെ സിനിമ കളിൽ മി കച്ച കഥാപാത്രങ്ങളെയാണ് ഭാവന നൽ കിയത്. ഇതിനിടെ തമിഴ്, കന്നട, തെലുങ്ക് സിനിമ കളിലും തിളങ്ങി. മലയാള സിനിമയിൽ നിന്ന് ഒരു ഇടവ േ ളയെടുത്ത താരം, ഷറ ഫുദ്ദീനൊ പ് പം നവാഗതനായ മ ൈ മ ൂ നത്ത് അഷറ ഫ് സംവിധാനം ചെയ് യുന്ന ' ന്റിക്കാക്കാക്കൊരു പ്രേമണ്ടാ ർന്ന് ' എന്ന സിനിമയിലൂടെ തിരിച്ചു വരു കയാണ്. ഇടവ േ ളയെ ക്കുറിച്ചും , പുതിയ സിനിമകളെക്കുറിച്ചും, പ്രണയത്തെക്കുറിച്ചുമെല്ലാം ഭാവന മനസ്സ് തുറക്കുന്നു .... അഞ്ചു വർഷത്തെ ഇടവ േള മനഃപൂർവ്വമാ വ � ാ ? അ ടുത്തെ ങ് ങും ഒരു മ ലയാള സിനിമ ചെയ്യണമെ ന്ന് കരുതിയ ആള ല്ല ഞാൻ. അഞ്ചു വർഷമായി കന്നഡ സിനിമ കൾ മാത്രമാണ് ചെയ്തത്. മ ലയാള സിനിമ വേ ണ്ടിയിരുന്നില്ല എ ന്ന ചി ന്ത കൊ ണ് ടാ ണ് പ ല ന ല്ല സിനിമകളും വേണ്ടെ ന്ന് വ ച്ച ത്. ആഷിക് അബു, ഷാജി കൈലാസ് എന്നി വരോ ടൊക്കെ ഞാൻ നോ പ െഞ്ഞതാണ്. എന്നിട്ടും ആളു കൾ വിളിച്ചു കൊ ണ്ടിരുന്നു. അപ്പോഴ � ാ ക്കെസ വേണ്ട, ഇ ല്ല എ ന്ന തധീരുമാനം തന്നെയായി രുന്നു. അതേ സമയം തന്നെ കൂട്ടു ക ാരും കുടും ബവുമൊക്കെ 'എന്തിനാണ് മാ െി നിൽക്കു ന്ന ത് ' എന്നു നിര ന്തരം എന്നോട് ചോദിക്കുമായിരുന്നു. അതിന് കൃത്യമായി ഒരു മറുപ ടി എ ന്റെ കൈയി ലില് ലായിരുന്നു. ഒരു പുതുമുഖ സംവിധായക ന്റെ സിനിമയിലൂടെയുള്ള റീ എൻട്രി. അതിനുള്ള കാര �ം? അങ്ങനെ പ്രത്യേകിച്ചു കാരണമില്ല. 'ന്റിക്കാക് കാ ക്കൊരു പ്രേമണ് ടാർന്ന് ' എ ന്ന സിനിമ വന്നപ്പോ ഴ ും എ ന്റെ ട െ സ ് പോൺസ് 'നോ' എന്നു തന്നെയായിരുന്നു. പക്ഷേ അവർ ആ'നോ' അംഗീകരിക് കാൻ തയാ ൊയിരുന്നില്ല. എന്നെ കാണാൻ വേ ണ്ടി അവർ അഞ്ചു മാസത്തോളം കാത്തിരുന്നു. അക് കാരണം കൊ ണ് ടാ ണ് ഞാനവരെ കാണാൻ തയാ ൊയത്. പക്ഷേ അവര് പ െഞ്ഞ വൺല �ൻ എനി ക്കിഷ്ടപ്പെട്ടു. എന്നിട്ടും വേണോ എന്നൊരു കൺഫ്യൂഷനിലായി രുന്നു. പിന്നെയും ഒരു മാസം കഴിഞ്ഞാ ണ് 'യെ സ് ' പ െഞ്ഞത്. ഈ സിനിമയിലേ ക്ക് ആകർഷി ച്ചത് ? വളരെ സിമ്പിളായ സിനിമയാണിത്. ഒരുപാട് ട്വി സ്റ ്റും ടേ ൺസും ഒന്നുമില്ലാത്ത, ഭയങ്കര ഗിമ്മി ക്ക്സു കൾ കാണിക്കാത്ത ഒരു ഫധീൽ ഗുഡ് റൊമാന്റി ക്ക് സിനിമ. ഒരു മടക്ക ത്തി ന് എനി ക്ക ത് ന ല്ലതായിരിക്കുമെ ന്ന് തോ ന്നി. ഒരു സാധാരണ പെൺകുട്ടിയാണിതിൽ ഞാൻ. വിവാഹമോചനത്തിന്റെ വക്കിൽ നിൽക്കു ന്ന ഒര മ്മ. ഇതിനിടെ ഞാനെന്റെ പ ഴയ കാമുകനെ അവിചാരിതമായി കണ്ടുമുട്ടുന്നു. പിന്നീട് ജധീവിതത്തിൽ വരു ന്ന മാറ്റങ്ങളാണ് ആ സിനിമ. ഇടവ േളയ്ക്കു വേഷമുള്ള മലയാള സിനിമാലൊക്കേ ഷനും, സിനിമയിലെ സഹതാരങ്ങള ും എങ്ങനെയായിരുന്നു? സിനിമയിൽ ജോയിൻ ചെയ്ത് ആദ്യത്തെ ആഴ്ച ഒരു പരിചി തക്കുറവു ണ് ടായിരുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന വരുന്നു എന്നൊരു ആറ്റിറ്റ്യൂടാരുന്നു എല്ലാവർക്കും. എനി ക്ക വരെയും അവർക്ക് എന്നെയും പരിചയമില്ലല്ലോ. പക്ഷേ മൂന്നു നാലു ദിവസം കൊ ണ്ട് അതൊക്കെ മാ െി. പിന്നെ ല �ൊക്കേഷൻ ഭയങ്കര രസമായി. ഷ െ ഫുദ്ദീനാണെ ങ്കി ല ും, സംവിധായ കൻ ആദി ല ാണെങ്കി ല ും, നിർമ് മാതാവ് ടെണധീ ഷ ും രാജേഷുമാണെ ങ്കി ല ും ഒരു ടീമായി മാ െി. ഷ െ ഫുദ്ദീൻ നല്ലൊരു സഹതാരമാണ്. ഷ െ ഫുദ്ദീന്റെ 'പ്രേമം' സിനിമ ഞാൻ ക ണ്ടി ട്ടുണ്ട്. ഇംപ്രൂവ് ചെയ്യണമെ ന്ന് ഒരുപാട് ആഗ്രഹിക്കു ന്ന, ത ന്റെ കഥാപാത്രം നന് നായി പ്രേ ക്ഷ കരിലേ ക്ക് എ ത്ത ണമെ ന്ന് വിചാരിക്കു ന്ന അഭിനേതാവാണ് ഷ െ ഫുദ്ദീൻ. മലയാള സിനിമയിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ? മലയാളസിനിമയിൽ ഒരുപാട് നല്ല ടെക്നീഷ്യൻസ് വന്നിട്ടുണ്ട്. മംഗളം �സ് മാർച്ച് 2023 7 എൽ. ബിനീഷ് പ്രണവ്


മംഗളം �സ് മാർച്ച് 2023 8 ന ല്ല അഭിനേതാക്കളും,സം വിധായകരും, സിനിമട്ടോ ഗ്രാഫർമാരും, തിര ക്കഥാകൃ ത്തു ക്ക ളുമൊക്കെ യടങ്ങുന്ന. പുതിയ ട ാ ല ന്റു കൾ വന്നിട്ടുണ്ട്. അതൊരു പോസിറ്റീവായ, ഹെൽത്തിയായ മാറ്റമാണ്. മലയാള സിനിമയിൽ നിന്ന് മാ െി നിന്നപ്പോ ഴ ും അന്യ ഭാഷയിൽ അഭിനയിക്കുന്നു ണ്ടായിരുന്നു. അവിടെയും പുതിയ ട ാ ല ന്റു കൾ വന്നി ട്ടുണ്ട്. പിന്നെ മ ലയാള സിനിമയുമായി താരതമ്യം ചെയ്താൽ ഭാഷയി ലുള്ളത ല്ലാതെ വ ലിയ മാറ്റങ്ങളു ള്ളതായി തോ ന്നിയിട്ടില്ല. 'ഹണ്ടി' ന്റെ ഫസ്റ്റ്ലുക്ക് വ �ോസ്റ്റർ തന്നെ വ്യത്യസ്തമാ യിരുന്നു, ഷാജി ക കലാസി നൊപ്പമുള്ള രണ് ടാമത്തെ ചിത്രത്തെക്കുറിച്ച് ? ഹൊറർ ത്രില്ലർ സിനിമയാണത്. അതുകൊ ണ്ട് സസ്പെൻസ് പു െത്തു വി ടാൻ കഴിയി ല്ല. ഒരുപാട് ന ല്ല അഭിനേ താ ക്കൾ ഇതിൽ എനി ക്കൊപ്പമുണ്ട്. 'ചിന് താമണി കൊലക്കേസി' നു ശേഷം ഷാജി സാ െിനൊപ്പം ചെ യ്യു ന്ന സിനിമയാണ്. ഒരു മാസ്സ് എന്റർടെയ്നൊയിരുന്നു ' ചിന് താമണി കൊലക്കേ സ് '. ഇതില ും അങ്ങനെയുള്ള ചി ല എ ലിമെന്റ്സ് ഉണ്ടാകും. ഇടവേ ളയെ ടു ത്ത സമയത്ത് സാർ എന്നെ മറ്റൊരു സിനിമയ്ക്കും വിളിച്ചിരുന്നു. അന്ന് ഞാൻ 'നോ' ആണ് പെഞ്ഞത്. തിരിച്ചു വരവിൽ അദ്ദേഹത്തിനൊപ്പമൊരു സിനിമ ചെ യ്യു ക എ ന്ന ത് വളരെ സന്തോഷമുള്ള കാര്യമാണ്. ഭയങ്കര എക്സ്പീ രിയൻസുള്ള ഒരു സംവിധാ യകന്റെ ചിത്രത്തിൽ അഭി പ്രണയം എന്നും ദിവ്യമാണ്, സുന്ദരമാണ്. പ ക്ഷേ അത് വയല ന്റാക ുമ്പോഴാണ് പ്രശ്നമാ കുന്നത്. ഒരാൾ പ്രണയം നിരസിക്കുമ്പോഴേ ക്കും അവരെ ക � ൊ ല്ലുക, ഉപദ്രവിക്കുക എന്നൊക്കെയുള്ള വാർത്ത കൾ കേ ൾക്കുമ്പോൾ വിഷമം വരും. 'ആരുടെയും ഇഷ് ടം പിടിച്ചു വാ ങ്ങാനാവി ല്ല' എന്നത് തിരിച്ചറിയു ക എന്നതാണ് അത്യന്താപേക്ഷിതം. കവർ സ് റ് റോറി മംഗളം �സ് മാർച്ച് 2023 8


മംഗളം �സ് മാർച്ച് 2023 9 നയിക്കുമ്പോൾ ആ വ്യത്യാസം ശരിക്ക് മനസ്സില ാകും. അവർക്ക് വേറെ ആശങ്കകളൊന്നുമി ല്ല. എങ്ങനെയാണോ പ്ലാൻ ചെയ്തി രിക്കു ന്ന ത് അതുപോലെ മുന്നോട്ടു പോകാൻ കഴിയും. സാർ ഭയങ്കര ഫൺ ആണ്. ആദ്യമായി വർക്ക് ചെ യ്യു ന്ന സമയത്ത് പേടിയായി രുന്നു. സധീനിയർ ആണെങ്കി ല ും ടെൻഷൻ അ ടിപ്പി ക്കു ന്ന സംവി ധായ ക ന ല്ല. വളരെ കൂളാണ്, വർക്കിൽ ശരിക്കും പ്രൊഫ ഷണ ലാണ്. ആ സമയത്ത് ചിരിയും കളിയുമൊന്നുമി ല്ല. കട്ട് പറഞ്ഞാൽ പിന്നെ വളരെ ഫ്ര ണ്ട്ലിയാണ്. തമാശ പ െ യുകയും ഞങ്ങളുടെ തമാശ കൾക്ക് കൂട്ടത്തിൽ കൂടുകയും ചെയ്യാറുണ്ട് . പുനീത് രാജ്കുമാറി ന്റെ വ േ ർ �ാട് വലിയ ത്െട്ടലു ണ് ടാ ക്കിയെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്ന ല ് ലോ ? അതെ. വളരെ ഹാർഡ് വർക്കിംഗായ, പ്രൊഫഷണ ലായ വ്യക്തിയായിരുന്നു അ ദ്ദേഹം. ഞാന ദ്ദേഹത്തിനൊപ്പം മൂന്നു സിനിമ കൾ ചെ യ്തു. മരിക്കു ന്നതിന് രണ്ടു ദിവസം മുമ്പു ഒരു പൊ തുച്ചടങ്ങിൽ ഞങ്ങൾ കണ്ടു. അന്നും 'ഭാവനയും നവധീ ന ും എന് താ വീട്ടിലേ ക്ക് വരാ ത്ത ത്? ഞാനെത്ര പ്രാവശ്യമായി വിളിക്കുന്നു...''എന്നൊക്കെ പെഞ്ഞു. അതു കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് അദ്ദേഹത്തിന്റെ വിയോഗം. ശരിക്കുമതൊരു ഞെ ട്ട ലായി രുന്നു. ഇപ്പോ ഴ ും അ ദ്ദേഹത്തിന്റെ ആരാധ കർ ഇടു ന്ന പോസ്റ്റുകളും ചിത്രങ്ങളും കമന്റുകളും കാണുമ്പോൾ ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു വിങ്ങ ലാണ്. അതൊരു പക്ഷേ ഒരി ക്ക ല ും വിട്ടു പോകാന ും സാധ്യതയി ല്ല. കഥാ �ാത്രവ ും സിനിമയും തെ ര ഞ്ഞെടുക്കുന്നതിൽ നവീ ന്റെ � ങ്ക് ? കഥ കേൾക്കുമ്പോഴ � ാ തെ ര ഞ്ഞെടുക്കുമ്പോഴ � ാ നവധീൻ ഇടപെട ാ െി ല്ല. കാരണം അഭിനയിക്കേണ്ട ത് ഞാനല്ലേ. എനി ക്ക ത് വർക് കാ കുമോ ഇല്ലയോ എന്ന് നവധീ ന് പ െയാൻ കഴി യില്ലല്ലോ. ഞാൻ തന്നെയാണ് തധീരുമാനിക്കുന്നത്. സിനിമയിൽ നിറഞ്ഞു നിൽക് കാൻ തുടങ്ങിയിട്ട് 20 വർഷങ്ങൾ... ഇപ്പോ ഴ ും സിനിമയിലേ ക്ക് ആകർ ഷിക്കുന്നതെ ന്താണ് ? ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ സിനിമാമോഹം എന്നിലു ണ് ടായിരുന്നു. സിനി മയെന്തെന്നോ ആ ല �ോക മെന്തെന്നോ അ െിയും മുമ്പേ എന്നെ സിനിമ ആ കർഷിച്ചു. കുഞ്ഞുനാളിൽ തന്നെ 'എനിക്ക് സിനിമയിൽ അഭിനയി ക്കണം' എന്ന് ഞാൻ പ െയാറുണ് ടാ യിരുന്നു. ഈ മേ ഖ ലയിലെ പ്രശസ്തിയോ ലാഭമോ നന്മയോ തിന്മയോ ഒന്നുമ െിയാ ത്ത പ്രായത്തി ല ും എനി ക്ക ത് പാഷനായി. സിനിമ കൾ ക ണ്ട് അതിൽ അതിൽ ആ കർഷ കയായി, എ ക് സൈറ്റ്ഡായി എനിക്ക് സിനിമാ ന ടിയാ കണം, നന് നായി അഭിനയി ക്കണം എന്നൊക്കെ പ െഞ്ഞ ആളാണ് ഞാൻ. അന്നേ ആ പാഷൻ ഉള്ളിലു ണ്ട്. പിന്നെ ദൈവമായിട്ടും എന്നെ ആ വ ഴിത് താരയിൽ കൊണ്ടു വന്നു നിർത്തി. സിനിമ യിലെ ത്തി കു െച്ചു കഴിഞ്ഞാ ണ് അതി ന്റെ ഉ ത്തരവാദി ത്ത വ ും ഗൗരവവ ും ഒക്കെ മനസ്സില ാ കു ന്ന ത്. ഇത്ര വ ലിയൊരു മേ ഖ ലയാണിതെന്നും പ്രൊഫഷ നാണിതെന്നും തിരിച്ചറി വു ണ് ടാ കുന്നതും കു ടെയധി കം സിനിമ ചെയ്ത ശേഷമാണ്. ഞാനതി ന്റെ ഭാഗമാണെന്നും, ഒരു സിനിമ ചെ യ്യു ക എ ന്ന ത് എ ന്റെ ല � ഫ് ല � ാംഗ് ടെക്കോർഡ് ആണെന്നും തിരിച്ചറിഞ്ഞതും പിന്നീടാണ്. കാരണം 15 വയസ്സിൽ സി നിമയിലെ ത്തിയ ഒരാൾക്ക് പെട്ടെ ന്ന് അങ്ങനെയൊരു ചി ന്ത വരില്ലല്ലോ. ആ ന്തരി ക അഭിനിവേശം ഇതാണെ ന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ സിനിമയെ കൂടുതൽ സ്നേഹിച്ചു. ഇ ഷ്ടമുള്ള ജോലി ചെ യ്യു ന്ന താണല്ലോ ഏറ്റവ ും വ ലിയ സന്തോഷം. ഞാനേറ്റവ ും ഇഷ്ടപ്പെട്ടി രു ന്ന, കാത്തി രു ന്ന ഒരു പ്രൊഫഷനിലേ ക്ക് ദൈവം എന്നെക്കൊണ്ടെ ത്തിച്ചു. കു ടെ ന ല്ല സിനിമ കളുടെ ഭാഗമാ കാൻ കഴിഞ്ഞു. ഇപ്പോ ഴ ും ചെയ്യാൻ കഴിയുന്നു. ന ല്ല പ്രൊജക്ടു കൾ കിട്ടു ന്നതു വരെ ഇ ഷ്ടമുള്ള ജോലി ചെ യ്യു ക എ ന്നതാണല്ലോ വ ലിയ കാര്യം. ഈയൊരു പ്രൊഫഷൻ മനസ്സി ന് സന്തോഷം തരുന്നു എ ന്നതു തന്നെയാണ് അന്നുമിന്നും സിനിമയിലേ ക്ക് എന്നെ ആ കർഷിക്കു ന്ന ത് . സെലിബ്രിറ്റി ജീവിതത്തിൽ വിമർ േനങ്ങൾ കേ ൾക്കേ ണ്ടി വരും, സ്വകാര്യത നഷ്ടപ്പെടും... ഇതൊക്കെ ഈ മേഖലയെ വെറുക് കാനുള്ള കാര �മാകാറുണ്ടോ ? ചിലപ്പോഴ �ൊക്കെ അങ്ങനെ തോ ന് നാറുണ്ട്. അതൊക്കെ എല് ലാവർക്കും തോ ന്നാറില്ലേ. എല് ലാ സാധാരണക്കാരെയും പോലെ വി കാരങ്ങളും വിഷമങ്ങളും വിചാരങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്. ചില സമയത്ത് ആരുമില്ലാതെ ഒറ്റയ്ക്ക് ഇരി ക്കണം, വീട്ടിലിരുന് നാൽ മതി, ആരെയും കാണാനോ മംഗളം �സ് മാർച്ച് 2023 9


മംഗളം �സ് മാർച്ച് 2023 10 സംസാരിക്കാനോ തോന്നുന്നില്ല എന്നൊക്കെയുള്ള മാനസികാ വസ്ഥയിലൂടെ ഞാനൊരുപാട് ഒരുപാട് ഒരുപാട് തവണ കടന്നു പോയിട്ടുണ്ട്. എന്നെ അടു ത്ത െിയാവുന്ന സുഹൃത്തു ക്ക ൾക്കും വധീ ട്ടു കാർക്കുമത െിയാം. ഒരുപാട് മൂഡ് സ്വി ങ്സ് ഉള്ളയാളാണ് ഞാൻ. ഒരു ദിവസം വളരെ ഹാപ്പിയായി എനർജെറ്റി ക് കായി ഇരിക്കുന്നെ ങ്കിൽ തൊട്ടടു ത്ത ദിവസം വാട്ട്സ് ആപ്പ് ഒക്കെ ഡിലീറ്റ് ചെയ്ത്, വീട്ടിനുള്ളിൽ ആരു വിളിച്ചാ ല ും സംസാരിക്കാതെ ഇരിക് കാറുണ്ട്. സ്വ കാര്യത അതുകൊണ്ടു തന്നെ സെലിബ്രിറ്റി ല �ഫിൽ നന് നായി ഇഫക്ട് ചെയ്യും. പക്ഷേ നമു ക്കതിന് ഒന്നും ചെയ്യാനാ വി ല്ല. അതൊരു പരാതിയായി പറയേണ്ട ആവശ്യമി ല്ല. കാരണം ഈ മേ ഖ ലയുടെ ഭാഗമാണത്. അഭിനയിക്കുകയും വേണം സ്വ ക ാ ര്യതയും വേ ണമെന്നു പറഞ്ഞിട്ടു കാര്യമി ല്ല. അതുകൊ ണ്ട് എനി ക്കതിൽ പരാതിയി ല്ല. വിമർശനങ്ങളും പോസിറ്റീവായി എടുക് കാറുണ്ട്. ചി ല ദിവസങ്ങളിൽ ആരെയും ക ാണേണ്ട എ ന്ന മാനസി കാവ സ്ഥയായിരിക്കും. പക്ഷേ അന്ന് ന മ്മൾ ക മ്മിറ്റ് ചെയ്ത ചി ല ചടങ്ങുകളില ും മീറ്റിം ഗു കളില ും പങ്കെ ടുക്കേ ണ്ടതായി വരും. കാരണമിത് പ്രൊഫഷനാണ്. പനിയുള്ള ദിവസങ്ങളിൽ പോ ല ും മരുന്നെ ടു ത്ത ശേഷം വന്ന് ഷൂട്ടിംഗിൽ ചേരും. മറ്റുള്ളവരെ ബാധിക്കാത്ത രധീതിയിൽ പരമാവധി മാനേജ് ചെയ്യാൻ ശ്രമിക് കാറുണ്ട്. ന്റി ക്കാക്കക്കൊരു പ്രേമ ണ് ടാർന്നു സിനിമയിലെ പ്പോലെ പ്രണ യത്തിന് �ഴയ �വിത്രത ഇപ്പോഴു മുണ്ടോ ? എല് ലാവർക്കും അവരവരുടെ പണ്ടത്തെ പ്രേമം ആ ല � ാ ചിക്കുമ്പോൾ അതൊരു നൊ സ്റ ്റാൾജിയ തന്നെയാണ്. ജനറേഷൻ മാറു ന്നതിന നുസരിച്ച് അതിൽ ചി ല മാറ്റങ്ങളുണ്ടാകും എന്നേയുള്ളൂ. പ്രണയം അത് ഏത് തലമുെയിലാണെങ്കിലും സുന്ദരം തന്നെയാണ്. 80-90 കളിലെ കവർ സ് റ് റോറി മംഗളം �സ് മാർച്ച് 2023 10


