The words you are searching are inside this book. To get more targeted content, please make full-text search by clicking here.
Discover the best professional documents and content resources in AnyFlip Document Base.
Search
Published by Anilraj Raj, 2023-02-21 21:53:41

mangalam plus_marketing final for web

mangalam plus_marketing final for web

മംഗളം �സ് മാർച്ച് 2023 51 മമ്മി ആൻഡ് മീ ഈ അമ്മയെ ന് താ ഇങ്ങനെ ? അ മ്മമാർ പെൺകുട്ടി കളെ അമിതമായി ശ്രദ്ധി ക്കു ന്നതും �ിൻതുടരുന്നതും ഗുണത്തേ ക്കാളേറെ ദോ ഷമേ ചെയ്യൂ. കുട്ടി കളെ മനസ്സിലാക്കി അവർക്കൊപ്പം സഞ്ചരിക് കാനാ �് അ മ്മമാർ ശ്രമിക്കേണ്ടത്. ''ഈ അമ്മയെ ന് താ എപ്പോ ഴ ും ഇങ്ങനെ ? പുറകെ ന ടന്നു വ ഴക്കുണ് ടാ ക്കിയാലേ അ മ്മ യ്ക്ക് സമാധാനം വരൂ...'' മി ക്ക കുട്ടികളും പ െ യു ന്ന ഒരു കാര്യമാണിത്. ഒരു പ്രാ യമെ ത്തിയാൽ അ മ്മ പുറകെ ന ടന്നു വ ഴക്കുണ് ടാക്കുന്നു എ ന്നതാണ് മി ക്ക കുട്ടിക ളുടെയും പരാതി. കുട്ടികൾ എന്തെങ്കി ല ും ?തെറ്റില � ാ അബ ദ്ധ ത്തില � ാ ചെന്നു ചാടുമോ എ ന്നതാണ് മി ക്ക മാതാപിതാ ക്കളുടെയും ആശങ്ക. അത് പെൺകുട്ടി കളുടെ കാര്യത്തില ാണെങ്കിൽ അ മ്മമാർക്ക് പ്രത്യേക ടെൻഷനാണ്. ഈ ടെൻഷൻ കൊ ണ് ടാ ണ് മി ക്ക അ മ്മമാരും കുട്ടികളെ അധി കമായി ശ്രദ്ധി ക്കു ന്ന ത്. ഈ ശ്ര ദ്ധ പലപ്പോ ഴ ും കുട്ടികൾക്ക് അ ല � ാസരമായി തോന്നാം. ഈ പ്രശ്‌നങ്ങൾ ഇല് ലാതാക് കാൻ ചെറിയ ചി ല കാര്യങ്ങൾ ശ്രദ്ധി ച് ചാൽ മതി... കുട്ടികൾ അമിതമായി ചിന്തിക്കും അച്ഛനും അമ്മയും തമ്മിൽ എപ്പോ ഴ ും വ ഴ ക്കി ടു ന്ന കുടും ബത്തില ാണെങ്കിൽ കുട്ടികളുടെ മാനസി ക നിലയെയും അത് സാരമായി ബാധിക്കും. കുട്ടികൾ അതി ല �ൊന്നും ഇടപെടുന്നില്ലല്ലോ, അവർ അ ങ്ങു വളർന്നുകൊള്ളും എ ന്ന ചി ന്തയാണ് മാതാപിതാ ക്ക ൾക്കെങ്കിൽ അത് തെറ്റാ ണ്. ചെറുപ്പത്തിൽ തുടങ്ങി മരിക്കുവോളം വരെ കൂടെയുണ് ടാ കു ന്ന പേടികളും മാനസ്സിക പ്രശ്‌നങ്ങളുമാണ് വ ഴ ക്കി ടു ന്ന മാതാപിതാ ക്കളുടെ കുട്ടികളെ കാത്തിരിക്കു ന്ന പ്രധാന പ്രശ്‌നങ്ങൾ. ഒരു കുട്ടി അ ച്ഛനമമ് മാരിലൂടെയാണ് ല �ോകത്തെ കാണുന്നതും അ െിയുന്നതും. മുതിർ ന്നവർ അ െിയാതെ തന്നെ അവരുടെ ഓരോ പ്രവർത്തികളും കുട്ടികൾ അനുകരിക്കും. അതുകൊ ണ്ട് ആദ്യം മ ക്കൾക്ക് മാതൃ കയാകു ന്ന മാതാപിതാ ക്കളാ കാൻ ശ്രമിക്കു ക. അതി നു ശേഷം മാത്രം കുട്ടികളെ ഉപദേശിച്ചു നന് നാ ക്കു ക. ചുറ്റുമുള്ള ല �ോകമെന്തെ ന്ന് മനസ്സിലാക്കി കൊടുക്കു ക മംഗളം �സ് മാർച്ച് 2023 51 ഭാമിക


മംഗളം �സ് മാർച്ച് 2023 52 ഇന്നത്തെ സാമൂഹികാന്തരധീക്ഷത്തിൽ പ്രത്യേകിച്ച് പെൺകുട്ടികൾ ഒത്തിരി ചൂഷണത്തിന് വിധേയ മാകുന്നു. ഒരു നോട്ടം പോലും തെറ്റായ രധീതിയിൽ വന്നാൽ അത് കുടുംബത്തില�ാ അദ്ധ്യാപകരോടോ തുെന്നു പെയാൻ കുട്ടികളെ ശീലിപ്പിക്കണം. ല�ംഗികത എന്താണെന്നും, അനാവശ്യമായി തന്നെ സമധീപിക്കുന്ന ഒരു നോട്ടമോ, സ്പർശനമോ തിരിച്ചറിയാനും, സമൂഹത്തിൽ ഒരു പെൺകുട്ടി എന്ന നിലയിൽ എന്തെല്ലാം കാര്യങ്ങൾ തിരിച്ച െിഞ്ഞ് പ്രതികരിക്കണമെന്നും തുടങ്ങി സ്വന്തം സുരക്ഷയുടെ പ്രാഥമിക പാഠങ്ങൾ അമ്മ തന്നെ പെഞ്ഞു കൊടുക്കണം. അതിൽ നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല. അമ്മ തന്നെയാണ് പെൺകുട്ടികളെ സംബന്ധിച്ച് ഏറ്റവും വലിയ ഗുരു. അതേ സമയം തന്നെ ആൺകുട്ടികൾക്ക് പെഞ്ഞു കൊടുക്കേണ്ടത് ചുറ്റുമുള്ള പെൺകുട്ടികളെ ബഹുമാനത്തോടെയും, ആദരവോടെയും നോ ക്കിക്കാണാനാണ്. പ്രേമത്തെ കാമസദൃശ്യമായി വീക്ഷിക്കാൻ ഇന്നത്തെ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കു ന്നത് സോഷ്യൽ മധീഡിയയുടെ അതിപ്രസരണമാണ്. അത് തെറ്റാണെന്ന് കുട്ടികളെ പെഞ്ഞു മനസ്സിലാ ക്കണം. മക്കൾക്ക് അമിതസ്വാതന്ത്ര്യം നൽകാതെ ആവശ്യത്തിന് മാത്രം സ്വാതന്ത്ര്യം അനുവദിച്ച്, ചെയ്യുന്ന പ്രവൃത്തികളുടെ വരും വരായ്കകൾ പറഞ്ഞ് ചെയ്യിപ്പിച്ചാൽ അവർ ഒരിക്കലും മാതാപിതാക്കളെ ധിക്കരിക്കില്ല. അവരോട് അനുവാദം ചോദിക്കാതെ ഒന്നും ചെയ്യുകയുമില്ല. വധീട്ടുകാർ അെിയാതെ മറ്റ് സാമൂഹിക വിപത്തുകളിലേക്ക് ചെന്നു പെടുകയുമില്ല. അമ്മ തന്നെ ആദ്യ നധീക്കം നടത്തുക മറ്റേ വ്യക്തി ആദ്യം ചെയ്യട്ടെ എന്ന് ചിന്തിക്കാ തിരിക്കുക. എന്തെങ്കിലുമൊരു പ്രശ്‌നം അമ്മയ്ക്കും മകൾക്കുമിടയിൽ ഉണ്ടായാൽ ആരാദ്യം സംസാരി ക്കുമെന്ന് കരുതി ചിന്തിക്കാൻ പോകരുത്. പലരും വിചാരിക്കുന്നത് ബന്ധങ്ങൾ നന്നാക്കാനായി മറ്റുള്ളവർ തങ്ങളുടെ രധീതിയിൽ മാെണം എന്നാണ്. എന്നാൽ നിങ്ങൾ നിങ്ങളുടെ രധീതികൾ മാറ്റിയില്ലെ ങ്കിൽ മറ്റുള്ളവരുടെ രധീതികൾ മാറ്റാനാകില്ല. ഒരാൾ മാെിക്കഴിഞ്ഞാൽ തധീർച്ചയായും മറ്റേ വ്യകതിയിലും മാറ്റങ്ങൾ വരും. രണ്ടു പേർക്കും എപ്പോഴും ക്ഷമിക്കാൻ കഴിഞ്ഞുവെന്ന് വരില്ല. ഒരാൾ ഓക്കേ എന്ന് പറഞ്ഞാൽ തന്നെ പ്രശ്‌നത്തിലെ കടുപ്പം കുെഞ്ഞു കഴിഞ്ഞു.ഇത് പ്രശ്‌നത്തിന്റെ പ്രത്യാഘാതം കുറയ്ക്കും. ക്ഷമ എന്നത് ഒരു ബന്ധത്തിന്റെ അടി സ്ഥാനമാണ്. കൗമാരപ്രായത്തിൽ 'താൻ തെറ്റു ചെയ്തു ' എന്ന് തുെന്നു സമ്മതിക്കാൻ മക്കൾക്ക് മടിയാണ്. ആ മടി ഇല്ലാതാക്കേണ്ടത് അമ്മയാണ്. തന്റെയാണ് തെറ്റെന്ന് അമ്മ തുെന്നു പെയുമ്പോൾ മക്കൾക്ക് തങ്ങളുടെ തെറ്റ് മനസ്സിലാകും. മകൾ അമ്മയോട് ക്ഷമിച്ചു കഴിഞ്ഞാൽ ആ ബന്ധം സുഗമമായി. എത്രത്തോളം നിങ്ങൾ ക്ഷമിക്കുമോ അത്രത്തോളം പ്രശനങ്ങൾ പരിഹരിക്കപ്പെടും. തകരാറുകൾ പരിഹരിക്കുക ഒരു ബന്ധം ആരോഗ്യകരമായി നിലനിരത്താനായി ബന്ധങ്ങളിലെ തകരാറുകൾ പെട്ടെന്ന് തന്നെ പരിഹരിക്കേണ്ടത് ആവശ്യമാണ്. അമ്മ മകൾ ബന്ധത്തിലും പരിഹാരം കണ്ടെത്തുക എന്നത് ആവശ്യമാണ്. വഴക്കുകൾ പരിഹരിച്ചില്ലെങ്കിൽ അത് കൂടുതൽ പ്രശനങ്ങളിലേക്ക് പോകും. ചെറിയ കാര്യങ്ങൾക്ക് വേണ്ടി തർക്കിക്കാതെ, സൗഹൃദ പരമായി സംസാരിക്കുക. അമ്മയുമായി സമയം പേര�ിംഗ് മംഗളം �സ് മാർച്ച് 2023 52