മംഗളം �സ് മാർച്ച് 2023 11 സിനിമ കളിൽ കാണു ന്ന പ്രണയം ഇന്നുണ്ടോ എന്നു ചോദിച് ചാൽ ഉണ് ടാവാൻ സാധ്യതയി ല്ല എന്നേ പ െയാൻ കഴിയൂ. പ്രണയിനി വിവാഹം ചെ യ്തു പോയാൽ ദുഃഖ കാമു കനായി ജധീവിച്ചു തധീർക്കു ന്നവരാണ് അന്നുള്ളത്. ഇ ന്ന ങ്ങനെ ഉണ്ടോ എന്നറിയി ല്ല. ശരിക്കുമിത് ആളു ക ൾക്കനു സ രിച്ച് വ്യത്യാ സപ്പെട്ടിരിക്കും. ചി ലർ വളരെ പ്രാ ക്ടിലാണ്. മറ്റു ചി ലർ ഇതൊന്നും അംഗീകരിക്കാതെ ഹാൻഡിൽ ചെയ്യാൻ പറ്റാതെ സമ്മർദ്ദം അനുഭവിക്കുന്ന വരായിരിക്കും. എന്തൊക്കെ പറഞ്ഞാലും പ്രണയം എന്നും ദിവ്യമാണ്, സുന്ദരമാണ്. പക്ഷേ അത് വയലന്റാ കുമ്പോഴാണ് പ്രശ്‌നമാകു ന്ന ത്. ഒരാൾ പ്രണയം നിരസിക്കുമ്പോഴേക്കും അവരെ കൊ ല്ലു ക, ഉപദ്രവിക്കു ക എന്നൊക്കെയുള്ള വാർത്തകൾ കേൾക്കുമ്പോൾ വിഷമം വരും. സിനിമയിൽ പെയു ന്നതു പോലെ 'ആരുടെയും ഇഷ് ടം പി ടിച്ചു വാങ്ങാനാവി ല്ല' എ ന്ന ത് തിരിച്ചറിയു ക എ ന്നതാണ് അത്യന്താപേക്ഷിതം. രണ്ടുപേ ർ ക്കും ഇ ഷ്ടമുള്ളതാണെങ്കിൽ പ്രണയം സുന്ദരമാണ്. എന് നാൽ ഒരാൾക്ക് ഇ ഷ്ടമില്ലെങ്കിൽ അത് മനസ്സിലാക്കി മുന്നോട്ടു പോ കു ക എ ന്നതാണ് ഏറ്റവ ും ന ല്ല കാര്യം. അല്ലാതെ ഉടനെ വയലന്റായി അതെനിക്ക് വേണമെന്ന് വാശി പി ടിക്കു ന്ന ത് ശരിയ ല്ല. അ ത്തരം വാർത്തകൾ വിഷമിപ്പി ക് കാറുണ്ട്. സ്വന് തം ജീവിതത്തിലെ പ്രണ യത്തെക്കുറിച്ച് � റഞ്ഞാൽ ? പതിനഞ്ചു വയസ്സിൽ സിനിമ യിലെ ത്തിയ ആളാണ് ഞാൻ. അതുകൊ ണ്ട് ഒരു കോളജ് ജധീവിതമോ അക്കാലത്തെ പ്രണയമോ ഞാന െിഞ്ഞിട്ടില്ല. പക്ഷേ എ ന്റെ ജധീവിതത്തിലുള്ള പ്രണയങ്ങൾ ഞാനൊരുപാട് ആസ്വദിച്ചിട്ടുണ്ട്. എ ന്റെ ജധീ വിതത്തിന്റെ മൂല്യം കൂട്ടിയിട്ടേ ഉള്ളൂ അത്. എ ന്റെ വിവാഹവ ും പ്രണയത്തിലൂടെയായിരുന്നു. അതുകൊ ണ്ട് എനിക്കതെന്നും വി ലമതിക്കു ന്നതാണ്. ഇപ്പോ ഴ ും ആ ല � ാചിക്കുമ്പോൾ എ ന്റെ ജധീവിതത്തിൽ സന്തോഷം തരു ന്ന പ്രണയങ്ങളേ ഉണ് ടായിട്ടുള്ളൂ. കൂടുതൽ റൊമാന്റിക് ആരാ �് ? ഞാന ും നവധീ ന ും അത്യാവശ്യം റൊമാന്റിക് തന്നെയാണ്. രണ്ടു പേ ർക്കും സമയം കിട്ടാത്തതി ന്റെ പ്രശ്‌നമേ ഉള്ളൂ. ഞാനെപ്പോ ഴ ും ഷൂട്ടിംഗി ന്റെ തിരക്കിലായി രിക്കും, നവധീനാണെങ്കിൽ ബിസിനസ്സിന്റെ തിരക്കി ല ും . നവീൻ ആദ്യമായി തന്ന പ്രണയസമ് മാനം ? ആദ്യമായി ത ന്ന ത് വ ലിയൊരു ഗ്രീറ്റിം ഗ് കാർഡ ും കൂ ടെ ചുവ ന്ന റോസാപ്പൂ ക്കളുമാണ്. തികച്ചും അവിചാരിതമായിരുന്നു അത്. ഒരു വാലന്റൈൻസ് ദിനത്തിലാണ് എനിക് കാ സർപ്രൈ സ് ത ന്ന ത്. ഷൂട്ടിം ഗ് കഴിഞ്ഞ് ഞാൻ ഹോ ട്ട ലി ലേ ക്ക് തിരിച്ചെ ത്തി യപ്പോൾ കു ടെയധി കം ചുവ ന്ന പൂ ക്കൾ വച്ചുണ് ടാ ക്കിയ ഒരു ബൊക്കെയും വ ലിയൊരു ഗ്രീറ്റിം ഗ് കാർഡുമൊക്കെ തന്നു. എ ന്റെ മു െി നിറയെ മെഴു കു തിരി കൾ ക ത്തിച്ചു വച്ചിരുന്നു, കൂ ടെ പൂവിതളു കൾ വച്ച് മു െി അ ലങ്കരിച്ചിരുന്നു. വ ലിയ സന്തോഷം തോ ന്നിയ ഒരു പ്ര ണയസമ് മാനമായിരുന്നു അത്. നവധീ ന് ഒരുപാട് ഇ ഷ്ടമുള്ളത് പെ ർ ഫ് യൂമും സൺഗ് ലാ സു കളുമാണ്. ഞാൻ എവിടെപ്പോയാല ും നവധീ ന് വേ ണ്ടി ന ല്ല മണമുള്ള വി ല കൂ ടിയ പെ ർ ഫ്യൂമു കൾ വാങ്ങാറുണ്ട്. ഇപ്പോൾ ഉപയോഗിക്കുന്നതും ഞാൻ വാങ്ങിക്കൊ ടു ത്ത പെ ർ ഫ്യൂമു കളാണ്. നവധീൻ എവി ടെപ്പോയാല ും കൂട്ടു ക ാരൊക്കെ ഈ പെ ർ ഫ്യൂമിനെ ക്കു െിച്ച് ചോദിക് കാറുമുണ്ട്. അതുകൊ ണ്ടിപ്പോൾ നവധീൻ പ െ യു ന്ന ത്,'' നധീ സെല ക്ട് ചെയ്താൽ മതി, പെർഫ്യൂം നധീ വാങ്ങിയാൽ മതി' എന് നാ ണ്. അന്നുമിന്നും ഏറ്റ വുമധി കം സമ് മാനമായി കൊടുത്തിട്ടുള്ളതും പെ ർ ഫ്യൂമാണ്. പിന്നെ ഞങ്ങളൊരുമിച്ച് ഷോപ്പിംഗിന് ദുബായി ല � ാ മുംബൈയി ല � ാ മറ്റോ പോകേണ്ടി വരും. പിന്നെ കൂട്ടു കാർക്കൊപ്പം ബാംഗ്ലൂരിലേ ക്ക് പോ കുമ്പോൾ നവധീ ന് ഡ്രസ് ഒന്നും വാങ്ങികൊ ടുത്തിട്ടില്ല. പാ കമാകുമോ എ ന്ന ആശങ്കയാണ്. ദുബായി ല �ൊക്കെ ഷോപ്പിംഗിന് പോ കുമ്പോൾ എ ന്റെ സജഷൻ എടുത്തിട്ടാ ണ് നവധീൻ ഡ്രസ് സെല ക്ട് ചെയ്യാറ്. സത്യം പറഞ്ഞാൽ വിവാഹശേഷം ഞങ്ങൾ ക്കധികം യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല. ല �ോക്ക്ഡൗണും മറ്റുമായി ഒരുമിച്ചുള്ള യാത്ര കൾ ഒ ഴിവാക്കേ ണ്ടി വന്നു. ബാ ലിയും ഇറ്റ ലിയുമാണ് യാത്ര പോകാൻ ഞങ്ങൾക്ക് ഏറ്റവ ും താ ത്പര്യമുള്ള സ്ഥലങ്ങൾ. നവീൻ എന്ന �ാർട്നറിൽ കാണുന്ന പ്ലസ് വ � ായിന്റുകൾ ? രണ്ടുപേരും തിരക്കുള്ള വരാണ്. ഇതിനിടെ സംസാരിക് കാ ന ും കാര്യങ്ങൾ ഷെയർ ചെയ്യാ ന ും സമയം കണ്ടെ ത് താൻ ശ്രമിക് കാറുണ്ട്. മംഗളം �സ് മാർച്ച് 2023 11


മംഗളം �സ് മാർച്ച് 2023 12 എന്റെ തധീരുമാനത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന ആളാണ്. ഞങ്ങൾ രണ്ടുപേർ ക്കും സ്‌പേസ് കൊടുക്കാറുണ്ട്. ഞാനാണെങ്കിലും നവധീനാണെ ങ്കിലും എന്റെ കരിയെിനെക്കുെി ച്ചും നവീന്റെ ബിസിനസ്സിനെക്കുെി ച്ചും ഒരുപാട് സംസാരിക്കാറുണ്ട്. നന്നായി ചർച്ച ചെയ്യുന്നത് കൊണ്ട് ഞാൻ പ്രതീക്ഷിക്കാത്ത കുടെയധികം കാര്യങ്ങൾ നവധീനിൽ നിന്ന് എനിക്ക് കിട്ടും. നവധീന് വേണ്ടുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങൾ എന്റെ സംസാരത്തിലൂടെ അങ്ങോട്ടും കിട്ടും. രണ്ടുപേരുടെയും ഇടയിൽ ചർച്ചകളും ഹെൽത്തിയായ സംഭാഷണങ്ങളുമൊക്കെ ഉണ്ടാ കാറുണ്ട്. അതൊരു നല്ല ക്വാളി റ്റിയായി എനിക്ക് തോന്നാറുണ്ട്. ചിലപ്പോൾ വലിയൊരു ഡ്രൈ വിംഗിനിടയിലാവും ഞങ്ങളുടെ സംസാരം. വീട്ടിൽ ഒരുമിച്ചുള്ള പ്പോഴും കരിയെിനെക്കുെിച്ചും ല�ഫിനെക്കുെിച്ചുമൊക്കെ ദധീർഘനേരം സംസാരിക്കാറുണ്ട്. തിരിച്ചുവരവിൽ �ിന്തു� തരുന്ന പ്രേക്ഷകരോട് �റയാനുള്ളത് ? െിലീസായത് ''ന്റിക്കാക്കാ ക്കൊരു പ്രേമണ്ടാർന്ന് ' എന്ന സിനിമയാണ്. ഇടവേളയ്ക്കു ശേഷമെത്തുന്ന സിനിമയായതു കൊണ്ട് ചെറിയ ടെൻഷനു ണ്ടായിരുന്നു. ഏതു സിനിമ െിലീസ് ചെയ്യുമ്പോഴും അതുണ്ടാകും. നമ്മളുടെ ഒരു ഹാർഡ് വർക്ക് എങ്ങനെ പ്രേക്ഷകർ സ്വീകരിക്കും എന്ന ആശങ്ക ഞാൻ ഭാഗമാകുന്ന ഏതു സിനിമയുടെ െിലീസിനും ഉണ്ടാകാറുണ്ട്. ഈ സിനിമയ്ക്കും അതുണ്ടായിരുന്നു. വിജയ രാഘവേന്ദ്രയ്ക്കൊപ്പമുള്ള കന്നഡ സിനിമയും, ഷാജി കൈലാസ് സാെിന്റെ 'ഹണ്ടും ഒക്കെയാണ് വരാനിരിക്കുന്ന പ്രൊജക്ടുകൾ. അതിനൊക്കെ എനിക്ക് പിന്തുണ തരണം. പിന്നെ പ്രേക്ഷകരോട് പെയാനു ള്ളത്, നിങ്ങൾ എല്ലാവരും അത് തിയേറ്റെിൽ പോയി കണ്ടാൽ വലിയ സന്തോഷമാകും. എന്റെ സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു. വലിയ അവകാശവാദങ്ങൾ ഒന്നുമില്ലാത്ത ഒരു കൊച്ചു സിനിമ. ജധീവിതത്തിൽ ഒരു തവണയെങ്കിലും പ്രേമി ച്ചിട്ടുള്ള ഏതൊരാൾക്കും ഈ സിനിമയുമായി െിലേറ്റ് ചെയ്യാനാവും. പ്രേമം മനസ്സി ലുള്ള ഒരാൾക്ക് സന്തോഷമോ സങ്കടമോ എന്നിവയടങ്ങുന്ന ഒരു വികാരം തോന്നിയേക്കാ വുന്ന സിനിമ. ഈ സിനിമ പ്രേക്ഷകർ എല്ലാവരും തിയേറ്റെിൽ കാണണം. പിന്നെ എനിക്കു തന്നുകൊണ്ടി രിക്കുന്ന എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും ഒരു വലിയ വലിയ വലിയ നന്ദി. നല്ല പ്രൊജക്ടുകൾ കിട്ടുന്നതു വരെ ഇഷ്ടമുള്ള ജോലി ചെയ്യുക എന്നതാണല്ലോ വലിയ കാര്യം. ഈയൊരു പ്രൊഫഷൻ മനസ്സിന് സന്തോഷം തരുന്നു എന്നതു തന്നെയാണ് അന്നുമിന്നും സിനിമ യിലേക്ക് എന്നെ ആകർഷിക്കുന്നത്. കവർ സ്റ്റോറി - --- --- -- -- ------ -- - ----- -- ---- --- -- - ------ -- - -- ---


മംഗളം �സ് മാർച്ച് 2023 13 NnX \ioIcW¯n\v Ct¸mÄ Bkvt{Xenb³ kmt¦XnI hnZybpw THE HIDDEN ENEMY OF YOUR VALUABLE HOME! Over 32 Years of Trust E-mail: [email protected] website: www.gdpestcontrol.com Head Office: M.L. Road, Kottayam, Tel: 0481-2563880, 2567330 Branches: Kochi - Tel: 9496720996. Kozhikode-Tel: 9446095857 Trivandrum- Tel: 7558008363 Good Day An ISO 9001:2015 Certified Company ]Wn-bp¶ sI«n-S-§-fnepw ]gb sI«n-S-§-fnepw sN¿mw. sI«n-S-¯n\v bmsXm-cp-hn[ ]cn-¡p-I-fp-ta¡p-¶n-Ã. tIc-f-¯n Fhn-sSbpw Kymcân-tbm-Sp-Iq-Sn-bpÅ tkh\w e`y-am-Wv. sIan-¡-ep-I-fpsS tZmj-^-e-§Ä CÃ. NnXÂ, ]mä, F«p-Im-en, Fdp¼v F¶n-§s\ D]-{Z-h-Im-cn-I-fmb Pohn-I-fn \n¶pw \n§-tfbpw sI«n-S-§tfbpw kwc-£n-¡p-¶p.


മംഗളം �സ് മാർച്ച് 2023 14 ഉപരി പഠനം വിദേ ശത്ത് ച െയ്യണോ ? ഇനി ആശങ്ക കൾക്ക് അവധി നൽകാം 14 കവർ സ് റ് റോറി ഡോ. എസ് രാജ്


മംഗളം �സ് മാർച്ച് 2023 15 മക്കളെ പ്ലെ സ്‌കൂളിൽ ചേ ർക്കുമ്പോൾ തന്നെ പല മാതാപിതാ ക്കളും സ്വപ്നം കണ്ടു തുടങ്ങും ഭാവിയിൽ കുഞ്ഞ് വലുതായി യുകെയിലോ കാനഡയിലോ പഠിക്കാൻ പോകുന്നതും അവിടെജോലി നേടുന്നതും ഒക്കെ. ഉപരി പഠനമാണെങ്കിൽ അത് വിദേ ശത്ത് എന്ന ഒരു ചി ന്ത മലയാളി ക ൾക്കിടയിൽ ഇന്ന് പൊതുവെ വ്യാ പ കമായിട്ടുണ്ട്. പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ പലരും പല ഉപദേശങ്ങൾ തരുന്നു. ആരെ വിശ്വസി ക്കണം എന്നറിയാതെ നമ്മൾ അങ്കലാപ്പിലാ ക ുന്നു. അത്തരം ഒരു സാഹചര്യത്തിലാണ് ഈ മേഖലയിൽ വർഷ ങ്ങളുടെ പരി ചയമുള്ള വിശ്വസ്തതയാർന്ന ഒരു കൺസൾ ട്ട ൻ സിയുടെസേവനം നമുക്ക് ആവശ്യമായി വരുന്നത്. വിദേ ശത്തെ പഠന സാധ്യതകളെക്കുറിച്ച് പറഞ് ഞു തരാനും നമുക്ക് വ േണ്ട ഉപദേശങ്ങൾ നൽ കി അവിടെ പഠിക്കാനുള്ള എല് ലാവിധ സഹായങ്ങളും ചെയ് തു തരാനും പറ്റിയൊരു സ് ഥാപനം കേരള ത്തിലുണ്ട്. ക �ൊച്ചിയിൽ രവിപുരത്ത് പ്രവർത്തിക്കുന്ന ഫെയർ ഫ്യൂച്ചർ ഓവർസീസ് എഡ്യൂക്കേഷണൽ കൺസൾ ട്ടൻസി പ്രൈവറ്റ് ലിമി റ്റഡ്. ഫെയർ ഫ്യൂച്ചർ എം.ഡി ഡോ. എസ്. രാജ് വിദേ ശത്തെ പഠന സാധ്യതകളെക്കുറിച്ച് സംസാരിക്കുന്നു. എന്താണ് ഫെയർ ഫ് യൂച്ചർ? വിദേശത്ത് �ഠനത്തിന് വ � ാകാൻ ആഗ്രഹിക്കുന്ന വർക്ക് ഏതുവിധത്തിലുള്ള സേവനമാ �് ഇവിടെ നിന്ന് നൽകുന്നത് ? ഫെയർ ഫ് യൂച്ചർ എ ന്ന സ് ഥാപനം 18 വർഷം മുൻപാണ് എ െണാകു ളത്ത് ആരംഭിക്കു ന്ന ത്. പ ല രക്ഷ കർത്താക്കളുടെയും ഏറ്റവ ും വ ലിയ ആശങ്കയാണ് തങ്ങളുടെ കുട്ടികളെ വിദേശത്ത് പഠനത്തിനായി അയക്കു ന്ന ത്. കൃത്യമായ മാർഗനിർ ദ്ദേശം എവിടെ നിന്ന് ലഭിക്കുമെന്ന ത് പ ല ർക്കും അ െിയി ല്ല. കാരണം അവർ വിദേശ പഠനം അഭി മുഖീകരി ച്ചവരായിരിക്കില്ല. ഏകദേശം 30 വർഷത്തി ന് മുൻപ് ഒരു വിദ്യാർത്ഥിയായി ആദ്യമായി അമേരി ക്കയിൽ പോയ ആളാണ് ഞാൻ. പിന്നീട് പഠനശേഷം കു െച്ച് ക ാ ലം ജോലി അവിടെ ജോലി ചെ യ്തു. അതി നു ശേഷം സ്റ്റു ഡന്റ് വിസയിൽ രണ് ടാമത് കാനഡയിൽ പോയി. ടൊറന്റോ എന്നസ്ഥലത്ത് ആയിരുന്നു പഠനം. ഈ സമയത്തൊക്കെ എനിക്ക് നേരിടേ ണ്ടി വ ന്ന പ ല ബുദ്ധിമുട്ടു കൾ ഉണ് ടായിരുന്നു. ഒപ്പം തന്നെ ഇക്കാലയളവിൽ വിദേശ വിദ്യാ ഭ്യാസത്തിന്റെ ഭാഗമായി ഇന് ത്യ, ചൈന തുടങ്ങി പ ല രാജ്യങ്ങളിൽ നിന്നു വരു ന്ന ആൾക്കാരെ കാണാന ും സംസാരിക് കാ ന ും ഒക്കെ സാ ധിച്ചപ്പോൾ അവരും ഇ ത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരി ച്ച വരാണ് എന്ന് മനസ്സിലായി. വിദേശ പഠന വുമായി ബന്ധപ്പെട്ട് വേണ്ട മാർഗ നിർദേശങ്ങൾ നൽ കിയാൽ പ ല ർക്കും അതൊരു വ ലിയ ഉപ കാരമാവുമെ ന്ന് അപ്പോൾ മനസ്സിലായി. അങ്ങനെയാണ് ഞാൻ തിരികെ എത്തിയ ശേഷം ഈ ഒരു സ് ഥാപനം ആരംഭിക്കു ന്ന ത്. അപ്പോൾ സ് ഥാപനത്തി ന് ഒരു പേ ര് വേണം. നല്ലൊരു 15 അഞ്ജു നായർ ആന് റോ ജ � ോസഫ്


മംഗളം �സ് മാർച്ച് 2023 16 ഭാവി മുന്നിൽ കണ്ടുള്ള സേവനം എന്ന രധീതിയിൽ ആണ് ഫെയർ ഫ്യൂച്ചർ എന്ന പേര് നൽകിയത്. വിദേശപഠനത്തിന് തയ്യാ റെടുക്കുമ്ാൾ രക്ഷകർ ത്താക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാ�് ? നമുക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ത്തിന്റെ ഗുണനിലവാരത്തെ കുെിച്ചാണ് ഏറ്റവും ആദ്യം ശ്രദ്ധി ക്കേണ്ടത്. കാരണം ഇന്ന് ഒരു പാട് വിദ്യാർത്ഥികൾ പല നാടുക ളിലേക്കും ഉപരിപഠനത്തിനായി പോകുന്നുണ്ട്. ഭാവിയിലെ ജോലിസാധ്യതയും അവിടെ താമസിക്കാനുള്ള സൗകര്യവും ഒക്കെ നോക്കിയാണ് അവർ വിദേശ പഠനത്തിന് തയ്യാറാ വുന്നത്. അങ്ങനെ പോകുന്ന കുട്ടികൾക്ക് മുന്നിൽ പല ഓപ്ഷൻസുമുണ്ട്. എന്നാൽ കൂട്ടത്തിൽ ചില രാജ്യങ്ങൾ സാ മ്പത്തികമായി ഇന്ത്യയെക്കാളും താഴെക്കിടയിൽ നിൽക്കുന്ന വയുണ്ട്, ഇന്ത്യയെക്കാൾ തൊ ഴിലില്ലായ്മ രൂക്ഷമായ രാജ്യ ങ്ങളുണ്ട്, അതുപോലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ രൂക്ഷമായ രാജ്യ ങ്ങളുണ്ട്. ഈ അടുത്ത സമയത്ത് യുദ്ധമൊക്കെ വന്നപ്പോൾ പഠനം പാതിവഴിയിൽ അവ സാനിപ്പിച്ച് മടങ്ങി പോരേണ്ട 16 കവർ സ്റ്റോറി കേവലം വിദ്യാഭ്യാസം ചെയ്യുക എന്നതിനപ്പുറം ഇക്കാര്യങ്ങ ളൊക്കെ വിദേശ പഠനത്തിന് പോകുമ്പോള്‍ മറ്റ് ചിലതും ശ്രദ്ധിക്കണം. കാരണം ചെറിയൊരു തുക അല്ല രക്ഷ കര്‍ത്താക്കള്‍ ചിലവഴിക്കുന്നത്. അതോടൊപ്പം തന്നെ നമ്മുടെ രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോയിക്കഴിഞ്ഞ് അവിടെ എന്തെങ്കിലും പ്ര ശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാല്‍ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമോ എന്നൊക്കെ നോക്കേണ്ടതുണ്ട്. ഡോ. എസ് രാജ് വിദ്യാർത്ഥികൾക്കൊപ്പം