മംഗളം �സ് മാർച്ച് 2023 53 ചെലവിടുക എന്നത് ഒരു മകൾക്ക് കൊടുക്കാൻ കഴിയുന്ന നല്ല ഒരു സമ്മാനമാണ്. മറ്റുള്ള സു ഹൃത്തുക്കളുമായി സംസാരിക്കുന്നത് പോലെ, അവർക്ക് വേണ്ടി സമയം ചെലവിടുന്നതു പോലെ അമ്മയ്ക്കു വേണ്ടിയും സമയം നൽകുക. പരസ്പരം സംസാരിച്ച് തകരാറുകൾ പരിഹരിക്കുക. ആശയവിനിമയം അത്യാവശ്യം അമ്മയും മകളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണിത്.ചില കാര്യങ്ങളിൽ അവർ തമ്മിൽ വളരെ അടുത്തുനിൽക്കുന്നതായി തോന്നും. രണ്ടു പേർക്കും പരസ്പരം എങ്ങനെ ഫധീൽ ചെയ്യുമെന്ന വിചാരം ഉണ്ടായിരിക്കണം. പരസ്പരം സംസാരിച്ചില്ലെങ്കില�ാ,ക്രൂരമായി സംസാരിച്ചാല�ാ അത് വികാരങ്ങളെ മുെിപ്പെടുത്തും. കാരണം അമ്മയ്ക്കും മകൾക്കും മനസ്സ് വായിക്കാനാകില്ല. അതിനാൽ വ്യക്തമായും സൗമ്യമായും പെയണം. മനസ്സിൽ തട്ടി സംസാരിക്കുക.'അമ്മ എന്നെ കുട്ടിയായി കാണണം. മുതിർന്ന ഒരാളായി എന്നെ കാണരുത് എന്ന് മകൾ പെയുമ്പോൾ തന്നെ അമ്മയുടെ മനസ്സിലെ എല്ലാ പ്രശ്‌നങ്ങളും മാറും. പരസ്പരമുള്ള തുറന്ന സംസാരമാണ് തമ്മിലുള്ള ബന്ധം ആഴമാക്കാനുള്ള പ്രധാന ചവിട്ടുപടി. ശിക്ഷ പോലും അമിതമാകരുത് മക്കൾ ചെയ്യുന്ന തെറ്റുകൾ അത് ചെറുതായാലും, വലുതായാലും ശിക്ഷണത്തിലൂടെ അവരെ കൂടുതൽ വേദനിപ്പിക്കരുത്. തെറ്റ് പെഞ്ഞു ബോധ്യപ്പെടുത്തി ശരിയിലേക്ക് എത്തിക്കുന്നതാണ് ശരിയായ വഴി. പല മാതാപിതാക്കളും പെട്ടെന്ന് പ്രകോപിതരായി തങ്ങളുടെ വികാരം പ്രകടിപ്പിക്കുമ്പോൾ മക്കൾക്ക് ദേഷ്യമേ വരൂ. പേടിയും ഭയവും ഉള്ളിൽ വന്നു കഴിഞ്ഞാൽ പിന്നീട് വലിയ തെറ്റുകൾ ചെയ്താൽ പോലും കുട്ടികൾ തുെന്നു പെയാൻ മടിക്കും. പൊതു ഇടങ്ങളിൽ വച്ച് ചീത്ത വാക്കുകൾ പെയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന കുട്ടിയെ സ്വാഭാവിക മായും മറ്റുള്ളവർ ഒറ്റപ്പെടുത്തും. അധ്യാപകരടക്ക മുള്ളവർ കുട്ടിയെ സ്ഥിരമായി ശകാരിക്കുക കൂടി ചെയ്യുമ്പോൾ എല്ലാവരോടും ദേഷ്യം ഇരട്ടിയാകും. അത് പല രധീതിയിൽ പ്രകടിപ്പിക്കുകയും ചെയ്യും. എന്നു കരുതി 'സാരമില്ല കുഞ്ഞല്ലേ' എന്ന് പെഞ്ഞു ചെയ്ത തെറ്റിനെ നിസ്സാരവത്കരിച്ച് കുട്ടികളെ മംഗളം �സ് മാർച്ച് 2023 53


മംഗളം �സ് മാർച്ച് 2023 54 വീണ്ടും തെറ്റിന്റെ ല�ോകത്തേക്ക് തള്ളി വിടുന്നതും നല്ലതല്ല. അതിനു പകരം ചെയ്ത തെറ്റിന്റെ വ്യാപ്തി കുട്ടികളെ പെഞ്ഞു മനസ്സിലാക്കി ഇനിയത് ആവർത്തിച്ചാ ലുണ്ടാകുന്ന വിപത്തുകൾ കൃത്യമായി ബോധ്യപ്പെടു ത്തുക. എങ്കിൽ മാത്രമേ പിന്നീടത് ചെയ്യുന്നതിൽ നിന്ന് കുട്ടികൾ പിന്മാറൂ. പ്രകോപനത്തേക്കാളേറെ സംയമനമാണ് നല്ലതെന്ന് മാതാപിതാ ക്കളും തിരിച്ചറിയുക. നല്ലൊരു കേൾവിക്കാരിയാകുക ഒരു പ്രായമെത്തിക്കഴിഞ്ഞാൽ കുട്ടികൾക്ക് അവരുടേതായ അഭിരുചികളും ഇഷ്ടങ്ങളുമൊക്കെ ഉണ്ടാകും. വസ്ത്രധാരണം, മേക്കപ്പ്, സോഷ്യൽ മധീഡിയ ഉപയോഗം എന്നിവ യില�ൊക്കെ കുട്ടികൾക്ക് പ്രത്യേകതയുണ്ടാകും. അതിനെയൊക്കെ പൂർണ്ണമായി തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ കുട്ടികൾക്ക് ദേഷ്യം മാത്രമേ ഉണ്ടാകൂ. അതിനു പകരം പുതിയ ഫാഷനുകളും, സോഷ്യൽ മധീഡിയയുടെ പുതിയ ടെക്‌നിക്കളും, മേക്കപ്പിലും മറ്റും വന്ന വ്യത്യാസവുമൊക്കെ കുട്ടികളുമായി സംസാരിക്കുക. അമ്മയ്ക്ക് അതില�ൊക്കെ താത്പ ര്യമുണ്ടെന്ന് തോന്നുമ്പോൾ കുട്ടികൾ അതൊക്കെ പെഞ്ഞു തരും. പെഞ്ഞു മനസ്സിലാക്കിത്തരാൻ അവർക്ക് വലിയ ആവേശമാണ്. ആദ്യമാദ്യം കേ ട്ടിരിക്കുക, പിന്നീട് അഭിപ്രായങ്ങൾ പെയുക എന്ന തലത്തിലേക്ക് വരെ ഈ സൗഹൃദസംഭാഷണം ഉയരും. അതോടെ അമ്മ പെയുന്നതിലും കാര്യമുണ്ട് എന്ന് കുട്ടിക്കും തോന്നിത്തുടങ്ങും. 'നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല' എന്ന് കുട്ടിയോട് പെയുന്നത്, അഭിപ്രായ സ്വാതന്ത്ര്യമില്ലാതെ വളരുന്നത് ഒക്കെ കുട്ടിയെ ഉൾവലിയാൻ പ്രേരിപ്പിക്കും. കഴിവ് ഉണ്ടെങ്കിൽ പോലും എന്ത് കാര്യം ചെയ്യാനും ഇത്ത രക്കാർക്ക് ആത്മവിശ്വാസക്കുറവുണ്ടാകും. ഒരിക്കലും കുട്ടികളോട് അത്തരം സംഭാഷണങ്ങൾ പെയരുത്. ഭക്ഷണവും ഉറക്കവും പ്രധാനം കൊഴുപ്പ്, ഉപ്പ് എന്നിവ ചേർത്ത ഭക്ഷണ പാനധീയങ്ങൾ കൂടുതലായി കുട്ടികൾക്ക് നൽകാതി രിക്കുക. ഹോർമോൺ വ്യതിയാനങ്ങളുണ്ടാകുന്ന പ്രായമായതിനാൽ അത് കൂട്ടുന്ന തരത്തിലുള്ള ഭക്ഷണം ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ശാരധീരിക പ്രവർത്തനങ്ങളും മാനസികാരോഗ്യത്തിന് കൂടുതൽ സഹായിക്കും. അതുപോലെ പ്രധാധാന്യമാണ് ഉറക്കവും. കൗ മാരക്കാരുടെ ഏറ്റവും വലിയ പ്രശ്‌നം ഉറക്കമി ല്ലായ്മയാണ്. ഉെക്കം കുെയുന്നത് കൗമാരക്കാർ ക്കിടയിൽ വിഷാദരോഗം ഉണ്ടാകാനും ശരധീരഭാരം കൂടാനുമുള്ള സാധ്യത കൂടുതലാണ്. കൗമാരക്കാർ എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ഉെങ്ങണം. വൈകുന്നേരം നാല് മണിക്ക് ശേഷം ചായ,കാപ്പി, കൂൾ ഡ്രിങ്ക്‌സ് എന്നിവ കുടിക്കുന്ന ശീലമുണ്ടെ ങ്കിൽ അത് ഒഴിവാക്കുക. രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുന്നത് നല്ല ഉെക്കം കിട്ടാൻ സഹായിക്കും. ഉറങ്ങുമ്പോൾ സമധീപത്ത് മൊബൈൽ ഫോണോ, ക്ലോക്കോ വയ്ക്കാതിരിക്കുക. രാവിലെ എഴുന്നേൽക്കാനും രാത്രി കിടക്കാനും ക്യത്യ സമയം പാലിക്കാൻ ശ്രമിക്കുക. കിടപ്പുമുെിയിൽ കംപ്യൂട്ടർ, ടിവി, എന്നിവ വയ്ക്കാതിരിക്കുക. • മകളുടെ കഴിവിലും േക്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക • മക്കളെയും ബഹുമാനിക്കുക • സ്വന്തം നിലയിൽ മുന്നേറാൻ മക്കളെ സഹായിക്കുക. • നിങ്ങളുടെ സ്വന്തം തെറ്റുകളെ കൂടി അം ഗീകരിക്കാനുള്ള മനസ്സ് ഉണ്ടാക്കുക • സുരക്ഷിതയാ�് എന്ന തോന്നൽ ഉണ്ടാക്കിയെടുക്കുക • ധാർമ്മിക മാർഗ്ഗനിർദ്ദേേം നൽകുക • മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുക • നല്ല വിദ്യാഭ്യാസം നൽകി മികച്ച ബകൗദ്ധിക പ്ര വർത്തനവും നല്ല രീതിയിൽ സംസാരിക്കുവാ നുള്ള വാക്സാമർഥ്യവും ഉണ്ടാക്കിക്കൊടുക്കുക • മക്കൾ ചില നേട്ടങ്ങൾ കകവരി ക്കുമ്ാൾ, അത് എത്ര തന്നെ ചെറു താണെങ്കിലും, അഭിനന്ദിക്കുക. • എന്തെങ്കിലും ഒരു കാര്യം പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ അനുകൂലമായ അഭിപ്രാ യങ്ങൾ നൽകുക, കുറ്റപ്പെടുത്താതിരിക്കുക. • ഒരുമിച്ച് നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുക, പ്രത്യേകിച്ച് കായിക കാര്യ ങ്ങളിൽ, ഫാഷൻ കാര്യങ്ങളിൽ, സോഷ്യൽ മീഡിയയിൽ ഒക്കെ കൂട്ടുകൂടി ചെയ്യുക. • പ്രോജക്റ്റുകൾ, സ്കൂളിലെ കാര്യങ്ങൾ, �രീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ എന്നിവയിൽ സഹായിക്കുക. • മക്കളുടെ സുഹൃത്തുക്കളെ കാണുക, അവർക്ക് എല്ലാവർക്കുമായി ഒരു �ാർട്ടി പേര�ിംഗ് 'നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല' എന്ന് കുട്ടിയോട് പറയുന്നത്, അഭിപ്രായ സ്വാത ന്ത്ര്യമില്ലാതെ വളരുന്നത് ഒക്കെ കുട്ടിയെ ഉൾവലിയാൻ പ്രേരിപ്പിക്കും. കഴിവ് ഉണ്ടെങ്കിൽ പോലും എന്ത് കാര്യം ചെയ്യാനും ഇത്തരക്കാർക്ക് ആത്മവിശ്വാസക്കുറവുണ്ടാകും. ഒരിക്കലും കുട്ടികളോട് അത്തരം സംഭാഷണങ്ങൾ പറയരുത്


മംഗളം �സ് മാർച്ച് 2023 55 നടത്തുക. കൂട്ടുകാരും അദ്ധ്യാപകരുമൊ ക്കെയായി നല്ല ബന്ധം സൂക്ഷിക്കുക. • മകൾക്കായി സമയം മാറ്റിവയ്ക്കുക. കൂടുതൽ സമയം ചെലവഴിക്കുന്നത് നിങ്ങളുടെ സ്‌നേഹബന്ധം കൂടുതൽ ദൃഢമാക്കുവാൻ സഹായിക്കും. • കകൗമാരത്തിലെത്തുമ്ാൾ മുതൽ മക്കൾക്ക് സ്വകാര്യതയും അവരുടേതായ സ്ഥലവും അത്യാവേ്യമാ�്. അതിനാൽ, അവർക്ക് കുറച്ച് ഇടം നൽകുക. • തെറ്റു സംഭവിച്ചാൽ യാഥാർത്ഥ്യം അംഗീകരിക്കാനും ക്ഷമ നേടാനും അവർക്ക് കുറച്ച് സമയം നൽകുക • അവർക്ക് നിങ്ങളെ ആവേ്യമുണ്ടെങ്കിൽ, അല്ലെങ്കിൽ, അവർ കുഴപ്പത്തിലാകുമ്ാൾ നിങ്ങളുടെ സഹായം എപ്പോഴും അവർക്ക് ലഭ്യമായിരിക്കും എന്ന കാര്യം അവർക്ക് അറിയാമെന്ന് എല്ലായ്‌പ്പോഴും ഉറപ്പാക്കുക. • മക്കളെ വിേ്വസിക്കുക. അവർക്ക് അച്ഛനോടും അമ്മയോടും എന്തും തുറന്ന് �റയാനുള്ള ധൈര്യം വളർത്തിയെടുക്കുക. • എല്ലായ്‌പ്പോഴും അനുകൂല പ്രതികര�ങ്ങൾ നൽകുകയും പ്രോത്സാഹജനകമായി സംസാരിക്കുകയും ചെയ്യുക. അവരെ എപ്പോഴും വിമർേിക്കുന്നത് അവളുടെ ആത്മ വിശ്വാസവും ആത്മാഭിമാനവും കുറയ്ക്കും. • േരിയായ അളവിലുള്ള സ്വാതന്ത്ര്യം നൽകുക. ഓരോ വ്യക്തിക്കും അവന്റെ അല്ലെങ്കിൽ അവളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുവാനുള്ള േക്തിയുണ്ട്. അതിനാൽ, അവരുടെ ഭാവി അവരിലേക്ക് അടിച്ചേൽപ്പിക്കരുത്. • മക്കളോട് സംസാരിക്കുക. അവരുടെ അടുത്തു നിന്ന് മാറി നിന്ന സമയത്ത് നിങ്ങൾ അവരെ എത്രമാത്രം നഷ്ടപ്പെ ടുത്തിയെന്ന് അവരെ അറിയിക്കുക. നിങ്ങളുടെ അഭാവത്തെ അവർ എങ്ങനെ നേരിട്ടുവെന്നും അവരോട് ചോദിക്കുക. • എപ്പോഴും മാതാ�ിതാക്കളെ മക്കൾ അം ഗീകരിച്ചെന്ന് വരില്ല. അതിന് അവർക്ക് സമയം നൽകി അവരുടെ വിശ്വാസം നേടിയെടുക്കാനുള്ള ശ്രമം നടത്തുക. • ആത്മവിശ്വാസം നൽകുക. എന്നും എന്തിനും കൂടെ എന്നും ഉണ്ടാകും എന്നും ഉറപ്പ് നൽകുക.