മംഗളം �സ് മാർച്ച് 2023 17 അവസ്ഥ വരെ ചില രാജ്യങ്ങളി ലെത്തിച്ചേർന്ന വിദ്യാർത്ഥികൾ ക്കുണ്ടായി. കേവലം വിദ്യാഭ്യാസം ചെയ്യുക എന്നതിനപ്പുെം ഇക്കാര്യ ങ്ങളൊക്കെ വിദേശ പഠനത്തിന് പോകുമ്പോൾ ശ്രദ്ധിക്കണം. കാരണം ചെറിയൊരു തുക അല്ല അതിനായി രക്ഷകർത്താക്കൾ ചിലവഴിക്കുന്നത്. അതോടൊപ്പം തന്നെ നമ്മുടെ രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോയിക്ക ഴിഞ്ഞ് അവിടെ എന്തെങ്കിലും പ്ര ശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാൽ അത് ശരിയായ രധീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമോ എന്നൊക്കെ നോക്കേണ്ടതുണ്ട്. നിലവി ലിപ്പോൾ ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുമ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന അല്ലെങ്കിൽ ഇംഗ്ലീഷിന് പ്രാധാന്യം കൊടുക്കുന്ന രാജ്യങ്ങൾ ആണ്. അതിൽ നമ്പർ ഒൺ ആയി നിൽക്കുന്നത് കാനഡ ആണ്. നമ്പർ ടു അമേരിക്ക, അതിനു ശേഷം ലണ്ടൻ, ഓസ്‌ട്രേലിയ, അയർലണ്ട് എന്നിങ്ങനെ പോകുന്നു. ഒന്നാമത് കാനഡ ആണെന്ന് ഞാൻ പെയാൻ കാരണം തൊഴിൽ അവസ രങ്ങൾ നോക്കുകയാണെ ങ്കിൽ കനേഡിയൻ ഹ്യൂമൺ െിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റി ന്റെയും മറ്റും കണക്ക് പ്രകാരം അടുത്ത അഞ്ചു മുതൽ പത്ത് വർഷം വരെ ഏതാണ്ട് 40 മുതൽ 50 ലക്ഷം വരെ തൊഴിൽ അവസരങ്ങളാണ് ആ രാജ്യത്ത് വരാൻ പോകുന്നത്. കാനഡ ല�ോകത്തിലെ ഏറ്റവുo വലിയ രണ്ടാമത്തെ രാജ്യമാണ്. ഇന്ത്യയെക്കാൾ ഏകദേശം നാലു മടങ്ങ് വലിപ്പമുള്ള രാജ്യം, പക്ഷേ അവിടുത്തെ ജനസംഖ്യ നോക്കിയാൽ കേവലം മൂന്നു കോടിയേ ഉള്ളൂ. എകദേശം കേരളത്തിന്റെ ജനസംഖ്യ. അതിനകത്ത് തന്നെ ഏകദേശം 50 മുതൽ 60 ശതമാനം വരെ പ്രായമായവരാണ്. അതായത് വിരമിക്കലിലേക്ക് വന്നു കൊണ്ടി രിക്കുന്നവർ. ഇക്കാരണത്താൽ അവിടെയുള്ള കാര്യങ്ങൾ ചെയ്യാൻ രാജ്യത്തെ ജനസംഖ്യ അപര്യാപ്തമായതിനാലാണ് കനേഡിയൻ ഗവൺമെന്റ് തന്നെ വിദേശത്ത് നിന്ന് ആളുകൾ എത്തുന്നത് പ്രോ ത്സാഹിപ്പിക്കുന്നത്. അതിലവർ പ്രധാനമായും ശ്രദ്ധിക്കുന്നത് സ്റ്റുഡന്റ് പോപ്പുലേഷൻ ആണ്. അതായത് 17, 18 വയസിന് ശേഷം അല്ലെങ്കിൽ ഇവിടുത്തെ പ്ലസ്ടുവോ ഡിഗ്രിയോ കഴിഞ്ഞ കുട്ടികൾ അവിടുത്തെ യൂണി വേഴ്‌സിറ്റികളിൽ പഠിക്കാൻ വരിക. അവിടെയുള്ള വിദ്യാർ ത്ഥികൾക്കൊപ്പം അവിടുത്തെ പ്രൊഫസർമാർ നൽകുന്ന കോച്ചിങ്ങിലൂടെ അവിടെ നിന്ന് ബിരുദം നേടിയെടുക്കുന്ന മികച്ച ഒരു മാൻപവർ. അത് ഭാവിയിലേക്കുള്ള അവരുടെ മനുഷ്യവിഭവ ശേഷിക്ക് ഏടെ ഗുണകരമാവും. ഇത്തരം കാര്യങ്ങൾ വിദേശ പഠനം തെരഞ്ഞെടുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കണം. കൂടാതെ തൊഴി ലവസരങ്ങൾ ഉള്ള രാജ്യത്തേ ക്കാണോ പോകുന്നത്, നിക്ഷേപി ക്കുന്ന തുകയ്ക്ക് ആനുപാതികമായ നിലവാരമുള്ള വിദ്യാഭ്യാസം ആണോ ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. ഏത് കോഴ്സ് കഴിഞ്ഞ് വിദേശ �ഠനത്തിന് വ�ാകുന്നതാ�് കൂടുതൽ നല്ലത് ? പ്ലസ് ടു എങ്കിലും കഴിഞ്ഞ് പോകുന്നതാണ് എപ്പോഴും നല്ലത്. പത്താം ക്ലാസ് കഴിഞ്ഞ് പോകുന്നവരും ഉണ്ട്. പ്ലസ് ടു/ ഡിഗ്രി പ്രായത്തിൽ എത്തി കഴിഞ്ഞാൽ ഈ മൈനർ എന്ന ക്ലാസിഫിക്കേഷൻ മാറും. അതിന് താഴെ പ്രായത്തിലുള്ള കുട്ടികൾ പോയാൽ പോകുന്ന രാജ്യത്തിൽ ഒരു ല�ോക്കൽ ഗാർഡിയനെ കണ്ടെത്തിയ ശേഷമേ ഒരു വിസ ആപ്ലി ക്കേഷൻ പോലും ഫയൽ ചെയ്യാൻ പറ്റുള്ളൂ. നേരെ മെിച്ച് പ്ലസ് ടു കഴിഞ്ഞുള്ള കുട്ടികൾ ആണെങ്കിൽ ഇത്തരം പ്ര ശ്‌നങ്ങൾ അവരെ ബാധിക്കില്ല കാരണം അവരെ മുതിർന്ന വരായി കണക്കാക്കുന്നതിനാൽ ല�ോക്കൽ ഗാർഡിയന്റെ ആവശ്യം വരുന്നില്ല. വിദേശ �ഠനം ആഗ്രഹിച്ചാലും സാമ്പത്തിക കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടല്ലോ ? എത്ര രൂ� ഇതിനായി അവരുടെ കകവേം ഉണ്ടായിരി ക്കണം? ഇത് എങ്ങനെയാ�് അവർ കകമാറേണ്ടത് ? വിദേശത്ത് വിദ്യാഭ്യാസ ത്തിന് പോകുന്ന കുട്ടികൾക്ക് സാധാരണ രധീതിയിൽ ശരാശരി വാർഷിക ഫധീസ് എന്ന് പെയുന്നത് 10 മുതൽ 15 ലക്ഷം വരെ ആയിരിക്കും. ഇത് യൂണിവേഴ്‌സിറ്റി മാറുന്നത് അനുസരിച്ചും രാജ്യങ്ങൾ 17


മംഗളം �സ് മാർച്ച് 2023 18 മാറു ന്ന ത് അ നുസരിച്ചും വ്യത്യാ സപ്പെ ട്ടുകൊ ണ്ടിരിക്കും എങ്കി ല ും കൊള്ളാവുന്ന ഒരു സർവ ക ലാശാ ലയിൽ കു െഞ്ഞത് 10 ല ക്ഷമെങ്കി ല ും ഒരു വർഷത്തെ ട്യൂഷൻ ഫധീസിനായി വരും. ഇത് കൂ ട ാതെയാണ് ഭക്ഷണം, താമസം തുടങ്ങിയവ. അങ്ങനെ നോ ക്കുമ്പോൾ കാനഡയുടെ കാര്യമെടുത് താൽ ഒരു കൊല്ലത്തെ ഫധീ സ് 10 -11 ലക്ഷം, ഒരു വർഷത്തെ ആഹാരത്തി ന ും താമസത്തി ന ും ആയിട്ട് ആറു ലക്ഷം, യാത്രാ ചി ല വ് വിസ പ്രോസസ് ഒക്കെ ചേർത്ത് ഒരു ലക്ഷം, എല്ലാം കൂ ടി കു െഞ്ഞത് ഒരു 18 ലക്ഷം വേ ണ്ടി വരും. അമേരി ക്കയുടെ കാര്യം എടുത് താൽ 10 ലക്ഷം തൊട്ട് 50 ലക്ഷം വരെ വാർഷി ക ഫധീ സ് വരു ന്ന ക്യാംപസു കൾ ഉണ്ട്. നമ്മുടെ നാട്ടിൽ നിന്നൊക്കെ പോ കുമ്പോൾ അത്രയും ചി ല വ് വരു ന്ന ക്യാംപസി ലായിരിക്കില്ല ഒരു പത്ത് മുതൽ പതിനഞ്ച് വരെ വാർഷിക ട്യൂഷൻ ഫധീ വരു ന്ന സ് ഥാപനത്തിൽ ആവ ും കുട്ടികൾ അഡ്മിഷൻ എടുക്കു ക. ഇനി യു.കെയിലെ കാര്യം എടുത് താൽ 12 മുതൽ 16 ലക്ഷം വരെ വാർഷി ക ഫധീ സ് ആ വുന്നുണ്ട്. ലണ്ടനിൽ തന്നെ ഇ ന്നർ ലണ്ടനിലേക്കൊക്കെ പോവുന്ന വിദ്യാർത്ഥികൾക്ക് ആഹാരത്തി ന ും താമസ സൗ കര്യത്തിനുമായി പത്ത് ല ക്ഷത്തോളം രൂപ വർഷം തോറും ആവശ്യമായി വരും. അതുപോലെ ലണ്ടനിൽ നിന്ന് പുെത്തുള്ള യൂണിവേഴ്‌സിറ്റിയിൽ ആണെങ്കിൽ അവിടെ ലിവിങ് കോസ്റ്റ് കുെവായിരിക്കും. അപ്പോൾ അവിടെ ഏകദേശം എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം വരെ എന്ന രധീതിയിലാവും ഭക്ഷണത്തി ന ും താമസ സൗ കര്യത്തി ന ും ആയി ആകു ന്ന ത്. എത്ര വർഷത്തേ ക്കാണോ കോഴ്‌സ് ഓരോ വർഷവ ും ഈ തു ക ചി ലവാകും. സ്വ ന്തമായി ഇത്രയും തു ക ഉള്ള രക്ഷ കർത്താക്കൾ ആണെങ്കിൽ അവരുടെ ഫണ്ടിന്റെ പ്രൂഫ് കാണിക്കണം അതായത് ആ തു ക ഫിക്‌സഡ് ആണോ അതോ എസ്.ബി അക് കൗ ണ്ടില ാണോ എന്നൊക്കെയുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പടെ നൽകേണ്ടി വരും. എന് നാൽ മറ്റു ചി ലരുടെ കാര്യത്തിൽ അവർക്ക് സ്വ ന്തമായി ഇത്രയും ക്യാ ഷ് ഉണ് ടായിരി ക്കയി ല്ല. അപ്പൊൾ അങ്ങനെയുള്ളവർ പ്രോപ്പർട്ടി പ്ലെ ഡ്ജ് ചെയ്ത് കൊണ്ടോ മറ്റോ എ ഡ് യൂക്കേഷൻ ല � ാൺ എടുത്ത് ബാങ്കിന്റെ ല � ാൺ സാങ്ക്ഷൻ ലെറ്റർ നൽകേണ്ടി വരും. വി ദ്യാർത്ഥിയുടെ ട്യൂഷൻ ഫധീസിന ും ലിവിങ് എക്‌സ്പൻസിന ും ഇത്ര തു കയാവുന്ന ത് ബാങ്കിൽ നിന്ന് എ ഡ് യൂക്കേഷൻ ല � ാണായി സാങ്ഷനാക്കിയിട്ടുണ്ട് എന്നുള്ള ലെറ്റർ മാനേജറുടെ കൈയിൽ നിന്ന് വാങ്ങി വിസ ആപ്‌ളി ക്കേഷന് ഒപ്പം വയ്ക്കാവുന്നതാണ്. ബാങ്കായിരിക്കും യൂണിവേഴ്‌സി റ്റി ക്ക് തു ക കൈമാറു ന്ന ത് . സാമ്പത്തികമായി �ിന്നോ ക് കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കാനായി 18 നമ്മുടെ സ്വന്തം കാശോ അല്ലെങ്കിൽ ലോണെടുത്തി ട്ടുള്ള തുകയോ അല്ലാതെ ഒരു മൂന്നാംകക്ഷിയുടെ തു ക ഉപയോഗിച്ച് ഒരു കാരണവശാലും ഇത്തരം ഒരു നടപടി ക്ര മത്തിലേക്ക് ക ട ക്കരുത്. കാരണം ഇങ്ങനെ മൂന്നാ മതൊരാൾ രേ ഖ കളിൽ നമുക്ക് ഫണ്ട് കാണിച്ചാലും ഒരി ക്കലും അവർ നേരിട്ട് യ ൂണിവ േഴ്സിറ്റിയിലേക്ക് പണം അടയ്ക്കുന്നില്ല. അവർ ഇന്ത്യയി ലുള്ള സ്റ ്റു ഡന്റിന്റെ/ രക്ഷക ർ ത്താക്കളുടെ അ ക് കൗണ്ടിലേക്ക് ഒരു നിശ്ചിത കാലയളവിലേക്ക് പണം ഇട്ട് ബാങ്ക് ബാലൻസ് കാണിക്കുന്നു എന്ന് മാത്രം. ഫെയർ ഫ്യൂ ചർ വിദ്യാർത്ഥിക ൾ


മംഗളം �സ് മാർച്ച് 2023 19 മുന്നോട്ട് വരുന്ന ചില ഏജൻസികൾ ഉണ്ടല ് ലോ? വി ദ്യാർത്ഥി കളെ സ് വ � ാൺസർ ചെയ്തു ഒരു നിശ്ചിത തുക അവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു കൊ ടുത്ത് അവരെ വിദേശത്തേ ക്ക് എത്തി ക് കാനുള്ള നട �ടികൾ സ്വീകരിക്കുന്നവ. അ ത്തരം ഏജൻസികളെ എത്രത്തോളം വി േ്വസിക്കാം ? നമ്മുടെ സ്വന് തം ക ാശോ അല്ലെങ്കിൽ ല �ോണെടുത്തിട്ടുള്ള തുകയോ അല്ലാതെ ഒരു മൂന്നാം കക്ഷിയുടെ തു ക ഉപയോഗിച്ച് ഒരു കാരണവശാല ും ഇ ത്തരം ഒരു ന ട പ ടി ക്രമത്തിലേ ക്ക് കടക്കരുത്. കാരണം ഇങ്ങനെ മൂന് നാ മതൊരാൾ രേ ഖ കളിൽ നമുക്ക് ഫണ്ട് കാണിച് ചാ ല ും ഒരി ക്ക ല ും അവർ നേരിട്ട് യൂണി വേഴ്‌സിറ്റിയിലേ ക്ക് പണം അ ട യ്ക്കു ന്നില്ല.. അവർ ഇന് ത്യയി ലുള്ള സ്റ്റു ഡന്റിന്റെ/ രക്ഷ കർത്താക്കളുടെ അക് കൗ ണ്ടിലേ ക്ക് ഒരു നിശ്ചിത ക ാ ലയളവിലേ ക്ക് പണം ഇട്ട് ബാങ്ക് ബാ ലൻസ് കാണിക്കുന്നു എന്ന് മാത്രം. ആ സ്റ്റേറ്റ്‌മെന്റ് എടുത്ത് വിസ ആപ്‌ളിക്കേഷൻ ഫയൽ ചെയ്യുന്നു. വിസ കിട്ടി കഴിഞ്ഞാൽ വിദ്യാർത്ഥി ആ രാജ്യത്തേ ക്ക് ചെ ന്ന് കഴിയുമ്പോൾ അവർക്ക് ആ യൂണിവേഴ്‌സിറ്റിയിൽ പഠിക് കാൻ സാധി ക്ക ണമെങ്കിൽ നിർ ബന്ധമായും കോഴ്‌സ് ഫധീ സ് അ ട ച്ചിരി ക്കണം. അല്ലെങ്കിൽ അവർരെ ആ ക് ലാസിലേ ക്ക് എൻറോൾ ചെയ്യില്ല. അപ്പോൾ വിസ കിട്ടി ഒരു വിദ്യാർത്ഥി ആ രാജ്യത്ത് ചെ ന്നിട്ട് പഠിക് കാൻ പറ്റാതെ അവിടെ നിൽക്കേ ണ്ടി വരു ന്ന അവ സ്ഥ ഉണ് ടാ വ ും. കാരണം ഏജൻസി ബാങ്ക് സ്റ്റേ റ്റ്‌മെന്റ് എടുക് കാനിട്ട തു ക അവർ തിരികെ വാങ്ങിക്കഴിഞ്ഞിരിക്കും. യൂണിവേഴ്‌സിറ്റിയിൽ ഫധീ സ് അ ട ച്ചിട്ടുമുണ്ടാകി ല്ല. അങ്ങനെ വന് നാൽ വിദ്യാർത്ഥിയുടെ വിസ നിയമ വിരു ദ്ധമായി കണക്കാക്കപ്പെടും. അവരെ ഡീപോർട്ട് ചെയ്യും. അങ്ങനെ ഡീപോർട്ടേഷൻ ചെയ്തു കഴിഞ്ഞാൽ പിന്നീ ടൊരി ക്ക ല ും അവർക്ക് പ്രോപ്പർ ആയി ഒരു എഡ്യൂക്കേഷൻ ല�ാൺ എടുത്ത് പോ ല ും ആ രാജ്യത്തേ ക്ക് പോകാൻ പറ്റാത്ത അവ സ്ഥ ഉണ് ടാ വ ും. ഡീപോ ർട്ടേഷൻ അവരുടെ പാസ്‌പോ ർട്ടിൽ പെർമനന്റായി സ്റ്റാമ്പ് ചെ യ്യു കയാണ്. അപ്പോൾ ഒരു തവണ വ ഞ്ചനാപരമായി ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പടെയുള്ള ഇത്തരം കാര്യങ്ങൾ ചെയ്ത് കൊ ണ്ട് വിദേശ പഠനത്തി ന് ശ്രമിക്കുമ്പോൾ സത്യത്തിൽ അപകടമാണ് ക്ഷണിച്ചു വരുത്തു ന്നത്. ചില രക്ഷകർത്താക്കൾ ഞങ്ങളോട് വന്ന് ചോദിക് കാറുണ്ട് ഫണ്ട് അക് കൗ ണ്ടിൽ ഇ ട ാ നുള്ള തേർഡ് പാർട്ടിയെ അറേഞ്ച് ചെയ്ത് തരാമോ എന്നൊക്കെ. അപ്പോൾ ഞങ്ങൾ അവർക്ക് കൊടുക്കു ന്ന മറുപ ടി ഫണ്ട് ഇ ല്ല എന്നുണ്ടെങ്കിൽ ഇപ്പോൾ അതിനെ പറ്റി ആ ല � ാചിക്കണ്ട എന്ന് തന്നെയാണ്. അല്ലാതെ ഇതു പോലെയുള്ള കൃത്രിമ 19


മംഗളം �സ് മാർച്ച് 2023 20 മാർഗ്ഗത്തിലൂടെ എംബസിയുടെ മുൻപിൽ നമ്മുടെ കയ്യിൽ ഫണ്ട് ഉണ്ട് എന്ന് കാണിച്ചാലും ഫധീസടക്കുക എന്ന കടമ്പ പിന്നെയും മുന്നിലുണ്ട്. യൂണിവേ ഴ്‌സിറ്റിൽ ഫധീസ് അടയക്കാതെ ക്ലാസിൽ കയൊനും കഴിയില്ല. അതു കൊണ്ട് ഞങ്ങൾ ഉറപ്പിച്ച് പെയാറുണ്ട് അങ്ങനെ ഒരു കാര്യം ചെയ്യാതെ ഇരിക്കുക. അതിനെക്കാൾ നല്ലത് നമ്മുടെ നാട്ടിൽ തന്നെ എത്രയോ മെച്ച പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങ ളുണ്ട്. അവിടെ പഠിക്കുന്നതാവും. വിദേശ �ഠനത്തിന് പ്രായ�രിധി ഉണ്ടോ? ഒരിക്കലും ഇല്ല. കാരണം പുറത്തെ യൂണിവേഴ്‌സിറ്റികളിൽ പ്രായം ഒരിക്കലും അഡ്മിഷൻ പ്രോസസിന് വേണ്ടി ഉപയോഗി ക്കുന്ന ഡേറ്റ അല്ല. ഒരാളുടെ പേര് നോക്കീട്ട് നമ്മൾ അഡ്മിഷൻ കൊടുക്കാറില്ലല്ലോ. അതുപോലെ തന്നെയാണ് പ്രായവും. നമ്മുടെ നാട്ടിൽ നിന്ന് പ്രായം ഉള്ള ഒരാൾ വിദേശ പഠനത്തിന് ആപ്ലിക്കേഷൻ അയയ്ക്കുമ്പോൾ സ്വാഭാവികമായും വിദേശ സർവ്വകലാശാലകൾ ചില കാര്യങ്ങൾ ശ്രദ്ധിക്കും. ഉദാഹര ണത്തിന് നാൽപ്പത് വയസുള്ള ഒരാൾ അഡ്മിഷന് അപേക്ഷി ക്കുമ്പോൾ ആ വ്യക്തിയുടെ ഫൈനൽ സ്റ്റഡി നടന്നത് ചിലപ്പോൾ 23 - 24 വയസിൽ ആയിരിക്കും. അതായത് പതിനാറോ പതിനേഴ�ാ വർഷത്തെ പഠന വ്യത്യാസം വന്നിട്ടുണ്ടാവും. പതിനാറു വർഷത്തിന് ശേഷം എന്തിനാണ് ഈ വ്യക്തി ഇങ്ങനെ ഒരു പഠനം ഏറ്റെടുക്കുന്നതെന്നും എന്തിനാണ് യൂണിവേഴ്‌സിറ്റിയി ലേക്ക് വരുന്നതെന്നും അവർ വ്യക്തമായി പരിശോധിക്കും. ജന്യൂൻ ആയ െധീസൺ ഉണ്ടെന്ന് വ്യക്തമായാൽ തധീർച്ചയായും അഡ്മിഷൻ ലഭിക്കുകയും ചെയ്യും. നമ്മുടെ സ്ഥാപന ത്തിൽ നിന്ന് 54 വയസുള്ള ഒരാൾ കാനഡയിലേക്ക് ഒരു കോളേജിലേക്ക് ആപ്ലിക്കേഷൻ അയച്ച സമയത്ത് ഏതാണ്ട് ഒരു 25 വർഷത്തെ ഗ്യാപ്പ് ഉണ്ടായിരുന്നു. 54 വയസു കാരനായ അദ്ദേഹം എടുത്ത കോഴ്‌സ് എന്ന് പെയുന്നത് ഇ-കൊമേഴ്‌സ്, ഇ-ബാങ്കിങ് ഒക്കെ സിലബസിൽ വരുന്ന കോഴ്‌സ് ആണ്. അദ്ദേഹ ത്തിന്റെ ഇവിടത്തെ ക്വാളിഫി ക്കേഷൻ ബി കോം ആയിരുന്നു. അദ്ദേഹം ഒരു ബാങ്ക് എംപ്ലോയി കൂടി ആയിരുന്നു. 25 വർഷം മുൻപ് പഠിച്ച വിഷയത്തിൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. സ്വയം അപ്ഗ്രഡ് ചെയ്താൽ അദ്ദേഹത്തിനിനിയും പതിനഞ്ചോ ഇരുപതോ വർഷം വർക്ക് ചെയ്യാനുള്ള സാധ്യത ഉണ്ട്. ആ ഒരു സാധ്യത മുന്നിൽ കണ്ടാണ് ആ 54 വയസുകാരൻ ആപ്ലിക്കേഷൻ അയയ്ക്കുന്നത്. അക്കാര്യങ്ങൾ ശരിയായ രധീതിയിൽ പ്രസന്റ് ചെയ്യാൻ ഞങ്ങൾക്ക് ആയി. അദ്ദേഹത്തിന് അഡ്മിഷൻ ലഭിച്ചു. ഏറ്റവും പ്രായമുള്ള ആൾ പോയത് 64 വയസുള്ള വ്യക്തി ആയിരുന്നു. അദ്ദേഹം ഒരു പ്രൊഫസർ കൂടിയായി രുന്നു. യു എസിൽ ഡേറ്റാ അനലിറ്റിക്‌സ് എന്ന പ്രോഗ്രാം ചെയ്യാനാണ് അദ്ദേഹം പോയത്. ഈ പ്രായത്തിലും ഈ വ്യക്തികൾ പഠിക്കാൻ തധീരുമാ നമെടുത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കി നല്ല ഒരു SOP തയ്യാറാക്കി അവിടുത്തെ പ്രൊഫസേഴ്‌സിന് അയയ്ക്കാൻ ഞങ്ങൾ സഹായിക്കാറുണ്ട്. ഏത് പ്രായമുള്ള ആൾക്കാർക്കും ഈ പെയുന്ന രാജ്യങ്ങളിൽ പഠിക്കാൻ പോകാം, പ്രായം പ്രശ്‌നമല്ല. എന്നാലും പ്രായം കൂടും തോറും നമ്മൾ പോകുന്നത് പഠിക്കാൻ ആണ് എന്ന് തെളി യിക്കുന്ന തരത്തിലുള്ള പോയിന്റ് സർവ്വകലാശാലയെ ബോധ്യ പ്പെടുത്തേണ്ടതുണ്ട്. അഡ്മിഷൻ സമയത്ത് ആ വ്യക്തി നടത്തുന്ന തയ്യാറെടുപ്പുകളും മറ്റൊരു പ്രധാന ഘടകമാണ്. എല്ലാ രാജ്യങ്ങളിലേക്ക് വ�ാകാനും IELTS ബാധകമാവ�ാ? ബാധകമ ല്ലാത്ത രാജ്യങ്ങൾ ഉണ്ടോ? IELTS പ്രധാനമായും വേണ്ട രാജ്യങ്ങൾ എന്ന് പെയുന്നത് കാനഡ, യു.സ്., യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് , അയർലന്റ് പോലുള്ള രാജ്യ ങ്ങളിലാണ്. കാരണം ഈ രാജ്യങ്ങൾ എല്ലാം തന്നെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങൾ ആണ്. അപ്പൊൾ അവിടുത്തെ യൂണിവേഴ്‌സി 20 കവർ സ്റ്റോറി ഫെയർ ഫ്യൂചർ സെമിനാർ


മംഗളം �സ് മാർച്ച് 2023 21 റ്റികളുടെ ഇൻസ്ട്രക്ഷൻസും പഠിപ്പിക്കുന്ന മറ്റ് കാര്യങ്ങളും ലൈബ്രറി ആണെങ്കിലും എല്ലാം തന്നെ അവർക്ക് ഇംഗ്ലീഷിലാണ് ഉള്ളത്. ല�ോക്കൽ ലാംഗ്വേജ് കൈകാര്യം ചെയ്യുന്നവർ പോലും ഇംഗ്ലീഷ് സംസാരിക്കുന്നിടത്ത് ചെല്ലുന്ന വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്നൊരു ഉറപ്പിന് വേണ്ടിയിട്ടാണ് ഈ പരധീക്ഷകൾ നടത്തുന്നത്. യു.കെ യിൽ ചില യൂണിഴ്‌സേിറ്റികൾ ഈ പരധീക്ഷകൾ കൂടാതെ അഡ്മിഷൻ കൊടുക്കുന്നുണ്ട്. പക്ഷേ അവർക്കും മറ്റു ചില നിബന്ധനകൾ ഉണ്ടാവും. ഇംഗ്ലീഷിൽ അത്രേം പ്രാവണ്യം ഉണ്ടെന്ന് നമ്മൾ തെളിയി ക്കേണ്ടി വരും. ചിലപ്പോൾ ഓൺ ല�ൻ ടെസ്റ്റുകൾ ഉണ്ടാവാം. ഇംഗ്ലീഷിൽ വേണ്ടത്ര ക്വാളിറ്റി ഇല്ലെന്ന് തോന്നിയാൽ വിസ െിജക്ഷൻ ഉണ്ടാവും. വിദേശത്ത് �ഠനത്തിന് വ�ാകുമ്ാൾ കുടുംബത്തെ കൂടെ കൂട്ടാൻ സാധിക്കുമോ ? അക്കാര്യത്തിൽ ശ്രദ്ധിക്കേ ണ്ടത് എന്തൊക്കെയാ�്? കാനഡ, യു.കെ, യു.എസ്.എ എന്നിവിടങ്ങളിൽ ഇന്റർ നാഷണൽ സ്റ്റുഡന്റ് വിസയിൽ പഠനത്തിനായി പോകുന്ന കുട്ടി കൾക്ക് അവർ വിവാഹിതരാണ് എന്നുണ്ടെങ്കിൽ അവരുടെ 21 ഡോ. എസ് രാജ്


മംഗളം �സ് മാർച്ച് 2023 22 സ്പൗസിനേയും കുട്ടികളേയും കൂടെ കൊണ്ട് പോകാൻ സാധിക്കും. ഇതിന് ചില വിസ കൺഡധീഷൻസ് ഉണ്ട്. എങ്കിലും ടെക്‌നിക്കലി ഇത് സാധ്യമായ കാര്യമാണ്. നമ്മുടെ സ്ഥാപനത്തിൽ നിന്നും പോകുന്ന വിദ്യാർത്ഥികളിൽ 20 -25 ശതമാനവും അവരുടെ ഫാമിലിയെ കൂടെ കൊണ്ട് പോകുന്നുണ്ട്. കാനഡ പോലുള്ള രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നം ജനസംഖ്യ കുെവാണ്. ഇപ്പോൾ വൈഫാണ് സ്റ്റുഡൻറ് വിസയിൽ പോകുന്നത് എങ്കിൽ ഹസ്ബന്റിനെ കാനഡയിൽ കൊണ്ട് പോകാം. സ്റ്റുഡന്റിന്റെ ഹസ്ബന്റിന് അക്കാലയളവിൽ കാനഡയിൽ വർക്ക് ചെയ്യാം. ഇനി അതുപോലെ കുട്ടികളെ കൊണ്ട് വന്നിട്ടുണ്ട് എങ്കിൽ അവരുടെ വിദ്യാഭ്യസം പ്ലസ് ടു വരെ ഗവൺമെന്റ് സ്‌ക്കൂ ളുകളിൽ സൗജന്യം ആണ്. അതായത് പാർട്‌നടെ കൊണ്ടു പോകുമ്പോൾ വിദ്യാർത്ഥിക്ക് പഠിക്കാം, പാർടനർക്ക് മുഴുവൻ സമയം ജോലി ചെയ്യാം. അതുവഴി പഠനത്തോടൊപ്പം കുടുംബത്തിന് വരുമാനം ഉണ്ടാക്കാനും സാധിക്കുന്നു. ഒപ്പം കുട്ടികൾക്ക് മെച്ചപ്പെട്ട സൗജന്യ വിദേശ വിദ്യാദ്യാസം ലഭിക്കുന്നതിലൂടെ അവരുടെ ഭാവിക്കും ഗുണകരമാവുന്നു. ഫെയർ ഫ്യൂച്ചറിന്റെ യാത്ര ആരം ഭിച്ചിട്ട് 19 വർഷം ആകുന്നു. ഈ 19 വർഷത്തെ യാത്ര എങ്ങനെ ആയിരുന്നു. എത്ര വിദ്യാർ ത്ഥികളെ വിദേശ �ഠനത്തിന് സഹായിക്കാൻ സാധിച്ചിട്ടുണ്ട്? ഏകദേശം ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് ഞങ്ങൾ ഇതുവരെ കൗൺസിലിങ്ങ് നൽകിയത്. ഏടെ വിദ്യാർ ത്ഥികളും പോയിരിക്കുന്നത് കാനഡയിലേക്കാണ്. കാനഡ കഴിഞ്ഞാൽ അമേരിക്ക, ലണ്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില�ോട്ടും വിദ്യാർത്ഥികൾ പഠിക്കാൻ പോയിട്ടുണ്ട്. ഈ മേഖലയിലുള്ള പ്രവൃത്തി പരിചയം ഞങ്ങളെ ഏടെ സഹായിച്ചിട്ടുണ്ട്. ഞങ്ങൾ അയ്ക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും ഗവൺമെന്റ് കോളേജുകളിലേ ക്കാണ് പഠിക്കാൻ പോകുന്നത്. എല്ലാ രാജ്യങ്ങളിലും സർക്കാ രിന്റെ നേരിട്ടുള്ള നിയന്ത്രണ ത്തിലുള്ള കോളേജുകളുണ്ട്. പ്രൈവറ്റ് സ്ഥാപനങ്ങളുമുണ്ട്. എന്നാലും നമ്മൾ അയയ്ക്കുന്ന ഒരു വിദ്യാർത്ഥിക്ക് അവിടെ പോയ ശേഷം അവരുടെ വിദ്യാഭ്യാസ ത്തിന്റെ ഗുണമേന്മയില�ാ നില വാരത്തില�ാ കുറവുണ്ടാവരുത് എന്ന ഒറ്റ നിർബന്ധത്തിലാണ് ഞങ്ങൾ ഗവൺമെന്റ് യൂണിവേഴ്‌സിറ്റികൾക്ക് പ്രാധാന്യം കൊടുക്കുന്നത്. കവർ സ്റ്റോറി 22 യൂണിവേഴ്സിറ്റി ഡെലിഗേറ്റ് ഒപ്പം


മംഗളം �സ് മാർച്ച് 2023 23 FAIR FUTURE Overseas Educational Consultancy Pvt. Ltd., (An ISO 9001:2008 Certified Company) Corp.Office - Fair Future Edifice, East of Ravipuram Jn. of M.G.Road, Ravipuram Road, Near Ravipuram Sreekrishna Swamy Temple, Cochin - 682 016, Kerala Toll Free Number - 1 800 419 1210, Cell - 7558 09 09 09, Landline - 91 484 235 6699, E mail - [email protected] Web - www.fairfutureonline.com �ല സ്ഥാപനങ്ങളും കകൗൺസിലിങ്ങിന്റെ ഓരോ സിറ്റിങ്ങിനും മ�ിക്കൂറിന് നല്ലൊരു തുക ഈടാക്കു മ്ാൾ ഒരു ക�സ വ�ോലും വാങ്ങാതെ കകൗൺസിലിങ്ങ് സേവനം നൽകാനുള്ള തീരുമാനത്തിന് �ിന്നിൽ ? ഞങ്ങൾ വർക്ക് ചെയ്യുന്നത് വിദേശത്തെ യൂണിവേഴ്‌സിറ്റിയെ ടെപ്രസന്റ് ചെയ്ത് കൊണ്ടാണ്. അങ്ങനെയാണ് ഞങ്ങളുടെ ഇന്ത്യയിലെ ഓഫീസും ദുബായിലെ ഓഫീസും പ്രവർ ത്തിക്കുന്നത്. ഞങ്ങളുടെ ജോലി എന്തൊക്കെയാണ് എന്നത് അവർ കൃത്യമായി പറഞ്ഞ് തന്നിട്ടുണ്ട്. ഒരു സ്റ്റുഡൻറും അവരുടെ പാരന്റും ഇവിടെ വന്നു കഴിഞ്ഞാൽ പ്ലസ്ടു കഴിഞ്ഞതോ ഡിഗ്രി കഴിഞ്ഞതോ ആവട്ടെ അവരുടെ നിലവിലുള്ള വിദ്യാഭ്യാസത്തെക്കുെിച്ച് നോക്കി ഭാവിയിൽ അവർക്കെന്താണ് താൽപ്പര്യം എന്നത് മനസിലാക്കി അവർക്ക് വേണ്ട ബെസ്റ്റ് ഓപ്ഷൻ നൽകുക എന്നതാണ് ഞങ്ങളുടെ ആദ്യ ഡ്യൂട്ടി. അവർ ചേരുന്ന കോഴ്‌സ് തധീരുമാനിച്ച് കഴിഞ്ഞാൽ ആ കോഴ്‌സിന് ആപ്‌ളിക്കേഷൻ കൊടുക്കു ന്നതിനാവശ്യമായ സർവധീസ് അതായത് എന്തൊക്കെ ഡോക്യൂമെന്റ് വേണം, എക്‌സാമുകൾ, എത്ര സ്‌കോർ ആവശ്യമാണ് ഇതൊക്കെ മനസ്സിലാക്കി നൽകുക, തുടർന്ന് അപ്‌ളിക്കേഷൻ അയയ്ക്കുക, ഇന്ത്യയിലുള്ള എംബസി വഴി വിസ പ്രോസസ് ചെയ്യുക, പോകാനുള്ള സൗകര്യം ചെയ്യുക, സെയ്ഫ് ആയിട്ടുള്ള അക്കോമഡേഷൻ ഒരുക്കുക തുടങ്ങിയവ ഞങ്ങൾ ഏറ്റെ ടുക്കുന്നു. ഇതിനാണ് വിദേശ യൂണിവേഴ്‌സിറ്റിയുടെ പ്രതി നിധികൾ ആയി ഞങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ സർവധീസിന് യൂണിവേഴ്‌സിറ്റി ഞങ്ങൾക്ക് പേയ്മന്റ് നൽകുന്നുണ്ട്. പിന്നെ വരുന്ന കുട്ടികളിൽ നിന്ന് അത് അധികമായി വാങ്ങേണ്ട കാര്യം ഇല്ലല്ലോ. 23


മംഗളം �സ് മാർച്ച് 2023 24 ഹെ ൽത്ത് കെയർ മംഗളം �സ് മാർച്ച് 2023 24


മംഗളം �സ് മാർച്ച് 2023 25 അമിത വണ്ണം നൽകുന്ന ആരോഗ്യപ്രശ്‌നങ്ങൾ പല വിധമാണ്. ശരിയായ ഭക്ഷണ ക്രമവ ും വ്യായാമ വു മൊക്കെ പിന്തു ട രു ന്ന ആളുകളെ അമിതവണ് ണം ബാധിക്കാറി ല്ല. ശരധീരഭാരം കു െ യ്ക ്കാൻ ശ്രമിക്കു ന്നവർക് കായി ഇന്ന് ഒട്ടനവധി ഡയറ്റ് പ്ലാനുകൾ നി ലവി ലു ണ്ട്. കീറ്റോ ഡയറ്റ്, GM ഡയറ്റ്, സീറോ ഡയറ്റ്, എന്നി ങ്ങനെ നിരവധി ഡയറ്റ് പ്ലാനുകൾ. ഏതു തരം ഡയറ്റ് ആണെങ്കി ല ും കൃത്യമായി പിന്തു ടർന് നാൽ ശരധീരഭാരം നിയ ന്ത്രിക്കാം. പക്ഷെ ശരധീരത്തി ന ും ആരോഗ്യത്തി ന ും അനുയോ ജ്യമായ ഡയറ്റ് തിരഞ്ഞെടുക്കു ക എ ന്നതാണ് വ ലിയ കാര്യം . Æ േരീരഭാരം കുറയ്ക ്കാനായി ഡയറ്റ് �ിന്തുടരുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടത് കൊഴു പ് പും മധുരവുമൊക്കെ കുറ ഞ്ഞ ആഹാരക്രമം വേണം എന്നതാ �്. Æ പ്രഭാത ഭക്ഷ �ം ഒരിക്കലും ഒഴിവാ ക്കരുത്. Æ അത്താഴം വളരെ വൈകി കഴിക്കുന്ന േീലമുണ്ടെ ങ്കിൽ അത് ഒഴിവാക്കണം. രാത്രി എട്ട് മ �ിക്ക് മുമ്പെ ങ്കിലും രാത്രി ഭക്ഷ �ം കഴിക്കണം. രാത്രി, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷ �ം കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. Æ ഒരു നേരം കൂടുതൽ ആഹാരം കഴിക്കുക എന്നതിനേ ക് കാൾ, �ല തവ �യായി കുറ ഞ്ഞ അളവിൽ കഴിക്കുക എന്നതാ �്. Æ സംസ്കരി ച്ച ഭക്ഷ � ഗുഡ് ഡയറ്റ് ഫോർ വിമൺ മി കച്ച ആരോഗ്യത്തിന് മി കച്ച ഡയറ്റ് ശരീരഭാരം കുറയ്ക്കാൻ വ്യായാമം ച െ യ്തതു ക �ൊണ്ടു മാത്രം കാര്യമി ല്ല. അതിനോടൊ പ് പം തന്നെ മി കച്ച ഒരു ഡയറ്റും ആവശ്യമാണ്. സ്ത്രീകൾ ഡയറ്റിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ... മംഗളം �സ് മാർച്ച് 2023 25 ഭാമിക


മംഗളം �സ് മാർച്ച് 2023 26 �ദാർത്ഥങ്ങൾ കഴിക്കുന്നത് വെ ട്ടിക്കുറച്ചുകൊണ്ട് സാവധാനം ഡയറ്റ് ആരംഭിക്കുക. Æ േരിയായ ഭക്ഷ�ക്രമം തിരഞ്ഞെടുക്കുക Æ അത്ര ചെലവേറിയതല്ലാത്ത ഒരു ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുക. സമയവും ��വും ലാഭിക്കുന്ന ലളിതമായ ഭക്ഷ�ങ്ങൾ ഉൾപ്പെടുന്ന എന്തെങ്കിലും ഒരു ഡയറ്റ് ആദ്യം തിരഞ്ഞെടുക്കുക. Æ േരീരഭാരം കുറയ്ക്കാനുള്ള സപ്പ്‌ളിമെന്റുകൾ ഒഴിവാക്കുക. Æ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ ചേർത്ത് വെറും വയറ്റിൽ കുടിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. Æ പ്രഭാതഭക്ഷണത്തിൽ കടലമാ വുകൊണ്ടുള്ള, ഇഡ്ലി, ദോശ, തൈരും പച്ചക്കറി �റാത്തയും, നെയ്യ് ചേർത്ത റൊട്ടി എന്നി വയിലേതെങ്കിലും കഴിക്കാം. ഹെൽത്ത് കെയർ മംഗളം �സ് മാർച്ച് 2023 26


മംഗളം �സ് മാർച്ച് 2023 27 Æ ഇടയ്ക്ക് ലഘുഭക്ഷ�മായി ഒരു �ാത്രം �ഴങ്ങൾ, ഫ്രൂട്ട് ചാട്ട്, വേവിച്ച പച്ചക്കറികൾ നിറഞ്ഞ ഒരു �ാത്രം എന്നിവയിൽ ഏതെങ്കിലും കഴിക്കുക. Æ ഉച്ചയ്ക്ക് �രിപ്പ്, ചപ്പാത്തി, പച്ചക്കറി റൈത്ത എന്നിവ കഴിക്കാം. Æ വൈകിട്ട് വെജിറ്റബിൾ സൂപ്പ്, �യർവർഗ്ഗങ്ങൾ, പച്ച ഇലക്കറികൾ എന്നിവ കഴിക്കുന്നത് നല്ലതാ�്. Æ നട്സ്, �ഴങ്ങൾ, സാലഡ് എന്നിവ കഴിച്ചും അത്താഴമാക്കാം. Æ ഏതു ഡയറ്റാണെങ്കിലും അത് കൃത്യമായി �ിൻതുടരുക. Æ കുടിക്കുന്ന വെള്ളം അടുത്ത് വയ്ക്കണം, അതുവഴി ദിവസം മുഴുവൻ േരീരത്തിൽ ജലാംേം നിലനിർത്തുകയും വിശപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യും. Æ ദിവസവും കുറഞ്ഞത് എട്ടു മ�ിക്കൂർ എങ്കിലും ഉറങ്ങ�ം. മംഗളം �സ് മാർച്ച് 2023 27


മംഗളം �സ് മാർച്ച് 2023 28 സ്കൂൾതലം മുതൽ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിൽ അടിയുറച്ച് വിേ്വസിച്ച്, അതേ ചെങ്കൊടി ഉയർത്തി �ിടിച്ച് �ാർട്ടിയുടെ വളർച്ചയിൽ ഒപ്പം നിന്ന സഖാവ്, ജനങ്ങളുടെ സ്വന്തം സജി ചെറിയാൻ. വൻ ഭൂരി�ക്ഷത്തോടെ ചെങ്ങന്നൂരിൽ നിന്ന് ജയിച്ച് മന്ത്രിപദത്തിലെത്തിയ സജി ചെറിയാൻ, മന്ത്രി സ്ഥാനത്തു നിന്ന് ചെറിയൊരു ഇടവേളയെടുത്തിരുന്നു. വീണ്ടും ജനങ്ങളുടെ സ്വന്തം സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റ സഖാവ് സജി ചെറിയാൻ, കടന്നു വന്ന വഴികളെക്കുറി ജനങ്ങളുടെ സ്വന്തം നേതാവ് മന്ത്രി സജി ചെറിയാൻ ചെങ്കൊടി ഹൃദയത്തിലേറ്റിയ സഖാവ് അഭിമുഖം സായിക് ചന്ദ്രൻ ഭരത് ബി നായർ


മംഗളം �സ് മാർച്ച് 2023 29 ച്ചും, വിവാദങ്ങളെക്കുറിച്ചും, തന്റെ നില�ാടുകളെക്കുറിച്ചും ദീർഘമായി സംസാരിക്കുന്നു... 'ഞങ്ങളുടെ സ്വന്തം സഖാവ്...'' ചെങ്ങന്നൂരുകാർക്ക് അതാണ് മന്ത്രി സജി ചെറിയാൻ. ഒരു മന്ത്രി എന്നതിലുപരി ജനസമ്മതനായ നേതാവ് എന്ന വിശേഷണമാണ് സജി ചെറിയാന് ചേരുന്നത്. പരമ്പരാഗതമായി തനിക്ക് കിട്ടിയ സ്വത്തു മുഴുവൻ, താമസി ക്കുന്ന വധീടു വരെ മരണശേഷം കരുണയ്ക്ക് വേണ്ടി എഴുതി വച്ചിരി ക്കുകയാണ് ഈ നേതാവ്. മൂന്നു പെൺമക്കളെയും ഡോക്ടറാക്കിയ പ്പോൾ ഈ പിതാവ് ആവശ്യപ്പെ ട്ടത് ഒന്നു മാത്രമാണ്, മാസത്തിൽ പത്തു ദിവസം പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകണം എന്നായിരുന്നു അത്. വെറും വാക്ക് പെയുക മാത്രമല്ല, മുദ്രപത്ര ത്തിൽ സഖാവത് എഴുതിവാങ്ങി ക്കുകയും ചെയ്തു. വർഷങ്ങളായി വലതു പക്ഷ മണ്ഡലമായി മാത്രം കേട്ടിരുന്ന ചെങ്ങന്നൂരിൽ ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയാക്കാൻ മാത്രം ജനഹൃദ യങ്ങളിൽ ആഴമേറിയ വേരുകൾ സൃഷ്ടിക്കാൻ ഈ നേതാവിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് രാഷ്ട്രീയത്തിന്റെ മറകൾ മാറ്റിവച്ച് ഒരേ മനസ്സോടെ ചെങ്ങന്നൂ രുകാർ സജി ചെറിയാനെ സ്‌നേ ഹിക്കുന്നത്. ഇടയ്‌ക്കെപ്പോഴ�ാ നാവിൽ വികടസരസ്വതി കയ െിയപ്പോൾ അെിയാതെ പെഞ്ഞ ഒരു വാചകത്തിന്റെ അൽപ്പ നാളത്തേക്ക് മന്ത്രിപദത്തിൽ നിന്ന് സജി ചെറിയാൻ ഒരു ഇടവേളയെടുത്തിരുന്നു. തന്റെ ഒരു വാക്ക് കൊണ്ട് പാർട്ടിക്കോ മുന്നണിക്കോ സർക്കാറിനോ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് തോന്നിയാൽ രാജിയും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് തെളിയിച്ചായിരുന്നു ആ രാജി. ഇപ്പോഴിതാ ജനങ്ങളുടെ സ്വന്തം മന്ത്രി അതേ വകുപ്പുകളുമായി വീണ്ടും അധികാര കസേരയിൽ എത്തിയിരിക്കുകയാണ്. കടന്നു വന്ന വഴികളെക്കുെിച്ചും, തന്റെ അടിയുറച്ച നിലപാടുകളെക്കുെി ച്ചും, അഭിപ്രായങ്ങളെക്കുെിച്ചും മനസ്സ് തുെന്ന് സാംസ്‌കാരിക, ഫിഷെധീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സംസാരിക്കു കയാണ്... ജധീവിതപങ്കാളിയും പൂർണ്ണ പിന്തുണയുമായ ഭാര്യ ക്രിസ്റ്റീനയും ഒപ്പം ചേരുന്നു.... തിരക്കുകൾക്കിടയിൽ ആഘോഷങ്ങൾ എങ്ങനെയാ�് ? അങ്ങനെ ഒരു ആഘോഷവും കൃത്യമായി ഉൾക്കൊള്ളുന്ന ആളല്ല. പക്ഷേ എല്ലാ ആഘോ ഷങ്ങളിലും പങ്കാളിയാകും. ക്രിസ്മസിനും ഓണത്തിനുമൊന്നും മറ്റൊരു പരിപാടിയും ഏറ്റെടു ക്കാറില്ല. കുടുംബത്തിനൊപ്പം ചെലവഴിക്കും. അവർക്കൊ പ്പമിരുന്ന് ഭക്ഷണം കഴിക്കും, അവർക്കു വേണ്ടിയാണ് ആ ദിവസങ്ങൾ മാറ്റി വയ്ക്കാറുള്ളത്. വർഷങ്ങളായി അങ്ങനെ തന്നെയാണ്. അതിനിതുവരെ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പിന്നെ എമർജൻസിയായി എന്തെങ്കിലും പരിപാടി വന്നാൽ മാത്രമേ വീട്ടിൽ നിന്ന് മാെിനിൽക്കൂ. ബിഷപ്പ് മൂർ കോളജിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്ന്, �ിന്നീട് ആലപ്പുഴ യുവജനത്തെ നയിച്ചു, അവിടെ നിന്ന് ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, എംഎൽഎ, മന്ത്രി, സി�ിഐ എം ന്റെ സംസ്ഥാന സെക്ര ട്ടറിയറ്റ് അംഗം... ഈ വളർച്ച എങ്ങനെ നോക്കിക്കാണുന്നു ? ബിഷപ്പ്മൂർ കോളജിൽ നിന്നല്ല, എട്ടാം ക്ലാസിൽ അങ്ങാടിക്കൽ തെക്ക് ഹയർ സെക്കന്ററി സ്‌കൂൾ മുതൽ എന്നിലെ രാ ഒരു ക�ോൺഗ്രസ് കുടുംബത്തിൽ നിന്ന് ആശയ പരമായിട്ടാണ് ഞാൻ എസ് എഫ് ഐയിലേക്ക് എത്തിയത്. അല്ലാതെ സ്ഥാനമാനങ്ങൾ മോഹിച്ചോ, ആരെയെങ്കിലും കണ്ടിട്ടോ അല്ല.