മംഗളം �സ് മാർച്ച് 2023 56 ഹോം കെയർ ഒരു ദിവസത്തിെ പകുതി തധീരുന്നത് വൃത്തിയാക്കലിനു വേണ്ടിയാണ്. വധീടു വൃത്തിയാക്കലും, അടുക്കളയിലെ പൊടിക്കൈകളും, പൂന്തോട്ട പരിപാലനവും, മൊബൈൽ ഫോൺ ഉപയോഗത്തിലെ ശ്രദ്ധ യുമടക്കം ഒട്ടുമിക്ക കാര്യത്തിലും ചില സിമ്പിൾ ടിപ്‌സുകളുണ്ട്. ''രാവിലെ എഴുന്നേൽക്കു മ്പോൾ മുതൽ രാത്രി കിടക്കുന്ന നേരം വരെ കുപ്പിയിൽ നിന്ന് തുെന്നു വിട്ട ഭൂതത്തിന്റെ അവസ്ഥയാ... എന്റെ കഷ്ടപ്പാട് എന്ന് തീരും എന്റെ ദൈവമേ...'' ഇങ്ങനെ പരിതപിക്കാത്ത സ്ത്രീകൾ വളരെ കുെവാണ്. ഒരു ജോലി കൂടിയുള്ള സ്ത്രീകളാ ണെങ്കിൽ പിന്നെ പെയുകയും വേണ്ട. വീടും കുട്ടികളെയും കുടുംബവും തൊഴിലിടങ്ങളിലെ ജോലി ഭാരവും ഒക്കെ ബാലൻസ് ചെയ്തു പോകാൻ അല്പം ബുദ്ധിമുട്ടു തന്നെയാണ്. അത്രയ്ക്കും കഷ്ടപ്പാടാണ് സ്ത്രീ കൾക്കത്. തിരക്കിനിടയിൽ ജോലി ഭാരം കുെയ്ക്കാനും ഈസിയായി എല്ലാം ചെയ്തു തധീർക്കാനും ഏതൊരു സ്ത്രീയും ആഗ്രഹിക്കും. ഇതിനിടയിൽ വീട്ടിലെ കാര്യങ്ങൾ കുെച്ചു ഈസിയാക്കാൻ എന്തെങ്കി ലുമൊക്കെ കുറുക്കു വഴികൾ സ്ത്രീകൾ തന്നെ കണ്ടെത്താറുണ്ട്. അടുക്കളയിലും തുണി അലക്കു മ്പോഴും പൊടിയടിക്കുമ്പോഴും എന്തിനു മൊബൈൽ ഉപ യോഗിക്കുമ്പോൾ പോലും ചില നുറുങ്ങുകൾ സ്ത്രീക്കൾക്ക് ഏടെ പ്രയോജനപ്രദമാണ്. സ്ത്രീകൾക്ക് മാത്രം എന്ന് പെയാവുന്ന ചില നുറുങ്ങുകൾ ഇതാ... സ്ത്രീകളെ സഹായി ക്കണമെന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന പുരുഷന്മാർക്കും ഇത് ഉപയോഗപ്പെടുത്താം... ഹ�ോം കെയർ ടിപ്സ് മംഗളം �സ് മാർച്ച് 2023 56 ഭാമിക


മംഗളം �സ് മാർച്ച് 2023 57 1. മൃദുവായ പതുപതുപ്പുള്ള ടവലിന്റെ രഹസ്യം വിനാഗിരിയും ബേക്കിങ് സോഡയുമാണ്. അവ പുതിയത് പോലെയാകും. ഡിറ്റർജന്റ് പൗഡർ ചേർക്കാൻ ആവശ്യപ്പെട്ടതിന്റെ പകുതി മാത്രം ചേർക്കുക. ടവലുകൾ കഴുകുമ്പോൾ ഡ്രയർ ഷീറ്റ്‌സും ഫ്രാബ്രിക്ക് സോഫ്റ്റനറും ഉപയോഗി ക്കുന്നത് ഒഴിവാക്കുക. ടവലുകളുടെ ആയുസ്സ് കൂടും. അവ പെട്ടെന്നു വെള്ളം വലിച്ചെടുക്കും. 2. ബ്രാ, ബാത്ത് സ്യൂട്ടുകൾ, യോഗ പാന്റ്സ് എന്നിങ്ങനെ സ്പാൻഡെക്സ് അല്ലെങ്കിൽ ഇലാസ്റ്റിക് ഉള്ള എന്തും ഉണങ്ങാൻ തൂക്കിയിടണം. അല്ലാതെ ഡ്രയെിൽ ഉണക്കരുത്. അതിൽ നിന്നുള്ള താപം കാരണം തുണി ചിലപ്പോൾ വലിച്ചുനധീളുകയും അവയുടെ ആകൃതി ഇല്ലാതാക്കുകയും ചെയ്യും. 3. ജധീൻസ് മാസത്തില�ാരിക്കൽ ഫ്രീസെിൽ വെച്ചാൽ ദുർഗന്ധം ഇല്ലാതെയിരിക്കും. 4. വ്യായാമം ചെയ്യുമ്പോൾ ഉപയോഗിച്ചിരുന്ന വസ്ത്രം അലക്കുമ്പോൾ ഒരു നാരങ്ങ പിഴിഞ്ഞൊ ഴിക്കുക. അവ പുതിയത് പോലെയാകും. 5. കക്ഷത്തിലെ കറ കളയാൻ നാരങ്ങനീരും ബേക്കിങ് സോഡയും ഉപയോഗിക്കുക. 6. തണുത്ത വെള്ളവും സോപ്പും ഉപ യോഗിച്ചാൽ രക്തക്കറ മാറും. 7. ആൽക്കഹോൾ തേച്ചാൽ പെയിന്റ് കറ മാറും. 8. എണ്ണക്കറയിൽ ചോക്ക് തേച്ചാൽ പെട്ടെന്നു വൃത്തിയാകും. 9. ബോറാക്‌സ് ഉപയോഗിച്ചാൽ വെളുത്ത വസ്ത്രങ്ങൾ തൂവെള്ളയായും നിെമുള്ളവ തെളിച്ചമുള്ളതാവുകയും ചെയ്യും. 10. ജധീൻസ് കഴുകാൻ ഒരു കാരണവശാലും ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക. തണുത്ത വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ. അല്ലെങ്കിൽ അത് ജധീൻസ് നിെം മങ്ങുന്നതിനും നരക്കുന്നതിനും തുണി ചീത്തയാവുന്നതിനും കാരണമാകുന്നു. ഒരു കാരണവശാലും ചൂടുവെള്ളത്തിൽ കഴുകരുത്. 11. തലയിണ കഴുകുമ്പോൾ ദ്രവരൂപത്തി ലുള്ള ഡിറ്റർജന്റ് ഉപയോഗിക്കുക. അല ക്കുപൊടിയാണെങ്കിൽ തലയിണയിൽ അവശേഷിക്കാൻ സാധ്യതയുണ്ട്. 12. ചുരുങ്ങിപ്പോകാൻ സാധ്യതയുള്ളവസ്ത്രം ചെറുചൂടുള്ള വെള്ളത്തിൽ ബേബി ഷാംപൂ ഉപയോഗിച്ച് മുക്കിവയ്ക്കുക. ശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക. 13. തുണികൾ മെിച്ചിട്ട് അലക്കുന്നത് നിെം മങ്ങാതെയിരിക്കാൻ സഹായിക്കും. 14. കോളെിലെ അഴുക്ക് കളയാൻ ടൂത്ത് ബ്രഷിൽ സോപ്പ് പുരട്ടി ഉരക്കുക. പെട്ടെന്നു വൃത്തിയാകും. 15. തുണികൾ ഡ്രയെിൽ നിന്നും പെട്ടെന്നു ഉണങ്ങി കിട്ടാൻ ഒരു ഉണങ്ങിയ ടവൽ ഇട്ടു ഡ്രയർ പ്രവർത്തിപ്പിക്കുക. 16. വാഷിങ് മെഷധീനിൽ ദുർഗന്ധം അനുഭവ പ്പെട്ടാൽ ചൂടുവെള്ളം നിെച്ച് വിനാഗിരിയും ബേക്കിങ് സോഡയുമിട്ട് പ്രവർത്തി പ്പിക്കുക. മെഷധീൻ വൃത്തിയാകും. 17. പുതിയ ടൗവ്വലുകൾ കഴുകുന്ന വെള്ളത്തിൽ ഒരു കപ്പ് ഉപ്പ് ചേർത്താൽ ടവ്വലുകൾ പുത്തൻ പോലെ നിലനിൽക്കും. 18. കർട്ടനുകളിൽ കറകളുണ്ടെങ്കിൽ ഒരു വൃത്തിയുള്ള തുണിയിൽ സോപ്പിട്ട് ഈ ഭാഗത്ത് അമർത്തി ഉരക്കുക. ചെറുനാരങ്ങയുടെ തോടും കറ കളയാൻ സഹായിക്കും. 19. വസ്ത്രങ്ങളിലെ മഞ്ഞൾക്കറ അകറ്റാ നുള്ള മറ്റൊരു വഴിയാണ് ഹൈഡ്രജൻ പെറോക്സൈഡ്. ഇതുകൊണ്ട് കറയായ ഭാഗത്ത് ഉരസുക. പിന്നീട് കഴുകിയെടുക്കാം. 20. മുഷിഞ്ഞ വസ്ത്രങ്ങൾ കൂട്ടിയിട്ട് നനയ്ക്കാൻ ശ്രമിക്കാതെ രണ്ടു ദിവസം കൂടുമ്പോഴെങ്കിലും കഴുകാം. തുണികൾ അലക്കാൻ എല്ലാ വർക്കും അറിയാം. ഏറെ സമയം അതിനു വേണ്ടി മാറ്റി വയ്ക്കാതെചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഈ ജോലി വളരെ എളുപ്പമാകും. മംഗളം �സ് മാർച്ച് 2023 57