മംഗളം �സ് മാർച്ച് 2023 30 ഷ്ട്രീയക്കാരൻ വളർന്നു തുടങ്ങി യിരുന്നു. അന്ന് ഞാൻ എസ് . എഫ്‌ഐയിൽ ജോയിൻ ചെ യ്തു. അവിടെ എസ്.എഫ് ഐയുടെ പ്രവർ ത്തനം സജധീവമായ പ്പോൾ എന്നെ അവിടെ നിന്നും മാറ്റി. അങ്ങനെ വെൺമണി മാർത്തോമ ഹൈ സ്‌കൂളിലേ ക്ക് മാറ്റി. പക്ഷേ അവിടെയെ ത്തി യപ്പോൾ കൂടുതൽ സജധീവമായി. അങ്ങനെ സ്‌കൂളിൽ ആദ്യത്തെ എസ്.എഫ്.ഐ യൂണിറ്റ് സ്ഥാപിച്ചു. ആദ്യ യൂണിറ്റ് സെ ക്രട്ടെിയായി ഞാൻ. ഒൻപതും പത്തും അവിടെ പഠിച്ചു. അവിടെ നിന്ന് നേരെ പ്രീഡിഗ്രി ക്ക് ക്രി സ്ത്യൻ കോളജിലേ ക്ക്. അപ്പോഴേക്കും ഞാൻ സജധീവ പ്രവർത്തകനായി മാ െിയിരുന്നു. കോളജിൽ അ ന്നവിടെ എസ് . എഫ്.ഐ വളരെ പിന്നിലാണ്. ഏരിയ കമ്മറ്റി അംഗമായിരുന്നു അന്ന് ഞാൻ. പ്രവർത്തി ക് കാൻ ഒരു സാധ്യതയുമില്ലാത്ത കോ ളജായിരുന്നു അത്. ഞങ്ങൾ കുെച്ചു പേർ ജധീവിതത്തിൽ ഒന്നും നേടാനി ല്ല എന്ന് കരുതി എസ് . എഫ്.ഐയിൽ വിശ്വസിച്ച് നിൽക്കു ന്ന സമയമാണത്. പക്ഷേ ഞങ്ങളവിടെ നന് നായി പ്രവർത്തിച്ച് ഫസ്റ്റ് പിഡിസിക്ക് ഇലക്ഷന് നിന്ന് 121 വോട്ടിന് ജയിച്ചു. പൂർ ണ്ണ സജധീവമായ ഞാൻ പിന്നീട് താലൂക്ക് കമ്മറ്റി സെക്ര ട്ട െി, പിഡിസി രണ്ടാം വസ്തുതാപരമായിട് ടാണ് എല് ലാ കാര്യങ്ങളും ഞങ്ങൾ ജനങ്ങ?ളോട് പറയുന്നത്. ഒരു നുണപ്രചരണങ്ങൾക്കും യാതൊരു അടിസ് ഥാനവുമി ല്ല. സത്യസന്ധമായി, ആത് മാ ർ ത്ഥമായി ഉത്തരവാദിത്തങ്ങൾ ചെയ് താൽ ജനങ്ങൾ കൂടെ നിൽക്കും.


മംഗളം �സ് മാർച്ച് 2023 31


മംഗളം �സ് മാർച്ച് 2023 32 വർഷമായപ്പോൾ ജില്ലാ വൈസ് പ്രസിഡന്റായി, സ്റ്റേറ്റ് കമ്മിറ്റി മെമ്പൊയി. പ്രീഡിഗ്രി കഴിഞ്ഞ് എസ്.എഫ്.ഐയുടെ സംഘടന രംഗത്ത് ശക്തമായി പ്രവർത്തിച്ച തിന്റെ ഭാഗമായി എനിക്കവിടെ ഡിഗ്രിക്ക് അഡ്മിഷൻ തന്നില്ല. അങ്ങനെയാണ് ഞാൻ ബിഷപ്പ് മൂർ കോളജിൽ ഇക്കണോമി ക്‌സിൽ ഡിഗ്രിക്ക് ചേർന്നത്. ശരിക്കും പറഞ്ഞാൽ രാഷ്ട്രീയ പ്രവർത്തനത്തിന് എനിക്ക് കിട്ടിയ അവാർഡായിരുന്നു മാവേലിക്കരയിലേക്കുള്ള എന്റെ വിദ്യാഭ്യാസത്തിന്റെ പെിച്ചുനടീൽ. അവിടെയും ശക്തമായി പ്ര വർത്തിച്ചു. പക്ഷേ ആ വർഷം എസ്.എഫ്.ഐ ദയനധീയമായി തോറ്റു. കാരണം 25 വർഷമായി എസ്.എഫ്.ഐ തോൽക്കുന്ന കോളജാണത്. അതുകൊണ്ടു തന്നെ വിദ്യാർത്ഥികൾ ക്കിടയിൽ നല്ല ക്യാമ്പയിനുകൾ നടത്തി, ഓരോ കുട്ടികളുടെയും പ്രശ്‌നങ്ങൾ മനസ്സിലാക്കി,അ വരുടെ വധീടുകളിൽ പോയി എന്താണ് എസ്.എഫ്.ഐ എന്ന് കൃത്യമായി പെഞ്ഞു മന സ്സിലാക്കിക്കൊടുക്കും. കോളജ് യൂണിയൻ ജയിപ്പിക്കണം എന്ന തായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനു വേണ്ടിയുള്ള സജധീവ പ്രവർത്തനത്തിനിടയിൽ ശരിക്ക് ക്ലാസുകളിൽ പോലും കയെിയി ട്ടില്ല. ഒരു കാര്യത്തിനു വേണ്ടി ഞാനിറങ്ങിത്തിരിച്ചാൽ അതിനു ലക്ഷ്യം കാണാതെ മടങ്ങുന്ന പ്രശ്‌നമേയില്ല. അതന്നും അങ്ങ നെയായിരുന്നു, ഇന്നും അങ്ങനെ തന്നെ. അവിടെ രണ്ടാം വർഷം ഞാൻ ചെയർമാനായി മത്സരിച്ചു, 31 വോട്ടിന് ഞാൻ തോറ്റെങ്കിലും ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു. ആ വർഷം ആദ്യമായി ബിഷപ്പ് മൂർ കോളജ് യൂണിയൻ കൗൺസിൽ ഞങ്ങൾ ജയിച്ചു. എന്റെ നേതൃത്വത്തി ലുള്ള പാനലാണ് മത്സരിച്ചത്. ഗംഭധീര മത്സരമായിരുന്നു അത്. അതോടെ ആത്മവിശ്വാസം കൂടി. പ്രവർത്തനവും ഹാർ ഡ്വർക്കും കൂട്ടി. തേഡ് ഡിസി വന്നപ്പോൾ കോളജ് യൂണിയൻ ജയിച്ചു. ആദ്യമായി 25-26 വർഷത്തിനു ശേഷം കോളജ് യൂണിയൻ ഞങ്ങൾ നേടി. കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഏറ്റവും നല്ല കോളജ് യൂണിയനായിരുന്നു ഞങ്ങളുടേത്. പക്ഷേ ഈ പൂർണ്ണ സമയ രാഷ്ട്രീ യപ്രവർത്തനം അവസാന വർഷ പരധീക്ഷ എഴുതാനുള്ള തടസ്സമായി. അങ്ങനെ തിരുവനന്തപുരത്ത് പോയി 24 പേപ്പറുകൾ ഞാൻ ഒരു മിച്ചെഴുതി പാസ്സായി. അങ്ങനെ ല�ാ അക്കാഡമിയിൽ ചേർന്നു. പിന്നെ പ്രാദേശിക പ്രവർത്തന മായിരുന്നു. ഇതിനിടയിൽ എസ് എഫ് ഐയുടെ ജില്ലാ പ്രസിഡന്റും സെക്രട്ടെിയുമൊക്കെയായി. ആലപ്പുഴ ജില്ലയിൽ ഞാനിരിക്കു മ്പോഴാണ് ആലപ്പുഴ ജില്ലയിലെ കോളജുകളിൽ എസ്എ ഫ്‌ഐയുടെ തരംഗം വന്നത്. കുട്ടികളുടെ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെട്ട് അതെല്ലാം പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചാണ് എസ്എഫ്‌ഐ കോളജ് വിദ്യാർത്ഥികളുടെ മനസ്സിൽ സ്ഥാനം പിടിച്ചത്. വരും തലമുെയ്ക്ക് ജയിക്കാനുള്ള ഫൗണ്ടേഷനാണ് ഞങ്ങൾ അന്ന് നൽകിയത്. താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ചാണ് ഇവിടെ വരെയെത്തിയത്. ജനങ്ങളുമാ യിട്ടുള്ള സംവാദത്തിൽ നിന്നു കിട്ടുന്ന അെിവാണ് എന്നെ വളർത്തിയത്. ജനങ്ങളുടെ പ്രശ്‌നം മനസ്സിലാക്കി അവർക്കു വേണ്ടി പ്രവർത്തിച്ച്, പതി യെപ്പതിയെ കഷ്ടപ്പെട്ടാണ് വളർച്ചയുടെ ഓരോ ഘട്ടവും എന്നിലേക്കെത്തിയത്. പിന്നെ മന്ത്രിയായത്, ഞാനൊരിക്കലും ഒരു സ്ഥാനത്തിനു വേണ്ടി പോകുന്ന ആളല്ല. അതിനു പുെകേ ഇന്നുവരെ പോയിട്ടില്ല. . ഒരു സ്ഥാ നത്തിരുന്ന് സാമൂഹിക മാറ്റങ്ങൾ ഉണ്ടാക്കാമെന്നതിലുപരി സ്ഥാ


മംഗളം �സ് മാർച്ച് 2023 33 നമാനങ്ങൾക്ക് വേറെ ഗുണമു ണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വലതു�ക്ഷ മണ്ഡലമായ ചെങ്ങന്നൂരിൽ നിന്ന് ഇത്രയധികം �ിന്തുണയോടെ സാധാര�ക്കാരുടെ മനസ്സ് കീഴടക്കി ജനകീയനായി മാറിയതെങ്ങനെ ? 15- 20 വർഷം മുമ്പാണ് പാർട്ടി ഏരിയ സെക്രട്ടെിയായത്. അന്ന് ഞാൻ തധീരുമാനിച്ചതാണ് തിരിച്ചു പിടിക്കണമെന്നത്. രാമ ചന്ദ്രൻ നായർ, ഞാൻ, സുജാത എന്നിങ്ങനെ പലരും മത്സരിച്ചു, തോറ്റു. അന്ന് ഞാൻ തധീരുമാനിച്ചു ചെങ്ങന്നൂർ തിരിച്ചുപിടിക്കുമെന്ന്. അന്നുമുതൽ അതിനു വേണ്ടി പ്രയത്‌നിച്ചു. പാർട്ടിയെ ശക്ത മാക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ പാർട്ടിയുടെ സാമൂ ഹികഘടന തന്നെ മാറ്റി. ഓരോ സ്ഥലത്തും എങ്ങനെയാണ് സിപിഎമ്മിനെ വളർത്താൻ കഴിയുക എന്നത് പഠിച്ചു. വലതുപ ക്ഷത്തിന്റെ ഓരോ കോട്ടയിലും, വീട്ടിലും കയെി പാർട്ടിയുടെ പ്രവർത്തനമേഖല കാണിച്ചു കൊടുത്തു, സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പരിഹരിച്ചു. ജൈ വപച്ചക്കറി കൃഷി, ഗ്രന്ഥശാല എന്നിങ്ങനെ പല മേഖലകളിലും ഉയർച്ച കൊണ്ടു വന്നു. നല്ലൊരു ലീഡർഷിപ്പ് കൊണ്ടു വന്നു. അങ്ങനെ 2013 ൽ എട്ടു സീറ്റ് കിട്ടി. അതിനു ശേഷം ജില്ലയിൽ ജയിക്കാൻ പ്ലാനുകൾ ചെയ്തു. ആത്മാർത്ഥമായി കഷ്ടപ്പെട്ടു. വളരെയേറെ പ്രയത്‌നിച്ചാണ് രാമചന്ദ്രൻ നായരെ പിന്നീട് വിജ യിപ്പിച്ചത്. പക്ഷേ അകാലത്തിൽ അദ്ദേഹം വേർപെട്ടു പോയപ്പോൾ വളരെ അവിചാരിതമായി എനിക്ക് മത്സരിക്കേണ്ടി വന്നു. ജില്ലാ സെക്രട്ടെിയായ ഞാൻ സ്ഥാനാർത്ഥിയാകേണ്ടി വന്നു. അന്ന് ഞാൻ ജയിച്ചു. രണ്ടാമത് മത്സരിച്ചു 32000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഞാൻ ജയിച്ചത്. രണ്ടു തവണ ജനങ്ങൾ എന്നെ വിജയിപ്പി ച്ചത് ഞാൻ ആ മണ്ഡലത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തിട്ടല്ലേ. വർഷങ്ങൾക്കു മുമ്പുള്ള ഒരു ചെങ്ങന്നൂരാണോ ഇപ്പോഴുള്ളത്. പണ്ട് ഗൾഫിൽ പോയ ഒരാൾ വർഷങ്ങൾക്കു ശേഷം നാട്ടിലെത്തിയാൽ ചെങ്ങന്നൂരിന്റെ വികസനം കണ്ട് അത്ഭുതപ്പെടില്ലേ. ഏതു കാര്യവും ഏറ്റെടുത്താൽ വളരെ ഭംഗിയായി ചെയ്യുക എന്നത് എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. മികച്ച എം.എൽ.എ ആകാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ഞാനാദ്യം പഠിച്ചു. എന്താണ് ചെങ്ങന്നൂരിന്റെ പ്രധാന വിഷയം. ഒരു രധീതിയിലും വികസനം നടക്കാത്ത ഒരു മണ്ഡലമാണ് ചെങ്ങന്നൂർ. ഇൻ ഫ്രാസ്ട്രക്ച്ചർ വികസിപ്പിക്കുക എന്നതാണ് ഒരു നാടിന്റെ വിക സനത്തിന്റെ ആദ്യ ചവിട്ടുപടി. അടിസ്ഥാനസൗകര്യങ്ങൾ കൂട്ടുക എന്നതാണ് ഏറ്റവും പ്രാധാന്യ മെന്ന് ഞാൻ തിരിച്ചറിഞ്ഞു. നല്ല റോഡുകൾ, നല്ല ആശുപ ത്രികൾ, നല്ല പാലങ്ങൾ നിർ മ്മിക്കുക എന്നതൊക്കെ ഇതിൽ പെടുന്നതാണ്. ഇതൊക്കെ യായാൽ ആളുകൾ തിരക്കിപ്പി ടിച്ച് ഇവിടേക്ക് വരും. അതോടെ വാണിജ്യവികസനം വർദ്ധിക്കും. പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങുക, ജലനിർഗ്ഗമന സംവിധാനങ്ങൾ നന്നാക്കുക, കുടിവെള്ളസ്ത്രോതസ്സുകൾ മികച്ചതാക്കുക എന്നിങ്ങനെ ചെങ്ങന്നൂരിലെ എല്ലാ മേഖലയും വികസിപ്പിച്ചു. അതു തന്നെയായി രുന്നു എനിക്ക് വേണ്ടിയിരുന്നത്. പിന്നെ ചെങ്ങന്നൂരടക്കം നേരിട്ട പ്രളയം ഇനിയൊരിക്കലും ഉണ്ടാകാൻ പാടില്ല. അതിനെ ചെറുത്തു നിർത്തണമെന്ന് കെ. റെയിൽ വരേണ്ടത് കേരളത്തിന്റെ അനിവാര്യമായ ആവശ്യമാണ്. മൂന്നു ക�ോടി ജനങ്ങളുള്ളതിൽ രണ്ടരക�ോടി വണ്ടിയുണ്ട്. ഇത് ഓടാൻ പുതിയ ഗതാഗത സംവിധാ നങ്ങൾ വേണം. ഇത് വന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് പറഞ്ഞു വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്.


മംഗളം �സ് മാർച്ച് 2023 34 തധീരുമാനിച്ചു. അതിനു പിന്നിലെ പ്രധാന പ്രശ്‌നം നദികളിൽ അടിഞ്ഞു കൂടിയ എക്കലും മണ ലുമായിരുന്നു. അതിനു വേണ്ടി തോടുകളും നദികളും നവീക രിക്കുക എന്നതാണ് ആദ്യം ചെയ്തത്. വെള്ളക്കെട്ടല്ലാതെ ഒരു സ്ഥലത്തും കൃഷിയില്ല. അങ്ങനെ സമൃദ്ധി എന്ന പദ്ധതി നടപ്പി ലാക്കി. നൂറു കോടി രൂപ അതിനു കിട്ടി. വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കി. അതിനു ശേഷം പ്രളയമുണ്ടായിട്ടില്ല. 2018 ലെ പ്രളയം, ഒരുപക്ഷേ ലോകത്തിന് മുന്നിൽ ചെങ്ങന്നൂർ എന്ന പേര് മുഴങ്ങി കേട്ടത് താങ്കളുടെ േബ്ദത്തി ലൂടെയാ�്. ചെങ്ങന്നൂരിലെ സാധാര�ക്കാർക്കൊപ്പം നില കൊണ്ട താങ്കളെക്കുറിച്ച് �ിന്നീട് വിവാദ �രാമർേങ്ങളും വന്നിരുന്നു. ആ�ത്ഘട്ടങ്ങളിൽ കൂടെ നിന്നിട്ടും ഇങ്ങനെയൊരു �രാമർേം വന്നതിനെക്കുറിച്ച് ? അത് ഞാൻ ശ്രദ്ധിക്കാറില്ല. 25 വർഷത്തിനു ശേഷമുള്ള ഒരു ചെങ്ങന്നൂരിന്റെ വികസനം മുന്നിൽക്കണ്ടാണ് ഞാൻ ഏതൊരു പ്രവർത്തനവും ചെയ്യാറുള്ളത്. അതിലേക്ക് നമ്മൾ എത്തിപ്പെടാൊകു മ്പോൾ പലർക്കും അസൂയയും കുശുമ്പും വരും, അത് തികച്ചും സ്വഭാവികം. അതിനൊരു ഉദാ ഹരണമാണ് കെ.ടെയിലിനെ എതിർക്കുന്നത്. പലരും പെഞ്ഞു എന്റെ വീടിന്റെ മുന്നിൽ കൂടിയല്ലാത്തതു കൊണ്ടാണ് എതിർക്കാത്തത് എന്ന്. എന്റെ വീടിന്റെ മുന്നിൽക്കൂടി പോയാലും ഞാനത് സ്വീകരിക്കും. അധി കാരസ്ഥാനങ്ങളേക്കാൾ എനിക്കാവശ്യം മണ്ഡലത്തിന്റെ വികസനമാണ്. ഇവിടെയുള്ള നൂറു വധീട്ടുകാരെ ഇത് ബാ ധിക്കുമെന്നത് സത്യമാണ്. പക്ഷേ ഒരു ലക്ഷം പേർക്ക് ഇതുകൊണ്ട് ഗുണമുണ്ടാകും. അതുകൊണ്ട് നൂറു പേരുടെ ദുഃഖം മാറ്റാനുള്ള വഴികൾ ചിന്തിക്കു ന്നതല്ലേ ഉചിതം. കെ. ടെയിൽ വരേണ്ടത് കേരളത്തിന്റെ അനിവാര്യമായ ആവശ്യമാണ്. മൂന്നു കോടി ജനങ്ങളുള്ളതിൽ രണ്ടരകോടി വണ്ടിയുണ്ട്. ഇത് ഓടാൻ പുതിയ ഗതാഗത സംവിധാനങ്ങൾ വേണം. ഇത് വന്നാൽ പാരിസ്ഥിതിക പ്ര ശ്‌നങ്ങളുണ്ടാകുമെന്ന് പെഞ്ഞു വെറുതെ ആളുകളെ തെറ്റിദ്ധ രിപ്പിക്കുകയാണ്. വിദേശരാജ്യ ങ്ങളിൽ ഇതിനേക്കാൾ ചെറിയ സ്ഥലങ്ങളിലൂടെയല്ലേ ടെയിൽ ഓടുന്നത്. ഇന്ത്യയിൽ തന്നെ പന്ത്രണ്ട്സ്ഥലങ്ങളിൽ നിർ മ്മിക്കുന്നുണ്ട്. അവിടെയെങ്ങും ഇല്ലാത്ത എതിർപ്പ് എന്തിനാണ് കേരളത്തിൽ മാത്രമെന്തിനാണ്. ഇതുപോലെ പല കാര്യങ്ങളിലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്പർദ്ധ ഉണ്ടാക്കാറുണ്ട്. ഞാനിതൊന്നും മുഖവിലയ്ക്ക് എടുക്കാറില്ല. 45 വർഷമായി ഇത്തരം വിവാദ പരാമർശങ്ങൾ കേൾക്കുന്നതാണ്. ഞാനെന്താ ണെന്നും എന്തൊക്കെ ചെയ്യുന്നു ണ്ടെന്നും എന്നെ വോട്ട് ചെയ്ത വിജയിപ്പിച്ച ജനങ്ങൾക്കറിയാം. ചെങ്ങന്നൂർ മണ്ഡലത്തിലെ ജനങ്ങൾക്ക് എന്നെ അെിയാം. അവരെന്നെ സ്‌നേഹിക്കുന്നുണ്ട്. അതുമാത്രം മതി എനിക്ക്. ഓ�ാട്ടുകരയുടെ ഗ്രാമ ഭാഷയിൽ സംസാരിക്കുന്ന സജി ചെറിയാനെ എല്ലാ വർക്കുമറിയാം. അങ്ങനെ നാട്ടുഭാഷ അതൊരു വിവാദമായി മന്ത്രി സ്ഥാനം വ�ായപ്പോൾ എന്ത് തോന്നി ? എന്റെ അഭിപ്രായങ്ങൾ ഞാൻ മന്ത്രിയായ സമയത്താണ് പെഞ്ഞത്. ഇന്ത്യയുടെ ഭരണഘടന എത്രയോ പ്രാവശ്യം ഭേദഗതി വരുത്തിയിട്ടുള്ളതാണ്. എനിക്കേറ്റവും ബഹുമാനമുള്ള, ഇഷ്ടപ്പെടുന്ന ഭരണഘട നയാണ് ഇന്ത്യയുടേത്. അത് സംരക്ഷിക്കണം എന്നാണ് ഞാൻ പെഞ്ഞത്. അത് ഭരണ കൂടമാണ് ചെയ്തത്. ഭരണകൂടം ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്യുന്നു, അതിന്റെ മൂല്യങ്ങളെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് ഞാൻ പെഞ്ഞത്. കൃഷിക്കാരാണ് ഇന്ത്യയെ നില നിർത്തുന്നത്. ആ കൃഷിക്കാരുടെ താത്പര്യങ്ങളെ ഹനിക്കുന്നതല്ലേ ഇന്ത്യയിൽ വന്ന കാർഷികനിയ മങ്ങൾ. മധ്യപ്രദേശ്,ഗോവ,ഉത്ത രാഖണ്ഡ്,മഹാരാഷ്ട്ര,കർണാടക എന്നിവിടങ്ങളിലെല്ലാം കോൺ ഗ്രസ്സിനാണ് ഭൂരിപക്ഷം, പക്ഷേ ഭരിക്കുന്നതാകട്ടെ ബി.ജെ. പിയും. ഇതെല്ലാം ഫെഡെൽ സംവിധാനത്തെ എതിർക്കുന്ന തരത്തിലുള്ളതല്ലേ. ഇന്ത്യ യെപ്പോലെ നാനാത്വത്തിൽ ഏകത്വവുമുള്ള മറ്റൊരു രാജ്യ വുമില്ല. അങ്ങനെയുള്ള വൈ വിധ്യങ്ങളെ അംഗീകരിക്കുന്ന ഒരു ഭരണഘടന വേണം. ആ മനോഹരമായ ഭരണഘടനയെ ക്കുെിച്ചാണ് ഞാൻ പെഞ്ഞത്. ആ ഭരണഘടനയെ ഭരണകൂടം ദുർവ്യാഖ്യാനം ചെയ്തു എന്ന് ഞാൻ നാട്ടുഭാഷയിൽ പെഞ്ഞതാണ് വിവാദമാക്കിയത്. ഞാൻ ആ പെഞ്ഞതിന്റെ യഥാർത്ഥ അർത്ഥമാണ് കോടതി നിരീക്ഷിച്ചതും, ഹർജി തള്ളിയതും. ഭരണഘടനയെ ഞാൻ വിമർശിച്ചു എന്ന് പെഞ്ഞ പ്പോൾ അത് തധീരുമാനിക്കേണ്ടത് പരമോന്നത കോടതിയാണെന്ന് എനിക്ക് തോന്നി. അതെന്റെ ധാർമ്മികതയെ ചോദ്യം ചെയ്യുന്നു എന്ന് തോന്നിയപ്പോൾ ഞാൻ