മംഗളം �സ് മാർച്ച് 2023 58 1. വഴുതനങ്ങ അരിയുമ്പോൾ നിെം മങ്ങാ തിരിക്കാൻ കഷ്ണങ്ങളിൽ അൽപം ഉപ്പ് ചേർത്ത എണ്ണ പുരട്ടി വച്ചാൽ മതി. 2. കുടംപുളി കറിയിലിടുമ്പോൾ അരി ഞ്ഞിട്ടാൽ കൂടുതൽ ഫലം ചെയ്യും. 3. നാരങ്ങാനധീര് സൂക്ഷിക്കാനായി കൂടുതൽ നാരങ്ങാ ലഭിക്കുമ്പോൾ അതിന്റെ നധീര് എടുത്തു ഐസ് ക്യൂബ് ട്രേയിൽ വച്ച് ഫ്രീസ് ചെയ്യുക. ആവശ്യമുള്ളപ്പോൾ ഇത് ഉപയോഗിക്കാവുന്നതാണ്.15 -20 ദിവസം വരെ ഇത് ഉപയോഗിക്കാവുന്നതാണ്. 4. പൊറോട്ട ഉണ്ടാക്കുമ്പോൾ തൈരോ നെയ്യോ മുട്ടയോ (ഇവയിൽ ഏതെങ്കിലും ഒന്ന്) ചേർത്താൽ പൊറോട്ടക്ക് മാർദവം കൂടും. 5. സാമ്പാറിൽ സാമ്പാർപ്പൊടി ചേർത്ത തിനുശേഷം മൂടിവെച്ച് തിളപ്പിച്ചാൽ സാമ്പാറിന്റെ മണം നഷ്ടപ്പെടില്ല. 6. പയർവർഗങ്ങൾ വേവിക്കുമ്പോൾ രണ്ട് അല്ലി വെളുത്തുള്ളി കൂടി ചേർത്താൽ ഗ്യാസ് ശല്യം ഉണ്ടാകില്ല. 7. വെളുത്തുള്ളി അല്ലിയാക്കിയതിനുശേഷം അൽപം എണ്ണപുരട്ടി 10 മിനിറ്റ് വെയിലത്തുവെ ച്ചാൽ എളുപ്പത്തിൽ തൊലി അടർന്നുകിട്ടും. 8. പഞ്ചസാര ഉരുക്കി പാനിയാക്കുമ്പോൾ അതിലേക്ക് ഒരു സ്പൂൺ മുട്ടയുടെ വെള്ള ചേർത്താൽ പഞ്ചസാരയിലെ ചെളി മുട്ടവെള്ളയോടൊപ്പം പതഞ്ഞു വരും. 9. അടി കരിഞ്ഞപാത്രം വൃത്തിയാക്കാൻ പാത്രത്തിൽ നിറയെ വെള്ളമൊഴിക്കുക ശേഷം അതിലേക്കു കുെച്ച് തേയിലപ്പൊടി ഇടുക, ഇത് നന്നായി തിളച്ചുവരുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കിക്കൊടു ക്കുക. അപ്പോൾ പാത്രത്തിന്റെ അടിയിൽ കരിഞ്ഞിരിക്കുന്നതെല്ലാം ഇളകി വരും. ഒന്നു രണ്ടു മിനിറ്റ് ഇങ്ങനെ ചെയ്യുക. അതിനു ശേഷം പാത്രം തണുത്തശേഷം വെള്ളം കളഞ്ഞ് നന്നായി കഴുകിയെടുക്കാം. 10. മധീൻ വെട്ടിയശേഷവും സവാള അരിഞ്ഞ ശേഷവും കുെച്ച് ബേക്കിങ്ങ് സോഡാപ്പൊടി ഉപയോഗിച്ച് കൈ കഴുകിയാൽ മണം വരില്ല. 11. മുട്ട കേടുകൂടാതെ ഇരിക്കാനായി മുട്ടയുടെ കൂർത്തഭാഗം താഴെ വരുന്ന രധീതധീയിൽ അടുക്കിവയ്ക്കുക. 12. ചായ ഉണ്ടാക്കുന്ന സ്റ്റീൽ അരിപ്പ വൃത്തി യാക്കാൻ അത് നന്നായി ചൂടാക്കിയ ശേഷം കുെച്ച് ബേക്കിങ്ങ് സോഡയും വിനാഗിരിയും ചേർന്ന മിശ്രിതം ഉപയോഗിച്ച് നന്നായി കഴുകി എടുക്കുക, അരിപ്പയിലെ കറ നന്നായി ഇളകി പോരും. 13. മികിസിയുടെ ജാെിൽ ഉപ്പിട്ട് നന്നായി അടിച്ചെ ടുക്കുന്നത് മിക്‌സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടും. 14. കോളിഫ്‌ളവെിന്റെ വെള്ളനിെം നി ലനിർത്താൻ പാചകം ചെയ്യുമ്പോൾ ഒരു സ്പൂൺ പാൽ ചേർക്കുക. 15. ഉള്ളിയും തക്കാളിയും ഇടുന്ന കറികൾക്ക് കട്ടി കൂട്ടാൻ 5 -6 കശുവണ്ടിയോ ബദാമോ കുതിർത്തു ഗ്രെവിയിലേക്ക് അരച്ച് ചേർത്ത ശേഷം ഏതാനും മിനിറ്റ് തിളപ്പിക്കുക. 16. വെണ്ടയ്ക്ക ക്രിസ്പിയായി ഫ്രൈ ചെയ്യാൻ ഒരു സ്പൂൺ തൈരോ നാരങ്ങാനീരോ ചേർത്താൽ മതിയാകും. 17. ഉള്ളി അെിയുമ്പോൾ കണ്ണുനധീർ വരാതിരി ക്കാൻ രണ്ടു വശവും മുെിച്ചു തോൽ കളഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. 18. പച്ച മുളക് അരിയുമ്പോൾ വെളിച്ചെ ണ്ണയോ പുളിവെള്ളമോ കൈയിൽ പുരട്ടിയാൽ പുകച്ചിൽ അകറ്റാം. 19. ഉള്ളി അഥവാ സവാള മുെിച്ച് കറിയിൽ ഇട്ടു കുെച്ച് മിനിറ്റിനു ശേഷം നധീക്കം ചെയ്യുക. ഇത് വിഭവത്തിലെ അധിക ഉപ്പിനെ നധീക്കം ചെയ്യും. 20. ഇെച്ചി പെട്ടെന്ന് വേവാനും നല്ല മയം കിട്ടുവാനും തൈര് പുരട്ടി മൂന്ന് മണിക്കൂർ വെച്ച ശേഷം വേവിച്ചാൽ മതി. അടുക്കളയിലാണ് സ്ത്രീകളുടെ ജോലി സമയം ഏറെചിലവാക്കുന്നത്. അവിടെയും ചില ഈസി മാർഗ്ഗങ്ങൾ പ്രയോഗി ക്കാവുന്നതേയുള്ളു. ഹോം കെയർ മംഗളം �സ് മാർച്ച് 2023 58


മംഗളം �സ് മാർച്ച് 2023 59 1. ബാക്റ്റീരിയകളെ ഇല്ലാതാക്കി ദുർഗന്ധം നധീക്കം ചെയ്യാൻ സഹായിക്കുന്ന വോഡ്ക ദുർഗന്ധമുള്ള കാർപെറ്റില�ാ മറ്റ് ഇടങ്ങളില�ാ അൽപ്പമൊഴിച്ച് വൃത്തിയാക്കുക. ഇതു വരണ്ടു പോകുന്ന തോടൊപ്പം ദുർഗന്ധവും ഇല്ലാതാകും. 2. ഷെൽഫുകളും ഫർണിച്ചറുകളും വൃ ത്തിയാക്കാൻ ഈർപ്പമുള്ള ഡസ്റ്ററോ തുണിയോ ഉപയോഗിക്കാം. 3. അര കപ്പ് വിനാഗിരി അര ബക്കറ്റ് വെള്ളത്തിൽ കലർത്തി തെ തുടച്ചാൽ നിലം നന്നായി വൃത്തിയാകും. 4. ഒരു കപ്പ് വിനാഗിരി ഒരു പ്ലാസ്റ്റിക് കവെില�ൊഴിച്ച് ഷവെിൽ കെട്ടി വയ്ക്കുക. ഒരു ദിവസം മുഴുവൻ അങ്ങനെ വച്ചിരന്നതിന് ശേഷം കവർ അഴിച്ചു മാറ്റിയാൽ മതി. ഷവെിനകത്തെ അഴുക്കും ചെളിയുമെല്ലാം പോയി ഷവർ തിളങ്ങും. 5. ചുമർചിത്രങ്ങളും മറ്റ് ഹോം ഡെക്കറുകളിലും പറ്റി പിടിച്ചിരിക്കുന്ന പൊടി നധീക്കം ചെയ്യാൻ ഈർപ്പമുള്ള െബർ സ്പോഞ്ച് ഉപയോഗിക്കാം. 6. വളരെ സുരക്ഷിതമായി ഉപയോഗിക്കാ വുന്നതും പ്രകൃതി ദത്തമായ ല�ാഷനാണ് പുൽത്തൈലം. ആഴ്ചയില�ാരിക്കൽ പുൽത്തൈലം ഉപയോഗിച്ച് തെ വൃത്തിയാ ക്കുന്നത് നല്ലതാണ്. പുൽത്തൈലം അൽപം എടുത്ത് ഒരു ബക്കറ്റ് വെള്ളത്തിൽ നേർപ്പിച്ച് തെ തുടയ്ക്കുന്നതിനായി ഉപയോഗിക്കാം. പുൽത്തൈലത്തിന്റെ സുഗന്ധം മുെികളിൽ നിെഞ്ഞു നിൽക്കും. കൊതുക്, മറ്റ് ഷഡ്പ ദങ്ങൾ എന്നിവയുടെ ശല്യവും കുറയ്ക്കാം. 7. പരവതാനികളും ഫ്ലോർമാറ്റുകളും വാക്വം ക്ളധീനർ ഉപയോഗിച്ച് വൃ ത്തിയാക്കുന്നതാണ് നല്ലത്. 8. ഉമ്മറവാതിലിന് അകത്തും പുറത്തും ഡോർ മാറ്റുകളിടുക.പുെത്തുനിന്നെത്തുന്ന പൊടിയുടെ അളവ് കുറയും. രണ്ട് ദിവസം കൂടുമ്പോൾ മാറ്റുകൾ വാക്വം ചെയ്യുക. 9. എയർ ബ്രഷുകളുപയോഗിച്ച് കംപ്യൂട്ടർ കീബോർഡ് പോലുള്ള സാങ്കേതിക ഉപകരണങ്ങൾ വൃത്തിയാക്കാം. 10. അടുക്കളയിലും ബാത്‌റൂമുകളിലും എക്സ്ഹോ സ്റ്റ് ഫാൻ ഘടിപ്പിക്കുക. പൊടി, ഗ്രീസ്, ഗന്ധം എന്നിവ അതിലൂടെ വലിച്ചെടു ക്കപ്പെട്ട് പുറത്തേക്ക് കളയപ്പെടും. 11. ക്ലീനിങ്ങിനൊരുങ്ങുമ്പോൾ ഫേസ്മാസ്‌ക് ഉപയോഗിക്കുക. 12. ആഴ്ചയില�ാരിക്കൽ കർട്ടണുകളും സെറ്റി കവറുകളും വൃത്തിയാക്കുക. 13. ഫാൻ, ഷെൽഫുകളുടെ മുകൾഭാഗം, ബുക്ക് ഷെൽഫുകൾ എന്നിവ ക്ലീൻ ചെയ്യാൻ മൈക്രോഫൈബർ തുണിയുള്ള സ്റ്റിക്ക് ആണ് നല്ലത്. 14. റൂം ഫ്രഷ്നർ അല്ലെങ്കിൽ എസ്സൻഷ്യൽ എണ്ണ ഉപയോഗിച്ച് മുെികളിൽ സുഗന്ധം നിറയ്ക്കാം 15. സാധനങ്ങളിലെ തുരുമ്പു കളയുന്ന തിനുളള നല്ലൊരു വഴിയാണ് തക്കാളി. തക്കാളി ഉപയോഗിച്ച് തുരുമ്പു നീക്കാം. 16. ദിവസവും പത്ത് മിനിട്ട് നേരമെങ്കിലും ജനാലകൾ തുെന്നിടുക. 17. ടൈലുകളിലെ കറ കളയാൻ ചെറുനാരങ്ങ നധീര് നല്ലതാണ്. ഈ നധീര് കറകൾക്ക് മുകളിൽ തളിച്ച് ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുക. പിന്നീട് തുടച്ചു കളയാം. 18. ചവറ്റുകുട്ടകൾ നിെയുന്നതുവരെ കാത്തുനിൽ ക്കാതെ എന്നും പുെത്തുകൊണ്ടുപോയി തട്ടുക. 19. ചുമരുകൾ നല്ലപോലെ അഴുക്ക് കളഞ്ഞ് വൃത്തിയാക്കാൻ ബ്ലീച്ച് അടങ്ങിയ പ്രോഡ ക്ടുകൾ ഉപയോഗിക്കാം. ഇത്തരം പ്രോഡ ക്ടുകൾ ഉപയോഗിക്കുമ്പോൾ കൈകളിൽ ഗ്ലൗസ് ഉപയോഗിക്കുവാൻ ഒരിക്കലും മറക്കരുത്. കൂടാതെ, ജനാലയെല്ലാം തുെന്നി ട്ടതിന് ശേഷം മാത്രം ഇത് ഉപയോഗിക്കുക. 20. ഏത് മുെി വൃത്തിയാക്കുന്നു എന്നതിലുപരി വൃത്തിയാക്കൽ എവിടെ നിന്ന് തുടങ്ങണം എന്നാണ് ആദ്യം അെിയേണ്ടത്. ചുവർ, മുകൾ ഭാഗം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കണം. സീലിംഗ് ഫാനുകളിലെ പൊടി നധീക്കം ചെയ്ത ശേഷം ചുവരിലെ മാൊല, ഫർണ്ണീച്ചറിലെ പൊടിയും അഴുക്കും എന്നിവ നധീക്കം ചെയ്യുക. ഏറ്റവുമൊടുവിൽ വേണം നിലം അടിച്ചുവാരി തുടയ്ക്കാൻ. പൊടിപടലങ്ങൾ വൃത്തിയാക്കുക എന്നതാണ് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. എത്രയൊക്കെ വൃത്തിയാക്കിയാലും പിന്നെയും വീട്ടിനുള്ളിലെപൊടിയും അഴുക്കും വന്നുകൊണ്ടിരിക്കും. ഈ ജോലി അതു കൊണ്ടു തന്നെ ഇടയ്ക്കിടെ ചെയ്യേണ്ടതാണ്. വീടിനുൾവശം വൃത്തി യാക്കാൻ ചില പൊടിക്കൈകളുണ്ട്... 59 മംഗളം �സ് മാർച്ച് 2023 59


മംഗളം �സ് മാർച്ച് 2023 60 1. മൊബൈൽ ഫോൺ ആവശ്യ ത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം. 2. രണ്ടു മിനിറ്റിലധികം തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗി ക്കാതിരിക്കുന്നതാണ് നല്ലത് 3. മൊബൈൽ ഉപയോഗിക്കുമ്പോളുണ്ടാകുന്ന അമിത റേഡിയേഷൻ തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുത പ്രവർ ത്തനങ്ങളെ ബാധിക്കാനിടയുണ്ട്. 4. കൂടുതൽ നേരം മൊബൈൽ ചെവിയോടു ചേർത്തു പിടിച്ചുകൊണ്ടിരുന്നാൽ ഫോണും ചെവിയും ചൂടാവും. 5. കൂടുതൽ നേരം സംസാരിക്കണമെങ്കിൽ ലാൻഡ്ഫാൺ ഉപയോഗിക്കുക. 6. 6. അധിക നേരം ഫോൺ ഉപ യോഗിക്കണമെങ്കിൽ ലൗഡ് സ്പീക്കർ വെച്ച് സംസാരിക്കുക. 7. ചെറിയ കുട്ടികൾക്ക് മൊബൈൽഫോൺ നൽകരുത്. അവരുടെ തലയോട്ടി മൃദുവാണ്. തലച്ചോറ് വളരുന്ന പ്രായമാണത്. അതിലേക്ക് അനാവ ശ്യമായി റേഡിയേഷനുകൾ ഏല്പിക്കു ന്നത് പലപ്പോഴും ദോഷകരമാകും. 8. വയർഹെഡ്ഫാണുകൾ കൂടുതൽ നേരം വെച്ചു കൊണ്ടിരിക്കരുത്. വയർ ഹെഡ്ഫാണുകൾ പലപ്പോഴും ആന്റിനപോലെ പ്രവർത്തിച്ച് കൂടുതൽ റേഡിയേഷനുകളെ ആഗിരണം ചെയ്യാനിടയുണ്ട്. 9. ലിഫ്റ്റുകളിലും അത്തരത്തിലുള്ള ചെറിയ കുടുസ്സുകളിലുമൊക്കെയായിരി ക്കുമ്പോൾ മൊബൈൽ ഫോണുകൾ കഴിവതും ഉപയോഗിക്കാതിരിക്കുക 10. യാത്രക്കിടയിൽ മൊബൈൽ ??ഫോൺ സംസാരം ഒഴിവാക്കുക. വാഹനങ്ങൾ തുടങ്ങിയ ല�ാഹമുെികളിൽ വെച്ച് മൊബൈൽ ഉപയോഗിക്കുമ്പോൾ 11. കണക്ഷൻ നിലനിർത്താൻ വളരെയധികം ഊർജം വിനിയോ ഗിക്കേണ്ടിവരും. ട്രെയിനിൽ വെച്ച് കൂടുതൽ നേരം മൊബൈൽ ഉപയോ ഗിച്ചാൽ അമിതറേഡിയേഷനുണ്ടാകും. ചിലപ്പോൾ ഉപകരണത്തിനു തന്നെ കേടുപാടുകളുണ്ടാവുകയും ചെയ്യാം. 12. ഇലക്ട്രോണിക് ഉപകരണങ്ങൾ, കമ്പ്യൂട്ടർ സെർവറുകൾ തുടങ്ങിയവയുടെ അടുത്തു നിന്ന് മൊബൈൽ ഉപയോഗിക്കരുത്. 13. നല്ലതുപോലെ സിഗ്നലുള്ളിടത്തു നിന്നു മാത്രം മൊബൈൽഉപയോഗിക്കുക. ദുർബലസി ഗ്നലുകളുള്ളിടത്തു നിന്നു വിളിക്കുമ്പോൾ വളരെക്കൂടുതൽ റേഡിയേഷനുണ്ടാകും. 14. ഫോൺ കണക്റ്റു ചെയ്ത് െിംഗ് കിട്ടിയ ശേഷം മാത്രമേ ചെവിയുടെ അടു ത്തേക്കുകൊണ്ടുപോകാവൂ. 15. കിടക്കുന്നസ്ഥലത്തു നിന്ന് കഴിവതും മൊബൈൽ ഫോൺ മാറ്റി വയ്ക്കുക. 16. ഫോൺ ആവശ്യത്തിലധികം ചാർജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. 17. സ്‌പെസിഫിക് അബ്‌സാർപ്ഷൻ റേറ്റ് (എസ്.എ.ആർ) ഏറ്റവും കുെഞ്ഞ ഫോൺ വാങ്ങുക. ശരധീരത്തിലേക്ക് ആഗിരണം ചെയ്യാനിടയുള്ള റേഡിയോ 18. ഫ്രീക്വൻസി എനർജി എത്രയാണെന്നുള്ള സൂചകമാണ് എസ്എആർ. ഇത് കുെയുന്ന തനുസരിച്ച് റേഡിയേഷൻ കുറയ്ക്കും. ബാറ്റെി ചാർജ് കുെവായിരിക്കുമ്പോഴും മൊബൈൽ ഉപയോഗിക്കുന്നത് ഒഴിവാക്കണം. 19. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഫോണിൽ നിന്ന് മാറ്റുക. 20. നൈറ്റ് മോഡ് ഓൺ ചെയ്തു മാത്രം രാത്രിയിൽ ഫോൺ ഉപ?യോഗിക്കുക. ഇത് ഡിജിറ്റൽ യുഗത്തിന്റെ കാലമാണ്. മൊബൈൽ ഫ�ോണ്‍, പ്രത്യേകിച്ചും സ്മാര്‍ട്ട് ഫ�ോണില്ലാത്തവര്‍ചുരുക്കമാണ്. ഫ�ോണില്ലാത്ത ഒരു ലോകത്തെ ക്കുറിച്ച് ആര്‍ക്കുംചിന്തിക്കാന്‍ പോലും പറ്റില്ല. മൊബൈല്‍ ഫ�ോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ... ഹോം കെയർ മംഗളം �സ് മാർച്ച് 2023 60


മംഗളം �സ് മാർച്ച് 2023 61 1. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്തതും കാലാവ സ്ഥയ്ക്ക് അനയോജ്യമായതുമായ ചെടികളും മരങ്ങളും വേണം നട്ടുപിടിപ്പിയ്ക്കാൻ. 2. ചെടിയുടെ വേരുകൾ പലപ്പോഴും വളരെ കല്ലുള്ള നിലത്തു വേരൂന്നാൻ പ്രയാസമാണ്. അതുകൊണ്ട് ആദ്യം കല്ലുകൾ നധീക്കം ചെയ്യുക. 3. കള പെിച്ചുകളയുക എന്നത് തോട്ടം സംരക്ഷണത്തിൽ അതധീവ ശ്രദ്ധ അർ ഹിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ഒഴിവുസമയം കിട്ടുമ്പോഴ�ൊക്കെ കള പെിച്ചുകളയുന്നത് ഒരു ശീലമാക്കുക. 4. അടുക്കളയുടെ പുെത്ത് ഹാംഗിംഗ് ഗാർഡൻ ഒരുക്കാം. കുരുമുളക്, തക്കാളി, ചധീര, പുതിന, മല്ലിയില, വെള്ളരി, മത്തങ്ങ എന്നിവയെല്ലാം തൂക്കിയിട്ട കുട്ടയിൽ നന്നായി വളർത്താൻ കഴിയും. 5. പുൽത്തകിടികളിൽ പച്ചപ്പ് നിലനിർത്തു ന്നതിനായി പുല്ല് വെട്ടി വൃത്തിയാക്കിയ ശേഷം മഗ്‌നധീഷ്യം സൾഫേറ്റ് ലായനി തളിച്ച് കൊടുത്താൽ മതിയാകും. 6. ശൈത്യകാലത്ത് തണുത്ത ഹൃദ്യമായ വിളകൾ വളർത്താം. അല്ലെങ്കിൽ വളരാൻ ആവശ്യമായ ചൂട് നിലനിർ ത്താൻ കൃത്രിമ ചൂട് നൽകണം. 7. പാറക്കല്ലുകൾ, ബബിളുകൾ, ബേബിചിപ്‌സ് തുടങ്ങിയവ ഉപയോഗിച്ച് കലാപരമായി പൂന്തോട്ടങ്ങളുടെ ഭംഗി കൂട്ടാം. 8. ചായ തിളപ്പിച്ച ശേഷമുള്ള തേയിലക്കൊറ്റൻ, മുട്ടത്തോട്, ഉള്ളിത്തൊണ്ട് എന്നിവ റോസിന് ഇടാൻ പറ്റിയ സ്വാഭാവിക വളങ്ങളാണ്. 9. പകൽ സമയത്തുള്ള പൂന്തോട്ടപരിപാലനം വഴി സൂ ശരധീരത്തിൽ വിറ്റാമിൻ ഡി ലഭിക്കും. വിറ്റാമിൻ ഡി ശരധീരത്തിനെ കാൻസർ, ഹൃദയസംബന്ധമായ അസു ഖങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. 10. ചെടികളിലെ ഉണങ്ങിയ പൂക്കൾ തണ്ടിന് അൽപം താഴെ വച്ച് വെ ട്ടിക്കളയണം. ചെടിക്കൊമ്പുകളും വെട്ടിയൊതുക്കുന്നത് നല്ലതാണ്. 11. ജൈവവളത്തിൻടെ ഉപയോഗം മണ്ണൊലിപ്പ് തടയാനും ജലാംശം നിലനിർത്താനും കീടങ്ങളെ അകറ്റാനും സഹായിക്കും. 12. അടുക്കളത്തോട്ടം ഒരുക്കുന്നുണ്ടെ ങ്കിൽ ആവശ്യത്തിന് സൂര്യപ്രകാശം എത്തുന്നസ്ഥലത്ത് വേണം. 13. ടെെസ്സിലാണ് പൂന്തോട്ടം ഒരുക്കുന്നതെ ങ്കിൽ ഫ്‌ളോർ വാട്ടർ പ്രൂഫ് ചെയ്യണം. കാരണം പൂന്തോട്ടപരിപാലനത്തിന് ധാരാളം നനവ് ആവശ്യമാണ്. 14. തണുപ്പ് കാലത്ത് സസ്യങ്ങൾ നനയ്ക്കുന്നത് അവയെ നിരീക്ഷിച്ച ശേഷമായിരിക്കണം. 15. ചെടിച്ചട്ടിയിലാണ് ശൈത്യകാല ചെടികൾ വെച്ചിട്ടുള്ളതെങ്കിൽ ചട്ടികൾക്ക് ആവരണം നൽകാൻ ശ്രദ്ധിക്കണം. 16. മുട്ടത്തോട് പച്ചക്കറിയുടെ അവശിഷ്ടങ്ങൾ തുടങ്ങിയവ ചെടികൾക്കിടുന്നത് നല്ലതാണ്. 17. പല നിെത്തിലുളള പൂക്കൾ ഇടകലർത്തി നടുന്നത് കൂടുതൽ വർണഭംഗി നൽകും. 18. പടർന്നു വളരുന്ന ഓർക്കിഡുകൾ മണ്ണില്ലാതെ തന്നെ വച്ചുപിടിപ്പിക്കാം. ഒരു നീണ്ട മുകൾഭാഗമുളള ഒരു കുപ്പിയിൽ പകുതി വെളളമെടുത്ത് ഇത്തരം ഓർക്കിഡുകൾ അതിൽ വളർത്താം. ഇവയുടെ വേരുളള ഭാഗം വെള്ളത്തിലിടണമെന്നേയുള്ളൂ. 19. വേലി കെട്ടുന്നത് വഴി പൂന്തോട്ടത്തിൻടെ ഭംഗി ഏടെ വർദ്ധിപ്പിക്കും. കുെഞ്ഞ സ്ഥലം മാത്രമേ പൂന്തോട്ടം നിർമ്മിക്കാനുള്ളുവെങ്കിലും വേലി കെട്ടുന്നത് ഏടെ നല്ലതാണ്. മറ്റു സ്ഥലങ്ങളിൽ നിന്ന് പൂന്തോട്ടത്തെ വേർതി രിക്കാൻ ഈ വേലികെട്ടൽ സഹായിക്കും. 20. വിപണിയിൽ നിന്നു കിട്ടുന്ന രാസവളങ്ങ ളേക്കാൾ വീട്ടിൽ തന്നെ തയ്യാറാക്കുന്ന വളമായിരിക്കും കൂടുതൽ നല്ലതും. കമ്പോസ്റ്റ് പൂച്ചെടികൾക്കും പച്ചക്കറിത്തോട്ടത്തിനും ഒരുപോലെ ഉപകാരപ്രദമാണ്. സ്ത്രീകളിൽ മിക്കവരും പൂക്കളെയും അതിന്റെ പരിപാലനും ഇഷ്ടപ്പെ ടുന്നവരാണ്. വിശ്രമ വേളകൾ സന്തോഷപ്രദമാക്കാൻ ചില സ്ത്രീകളെങ്കിലും പൂന്തോട്ടത്തിൽ സമയം ചിലവഴിക്കാനും ശ്രമി ക്കാറുണ്ട്. വീട്ടിൽ ചെറിയൊരു പൂന്തോട്ടം ഒരുക്കുന്നവർ ശ്രദ്ധി ക്കേണ്ട ചില കാര്യങ്ങളുണ്ട്... മംഗളം �സ് മാർച്ച് 2023 61