മംഗളം �സ് മാർച്ച് 2023 35 രാജിവച്ചു. ആറുമാസം മാെി നിന്നത് അതുകൊണ്ടാണ്. അനാവശ്യമായ ചർച്ചകളോ, ഇതിന്റെ പേരിൽ പാർട്ടി പ്രതി സന്ധിയിലാകുകയോ, ബഹുമാ നപ്പെട്ട മുഖ്യമന്ത്രി നയിക്കുന്ന പാർട്ടിയെ ചോദ്യം ചെയ്യരുത് എന്ന് തോന്നിയപ്പോൾ രാജി വച്ചു. അതിനു ശേഷം കോടതിയും പോലീസുമൊക്കെ അന്വേഷിച്ച് ഞാൻ സത്യപ്രതിജ്ഞാലംഘനം നടത്തിയോ എന്ന് അന്വേഷിച്ചു. അതിലെ സത്യം തെളിഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാൻ വീണ്ടും മന്ത്രിയായത്. ഭരണഘടനയെ സംരക്ഷിക്കണം എന്ന് പറഞ്ഞ് ഇപ്പോൾ പലരും നടക്കുന്നുണ്ട്. അന്ന് ഞാൻ ഇതേ കാര്യം പെഞ്ഞു കഴിഞ്ഞപ്പോൾ വിവാദമായി. പിന്നെ എന്നെ സംബന്ധിച്ച് മന്ത്രിയല്ലെങ്കിലും വലിയ പ്രശ്‌നമൊന്നുമില്ല. ഒരു രാഷ്ട്രീയപ്രവർത്തകൻ പൊതുപ്ര വർത്തകനായാൽ മന്ത്രിയാക ണമെന്ന് എല്ലാവരും ചിന്തിക്കും. പക്ഷേ അങ്ങനെയൊന്നില്ല. കാരണം ഞാൻ വിശ്വസിക്കു ന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളാണ്. അത് ഉന്നയി ക്കുന്ന ആശയങ്ങളാണ് എന്നെ സംബന്ധിച്ച് എല്ലാം. സാമൂഹിക മാറ്റം അടിസ്ഥാനപരമായി ആഗ്ര ഹിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്കാരന് ഇതൊന്നും ഒരു പ്രശ്‌നമല്ല. മന്ത്രിയായാൽ കൂടുതൽ കാര്യം ചെയ്യാൻ കഴിയും, അത്രേയുള്ളൂ. കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ഇതൊന്നും വിലപ്പോവില്ല. വസ്തുതാപരമായിട്ടാണ് എല്ലാ കാര്യങ്ങളും ഞങ്ങൾ ജന ങ്ങ?ളോട് പെയുന്നത്. ഒരു നു ണപ്രചരണങ്ങൾക്കും യാതൊരു അടിസ്ഥാനവുമില്ല. സത്യസ ന്ധമായി, ആത്മാർത്ഥമായി ഉത്തരവാദിത്തങ്ങൾ ചെയ്താൽ ജനങ്ങൾ കൂടെ നിൽക്കും. �ലപ്പോഴും മറ്റു രാഷ്ട്രീയ പ്ര സ്ഥാനങ്ങളിൽ വിേ്വസിക്കുന്ന വർക്ക് വ�ോലും സ്വീകാര്യനായ നേതാവാണല്ലോ താങ്കൾ.. ? വികസനപ്രവർത്തനങ്ങൾക്ക് ഞാനൊരിക്കലും രാഷ്ട്രീയം നോക്കാറില്ല. ജനങ്ങൾ തെ രഞ്ഞെടുത്തവർ നാടിന്റെ വികസനത്തിനു വേണ്ടി ഒറ്റ ക്കെട്ടായി നിൽക്കുന്ന കാലത്ത് അവരെ ചേർത്തു പിടിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. അവിടെ കോൺഗ്രസ്,ബിജെപി എന്നൊരു വ്യത്യാസമില്ല. എല്ലാ വാർഡുകളും വികസിക്കണം. പെയുന്ന കാര്യത്തിന് കഴമ്പുണ്ടെങ്കിൽ അതിൽ ജാതിയോ, മതമോ, അഡ്രസോ, രാഷ്ട്രീയമോ നോക്കേണ്ട കാര്യമില്ല. അത് ഇടപെട്ട് പരിഹരിക്കുക എന്നതാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്റെ ജോലി. അതു ഞാൻ ചെയ്യും. അതുകൊണ്ടാണ് എല്ലാവരും രാഷ്ട്രീയം നോക്കാതെ എനിക്കൊപ്പം നിൽക്കുന്നത്. അമ്മ പ്രഥമ അദ്ധ്യാപിക,


മംഗളം �സ് മാർച്ച് 2023 36 ക്രിസ്റ്റ്യൻ �ാശ്ചാത്തലം, യാഥാസ്ഥിതിക കുടുംബം, കോളേജ് കാലഘട്ടത്തിൽ രാഷ്ട്രീയത്തിലേക്ക്... എന്താ യിരുന്നു �ാർട്ടിയിലേക്ക് എത്താനുള്ള കാര�ം ? എന്റേത് ഒരു കോൺഗ്രസ് കുടുംബമായിരുന്നു. അച്ഛൻ നല്ല കോൺഗ്രസ് പ്രവർത്തക നായിരുന്നു. അങ്ങനെയൊരു കുടുംബത്തിൽ നിന്ന് ആശയ പരമായിട്ടാണ് ഞാൻ എസ് എഫ് ഐയിലേക്ക് എത്തിയത്. അല്ലാതെ സ്ഥാനമാനങ്ങൾ മോഹിച്ചോ, ആരെയെങ്കിലും കണ്ടിട്ടോ അല്ല. അങ്ങനെ വേണ മായിരുന്നെങ്കിൽ ഞാൻ കോൺ ഗ്രസുകാരനായി മാെിയാൽ മതിയല്ലോ ? അന്നവർക്ക് രാഷ്ട്രീയത്തിൽ സ്വാധധീനമുള്ള കാലമാണ്. സാമൂഹിക മാറ്റം വേണമെന്ന ചിന്തയാണ് ഞാൻ ഈ പാർട്ടി തെരഞ്ഞെടുക്കാ നുള്ള കാരണംഞാൻ മറ്റൊരു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നു എന്നറിഞ്ഞപ്പോൾ വീട്ടിൽ ശക്തമായ എതിർപ്പുകളുണ്ടായി. കോളജ് വിദ്യാഭ്യാസ കാലത്ത് ഞാനിവിടെ വീട്ടിലേക്ക് വരാറു പോലുമില്ലായിരുന്നു. ആ എതിർപ്പ് അങ്ങനെയങ്ങ് മാെി. ഒരു രാഷ്ട്രീയക്കാരനാകുന്നതിലുള്ള എതിർപ്പായിരുന്നു അച്ഛന് കൂടുതൽ. കാരണം വിദേശത്ത് പോകാനുള്ള അവസരം കിട്ടിയിട്ടും ഞാൻ പോയില്ല. ഞങ്ങൾ മൂന്നുമക്കളാണ്. മൂത്ത ചേട്ടൻ പഠനം കഴിഞ്ഞ് 21-ാം വയസ്സിൽ സൗദി അറേബ്യയിൽ പോയി, നല്ല ജോലിയായി ജധീവിതം സുരക്ഷിതമായി. പെ ങ്ങളാണെങ്കിൽ ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു, വിവാഹശേഷം ഭർത്താവിനൊപ്പം സ്വിറ്റ്‌സർലണ്ടിൽ പോയി. അപ്പോൾ ഞാൻ മാത്രമിങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങി, കേസിൽ പ്രതിയായി, ജയിലിൽ പോയി, പോലീസിന്റെ മർദ്ദനം കിട്ടി ജധീവിതം ഇല്ലാതായി പോകുമെന്ന തായിരുന്നു അച്ഛന്റെ ടെൻഷൻ. എന്നോടുള്ള വാത്സല്യം തന്നെയാ യിരുന്നു എതിർപ്പി?ന്റെ പ്രധാന കാരണം. ഒരുപക്ഷേ ഞാനിങ്ങ നെയൊക്കെ ആകണമെന്നത് ഒരു നിമിത്തമായിരുന്നിരിക്കാം. കരു� വ�ോലെയുള്ള ചാരിറ്റബിൾ സൊസൈറ്റിക്ക് വീട് എഴുതിവച്ചതിന് �ിന്നിൽ ? കരുണയുടെ ട്രസ്റ്റിന്റെ ചെയർമാനാണ് ഞാൻ. പാവങ്ങൾക്ക് വേണ്ടിയുള്ള ഒരു ചാരിറ്റബിൾ ട്രസ്റ്റാണത്. കഴിഞ്ഞ എട്ടു വർഷമായി കരുണയുടെ ഓരോ പ്രസൻസും എല്ലാ വീട്ടിലുമുണ്ട്. ആ ട്രസ്റ്റിന്റെ ഭാഗമായി പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. സമാനതകളില്ലാത്ത സാന്ത്വന പരിചരണ പ്രവർത്ത നങ്ങളാണ് ഇതിലൂടെ നടന്നുവ രുന്നത്. എനിക്ക് പാരമ്പര്യമായി കിട്ടിയതും ഇപ്പോൾ താമസിക്കുന്ന വധീടുമുൾപ്പടെ എന്റെ മരണശേഷം കരുണയ്ക്ക് വേണ്ടി എഴുതിവെച്ചി രിക്കുകയാണ്. അതു കേട്ടപ്പോൾ പലരും ചോദിച്ചു, സ്വന്തം വീടല്ലേ ഒരു മാനസിക അടുപ്പം അതിനോടില്ലേ എന്നൊക്കെ. എന്ത് പേഴ്‌സണൽ ഇന്റിമ സിയാണ്. മരിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാവരും ഒരുപോ ലെയല്ലേ. മരിച്ചു കഴിഞ്ഞാൽ അച്ഛനും അമ്മയും മക്കളും തമ്മിൽ എന്ത് ഇന്റിമസിയാണ്. വിഷമം കുെച്ചു നാളത്തേക്ക് ഉണ്ടാകുമെ ന്നതല്ലാതെ ആ ഇന്റിമസിയുടെ പുെത്ത് ആരെങ്കിലും മരിച്ച ശരധീരം വീട്ടിൽ സൂക്ഷിക്കുമോ ? ആ മൃതദേഹത്തിന് നാറ്റം വരുന്നതു വരെയുള്ളൂ എന്ത് തരത്തിലുള്ള അടുപ്പവും. ഞാൻ താമസിക്കുന്ന വീടിനോട് എനി ക്കങ്ങനെയൊരു ഇന്റിമസി തോ ന്നിയിട്ടില്ല. ആറടി മണ്ണിൽ തധീരാ നുള്ളതാണ് ഏ?തൊരു ജന്മവും. മരിച്ചു കഴിഞ്ഞാൽ പിന്നെന്തു നാട്, വീട്. അതുകൊണ്ടാണിത് പാവങ്ങൾക്ക് ഉപകരിക്കപ്പെ ടട്ടെ എന്നു കരുതിയത്. ചെറുപ്പത്തിൽ നസീറിന്റെയും �ിന്നീട് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകനാ യിരുന്നു എന്ന് കേട്ടിട്ടുണ്ട് ? സിനിമ ഒരുപാട് കാണുമാ യിരുന്നു. പക്ഷേ പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അതങ്ങ് വേണ്ടെന്നു വച്ചു. ഒരു ബിസിനസ് മാത്രമാണ് സിനിമയെന്ന് തിരിച്ച െിവുണ്ടായപ്പോഴാണത് ചെയ്തത്. മൂല്യമുള്ള സിനിമകൾ ആകപ്പാടെ ഒന്നോ രണ്ടോ എണ്ണമാണ് വരുന്നത്. ബാക്കിയുള്ളതൊക്കെ വ്യക്തിപരമായി പണമുണ്ടാക്കാ നുള്ള ഒരു മാർഗ്ഗം മാത്രമാണ്. സിനിമയുടെ അണിയെയിലുള്ള പലരും പാവങ്ങളാണ്. പണം ഉണ്ടാക്കുന്നവൻ കൂടുതൽ കൂടുതൽ ഉണ്ടാക്കും. അവർക്ക് സോഷ്യൽ കമ്മിറ്റ്‌മെന്റില്ല. ഇല്ലാത്തവൻ അവസാനം അനാഥനായി പോകും. സമൂഹത്തിന് ഒരു സംഭാവനയും സിനിമ ചെയ്യുന്നില്ലെന്ന് തിരിച്ച െിവുണ്ടായപ്പോൾ കാണുന്നത് നിർത്തി. പാട്ടുകളും സാഹിത്യവും കഥകളുമൊക്കെ ഇഷ്ടമാണ്. പാട്ട് എന്നുമിഷ്ടമാണ്. ചിത്രയുടെ പാട്ടുകളാണ് ഏറ്റവുമിഷ്ടമുള്ളത്. (സംസാരത്തിനടയിൽ മന്ത്രിയുടെ ഭാര്യ ക്രിസ്റ്റീനയും ഒപ്പം കൂടി...) വിവാഹത്തിനു മുമ്പ് ഒരു ത്�ാതുപ്രവർത്തകനെ വിവാഹം കഴിക്കുന്നതിൽ അനിഷ്ടമുണ്ടായിരുന്നോ ? ക്രിസ്റ്റീന- അച്ഛൻ കോൺഗ്ര സ്സുകാരനായിരുന്നു. പക്ഷേ ആ ഒരു തലത്തിൽ അല്ല ഞാൻ ചിന്തിച്ചത്. പ്രാക്ടിക്കൽ അെിവുള്ളയാളായിരിക്കണം എന്നു മാത്രമാണ് ചിന്തിച്ചത്. സജി ചെറിയാൻ- ജധീവിതം ഹോമിക്കാൻ പറ്റിയ ഒരാളാ യിരിക്കണം എന്നേ അവൾ ഓർത്തൊള്ളൂ. ഞാൻ വിവാഹമേ വേണ്ടെയെന്ന് പെഞ്ഞു നടന്ന ആളാണ്. എന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു എനിക്കൊരു കുടുംബജധീവിതം വേണമെന്ന്. ആദ്യമൊരു പെണ്ണിനെ പോയി കണ്ടു. അതിനെ എനിക്കിഷ്ടപ്പെ ട്ടില്ല. പിന്നെ കാണാൻ പോയത് ഇവളെയാണ്. കണ്ട് അന്നു തന്നെ വിവാഹത്തീയതി ഉറപ്പിച്ചി ട്ടാണ് ഞാൻ തിരിച്ചു പോന്നത്. ക്രിസ്റ്റീന- എനിക്കും ഒരുപാട് വിവാഹാല�ാചനകൾ വന്നിട്ടു ണ്ടായിരുന്നു. 'നിന്റെ മനസ്സിലുള്ള ക്വാളിറ്റിയൊക്കെ ഉള്ള ആളാണ്, അതുകൊണ്ട് ഒന്ന് സംസാരിച്ചു


മംഗളം �സ് മാർച്ച് 2023 37 നോക്കെന്ന് ' സഹോദരനാണ് എന്നോട് പെഞ്ഞത്. അങ്ങനെ കണ്ട് സംസാരിച്ചു കഴിഞ്ഞ പ്പോൾ എനിക്കിഷ്ടപ്പെട്ടു. എന്റെ സഹോദരങ്ങളുടെ ആശയ ങ്ങളുമായി കിടപിടിക്കാൻ കഴിയുന്ന ആളാകണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. പെണ്ണു കാണാൻ വരുന്ന സമയത്ത് എല്ലാ തിരക്കുകളും മനസ്സിലുള്ള ചിന്തകളും ഒക്കെ തുെന്നു പറഞ്ഞിരുന്നു. സദാ സമയം തിരക്കുള്ള ഒരു നേതാവ്, ഭർത്താവിനോട് എപ്പോഴെങ്കിലും �രിഭവം തോന്നിയിട്ടുണ്ടോ ? ക്രിസ്റ്റീന- അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല. കാരണം നേരത്തെ തന്നെ എനിക്കെല്ലാം പെഞ്ഞു തന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞ ശേഷം തിരക്കുകളും മറ്റും ഉണ്ടാകും, ഒരു നിമിഷം പോലും പാഴാക്കുന്നില്ല എന്ന് നേരിട്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. വളരെ കരുതലുള്ള വ്യക്തിയാണ്. മനുഃ പൂർവ്വമായി ഒന്നും ഒഴിവാക്കാതെ അദ്ദേഹം എല്ലാത്തിനും പങ്കുചേരാൻ ശ്രമിക്കും. അതിൽ സ്വാർത്ഥത കാണിക്കുന്നത് എനി ക്കിഷ്ടമല്ല. നല്ല ഒരു പൊട്ടൻഷ്യൽ ഉള്ള ആളാണ്. എനിക്ക് രാഷ്ട്രീ യത്തിൽ താത്പര്യമില്ല. എനിക്ക് അദ്ദേഹത്തെ പിന്തുണയ്ക്കാൻ മാത്രമേ കഴിയൂ. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള അന്തരധീ ക്ഷവും പിന്തുണയും മാനസികാ വസ്ഥയും ഒരുക്കിക്കൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. മക്കൾ മൂന്നു പേരെയും ചെറുപ്പം മുതൽ അത് മനസ്സിലാക്കിക്കൊടുത്തി ട്ടുണ്ട്. വിവാഹത്തിനു മുമ്പ് പെണ്ണു കാണാൻ വന്ന സമയത്ത് അദ്ദേഹമിത് പറഞ്ഞിരുന്നു. ഒരു സാധാര� സഹധർ മ്മിണിയിൽ നിന്ന് മന്ത്രി �ത്നി വരെ... വ്യക്തി �രമായ ആ മാറ്റം ? ഒരുപാട് പ്രാക്ടിക്കൽ അെിവു കളുള്ള ആളാണ് ഇദ്ദേഹം. എന്തിനും ഏതിനും അദ്ദേഹം കൂടെയുണ്ട്. പിന്നെ തിരക്കുകൾ അൽപ്പം കൂടിയിട്ടുണ്ട്. പല മേഖലകളിലുള്ള ആളുകളെ പരിചയപ്പെടാനും ഇടപഴകാ നുമൊക്കെ അവസരങ്ങൾ കിട്ടിയിട്ടുണ്ട്. അതിനുമപ്പുെം നിലപാടുകളില�ാ, ചിന്താഗ തിയില�ാ, ജധീവിതശൈലികളില�ാ ഒന്നും ഒരു മാറ്റവും വന്നിട്ടില്ല. സഖാവിന്റെ സഹായം തേടി വീട്ടിലില്ലാത്ത സമയങ്ങളിൽ ആരെങ്കിലും വന്നാൽ എങ്ങനെയാ�് ഉചിതമായ മാർഗ്ഗം നൽകിക്കൊടുക്കുന്നത് ? അവരെ ഒരിക്കലും ഒഴിവാക്കി വിടില്ല. ബന്ധപ്പെട്ടവരെ അെിയിച്ച് അവർക്ക് വേണ്ടുന്ന സഹായം നൽകും. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന അടിയന്തിര സഹായമാണെങ്കിൽ അ?പ്പോൾ ത്തന്നെ ചെയ്തു കൊടുക്കും. നമുക്ക് പറ്റാത്തതാണെങ്കിൽ ഉടൻ തന്നെ ഓഫധീസുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കും. സഹായം തേടിയെത്തുന്നവരെ അവഗണിക്കുകയോ, ഒഴിവാക്കി വിടുകയോ ചെയ്യാറില്ല. ഉത്തരവാ ദിത്തപ്പെട്ട മേഖലയിലിരിക്കുന്ന ഒരാളിന്റെ ഭാര്യയാണ് ഞാൻ. വീട്ടിലെ സഖാവ് എങ്ങനെയാ�് ? െിയലി അഡോറബിൾ. കിട്ടുന്ന അവസരങ്ങളിൽ തമാശയൊക്കെ പറഞ്ഞിരിക്കുന്ന ആളാണ്. ഞങ്ങളുടെ രണ്ടു പേരുടെയും അഭിരുചികളിലും, കർമ്മമണ്ഡലത്തിലും, സ്വഭാവ സവിശേഷതകളിലുമൊക്കെ നല്ല വ്യത്യാസമുണ്ട്. എന്നാലതി നുമപ്പുെം ചിന്തകളിൽ വളരെ സാമ്യതയുണ്ട്. ഇദ്ദേഹത്തിന് കുറച്ചൊക്കെ ദേഷ്യമുണ്ട്, എങ്കിലും ദേഷ്യപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കാനും ഞാനും മൂന്നു പെൺമക്കളും ശ്രമിക്കാ റുണ്ട്. മൂന്നു മക്കളും മെഡിസിൻ ഫധീൽഡ് തന്നെയാണ് തെര ഞ്ഞെടുത്തത്. അവരുടെ വളർ ച്ചയ്ക്ക് പിന്തുണ ഞാൻ കൊടുത്ത പ്പോൾ എല്ലാത്തിനും കരുത്തായി അദ്ദേഹവും ഒപ്പമുണ്ടായിരുന്നു. പിന്നെ വീട്ടിലുള്ളപ്പോൾ അദ്ദേഹം വളരെ കൂളാണ്, എല്ലാത്തിനും ഞങ്ങൾക്കൊപ്പം കൂടും. അദ്ദേഹം നന്നായി കുക്ക് ചെയ്യും. സമയ മുണ്ടെങ്കിൽ ഞങ്ങൾക്ക് നല്ല കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ വിശ്വസിക്കുന്ന, പിൻ തുടരുന്ന കറ തീർന്ന കമ്മ്യൂണിസ്റ്റുകാരനാണ് അദ്ദേഹം. പിണറായി സർക്കാരിന്റെ കീഴിൽ കേരളം അടിമുടി മാറുകയല്ലേ. ആ മാറ്റം നല്ലതാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതുക�ൊണ്ടാണല്ലോ തുടർഭരണം വന്നത്. അതിൽ അസൂയമൂത്തവർ വിമർശനങ്ങളും വിവാദങ്ങളുമൊക്കെ നിരത്തും.