മംഗളം �സ് മാർച്ച് 2023 62 വര - രവി ന� ാ വ ല െറ്റ് മംഗളം �സ് മാർച്ച് 2023 62


മംഗളം �സ് മാർച്ച് 2023 63 ഞാ ന്‍ അന ന്തനാ രായണി. എ ന്റെ നെടുനധീളത്തിലുള്ള ഉശിര ന്‍ പേരു കേട്ട്, വാര്‍ദ്ധക ്യ ത്തിന്‍റെ ഊര്‍ദ്ധ ശ്വാസം വ ലിച്ച് പര ല �ോകത്തേ ക്ക് പോക ാ ന്‍ തയ്യാറായി കി ട ക്കു ന്ന ഒരു അന ന്ത നാരായണി അമ്മയോ, അന ന്ത നാരായണി അമ്മാളോ ആണ് എന്നു ധരിച്ചു വശായിപ്പോകരുത്. ഉന്നതകുലജാതയും വിദ്യാസ മ്പന്നയും സുന്ദരിയും സുശീലയുമായ ഞാ ന്‍ മുപ്പത്തിയാറു കാരിയായ അവിവാഹിതയാണ്. മുപ്പത്തിയാറ് നടപ്പാണെങ്കിലും അത്രയ്ക്കങ്ങട്ട് മതിക്കില്ല. ഏ െിയാ ല്‍ ഇരുപ ത്താറ്-ഇരുപത്തേഴ് എന്ന് പരിച യക്കാരും, ഹേ യ് ഇരുപ ത്തഞ്ച് അങ്ങേ യറ്റം ഇരുപത്താറെന്ന്, പിന്നേയും പിന്നേയും ക ണ്ണാടിക്കു മുന്നില്‍ തിരിഞ്ഞും മ െിഞ്ഞും ഞാ ന്‍ എന്നോടുതന്നെ പ െയാറുണ്ട് . ഞാ ന്‍ സുമംഗ ലിയാവതങ്ങ് ഇരുന്നു പോയെന്നതു മാത്രമാണ് ചാഞ്ഞും ചരിഞ്ഞും നോ ക്കിയാല ും എനിക്കൊരേയൊരു പോരായ്മയായി ബ ന്ധുമിത്രാ ദികള്‍ പിറുപിറുക് കാറുള്ളത്. ചിലപ്പോഴ �ൊക്കെ രാത്രിയുടെ തണു ത്ത ഏ ക ാ ന്ത തയി ല്‍ ഉ െ ക് കം വരാതെ തിരിഞ്ഞും മ െിഞ്ഞും കി ട ക്കുമ്പോള്‍ ഞാന ും. ഇക് കാ ലമത്രയുമായിട്ടും ഇനിയുമെന്നെ തിരിച്ചറിയുന്നില്ലല്ലോയെ ന്ന്, അങ്ങേര്‍ക്കിതെ ന്തിന്റെ കേ ടാ എന്ന് നെടുതായൊന്നു നിശ്വസിച്ച് ഞാ ന്‍ ത ലയണയെ ഇറു കി പുണര്‍ന്ന് കണ്ണടയ്ക്കും. സ്കൂ ള്‍ ക ാ ല ഘട്ടത്തില്‍ എന്‍റെ യധീ നെടുങ്ക ന്‍ പേ ര് എനിക്കൊരു ഭാരവ ും ബാധ്യ തയുമായിരുന്നു. എന്നാല്‍ പക്ഷേ കോളേ ജിലെത്തുമ്പോള്‍ കഥ മാ െി. എ ന്റെ പേ രു കാരി ഞാ ന്‍ മാത്രമായിരു ന്ന ത ല്ല കാര ണം. യൗവ്വനാരംഭത്തോടെ എന്‍റെ മേനിയി ല്‍ വന്നു തിളങ്ങിയ കുലീനത്വം പേരിനെ യങ്ങ് അര്‍ത്ഥ വത് താ ക്കി. വയസ്സറി യി ച്ചതിനുശേഷം മുത ലിങ്ങോട്ട് നാ ള്‍ക്കുനാ ള്‍ ഞാ ന്‍ സുന്ദരിയും സുഭഗയുമായി തീര്‍ന്നിരുന്നു. രൂപഭാവത്തി ല ും ഒപ്പം പേരില ും എ ന്റെ കുലീനത്വം തു ടിച്ചു തിളങ്ങി എ ന്റെ ഓജസ്സും തേ ജസ്സും മാറ്റുരച്ചു. അക്കാല ത് താ ണ് ഞാനെന്‍റെ പേരിനെ പ്രണയിച്ചു തുടങ്ങി യതും. സ്കൂ ള്‍ ക ാ ല ത്ത് പലപ്പോ ഴ ും ഇതെന്തൊരു പേരാ എനിക്കി ട്ട തെ ന്ന് അമ്മയോട് തട്ടിക്കേ റുകയും മുഖം വീര്‍പ്പിച്ച് ഉണ് ണാ വ്രതം ഇരിക്കു ന്നതൊക്കെയും എന്‍റെ ഇ ടവിട്ട പതിവുകളായിരുന്നു. അന ന്ത നാരായണി പി പി എ ന്ന എ ന്റെ പേരിനെ സ്കൂളിലെ വിവരമില്ലാത്ത ഷെറി ന്‍, ഹര്‍ഷ, സൗമ്യ, ജെന്‍സി, ദിവ്യ, രേഖ തുടങ്ങി പരി ഷ് കാര സഹപാഠി പേ രു ക ാ ര്‍ എന്നെ നിര്‍ദ്ദാക്ഷി ണ്യം പരിഹസിച്ചിരുന്നു. പി.പി എ ന്ന ത് പതിവുപോലെ പുരുഷ മേല്‍ ക് കോ യ്മ തന്നെയാ യിരുന്നു. പൂമറ്റത്ത് പ ത്മനാഭ ന്‍ പിള്ളയ്ക്കും ഭാര്യ സുശീല ാദേവിക്കും നാല്‍പ തു കളിലെ ത്തിയിട്ടും സന് താനസൗഭാഗ്യം ഒരു സ്വ പ്നമായവശേഷിക്കുമോ എ ന്ന ഭയാശങ്ക കളി ല്‍ അറ്റകൈ യ്ക്ക് മണ്ണാറ ശ്ശാല ഉരുളി ക മഴ്ത്തിയും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങ ള്‍ മു ഴു വ ന്‍ നേര്‍ച്ച കാഴ്ചകള്‍നേര്‍ന്നും, ശയന പ്രദക്ഷിണത്തി ന് ശയന പ്രദക്ഷിണവ ും അ ടിവച്ച് നടക്കേ ണ്ടിട ത്ത് അങ്ങനേയും, സന് താന ഗോപാ ല മന്ത്രം ആവര്‍ത്തി ച്ചു മൊക്കെ യത്രേ ഞാന മ്മയുടെ ഗര്‍ഭപാത്രത്തില്‍ മുള പൊട്ടിയത് . അ മ്മ പതി വു മു െ തെറ്റി ക്കാതെ പ ച്ചമാങ്ങ തിന്നും, കൊള്ളാവുന്ന ആഹാരങ്ങ ള്‍ രുചിച്ചു നോ ക് കാനാവാതെ ഓക് കാനിച്ചും തുടങ്ങി യപ്പോള്‍ തന്നെ അ ച്ഛ ന മ്മമാ ര്‍ തര്‍ക്ക ത്തിലേര്‍പ്പെട്ടു തുടങ്ങി എ ന്റെ പേരിനെച്ചൊ ല്ലി. അ ംബികാ നായ ര്‍