മംഗളം �സ് മാർച്ച് 2023 38 വിഭവം തയാൊക്കിത്തരും. സഖാവുണ്ടാക്കുന്ന മധീൻകറി എനിക്ക് വളരെയിഷ്ടമാണ്. പിന്നെ വീട്ടില�ാരിക്കലും രാഷ്ട്രീയം പെയാെില്ല. എന്റെ ചുറ്റളവില്ലാത്ത കാര്യങ്ങൾ ഞങ്ങളുമായി അദ്ദേഹം സംസാരിക്കാറില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ വ്യക്തിസ്വാതന്ത്ര്യം തരാറുണ്ട്. കേരളത്തിലെ കരുത്തനായ ഭര�ാധികാരി സഖാവ് �ി�റായി വിജയൻ ഒരു ജേഷ്ഠ സഹോദരനെപ�ോലെ യാണെന്ന് കേട്ടിട്ടുണ്ട്. രാഷ്ട്രീയ ത്തിനപ്പുറം നിങ്ങൾ തമ്മിലുള്ള ആത്മബന്ധം എങ്ങനെയാ�് ? ഒരു ജേഷ്ഠസഹോദരബന്ധമാണ് എനിക്കദ്ദേഹത്തോട്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അദ്ദേഹത്തിന്റെ കഷ്ടകാലത്തും നല്ലകാലത്തുമൊക്കെ ആ ബന്ധമുണ്ട്.അദ്ദേഹത്തെ പ്പോലെ നല്ലൊരു മനുഷ്യൻ കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലുമില്ല എന്നാണ് എന്റെ വിശ്വാസം. അദ്ദേഹം പെയുന്നതിന് വിലയുണ്ട്. ചെയ്യാൻ കഴിയുന്നതേ അദ്ദേഹം പെയൂ. വിമർശിക്കുന്ന പലരും പെഞ്ഞു പ്രചരിപ്പി ക്കുന്ന പിണൊയി വിജയനല്ല യഥാർത്ഥത്തിൽ അദ്ദേഹം. എന്തൊക്കെ അനാവശ്യ ങ്ങളാണ് അദ്ദേഹത്തെക്കുെിച്ചും കുടുംബത്തെക്കുെിച്ചുമൊക്കെ പലരും പെയുന്നത്. ഞാൻ ആ ഉള്ളെിഞ്ഞിട്ടുള്ള ആളാണ്. ഒരു രാഷ്ട്രീയനേതാവായതു കൊണ്ടല്ല, മെിച്ച് സത്യസ ന്ധനായതു കൊണ്ടാണ് ഞാനദ്ദേഹത്തെ ബഹുമാ നിക്കുന്നത്. പോക്കറ്റിൽ കനമുണ്ടെങ്കിൽ മാത്രം നമ്മൾ ഒരാളിനെ പേടിച്ചാൽ മതി. പിണൊയി വിജയൻ അങ്ങനെയൊരു ആളല്ല. എന്തൊക്കെ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചാണ് അദ്ദേഹം ഇന്നത്തെ നിലയിൽ എത്തിയത്. എന്നിട്ടും പാർട്ടി സെക്രട്ടെിയായിരുന്നപ്പോഴും ഇപ്പോൾ മന്ത്രിയായിരി ക്കുമ്പോഴും എന്തൊക്കെ തരത്തിലാണ് അദ്ദേഹത്തെ വേട്ടയാടുന്നത് വെറും ആക്ഷേ പങ്ങൾ മാത്രമാണ് എല്ലാം. അെിയാവുന്നവർ സത്യം മന സ്സിലാക്കും. ഇത്രയും ധധീരനായ, ശക്തനായ, വികസനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന മറ്റൊരു മുഖ്യമന്ത്രി വേറെയുണ്ടോ. നിഷ്പക്ഷമായിട്ടാണ് അദ്ദേഹം കാര്യങ്ങളെ സമധീപിക്കുന്നത്. ഇത്രയൊക്കെ വിമർശനങ്ങൾ വരുമ്പോഴും അദ്ദേഹം ആരെയെങ്കിലും വ്യക്തിപ രമായി ആക്ഷേപിക്കുന്നുണ്ടോ. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ വിശ്വസിക്കുന്ന, പിൻതുടരുന്ന കറ തധീർന്ന കമ്മ്യൂണിസ്റ്റുകാ രനാണ് അദ്ദേഹം. പിണൊയി സർക്കാരിന്റെ കീഴിൽ കേരളം അടിമുടി മാറുകയല്ലേ. ആ മാറ്റം നല്ലതാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടാണല്ലോ തുടർഭരണം വന്നത്. അതിൽ അസൂയ മൂത്തവർ വിമർശനങ്ങളും വിവാദങ്ങളുമൊക്കെ നിരത്തും. തികച്ചും സ്വാഭാവികം. പിന്നെ ഞങ്ങൾക്കിടയിലുള്ള വ്യക്തി ബന്ധത്തിന്റെ പുെത്ത് എന്നെ ഉപദേശിക്കുകയും വഴക്കുപെ യുകയുമൊക്കെ ചെയ്യാറുണ്ട്. മന്ത്രി േിവൻകുട്ടി അമ്മയെ കാ�ാൻ വീട്ടിലെത്തിയി രുന്നു എന്ന് വായിച്ചിരുന്നു. രാഷ്ട്രീയത്തിനപ്പുറം വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷി ക്കുന്നത് എങ്ങനെയാ�് ? എല്ലാവരുമായി ഒരു വ്യക്തി ബന്ധമുണ്ട്. പിണൊയി സഖാവിനോട് മാത്രമല്ല, കൊടിയേരിയോടും, വി.എസ്സിനോടും ശിവൻ കുട്ടിയോടും അങ്ങനെ പേരെടുത്ത് പറയേണ്ട കാര്യമില്ല. എല്ലാവരോടും നല്ല അടുപ്പമാണ്. ഞാൻ ഇവരെയെല്ലാം മനസ്സിലാക്കി, അവരുടെ വ്യക്തിത്വത്തെ അം ഗീകരിക്കുന്ന ഒരാളാണ് ഞാൻ. ഇവരൊക്കെ നാടിനും പാർട്ടി ക്കുമൊക്കെ ചെയ്ത സംഭാവന മെക്കാനാവില്ല. എനിക്കാരോടും ശത്രുതയില്ല, എന്നെ വിമർശി ക്കുന്നവർക്കു പോലും എന്നോട് ശത്രുതയില്ല. എല്ലാവരോടും സ്‌നേഹം മാത്രം. ചെങ്ങന്നൂർ പെരുമ ശ്രദ്ധിക്ക പ്പെട്ടിരുന്നു. അതിനെക്കുറിച്ച്? അടിസ്ഥാന സൗകര്യവും കൃഷിയും ഇൻഡസ്ട്രിയും കഴിഞ്ഞാൽ പിന്നെ ഒരു നാടിന്റെ വികസനത്തിന് ഏറ്റവും ആവശ്യം ടൂെിസം മേഖലയിലെ വികസനമാണ്. അതിനു വേണ്ടിയാണ് ചെങ്ങന്നൂർ പെരുമ സംഘടിപ്പി ച്ചത്. വലിയൊരു വിജയമായി രുന്നു ആ പദ്ധതി. പമ്പയാെിലെ കേന്ദ്രീകരിച്ചുള്ള ഒരു പദ്ധതി യാണത്. അതിനു വേണ്ടിയാണ് 15 ദിവസം ഫെസ്റ്റിവൽ വച്ചത്, ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്തിയത്. ഓരോ മുക്കും മൂലയും ടൂെിസം ഹബ്ബാക്കി മാറ്റുക എന്ന ആശയമാണ് അതിനു പിന്നിൽ. പരമ്പരാഗതമായ വ്യവസാ യങ്ങൾ, ആരാധനാലയങ്ങൾ, ടൂെിസം ഡെസ്റ്റിനേഷൻ ഒക്കെ ചെങ്ങന്നൂരിലുണ്ട്. അതൊരെണ്ണം പോലും ആരും വികസിപ്പിച്ചിട്ടില്ല. നൂറോളം സ്ഥലങ്ങൾ അങ്ങനെയിവി ടെയുണ്ട്. പമ്പയാറു വഴി ഈ സ്ഥലങ്ങളിലേക്കൊക്കെ ടൂെിസ്റ്റുകളെ എത്തിക്കുക എന്നതാണ് പദ്ധതി. ടൂെിസ്റ്റു കൾക്ക് ആയുർവേദ ട്രീറ്റ്‌മെന്റ് നൽകുക, അവരുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുക, പരമ്പരാഗത കൈത്തറി മേഖലകളും മറ്റും കാണിച്ചു കൊടുക്കുക ഇങ്ങനെ ടൂെിസം മേഖലയിലെ എല്ലാ വശങ്ങളും ഉയർത്തിക്കൊണ്ടു വരുക. അങ്ങനെയായാൽ ഒരുപാട് പേർക്ക് ഇവിടെ ജോലികിട്ടും. അമേരിക്കയിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേ ക്കും ആരും ജോലി തേടി പോകേണ്ട ആവശ്യമില്ല. അതാണ് എന്റെ വിഷൻ. വലിയ മോഹങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒന്നുമില്ല. കൂടുതൽ കാര്യങ്ങൾ സമൂഹത്തിന് വേണ്ടി ചെയ്യാൻ കഴിയണം. അതിനു വേണ്ടി പ്രയത്‌നിക്കണം, അത്രമാത്രം....


മംഗളം �സ് മാർച്ച് 2023 39 THE MOST TRUSTED NAME IN TV, MOBILES AND APPLIANCES +91 70340 88999 ERNAKULAM EDAPPALLY KOLENCHERYTHRIPUNITHURAMUVATTUPUZHAKOTHAMANGALAMPARAVURPERUMBAVOOR ANGAMALYKAKKANADKOTTAYAMPALAETTUMANOORCHANGANACHERYPONKUNNAMADIMALIKATTAPPANATHODUPUZHA ERATTUPETTAKOLLAMKOTTARAKKARAPUNALURMANJERIKONDOTTYEDAPPALVALANCHERYPALAKKADMANNARKKAD PATTAMBITHIRUVALLAPATHANAMTHITTATHRISSURKODUNGALLURIRINJALAKUDACHALAKUDYPARAVATTANIVELLAYAMBALAM PARUTHIPPARAVELLAYANIAMBALAPPUZHAKAYAMKULAMCHENGANNURMAVELIKKARAERANHIPALAMRAMANATTUKARA OMASSERYVADAKARATHAMARASSERY KAZHAKUTTAMKOYILANDY Pittappillil Agencies pittappillil.agencies 10%CASH BACK OFFER


മംഗളം �സ് മാർച്ച് 2023 40 രാത്രി മണി പ ത്ത ര കോളേജി ന്റെ ഗേൾസ് ഹോസ്റ്റലിലെ എ ഴുപത്തിനാ ലാം നമ്പർ റൂമിൽ അപ്പോ ഴ ും ല � റ്റണഞ്ഞിരുന്നില്ല. തു െന്നു വച്ചട നോട്ടുബുക്കിൽ വെ റുതെ കുത്തി വരച്ച് ആശാ കുര്യൻ ഇരുന്നു. ഇടയ്ക്ക് അവൾ മൊബേലിലേക്ക് നോക്കുന്നുമുണ് ടായിരുന്നു. സുന്ദരിയായ പത്തൊൻപതു ക ാ രിയായിരുന്നു ആശ. ബി.ടെക് രണ്ടാംവർഷ വിദ്യാർത്ഥിനി. കറുത്ത വലിയ കണ്ണടകളും ചുവ പ്പുരാശിയുള്ള വി ട ർ ന്ന ചുണ്ടുകളും അവൾക്കുണ് ടായിരുന്നു. അവൾ മൊബൈൽ എടുത്തു നോ ക്കി. ഒൻപതു കഴിഞ്ഞ് പത്തു നിമിറ്റുള്ളപ്പോഴാണ് ഏറ്റവ ും ഒടുവിൽ ബാ ലു ഓൺല �നിൽ വ ന്ന ത്. എന്തുകൊ ണ് ടാ ണ് അവൻ വൈ കുന്നതെ ന്ന് അവൾക്ക് മനസ്സിലായി ല്ല . ന� ാവൽ ക െ.ക െ. സ ുധാകരൻ മംഗളം �സ് മാർച്ച് 2023 40


മംഗളം �സ് മാർച്ച് 2023 41 റൂബി ഒന്നു ത ല യു യർത്തി നോ ക്കി . ''നധീ കി ട ന്നില്ലേ ഇതുവരെ? അവൾ ചോദിച്ചു ''ഇ ല്ല'' ''നാളെ ക് ലാസില്ലല്ലോ... പിന്നെ ന് താ?'' ''വീട്ടിലേ ക്ക് പോകേണ്ടി വരും നാളെ. മമ്മി മെസ്സേ ജ് അയയ്ക്കാമെന്നു പ െഞ്ഞു.'' റൂബി സംശയത്തോടെ അവളെ നോ ക്കി . ''എന് താ വിശേഷം വ ല്ല തുമുണ്ടോ വീട്ടിൽ?'' ''ഇ ല്ല. ഞാൻ പറഞ്ഞില്ലേ ഇ ട യ്ക്കിടയ്ക്കുള്ള വയറുവേദന. നാളെ ഡോക്ടറെ കാണാൻ പോക ാമെ ന്ന് മമ്മി പ െഞ്ഞു...'' ''നധീ നേ രത്തെ പറഞ്ഞി ല്ലല്ലോ ഇക് കാ ര്യം.'' '' ക ൺഫോം ആ ക ാ ത്ത തു കൊ ണ് ടാ. നാളെ മമ്മി ക്ക് ലീ വ് കിട്ടിയാലേ...ആശ പ െഞ്ഞു. ''ഉം...'' റൂബി വീണ്ടും കണ്ണടച്ചു. റൂമിൽ താരയുമുണ്ട്. ഒൻപതു മണിയായാൽ അവൾ ഉറങ്ങിയിരിക്കും. പിറ്റേന്ന് രാവിലെ മാത്രമേ ഉണരൂ. പെട്ടെ ന് നാ ണ് മൊബൈൽ ഒന്നു പ്ര കാശി ച്ച ത്. ബാ ലുവി ന്റെ മെസേ ജ് വന്നിരിക്കുന്നു. ''ആശാ...'' ''ഉം...'' അവൾ മറുപ ടി കൊടുത്തു. ''നാളെ രാവിലെ എട്ടുമണി യാകുമ്പോൾ നിനക്ക് പോ സ്റ്റോ ഫധീസി ന്റെ അടുത്തുള്ള ബസ്സ്റ്റോപ്പിൽ വരാൻ പറ്റുമോ?'' ''അപ്പോൾ ന മ്മൾ പോകുന്നു?'' ഉയരു ന്ന ഹൃദയമി ടിപ്പോടെ അവൾ ചോദിച്ചു. ''യെ സ് '' ''എനിക്ക് ശരിക്കും പേടിയുണ്ട് '' ''പേടി കൂ ടാതിരിക് കാ നല്ലേ ന മ്മൾ...'' ''സേ ഫ് ആണോ?'' ''അല്ലെങ്കിൽ ഞാൻ നിന്നെ കൊ ണ്ടുപോ കുമോ?'' ''ആരെങ്കി ല ും അ െിഞ്ഞാൽ...'' ''ആരും ഒന്നും അ െിയാതി രിക് കാൻ വേ ണ്ടി യല്ലേ...'' മെസ്സേ ജു കൾ വേഗത്തിൽ മംഗളം �സ് മാർച്ച് 2023 41 വര - സുരേഷ് ക ുമാർ


മംഗളം �സ് മാർച്ച് 2023 42 വേഗത്തിലാണ് പെന്നു കൊണ്ടിരുന്നത്. ''നമ്മൾ എങ്ങനെയാണ് പോകുന്നത്?'' അവൾ ചോദിച്ചു. ''കാെിൽ...ജിത്തുവിന്റെ കാെിൽ'' ''അവനും വരുന്നുണ്ടോ?'' ''ഇല്ല. നമ്മൾ രണ്ടുപേരും മാത്രം.'' ''അവൻ ആരോടെങ്കിലും ...''അവൾ സംശയിച്ചു. ''അവനല്ലേ എല്ലാം അറേഞ്ച് ചെയ്തിരിക്കുന്നത്. അവനെ വിശ്വസിക്കാം. വേറെ ഒരു മാർഗ്ഗവും ഇല്ലാത്തതു കൊണ്ടല്ലേ...'' ''ഉം...'' ''എട്ടുമണിക്ക് വരാൻ പറ്റുമോ നിനക്ക്?'' ''വരാം.'' അവൾ മറുപടി കൊടുത്തു. ''ബാക്കിയെല്ലാം നേരത്തെ പെഞ്ഞതുപോലെ...'' ''ഉം.'' ''ഗുഡ്നൈറ്റ് '' അവൾ പകരം ശുഭരാത്രി കൊടുത്തില്ല. അതിനു മുമ്പേ ബാലു ഓൺല�നിൽ നിന്ന് പോയി. ലൈറ്റ് ഓഫ് ചെയ്തിട്ട് ആശ ഉറങ്ങാൻ കിടന്നു. പക്ഷേ ഉെക്കം വന്നില്ല. ചെയ്യുന്നതു ശരിയല്ലെന്നു അവൾക്കാ അെിയാമായിരുന്നു. പക്ഷേ... വലിയ െിസ്‌ക്കാണെടുക്കുന്നത്. അതുമെിയാം. ബാലു പെഞ്ഞതു സമ്മതിക്കാതിരിക്കാനും പറ്റില്ല. തിരിഞ്ഞും മെിഞ്ഞും കിടന്ന് അവൾ എങ്ങനെയോ നേരം വെളുപ്പിച്ചു. ആദ്യം എഴുന്നേറ്റത് അവളാണ്. അപ്പോഴും റൂബിയും താരയും നല്ല ഉെക്കം. ബാത്ത്റൂമിൽ പോയി. പല്ല് ബ്രഷ് ചെയ്തു. ഫോൾഡർ ബാഗ് എടുത്ത് അതിൽ രണ്ടു ദിവസത്തെ താമ സത്തിനുള്ള ഡ്രസ്സ് മറ്റ് സാധനങ്ങളും എടുത്തു വച്ചു. അപ്പോഴാണ് റൂബി ഉണർന്നത്. ''നധീ പോവാണോ?'' കിടന്നു കൊണ്ട് അവൾ തിരക്കി. ''ഉം.'' ''നാളെ വരുമോ?'' ''ഇന്ന് സാറ്റർഡേയല്ലേ... നാളെ വരാതിരിക്കാൻ പറ്റില്ലല്ലോ. ചിലപ്പോൾ മൺഡേ.'' ആശ പെഞ്ഞു. ''ബ്രേക്ക്ഫാസ്റ്റ് കഴിച്ചട്ടല്ലേ നധീ പോകുന്നത്?'' ''ഉം.'' ഏഴര മുതൽ ബ്രേക്ക്ഫാസ്റ്റ് കിട്ടും. റൂബിയും താരയുമൊ ത്താണ് അവൾ മെസ്സ് ഹാളിലേക്ക് പോയത്. അപ്പവും കടലക്കറിയുമാ യിരുന്ന വിശമ്പിയത്. കടല കണ്ടപ്പോൾ ആശയ്ക്ക് മനം പുരട്ടി വന്നു. ''എനിക്ക് കടല വേണ്ട ചേച്ചി.'' വിളമ്പുകാരി രമയോട് അവൾ പെഞ്ഞു. ''അവൾക്ക് വയറു വേദനയാ. കടല കഴിക്കാൻ പാടില്ല.'' റൂബി വിശദീകരിച്ചു. രമ അവൾക്ക് വേറെ പ്ലേറ്റിൽ രണ്ട് അപ്പവും പഞ്ചസാരയും കൊടുത്തു. ചായയും കുടിച്ചില്ല അവൾ, കട്ടൻചായ മതിയെന്നു പെഞ്ഞു. സമയം ഏഴ് നാല്പത്തിയഞ്ച്. ആശ ഹോസ്റ്റലിന്റെ ഓഫധീസ് മുെിയിലേക്ക് ചെന്നു. അവിടെയാണ് മൂവ്മെന്റ് രജിസ്റ്റർ വച്ചിരിക്കുന്നത്. അന്ന് മടങ്ങിവരാത്ത യാത്ര പോയാൽ രജിസ്റ്ററിൽ പോകുന്നത് എഴി ടേക്കാണെന്നും മടങ്ങിവരുന്ന തധീയതിയും എഴുതി വെയ്ക്കണം. പോകുന്നസ്ഥലം എന്ന കള്ളിയിൽ ഹോം എന്ന് അവൾ എഴുതി. തിരിച്ചു വരുന്ന ദിവസം തിങ്കൾ എന്നും. അവൾ സമയം നോക്കി. എട്ടുമ ണിയാകാൻ ഇനി പത്തുമിനിറ്റ്. നടന്നാൽ അഞ്ചുമിനിറ്റ് വേണ്ടാ പോസ്റ്റ് ഓഫധീസിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്താൻ. അവൾ റൂമിൽ ചെന്ന് ബാഗ് എടുത്തു. പുെത്തുപോകാനുള്ള വേഷം ധരിച്ച് ബാലശേഖർ സ്റ്റെയർകേ സിറങ്ങി വന്നപ്പോൾ രേണുക ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ട് പത്രത്തിന്റെ തലക്കെട്ടുകൾ ഓടിച്ചു നോക്കുകയായിരുന്നു. ''ആരൊക്കെയുണ്ട് പോകാൻ?'' രേണുക മുഖമുയർത്തി അവനെ നോക്കി. ''ജിത്തുവുണ്ട്. അവന്റെ കാെിലാണ് പോകുന്നത്. പിന്നെ അനധീഷും, പ്രേമും കാണും.'' ''പത്തെൺപത് കില�ാമധീറ്റെില്ലേ, നാലുമണി കഴിയും. ചിലപ്പോ അഞ്ച്'' അവൻ പെഞ്ഞു. ''പതിയെ വന്നാലും മതി. "അവന്‍ അവളെ ധൃതിയില്‍ ഒന്നു ചുംബിച്ചിട്ട് വേഗം മുറിയില്‍ നിന്നിറങ്ങി. ലിഫ്റ്റിലേക്ക് കയറുമ്പോള്‍ അവന്‍ തിരിഞ്ഞു നോക്കിയില്ല. ക�ോറിഡോറില്‍ അവള്‍ ഉണ്ടാകുമെന്ന് അവനറിയാമായിരുന്നു. " ന�ാവൽ


മംഗളം �സ് മാർച്ച് 2023 43 ഓവർസ്പീഡ് വേണ്ടാ, കേട്ടോ...'' ''ഉം.'' ഡോ. രാധികയുടെ മകനാണ് ജിത്തു. നല്ല മര്യാദക്കാരൻ പയ്യൻ. എടുത്തുചാട്ടമൊന്നുമില്ല. ജിത്തുവിനെ വിശ്വസിക്കാം. ''പോയിട്ട് വരാം.'' കൂടെ പഠിക്കുന്ന കുട്ടിയുടെ ആങ്ങളയുടെ എൻഗേജ്മെ ന്റാണ്. പോകണമെന്നു പറഞ്ഞാൽ പോകണ്ടാ എന്ന് പെയുന്നതെന്തിനാണ് ! ബാലു ബൈക്കെടുത്തു ജിത്തുവിന്റെ വീട്ടിലേക്ക് പോയി. അവൻ ചെന്നപ്പോൾ ഡോ. രാധിക ഹോസ്പിറ്റലി ലേക്ക് പോയി കഴിഞ്ഞിരുന്നു. പോർച്ചിൽ ജിത്തുവിന്റെ ചുവന്ന നിെമുള്ള ചെറിയ കാർ കിടക്കുന്നുണ്ടായിരുന്നു. ''അപ്പോൾ എല്ലാം പെഞ്ഞ തുപോലെ...നധീ ഒന്നുംകൊണ്ടും പേടിക്കണ്ടാ.'' കാെിന്റെ ചാവി ജിത്തു നീട്ടി. ''ശരി.'' ബാലു ചാവി വാങ്ങി. കാറുമായി അവൻ ചെന്നപ്പോൾ ബാഗ് ചുമലിലിട്ട് ആശ നിൽ ക്കുന്നുണ്ടായിരുന്നു. അവൻ കാർ അവളുടെ സമധീപത്തു കൊണ്ടു ചെന്ന് നിർത്തി. ഡോർ തുെന്നു അവൾ വേഗം അകത്തു കയെി ഇരുന്നു. ഉടൻ തന്നെ അവൻ വണ്ടി മുന്നോട്ടെടുത്തു. ടൗൺ കഴിഞ്ഞ് കാർ നാലുവരി നിരത്തിലേക്ക് പ്ര വേശിച്ചപ്പോഴാണ് ബാലുവിന് സമാധാനമായത്. ''നമ്മൾ എപ്പോൾ അവി ടെച്ചെല്ലും?'' ആശ മുഖം തിരിച്ച് അവനെ നോക്കി. ''പന്ത്രണ്ടു മണിയാകും.'' ''അത്രയ്ക്ക് ദൂരമുണ്ടോ?'' ''മല കയറണ്ടേ...സ്പീഡിൽ പോകാൻ പറ്റില്ല.'' രണ്ടുപേരും പിന്നെ ഒന്നും മിണ്ടിയില്ല. അവൾ സ്വന്തം ചിന്തകളിൽ മുഴുകി ഇരുന്നു. അവൻ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിച്ചു. ഒടുവിൽ തേയിലത്തോ ട്ടങ്ങൾ പിന്നിട്ട് കാർ മെല്ലെ ഹെയർപിൻ വളവുകൾ കയൊൻ തുടങ്ങി. ഒരുവശത്ത് അഗാധമായ കൊക്കകൾ. കൊക്കയിൽ വളർന്നു നിൽക്കുന്ന വന്മരങ്ങൾ. മറുവശത്ത് മലഞ്ചരിവുകൾ. ആ കാഴ്ചകൾ കണ്ട് ഇരുന്നു ആശ. ''ഇനി എത്ര ദൂരമുണ്ട്?'' അവൾ പെട്ടെന്ന് ചോദിച്ചു. ''ഏെിയാൽ അരമണി ക്കൂർ.'' അവൻ പെഞ്ഞു. ''ബാലു മുമ്പിവിടെ വന്നിട്ടുണ്ടോ?'' ''ഒരിക്കൽ'' വളവിറങ്ങി ഒരു ആംബുലൻസ് വരുന്നതുകണ്ട് ബാലു ഇടതുവശം ചേർന്ന് കാർ നിർത്തി. ആം ബുലൻസിന്റെ പള്ളയിൽ ഹൈറേഞ്ച് ഹോസ്പിറ്റൽ എന്ന് എഴുതിയിരിക്കുന്നത് കണ്ട് അവൾ ഒന്ന് ഞെട്ടി. ''ഇത് അവിടുത്തെയല്ലേ?'' ''ഉം.'' അവൻ മൂളി. ''ഡോക്ടറെ പരിചയ മുണ്ടോ ബാലൂന്?'' ''ഇല്ല. ഞാൻ പറഞ്ഞില്ലേ... എല്ലാം ജിത്തുവിന്റെ ഏർ പ്പാടിലാണ്. നധീ പേടിക്കണ്ട നാളെ അല്ലെങ്കിൽ മറ്റേന്നാൾ ഞാൻ വന്ന് കൊണ്ടുപോകും. അവൻ പെഞ്ഞു. ആംബുലൻസ് കടന്നുപോയ പ്പോൾ അവൻ കാർ വീണ്ടും മുന്നോട്ടെടുത്തു. വളരെ ശ്ര ദ്ധിച്ചാണ് വണ്ടിയോടിച്ചത്. റോഡ് നനഞ്ഞു കിടക്കുന്നു. എപ്പോഴ�ാ മഴ പെയ്തിരിക്കുന്നു. അരമണിക്കൂർ കഴിഞ്ഞില്ല. അതിനു മുമ്പ് സമതലത്തി ലെത്തി. കഷ്ടിച്ച് ഒരു മണിക്കൂർ ചെന്നപ്പോൾ ഹോസ്പിറ്റൽ കണ്ടു. പൊക്കമുള്ള കരിങ്കൽ മതിൽ. മതിലിനോടു ചേർന്ന് ഉള്ളിൽ നട്ടുവളർത്തിയ പൂമരങ്ങൾ. ഗേറ്റു കടന്ന് കയ െിച്ചെന്നപ്പോൾ മുൻവശത്ത് ജലധാരയുള്ള പുന്തോട്ടം. ഇളം പച്ച ചായം തേച്ച വലിയ മൂന്നുനിലകെട്ടിടമായിരുന്നു ഹോസ്പിറ്റൽ. കണ്ടാൽ ഒരു കോളേജ് ആണെന്നേ തോന്നൂ. മുൻവശത്ത് കുറേ കാറുകൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ പുെത്ത് അധികമാരേയും കാണാനുണ്ടായിരുന്നില്ല. തിരക്കു കുെഞ്ഞ ഒരു ഹോ സ്പിറ്റലായിരുന്നു അത്. ''ഇറങ്ങിക്കോളൂ.'' ഒരു പൂമരത്തിന്റെ ചുവട്ടിൽ കൊണ്ടുചെന്ന് കാർ നിർ ത്തിയിട്ട് ബാലു പെഞ്ഞു. ആശ കാെിൽ നിന്നിറങ്ങി. ഇളംവെയിൽ. ഒട്ടും ചൂടില്ല, എന്നു മാത്രമല്ല നേരിയ കുളിരുമുണ്ടാ യിരുന്നു അന്തരധീക്ഷത്തിന്. ''ആശ വരൂ'' ബാലുവിന്റെ പിന്നാലെ അവൾ ചെന്നു. ടൈൽസ് വിരിച്ച മുറ്റം. പടികൾ കയെി ച്ചെന്നപ്പോൾ ഗ്ലാസ്സ്ഡോർ. അതു തുെന്ന് അകത്തേക്ക് കയെിയപ്പോൾ ഒരു ഹാൾ. അവിടെ നിരയായി കസേരകൾ ഇട്ടിരുന്നു. ടി.വിയിൽ ന്യൂസ്, പക്ഷേ കാണാൻ എട്ടോ പത്തോ പേർ മാത്രം. ഒരറ്റത്ത് രജിസ്ട്രേഷൻ എന്ന ബോർഡ്. കൗണ്ടറിന്റെ പിന്നിൽ യൂണിഫോം ധരിച്ച ഒരു യുവതി. ''ഞാൻ ബാലശേഖർ. ഡോ. അലക്സ് മാത്യുവിനെ കാണാൻ വന്നതാണ്.'' അവൻ പെഞ്ഞു. ''ഓ.കെ. ഡോക്ടർ പെ ഞ്ഞിട്ടുണ്ടായിരുന്നു. ഈ ഫോം ഫില്ല് ചെയ്ത് തരൂ.'' പ്രിന്റ് ചെയ്ത ഒരു കടലാസ് അവൾ അവന് കൊടുത്തു. വ്യാജമായ മേൽവിലാസമാണ് അവൻ അതിൽ എഴുതിയത്. ഫോൺ നമ്പറും അപ്പോൾ മനസ്സിൽ തോന്നിയ ഒരെണ്ണം. ''ഡോക്ടറെ കാണാൻ പറ്റുമോ ഇപ്പോൾ?'' ബാലു ചോദിച്ചു. ''ഡോക്ടർ തിയേറ്റെിലാണ്. സർജെി നടക്കുന്നു. എപ്പോൾ കഴിയുമെന്ന് അെിയാൻ പറ്റില്ല. അഡ്മിറ്റ് ചെയ്യാൻ പറഞ്ഞി ട്ടുണ്ട്.'' യുവതി അെിയിച്ചു. ''ശരി'' മൂന്നാമത്തെ നിലയിലുള്ള ഒരു റൂമാണ് ആശയ്ക്ക് അനു വദിച്ചത്. യൂണിഫോം ധരിച്ച ഒരു നേഴ്സിന് അസിസ്റ്റന്റ് അവരെ ലിഫ്റ്റിൽ അവിടേക്ക് കൊണ്ടുപോയി. മുപ്പത്തിയാൊം നമ്പർ മുെി. റൂം തുെന്നുകൊടു