മംഗളം �സ് മാർച്ച് 2023 64 ന� ാ വ ല െറ്റ് ദിനംപ്രതി ഉന്തിയുന്തി വരു ന്ന അ മ്മയുടെ വയ െി ല്‍, ഇതിനുത്തര വാദി ഞാനെന്ന അഭിമാന ത്തോടെ എന്‍റെ മോനൂട്ടന് അനന്തനെ ന്ന് പേരി ട ാമെ ന്ന് അ ച്ഛ ന ും അയ്യേ അതു പറ്റി ല്ലാട്ടോ.... നിങ്ങടച്ഛന്‍റെ പേ ര് അത്ര യ്ക്ക ങ്ങട് പോരാട്ടോ പെറണത് ഞാനല്ലേ, അപ്പോന്റെ അച്ഛന്റെ പേരന്ന്യാ നന്നാവ്വാ...... നാരായണ ന്‍ ന്നാവുമ്പോ ഒരു ഗമ്യൊക്കെണ്ടേ യ് എന്ന് അ മ്മ ചി െി കോ ട്ടുകയും ചെ യ്തപ്പോള്‍, ഒരു ഒത്തു തീര്‍പ്പി ലെ ത്തി മണ്‍മ െ ഞ്ഞുപോയ രണ്ട് അച്ഛന്മാരെയും കൂട്ടിയിണക്കി അന ന്ത നാരായണ ന്‍ എ ന്ന ഉശിര ന്‍ പേ ര് സ്വീകരിച്ച് മധ്യ വയസ്സിലെ ഗര്‍ഭക ാ ലം സമ്പു ഷ്ടനാക്കി എ ന്റെ അ ച്ഛ ന മ്മമാ ര്‍. ഛര്‍ദ്ദിച്ചും വിള െി വിളര്‍ത്തും മധ്യവയസ്സിലെ ഗര്‍ഭ ത്തിന്റെ അശാന്തികളത്രയും അ നു ഭവിച്ചും പത്താം മാസം പെറ്റിട്ടത് പെണ്‍കുഞ്ഞിനെയെന്ന െിഞ്ഞപ്പോള്‍ ആദ്യമൊന്നു പകച്ചെങ്കിലും, പിന്നെ എന്നെ നെ ഞ്ചിലേറ്റുവാങ്ങി, അന ന്ത നാരായണന് ഒരു വള്ളിയിട്ട് അച്ഛനെന്നെ അനന്ത നാരായ ണിയാക്കി. വധീര ശൂര പരാ ക്രമി യായിരു ന്ന സ്വന് തം പിതാവി ന്റെ നാരായണനെന്ന പേരി ല്‍ വള്ളിയിട്ട് സ്ത്രീ ലിംഗമാക്കിയതി ല്‍ ചില്ലറ പൊട്ടല ും ചധീ റ്റലുമൊക്കെ അ മ്മയുടെ ഭാഗത്തു നിന്ന് ക ണ്ണീരോടെയും ഭധീഷണിയുടെ സ്വരത്തി ല ും ഉണ്ടായെങ്കി ല ും അതെ ങ് ങും വിലപ്പോയി ല്ല . അങ്ങനെ അന ന്തനാരായണി. പി.പി എ ന്ന ഞാ ന്‍ അ ച്ഛ ന മ്മമാ രുടേയും ബ ന്ധുജനങ്ങളുടേയും സ്നേഹ ലാളന കളി ല്‍ വള ര്‍ന്നു തുടങ്ങി. കോളേജിലെ ത്തി യപ്പോഴേക്കും എന്‍റെ പേ ര് എനിക് കാദ്യമായി പ്രിയമുള്ളതായി ത്തുടങ്ങുകയും ഞാനത് അല്‍പ്പം പരിഷ്ക്കരിക്കുകയും ചെ യ്തു. എ ന്റെ പരി ഷ് കാരം ന ട പ ടിയി ല്‍ അ മ്മ ചിരി കോ ട്ടുകയും അച്ഛന്‍ വിടര്‍ന്നു വ ന്ന പുഞ്ചിരി ഒളിപ്പിച്ച് അമ്മയെ ചൊടിപ്പി ക്കാതെ കണ്ണടച്ച് കാട്ടുകയും ചെ യ്തു. പലപ്പോ ഴ ും പരിഹാസത്തി നിരയായ പി.പി എ ന്ന ഇനധീഷ്യ ല്‍ മാറ്റി ഞാനത് പൂമറ്റം എന് നാ ക്കി മാറ്റി യപ്പോഴേക്കും അന ന്തനാ രായണി പൂമറ്റം എ ന്ന എന്‍റെ പേരിനൊരു ആഭിജാത്യവ ും ആര്‍ഭാടവുമൊക്കെ വന്നു ഭവിച്ചു. അന ന്തപൂമറ്റം എന്നും നാണിപിള്ള എന്നും രണ്ട് വ്യത്യ സ്ത പേ രു കളി ല്‍ ഞാന്‍ഫെ യ്സ് ബുക്ക് അക് കൗ ണ്ട് തുടങ്ങുകയും, എനിയ്ക്ക് നിരവധി എഫ്.ബി ഫ്രണ്ട്സ് ഉണ്ടാവുകയും ചെ യ്തു. ഇരുപതു വയസ്സില്‍ മ ലയാളം ബി.എ കഴിഞ്ഞതും ക ല്ല്യാണാ ല � ാചനകള്‍ ചുറ്റും കലപി ല കൂട്ടി. ഭാഗ്യമോ നിര്‍ഭാഗ്യമോ ചൊവ്വാദോഷത്തിന്റെ പേരി ല്‍ എല് ലാ ആ ല � ാചനകളും തട്ടി ത്തെറിക്കു കയും ഞാ ന്‍ മ ലയാള ത്തി ല ും സോഷ്യോ ള ജി യില ും ഡബി ള്‍ എം.എ എടുക്കുകയും ചെ യ്തു. പിന്നേയും ഞാ ന്‍ കന്യ കയായി തു ട രുകയും, പൊ ടുന്നനെയൊരു നാ ള്‍, എന്നെ കെട്ടിച്ചു വിടുകയെന്ന ഉ ത്തര വാദിത് തം പോ ല ും മ െ ന്ന് അച്ഛന്‍ ഉമ്മറത്തെ ചാരുകസേരയി ല്‍ നിന്നും ചാ ടിയെഴുന്നേറ്റ് തെ ക്കെത്തൊടിയിലെ മാന്തോപ്പില്‍ ചാരമായി ലയിച്ചു ചേര്‍ന്നു. ഓര്‍ക്ക പ്പു െത്തുള്ള അച്ഛന്റെ തിരോധാനം സ്വതേ വാക്കുകള്‍ക്ക് പിശുക്ക് കാട്ടുന്നഅമ്മയെ മൗനിയാക്കി. അമ്മ പിന്നെ, എന്റെ കാര്യത്തില്‍ പോ ല ും താല്‍പ ര്യം ക ാട്ടാതെ പൂജാമു െിയില ും, അച്ഛനോ ടൊത്തു നിരവധി രാവുകള്‍ രമിച് ചാ ഹ് ലാദി ച്ച, പരിഭവങ്ങളും പിണ ക്ക ങ്ങളും പങ്കിട്ട പാ ടിഞ്ഞാറ്റ മു െിയില ും ഒതുങ്ങി ക്കൂ ടി. എ ന്റെ കന്യ കാത്വ ത്തി ന് പോറലേ തുമേല്‍ക്കാതെ നാട്ടിന്‍ പു െ ത്തു കാരുടെ പിറുപിറു ക്കലുകളി ല്‍ മൂത്തു നരച്ച് ഞാ ന്‍ പെര നി െഞ്ഞു നിന്നു. വിശേഷി ച്ചൊന്നും സംഭവിക്കാതെ കൊ ല് ലം മൂന്നു കഴിഞ്ഞതും ഒരു എ ലിപ്പ നിയുടെ രൂപത്തില്‍ അമ്മയും അച്ഛനടുത്തേക്കങ്ങ് പോയി. എന്നെക്കുെിച്ചോര്‍ക്കാതെ. നിര്‍ദാക്ഷണ്യം എന്നെ അനാഥ യാക്കിക്കൊ ണ്ട്. അ ച്ഛ ന മ്മമാ ര്‍ തെക്കേ തൊടിയി ല്‍ പിന്നേയും അടു ത്തടുത്ത് കി ട ന്ന് അവരുടെ മരണാന ന്തര ജധീവിതം ജധീവിച്ചു തുടങ്ങി. ഇനി, തനിച്ചിവിടെ വയ്യെന്ന് പൂമ റ്റത്ത് വീട് മണി ച്ചിത്രത്താഴിട്ടു പൂട്ടി കണ്ണീരു തുടച്ച് ഞാന്‍ നഗരത്തിലേക്ക് ചേക്കേറി. എ ന്റെ എഴുത്തും, ജോ ലിയുമൊക്കെയായി നഗരത്തിലെ ഫ്ളാറ്റില്‍ ഞാനെന്റെ ഏകാ ന്തജധീവിതം ജധീവിച്ചു തുടങ്ങി. എനിയ്ക്ക് വിവാഹാ ല � ാചനയുമായി ന ട ക് കാ ന ും, ഇനിയഥവാ ഒത്തുവന്നാല്‍ വിവാഹമെന്ന ചടങ്ങ് നടത്താനും മറ്റും പെയ ത്തക്ക ബ ന്ധു ബലമോ സുഹൃത് വ ല യമോ ഇല്ലാത്തതിനാ ല്‍ ഈ മുപ്പത്താറാം വയസ്സി ല ും ഞാ ന്‍ അവിവാഹിതയായി തു ടരുന്നു. പക്ഷേ കൊ ല് ലം ഏഴെട്ടായി ഞാ ന്‍ മനസ്സിനുള്ളില � ാരാളെ അ നുവാദം ചോദിക്കാതെ പ്രതിഷ്ഠിച്ച് പ്രണയിക്കാന്‍ തുടങ്ങിയിട്ട്. ആദ്യത്തെ മൂന്നാലു വര്‍ഷം ഇടയ്ക്കൊക്കെ അവി ചാരിതമായി കാണുമ്പോള്‍ ഹ ല � ാ ഹായ് എന്നൊക്കെ പുഞ്ചിരിച്ച് എതിര്‍ദി ശ കളിലേ ക്ക് അ െിയാതൊന്നു തിരിഞ്ഞു നോ ക്കി ന ടന്നു മറഞ്ഞി രു ന്ന ഞങ്ങ ള്‍, പിന്നെ പിന്നെ ചി ല കണ്ടുമുട്ടലുക ള്‍ക്ക് ഇരുവരും അ െിയാതെന്ന പോലെ ന ടിച്ച് ചി ല കണ്ടുമുട്ട ലുകള്‍ക്ക് അവസര ങ്ങ ള്‍ സൃഷ്ടിച്ചു തുടങ്ങി. കണ്ണട ച്ചി രുട്ടാ ക്കി കള്ളപ്പൂ ച്ച പാല് കട്ട് കു ടിക്കു ന്ന തുപോല �ൊക്കെയെ ന്ന് ഞാ ന്‍ ചിരികര്‍ച്ചീഫി ല്‍ തു ടച്ചു. ചെറിയ ചി ല ഇല്ലാരോഗങ്ങ ള്‍ ന ടിച്ച് ഞാ ന്‍ ഡോക്ടറായ അയാള്‍ക്ക രി കി ല്‍ പോ കുന്നതും, ആവശ്യ മില്ലെന്നറിഞ്ഞിട്ടും ചി ല ചെറിയ ചെറിയ പരിശോധനക്കു െി പ്പ ടികള്‍ വൃത്തിയിലെഴുതി വെച്ചു നീട്ടി, പരിശോധനാ ഫലവുമായി നാളെ വന്നോ ളൂവെ ന്ന് നേര്‍ത്ത പുഞ്ചിരിയോടെ അയാളും ഇടവിട്ട ചില പതിവുകളാക്കി . ആരേയും പ്രത്യേകിച്ചു കാണാ നില് ലാതിരുന്നിട്ടും, രോഗിയായ ആരേയോ കാണാനെന്നനാ ട്യത്തില്‍ ആശുപത്രിയില ും, അയാ ള്‍ െ ൗണ്ട്സിനായി ന ടന്നു കൊണ്ടേ യിരിക്കു ന്ന വരാന്തകളില ും മുറതെറ്റാതെ പോ കു ന്ന ത് ഞാന ും പതിവാക്കി


മംഗളം �സ് മാർച്ച് 2023 65 യിരുന്നു. എ ന്റെ സ്വതസി ദ്ധമായ കുറ്റാന്വേഷണ ബുദ്ധിയുടെ പ്രവര്‍ത്തനഫ ലമായി ഇതിന കം അയാളും എന്നെ പ്പോലെ തന്നെ ഒറ്റയാനാണെ ന്ന് കണ്ടു പി ടിച്ചു ചാരിതാര്‍ത്ഥ്യ മ നുഭവിച്ചു. ഏ ടെ സാധാരണമായ ചി ല കുടുംബ ചുമതലകള്‍ക്കിടയില ും, ഒന്നിനു പിറകെ ഒന് നായി ബിരുദങ്ങ ള്‍ പേരിനൊപ്പം എ ഴുതി ചേര്‍ ക്കു ന്നതിനി ടയില ും, അയാ ള്‍ മനസ്സും ശരധീരവ ും ആര്‍ക്കും പങ്കു വെ ച്ചിട്ടില്ലെന്ന തിരിച്ചറിവി ല്‍ ഞാ ന്‍ സന്തു ഷ്ട യാവുകയും, അധി കാരത്തിന്റെ ഗര്‍വ്വോടെ തന്നെ അയാളെ സ്വപ്നം കാണാ ന്‍ തുടങ്ങുകയും ചെ യ്തു. ക ാ ലം ഞങ്ങളുടെ പ്രണയം തു െന്നു പ െയാനവസരം നല്‍കാതെ, പ്രണയ സാക്ഷാ ത്കാരത്തിനുള്ള സ്ഥിരം സാഹച ര്യങ്ങളൊന്നും സൃഷ്ടി ക്കാതെ മുന്നോട്ടു പോയ്ക്കൊണ്ടേയിരുന്നു. എന്റെ ഇടതൂര്‍ന്ന മുടിയിഴക ളി ലവി ടവിടെയായി വെള്ളി നൂലുകള്‍ തിളങ്ങിയത് എന്നെ ചകിതയാക്കി. എന്നാലയാളുടെ മുടിയും, ഭംഗിയായി വെട്ടി നിര്‍ത്തിയിട്ടി ല്ലാത്ത താ ടി രോമങ്ങളും മ ത്സര ബുദ്ധിയോടെ നരച്ചു തുടങ്ങി യതും, നിരാശയും ഒപ്പമൊരു ഗൂഢമായ ആനന്ദവ ും എന്‍റെ യുള്ളിലു ണര്‍ത്തി. ഇത്ര യൊക്കെയായിട്ടും പ്രണയം തു െന്നു പ െയാന ും ഒരുമിച്ചൊരു ജധീവിതം യാഥാര്‍ത്ഥ്യമാക് കാ ന ും ഒരു പഴുതും ഞങ്ങള്‍ക്കിരുവര്‍ക്കും കിട്ടിയുമി ല്ല. കോളേജു ക ാ ലം മുത ല്‍ എ ന്റെ ഒരേ യൊരു സുഹൃത്ത് പ്രശാ ന്തനാണ്. പേരുപോലെഅത്ര ശാ ന്തചിത്തനൊന്നുമല്ലെങ്കി ല ും അവ ന്‍ സല്‍സ്വഭാവിയും സദാചാ രിയുമാണെന്നതില്‍രണ്ടു പക്ഷമി ല്ല. വല്ലപ്പോ ഴ ും ഒ ഴി വു ദിവസങ്ങളിലെ വൈ കുന്നേരങ്ങളി ല്‍ എ ന്റെ ഫ്ളാ റ്റിന്‍റെബാല്‍ക്കണിയി ലിരുന്ന് അവനൊപ്പമാണ് ഞാ ന്‍ മദ്യപി ക് കാറുള്ളതും എന്‍റെ ഫ്രസ്ട് രേ ഷന്‍കരഞ്ഞു തീര്‍ക്കാറുള്ളതും. എട്ട് പത്ത് കൊല്ലായി പ്രേമിച്ചിട്ടും അതൊന്നുതൊറന്നു പെയാന്‍ തന്റേടമില്ലാത്തനിന്നെയൊക്കെ എന്തിനു കൊള്ളാമെടീ യെ ന്ന് അവ ന്‍ പരിഹസിക്കുമ്പോള്‍, മംഗളം �സ് മാർച്ച് 2023 65