മംഗളം �സ് മാർച്ച് 2023 44 ത്തിട്ട് നേഴ്സിങ് അസിസ്റ്റന്റ് സ്ഥലം വിട്ടു. ഫോൾഡർ ബാഗ് ആശ ചെറിയ മേശപ്പുറത്തേ ക്ക് വച്ചു. തൂവെള്ള ഷീറ്റ് വിരി ച്ച കിടക്ക, ഒരു കസേര, ഭിത്തി യലമാര. നല്ല വെടിപ്പുള്ള മുെി. ബാ ലു ചെ ന്ന് കർട്ടൻ നധീ ക്കിയിട്ട് ചില്ലുജനാ ല തു െന്നു. അവൾ പിന്നിൽ ചെ ന്ന് നിന്നു. ജനാ ല യിലൂടെയുള്ള കാഴ്ച മനോഹരം. താഴെ ഇരു ണ്ട വനം. അതി നുമപ്പു െം പർവ്വതങ്ങൾ. ''എനിക്ക് ഉടനെ പോണം.'' തിരിഞ്ഞു നിന്ന് ബാ ലു പ െഞ്ഞു. ''രണ്ടു ദിവസം ഇവിടെ എന്റെ കൂടെ താമസിച്ചു കൂടേ? അവൾ ചോദിച്ചു. ''ഞാൻ വീട്ടിലേക്കു പോകും? ഇതുതന്നെ എത്ര കള്ളങ്ങൾ പറഞ്ഞാ ണ്...ഞാൻ ഹോസ്റ്റ ലിലല്ലോ താമസിക്കു ന്ന ത്. നധീ ഒന്നും കൊണ്ടും പേടിക്കണ്ട. ഡോ. അലക്സ് ശ്രദ്ധിച്ചോളും. ഒരു ഇഞ്ചക്ഷൻ. അതോടെ എല്ലാം...'' ആശയുടെ ക ണ്ണു കൾ നി െഞ്ഞു. ''വീട്ടിൽ ന്ന് ആരെങ്കി ല ും ഹോസ്റ്റലിൽ കാണാൻ വന്നാല � ാ എന് നാ എ ന്റെ പേടി.'' ''ആരും വരി ല്ല.'' ''വിളിക്കണേ എന്നെ'' ''ഉം.'' ''തിങ്കളാഴ്ച വരില്ലേ എന്നെ കൊ ണ്ടുപോകാൻ?'' ''എന് തായിത്ര സംശയം... നിനക്ക് വിശ്വാസമില്ലേ എന്നെ?'' അവളെ ചേർത്തു പി ടിച്ചു കൊ ണ്ട് അവൻ ചോദിച്ചു. ഒരു ഉ മ്മ യ്ക്കുവേ ണ്ടി അവളുടെ ചുണ്ടു കൾ ദാഹിച്ചു. പക്ഷേ അവൻ അത് കൊടുത്തില്ല . ''എനിക്ക്...എനിക്ക്...'' വാക്കു കൾ അവളുടെ തൊണ്ടയിൽ കുരുങ്ങി . ''പ െ ആശാ...'' ''എല്ലാം കഴിയുമ്പം...അവസാനം ബാ ലു വാക്കു മാറുമോ?'' ''അങ്ങനെയാണോ നധീ എന്നെക്കുെിച്ച് കരുതുന്ന ത്. നധീ സെക്കന്റ്ഇയർ. ഞാൻ ഫൈനൽ ഇയർ. ന മ്മൾ സ്റ്റു ഡൻസല്ലേ...നമ്മുടെ വധീ ട്ടു കാർ സ മ്മതിക്കുമോ? ഇരുപത്തി യൊന്നു വയസ്സു തികഞ്ഞിട്ടില്ല എനിക്ക്.'' അവൻ പ െഞ്ഞു. അവൾ മിണ്ടിയി ല്ല . ഞാൻ ബി.ടെക് പാസ്സാകട്ടെ. ജോലി കിട്ടാൻ പാടുപെടേ ണ്ടി വരില്ലല്ലോ. വീട്ടിൽ വന്ന് നി ന്റെ ഡാഡിയെ കാണാം... അല്ലെങ്കിൽ എ ന്റെ അച്ഛനേയും അമ്മയേയും വി ടാം..'' ആശ നിശബ്ദനായി നിന്നതേയുള്ളു. ''ഹോസ്പി റ്റ ലിലെ സ്റ ്റാ ഫ് ഫുഡ് കൊണ്ടു വരും. ഡോക്ടറുടെ അടുത്തേ ക്ക് കൊ ണ്ടുപോകും. നിനക്കിവിടെ ഒരു ബുദ്ധി മുട്ടും ഉണ് ടാവി ല്ല.'' ''ബാലൂ...''അവൾ വിളിച്ചു. ''ഉം...'' ''നമ്മുടെ കുഞ്ഞിനെ ക്കു െിച്ച് നിനക്കൊന്നും പ െയാനില്ലേ... നമ്മളോട് പൊറുക്കുമോ...'' അവൻ പെട്ടെ ന്ന് അവളുടെ വായപൊ ത്തി . ''അതേ ക്കു െിച്ച് ചിന്തിക്ക രുതെ ന്ന് ഞാൻ എത്രയോ തവണ നിന്നോട്...'' അവളുടെ ക ണ്ണു കൾ നിറഞ്ഞൊഴുകി അവ ന്റെ കൈവിരലുകളെ നനയിച്ചു. ''നിന്ന് ബുദ്ധിമുട്ടണ് ടാ..നധീയിനി പൊയ്ക്കോ.'' ആശ പ െഞ്ഞു. ''എനിക്ക് ആഗ്രഹമില് ലാ ഞ്ഞിട്ടല് ലാ...പക്ഷേ നമ്മുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ... എല്ലാം നല്ലതിനാണെന്ന് വിചാരിക്കൂ...പ്ലീ സ്...'' അവൻ അവളെ ധൃതിയിൽ ഒന്നു ചുംബിച്ചിട്ട് വേഗം മു െിയിൽ നിന്നിറങ്ങി. ലിഫ്റ്റിലേ ക്ക് കയറുമ്പോൾ അവൻ തിരിഞ്ഞു നോ ക്കിയി ല്ല. കോറിഡോറിൽ അവൾ ഉണ് ടാ കുമെ ന്ന് അവന െിയാമായിരുന്നു. ക ാ ടെടുത്ത് അവൻ ഹോസ്പി റ്റ ലി ന്റെ ഗേറ്റു കട ന്ന് പുറത്തേ ക്കി റങ്ങി. ഹെയർപിൻ വളവുകൾ ഓരോന്നായി ഇറങ്ങുമ്പോഴാണ് ആശ ഇരു ന്ന സീറ്റിൽ അവളുടെ ചെറിയ ഹാർഡ് കർച്ചീ ഫ് കി ട ക്കു ന്ന ത് അവൻ കണ്ട ത് . കാർ റോഡരിക് ചേർത്ത് അവൻ നിർത്തി. എന്നിട്ട് ആ കർച്ചീ ഫ് എടുത്തു നോ ക്കി. അവളുടെ നേ ർ ത്ത സുഗന്ധം അപ്പോൾ അവനെ വന്ന് ആ ശ്ലേഷിച്ചു. ബാ ലു ക ാ െി ന്റെ ഗ് ലാ സ് താഴ്ത്തി യിട്ട് ആ കർച്ചീ ഫ് പുറത്തേ ക്ക് വ ലിച്ചെറിഞ്ഞു. റോസാപ്പു ക്കളുടെ പ്രിന്റുള്ള ആ വെള്ള കർച്ചീ ഫ് ക ാ െിൽ ഒന്ന് വി ടർന്നിട്ട് ക ാ ടി ന്റെ അഗാധ നീലിമയി ലേ ക്ക് പ െന്നു പ െന്നു പോയി. (തുടരും...) "ബാലു ച െന്ന് കര്‍ട്ടന്‍ നീക്കിയിട്ട് ചില് ലുജനാല തുറന്നു. അവ ള്‍ പിന്നില്‍ ച െന്ന് നിന്നു. ജനാലയിലൂടെ യുള്ള കാഴ്ച മനോഹരം." ന� ാവൽ


മംഗളം �സ് മാർച്ച് 2023 45


മംഗളം �സ് മാർച്ച് 2023 46 എള ുപ്പത്തില � ൊ ര ു ക ്കാം വാനി ലകേക്ക് കുട്ടികൾക്ക് വളരെയധി കം ഇ ഷ്ട പ്പെ ടു ന്ന വിഭവമാണ് വാനി ല കേക്ക്. രുചി കരമായ വാനി ല കേക്ക് തയ്യാറ ാ ക്കു ന്ന ത് എങ്ങനെയെ ന്ന് നോക്കാം . ആവ േ്യമുള്ള സാധനങ്ങൾ മൈദ - രണ്ട് കപ്പ് ബേക്കിം ഗ് പൗഡർ - രണ്ട് ടീസ്പൂൺ പ ഞ്ചസാര പൊടി ച്ച ത് - ഒന്നേകാൽ കപ്പ് ബട്ടർ - കാൽ കപ്പ് ഏ ല യ്ക ്കാ പൊടി ച്ച ത് - അഞ്ചെ ണ് ണം പാൽ - കാൽ കപ്പ് അണ്ടിപ്പരിപ്പ് - പത്തെ ണ് ണം ഉണ ക്കമുന്തിരി - പത്തെ ണ് ണം വാനി ല എസൻസ് - ഒ ന്നര ടീസ്പൂൺ തയ് യാറാക്കുന്ന വിധം മൈ ദയും ബേക്കിം ഗ്പൗഡറും ഒന്നിച്ച് ഇളക്കി മൂന്ന് തവണ അരിപ്പയിൽ അരിച്ചെ ടു ക്കണം. അതിൽ പ ഞ്ചസാരയും ബട്ടറും യോജിപ്പി ക്കു ക. മുട്ട അ ടിച്ച് പതപ്പിച്ചെടുത്ത് മൈദയിൽ ഒ ഴിച്ച് ഇളക്കു ക. ശേഷം ഏ ല യ്ക ്കാ പൊടി, അണ്ടി പ്പ രിപ്പ്, ഉണ ക്കമുന്തിരി, പാൽ, വാനി ല എസൻസ് ഇവ ചേർത്ത് എല്ലാം കൂ ടി യോജിപ്പിച്ചെടുത്ത് ഒരു ലിറ്റർ പാത്രത്തിലേ ക്ക് പ കരണം. പ്രഷർകുക്കറിൽ വെ ള്ളമൊഴിച്ച് തട്ട് വച്ച് പാത്രം അതി നു മു കളിൽ വെച്ച് വെയിറ്റ് ഇ ട ാതെ കു ക്കർ അ ടച്ച് 40 മിനിറ്റ് വേവിക്കു ക. തണുത്തശേഷം കേക്ക് മു െിച്ച് വിളമ്പാം . പാച ക ം റ ് റോഷ്മ ബിജു വർഗീസ് മംഗളം �സ് മാർച്ച് 2023 46


മംഗളം �സ് മാർച്ച് 2023 47 കൊതിയൂറും ആപ്പിൾ പ ു ഡ്ഡിംഗ് ഭക്ഷണശേഷം ഒരു പുഡ്ഡിം ഗ് കൂ ടി ഉണ്ടെങ്കില � ാ.. എങ്കിൽ പിന്നെ അന്നത്തെ കാര്യം പ െ യണ്ടല്ലേ ! ആപ്പിൾ ഉപയോഗിച്ച് പുഡ്ഡിം ഗ് ഉണ് ടാ ക്കു ന്ന ത് എങ്ങനെയെ ന്ന് നോക്കാം . ആവ േ്യമുള്ള സാധനങ്ങൾ മൈദ - മുക് കാൽ കപ്പ് സോഡാപ്പൊടി - ഒരു ടീസ്പൂൺ ബേക്കിം ഗ്പൗഡർ - മുക് കാൽ ടീസ്പൂൺ ഉപ്പ് - പാ ക ത്തി ന് കറുവാപ്പട്ട - ഒരു ക ഷ് ണം ജാതി ക്ക - ഒരു ക ഷ് ണം കരയാമ്പൂ - രണ്ടെ ണ് ണം ആപ്പിൾ - നാലെ ണ് ണം മുട്ട - രണ്ടെ ണ് ണം ബട്ടർ - രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര - എട്ട് ടേബിൾ സ്പൂൺ തയ് യാറാക്കുന്ന വിധം കറുവാപ്പട്ട, ജാതി ക്ക, കരയാമ്പൂ എന്നിവ പൊടിച്ചെടുക്കു ക. മൈദ, സോഡാപ്പൊടി, ബേക്കിം ഗ്് പൗഡർ, ഉപ്പ്, മസാലപൊ ടി ച്ച ത് എന്നിവ ഒരുമിച് ചാ ക്കി അരിയ്ക്കു ക. ആപ്പിൾ കുരു ക ളഞ്ഞ് അരിഞ്ഞ് കു ക്കറി ലിട്ട് ഒരു വിസിൽ വരു ന്നതുവരെ വേവിക്കു ക. പ ഞ്ചസാര, മുട്ട, ബട്ടർ ഇവ ഒരുമിച്ച് അ ടിച്ചെടുത്ത് മൈദയിൽ ചേ ർ ത്തിളക്കു ക. ഇത് കുക്കറിലെ ആപ്പിളിൽ ചേർത്ത് മിശ്രിതം കട്ടിയാകു ന്നതുവരെ തിളപ്പി ക്കു ക. ശേഷം എ ണ്ണ പുരട്ടിയ ഒരു ലിറ്റർ പാത്രത്തിലേ ക്ക് പ കർന്ന് അ ലുമിനിയം ഫോയിൽ കൊ ണ്ട് മൂ ടണം. കുക്കറിൽ വെ ള്ളമൊഴിച്ച് തട്ട് ഇട്ട് പാത്രം അതി നു മു കളിൽ വച്ച് കു ക്കർ വെയിറ്റ് ഇ ട ാതെ ചൂടുകു െച്ച് 15 മിനിറ്റ് പാ കം ചെയ്യണം. ശേഷം വെയിറ്റ് ഇട്ട് 10 മിനിറ്റ് പാ കം ചെ യ്യു ക. കു ക്കർ അടുപ്പിൽ നിന്ന് മാറ്റി തണുപ്പിച്ച് പുഡ്ഡിം ഗ് വിളമ്പാം . മംഗളം �സ് മാർച്ച് 2023 47


മംഗളം �സ് മാർച്ച് 2023 48 എള ുപ്പത്തിൽ തയറാക ്കാം ഫിഷ് സ് റ്റോക്ക് മധീൻ വിഭവങ്ങൾ ഉണ് ടാ ക്കുമ്പോൾ പലപ്പോ ഴ ും നമ്മുക്ക് ഫിഷ് സ്റ്റോ ക്ക് ആവശ്യമായി വരും. അതിന് മറ്റു മാർഗങ്ങളെ ആശ്രയിക്കാതെ ഫിഷ് സ്റ്റോ ക്ക് വീട്ടിൽ തന്നെ ഉണ് ടാ ക്കി കേടുകൂ ട ാതെ സൂക്ഷി ക്കു ന്ന ത് എങ്ങനെയെ ന്ന് നോ ക്കിയാ ല � ാ.... ആവ േ്യമുള്ള സാധനങ്ങൾ എല്ലും, തലയും ,തൊലിയും കൂ ടിയുള്ള മത്സ്യം - 900 ഗ്രാം സെലറി ചെറിയ കഷ്ണങ്ങളായി മുെിച്ചത് - ഒരു കപ്പ് ക്യാ രറ്റ് - നാലെ ണ് ണം (ചതുരത്തിൽ മു െി ച്ച ത് ) കറുവാപ്പട്ട - രണ്ട് ക ഷ് ണം കുരുമുളക് - നാലെ ണ് ണം (പൊടി ച്ച ത് ) സവാള - ഒരെ ണ് ണം (ചെറുതായി അരിഞ്ഞത് ) ഉപ്പ് - പാ ക ത്തി ന് വെള്ളം - ആറ് കപ്പ് തയ് യാറാക്കുന്ന വിധം പ്രഷർകുക്കറിൽ എല്ലാം ചേരുവകളും ഇട്ട് അടച്ച് തധീ കൂട്ടിവച്ച് 25 മിനിറ്റ് വേവിക്കു ക. കു ക്കർ അടുപ്പിൽ നിന്ന് ഇ െ ക്കി തണു ത്ത ശേഷം സ്റ്റോ ക്ക് അരിച്ച് ഒരു ജാ െി ലാക്കി ഫ്രി ഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം . കൂടുത ല്‍ പാച ക ക്കു െിപ്പുകള്‍ക്കും വധീഡിയോകള്‍ക്കും സന്ദര്‍ശി ക്കു ക റ്റോ ഷ് മാ സ്‌കിച്ചന്‍.കോ ം നാവിൽ ര ുചിമേ ള ം തീർക്കും ചി ക്കൻ ഉ ലർത്ത് ചി ക്കൻ കറി, ചി ക്കൻ ഫ്രൈ, ചി ക്കൻ റോ സ്റ്റ്... വീട്ടിലെ ചി ക്കൻ മെനുവിന ും വേണ്ടേ ഒരു മാറ്റം? ചി ക്കൻ ഉ ലർത്ത് ഒന്ന് വിളമ്പി നോക്കൂ. വധീ ട്ടു കാർ ഒരേസ്വരത്തിൽ പറയും - അസാധ്യ രുചി. തയാ ൊക്കുന്നത് എങ്ങനെയെന്ന് നോക്കിയാല�ാ... ആവ േ്യമുള്ള സാധനങ്ങൾ കോഴിയി െ ച്ചി - ഒരു കി ല � ാ വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ മല്ലിപൊടി - അഞ്ച് ടേബിൾ സ്പൂൺ കുരുമുളകു പൊടി - ഒ ന്നര ടീസ്പൂൺ വറ്റൽ മുളക് - ഒൻപതെ ണ് ണം വെളുത്തുള്ളി - എട്ട് അല്ലി ഇഞ്ചി - പത്ത് ഗ്രാം . ചെറിയ ഉള്ളി അരിഞ്ഞത് - അര കി ല � ാ തേങ്ങ ചിര കിയത് - അര കപ്പ് വെള്ളം - ഒ ന്നര കപ്പ് ഉപ്പ് - പാ ക ത്തി ന് വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ കടുക് - ഒരു ടീസ്പൂൺ കറിവേപ്പില - ഒരു തണ്ട് ഉള്ളി ചെറുതായി അരിഞ്ഞത് - അഞ്ചെണ് ണം തേങ്ങാകൊ ത്ത് - കാൽ കപ്പ് തയ് യാറാക്കുന്ന വിധം ചധീ നച്ചട്ടിയിൽ അര ടേബിൾസ്പൂൺ എ ണ്ണ ഒ ഴിച്ച് ചൂ ടാക്കുമ്പോൾ മല്ലിപ്പൊടി, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി മുക് കാൽ ഭാഗത്തോളം ഉള്ളി, തേങ്ങ ഇവ ചേർത്ത് വറുക്കു ക. ശേഷം അരച്ചെ ടുക്കാം. അര ടേബിൾ സ്പൂൺ എ ണ്ണ കുക്കറി ല �ൊഴിച്ച് ചൂ ടാക്കി ബാക്കി വ ന്ന ഉള്ളി വ ഴ റ്റു ക. അതിലേ ക്ക് അരപ്പിട്ട് എ ണ്ണ തെളിയു ന്നതുവരെ ഇളക്കു ക. ശേഷം കോഴിയി െ ച്ചി ചേർത്ത് മൂന്ന് മിനിറ്റ് വ ഴറ്റണം. ഇതിൽ വെള്ളവ ും ഉപ്പും ചേർത്ത് കു ക്കർ അ ടച്ച് ഒരു വിസിൽ വരു ന്നതുവരെ വേവിക്കു ക. ചധീ നച്ചട്ടിയിൽ എ ണ്ണ ചൂ ടാക്കി ക ടുക് പൊ ട്ടുമ്പോൾ ബാക്കി ചേരുവ കൾ മൂപ്പിച്ച് കോഴിയി െ ച്ചി ക്ക് മു കളിൽ പ കരാം. മംഗളം �സ് മാർച്ച് 2023 48


മംഗളം �സ് മാർച്ച് 2023 49 KOTTAYAM 97459 00917 | KARUKACHAL 90722 59111 CHANGANACHERRY 96450 7577


മംഗളം �സ് മാർച്ച് 2023 50 പേ ര �ിംഗ് മംഗളം �സ് മാർച്ച് 2023 50


Click to View FlipBook Version