മംഗളം �സ് മാർച്ച് 2023 66 അതെങ്ങനാടാ ഞാന്‍ കേെി....... അയാളെന്തോര്‍ക്കും എന്നെക്കു െിച്ച്? എന്ന് മദ്യലഹരിയില്‍ ഞാ ന്‍ഉളുപ്പേതുമില്ലാതെ വിങ്ങിക്കരയും. പിന്നെ...... പിന്നെ....... അയാളൊരു നിര്‍ഗുണ പരബ്രഹ്മന്‍ ...... ഒന്നു പോടീ..... ഒള്ളകാര്യം പറഞ്ഞ് ജധീവിക്കാന്‍ നോക്ക്.........പ്രശാന്തന്‍ പോക്കറ്റില്‍ നിന്നും തിര ക്കിട്ട് സി ഗററ്റെടുത്ത് ചുണ്ടില്‍ വെയ്ക്കുകയും ഹോ... പണ്ടാറം എന്ന് മുറുമുറുത്ത് തിരിച്ച് പാക്കറ്റിലിടാതെ വിരല്‍ കൊണ്ട് ബാല്‍ക്കണിക്കപ്പുെം ദൂരേക്ക് തട്ടിത്തെറിപ്പിച്ച് മധീശയില്‍ തെരുപ്പിടിക്കുകയും ചെയ്യും. എന്റെ ഫ്ളാറ്റില്‍ സിഗററ്റ് കത്തിക്കാന്‍ ഞാനവനെ അനുവദിച്ചിട്ടില്ല. അതിന്റെ പുകയും മണവുമൊന്നും എനിക്കിഷ്ടപ്പെടാന്‍ കഴിഞ്ഞിട്ടുമില്ല. എനിക്കരികിലിരുന്ന് സിഗെറ്റു പുകച്ച് എന്റെ കൂടി ശ്വാസകോ ശത്തില്‍ വൃത്തികെട്ട കറയുണ്ടാ ക്കാന്‍ പ്രശാന്തനെയെന്നല്ല ആരേയും ഞാനനുവദിക്കുകയുമില്ല. അയാക്കിനി നിന്നെ പ്രേമിക്കാനും കെട്ടാനുമൊന്നും വയ്യെങ്കി വല്ല ആമ്പിള്ളാരേം കെട്ടി ആര്‍മാദിച്ച് ജധീവിക്കെന്‍റെ അനന്ത നാരായ ണിക്കൊച്ചേ..... യെന്ന് പ്രശാന്തന്‍ മധീശയില്‍ നിന്നും കൈയെടുത്ത് അടുത്ത പെഗ്ഗൊഴിച്ചു ഒറ്റ വലിക്ക കത്താക്കി. പ്രശാന്തന്‍റെകരുണ യേതുമില്ലാത്ത പ്രസ്താവനയില്‍ ഒരു നിമിഷം മദ്യലഹരി എന്നെ വിട്ടൊഴിഞ്ഞു. ആതുരസേവനം വ്രതമാക്കിയ, സമര്‍പ്പണ മനസ്സോടെ രോഗികള്‍ക്കൊപ്പം സദാസമയവും ജധീവിക്കുന്ന അയാള്‍ക്കിനി എന്നോട് പ്രണ യമില്ലേ... ഈശ്വരാ.... കഴിഞ്ഞു പോയ എന്റെ നീണ്ട വര്‍ഷങ്ങളിലെ പ്രണയം....... സ്വപ്നങ്ങള്‍......... ഞാന്‍ വിതുമ്പി. നിന്നോടെനിക്ക് ഇക്കാര്യത്തില്‍, ഇക്കാര്യത്തില്‍ മാത്രം പുച്ഛാ.... അവടൊരു ഡിവൈന്‍ലവ്.... മണ്ണാങ്കട്ട..... എത്ര വര്‍ഷാടീ നധീയിങ്ങനെ സ്പോയില്‍ ചെയ്തേ...? ഇങ്ങനെ കൊറച്ചൂടി കഴിഞ്ഞാ നധീ കെള വ്യാവും പിന്നെ ഒരുത്തനും തിരിഞ്ഞു പോലും നോക്കുകേല...... നധീ മൂത്തു നരച്ച് പണ്ടാറടങ്ങും....... പ്രശാന്തന്റെ ദുഷ്ട വചനങ്ങള്‍ എന്‍റെ ഹൃദയം പൊള്ളിച്ചു. പ്രശാന്തന്‍ പെയുന്നതില്‍ കാര്യമുണ്ടെന്ന് ഞാന്‍ എന്‍റെ കൂമ്പിയ മിഴികള്‍ വിടര്‍ത്തി വെച്ച് അവനെ നോക്കി വിഡ്ഢിച്ചിരി ചിരിച്ചു. പയ്യെ പയ്യെ മദ്യലഹരി എന്നെ വിട്ടൊഴിയുന്നതായും എന്റെ മനസ്സ് തുടിക്കുന്ന തായും എന്തില�ൊക്കെയോ ഭ്രമിക്കുന്ന തായും ഞാനെിഞ്ഞു. ഞാന്‍ ആരെ യെങ്കിലുമൊക്കെ പ്രണയിക്കാനും ജധീവിതത്തിന്റെ സുഖല�ോലുപത കളില്‍ അഭിരമിക്കാനും തധീരുമാനി ച്ചുകൊണ്ട്, മേശപ്പുെത്ത് വിശ്രമി ച്ചിരുന്ന എന്റെ ലാപ്ടോപ്പ് തുെന്നു. ഓ ചിലനേരത്ത് നധീ അറുബോറനാ നാരായണാന്നും, ഇനി ഇവിടെ ഇരുന്നാ ശരിയാവുകേല എന്നും കൊഴഞ്ഞ ശബ്ദത്തില്‍ പിറുപിറുത്ത് പോട്ടെയെന്ന് ആംഗ്യം കാട്ടി പ്രശാന്തന്‍ യാത്രയായി. ഞാനെന്‍റെ അനന്ത പൂമുറ്റം എന്ന എഫ്.ബി പേജ് തുെന്നു. ‘‘ഞാന്‍ അനന്ത നാരായണി സുന്ദരി...... വിദ്യാ സമ്പന്ന സാമ്പത്തികമു ള്‍പ്പെടെ പെയത്തക്ക പരാധധീനത കളൊന്നുമില്ലാത്ത അവിവാഹിത. എനിക്ക് പ്രണയിക്കാന്‍ ഒരു പുരുഷന്‍ വേണം.’’ ഇത്രയും ടൈപ്പ് ചെയ്തു കഴിഞ്ഞപ്പോഴേയ്ക്കും യൗവ്വനാരംഭം മുതല്‍ എന്നെയൊന്നു പ്രണയി ക്കാനും കാമിക്കാനുമൊക്കെ കത്തുകളായും, ഇ മെയിലുകളായും ഫോണില്‍ മെസേജുകളായും, ഈയടുത്ത കാലം മുതല്‍ പലപോ സുകളിലുള്ള സെല്‍ഫിയുള്‍പ്പെട്ട വാട്സ് ആപ്പ് മെസേജുകളായും വന്ന പ്രണ യാര്‍ത്ഥികളുടെ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. - കൊറെ പിറകെ നടന്നി ട്ടായാലെന്തുവാടാ... അവളെ ഞാനൊതുക്കി..... ഹോ.... ഇച്ചിരെ മൂത്തെങ്കിലെന്താ....... എന്നാ ചരക്കാ... എന്ന് ചിെി കോട്ടി കൂട്ടുകാരോട് വധീമ്പു പെയുന്നപുരു ഷവര്‍ഗ്ഗത്തിന് അപമാനമാവുന്ന വഷളന്മാര്‍ മുന്നില്‍ പല്ലിളിച്ചു. ഭാര്യയ്ക്കു മുന്നില്‍ അനുസരണ ശീലമുള്ള സല്‍ഗുണ സമ്പന്ന നായ, അവളുടെ ഉറക്കത്തിന്റെ ആഴമളന്ന്, രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍ ഫോണ്‍ അടുക്കിപ്പി ടിച്ച് സ്വകാര്യത്തില്‍ പ്രണയാഭ്യ ര്‍ത്ഥന നടത്തിയും, വര്‍ണ്ണിക്കാന്‍ വാക്കുകള്‍ പരതി, ബെഡ് റൂമിലേക്ക് ഇടയ്ക്ക് പാളി നോക്കി സോള്ളല്‍ തുടരുന്ന പകല്‍ മാന്യന്മാരേയും, മദ്യത്തിന്റെ കുഴ യുന്ന ശബ്ദത്തില്‍ ഊശാന്താടിയും തലയും ചെപറേന്ന് മാന്തി പ്പൊളിച്ചും എന്നെ ഫോണിലൂ ടായാല്‍പ്പോലും ഭോഗിക്കാന്‍ വെറളി കാട്ടുന്ന കാമവെറിയ ന്മാരും ലാപ്ടോപ്പിന്റെ സ്ക്രീനില്‍ ഉെഞ്ഞു തുള്ളി. ന�ാവലെറ്റ്


മംഗളം �സ് മാർച്ച് 2023 67 ഞാന്‍ പൊട്ടിവരുന്ന ചിരിയോടെ സാവധാനത്തില്‍ കീ പാഡിലുടെ വിരലുകള്‍ ചലി പ്പിച്ചു. എനിക്കു പ്രണയിക്കാന്‍ ഒരു പുരുഷന്‍ വേണം. എന്ന് ഞാന്‍ ടൈപ്പ് ചെയ്ത അക്ഷ രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും, അങ്ങിനെ ഞാനും പ്രണയി ക്കാന്‍ തധീരുമാനിച്ചു..... നിങ്ങ ളില്‍ചിലരെ...... എന്ന് മാറ്റി ടൈപ്പ് ചെയ്തു. പിന്നെ, എന്റെ നിബന്ധനകള്‍ അക്കമിട്ടു ഒന്നിനു താഴെ ഒന്നായി ബോള്‍ഡായും പ്രണയത്തിന്റെയൊരു നീല നിെം കൊടു ത്തും, കീ പാഡില്‍ ചുവന്ന നെയില്‍ പോളിഷിട്ട വിരല്‍ത്തു മ്പുകള്‍ പാഞ്ഞു നടന്നു. ഞാന്‍ സിലക്ട് ചെയ്യുന്ന കാമുകന് ആഴ്ച ഫയില്‍ ഒന്നോ രണ്ടോ തവണ എന്റെ ഫ്ളാറ്റില്‍ വരാവുന്നതാണ്. ബ്രാക്കറ്റില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി പത്തര വരെ എന്ന് ചുവന്ന നിെം കൊടുത്തു. അടുത്തതായി, എന്റെ കാമുകന്‍ സംസ്കാര സമ്പന്നനും, ഹൈലി ഹൈജധീനിക്കും ആയിരിക്കണം. ബ്രാക്കറ്റില്‍ വൃത്തിമാനിയ എന്ന രോഗം എനിക്കുള്ളതിനാല്‍ ശരധീരത്തിലെ വിയര്‍പ്പുനാറ്റം, വായ്നാറ്റം തുടങ്ങിയവ എനിക്ക് സഹിക്കാനാവില്ലെന്നും, ഹൃദ്യമായ സുഗന്ധലേപനങ്ങ ള്‍ശീലമില്ലാത്തവര്‍ക്ക് ഞാനത് സ്നേഹസമ്മാനമായി എന്റെ വലിയൊരു പെര്‍ഫ്യൂം കളക്ഷനില്‍ നിന്നും സ്നഹ സമ്മാനമായി തരുന്നതുമാണ് എന്ന് എഴുതി ബ്രാക്കറ്റ് ക്ലോസ് ചെയ്തു. പിന്നെ, ഒരു നോട്ടം കൊണ്ടോ വാക്കു കൊണ്ടോ വിലകുെഞ്ഞ തമാശകള്‍ കൊണ്ടോ എന്നെ അപമാനിക്കരുതെന്നും, മറ്റൊന്ന് പാത്തും പതുങ്ങിയും എന്‍റെ താമസസ്ഥലത്ത് കേെി വരാന്‍ പാടില്ലെന്നും, എന്റെ സുഹൃത്തായും കാമുകനായും അന്ത സ്സോടെ കേെി വരാന്‍ കരളുെപ്പുള്ളവര്‍ മാത്രം ഇപ്പണിക്ക് തുനിഞ്ഞിറ ങ്ങിയാല്‍ മതിയെന്നും എഴുതി, ഞാന്‍ പ്രശാന്തന്‍ ഒഴിച്ചു വെച്ച ബ്രാന്‍ഡി വലിച്ചു കുടിച്ചു. അപ്പോഴാണ് പ്രധാനപ്പെട്ടതൊന്ന് വിട്ടു പോയത് എന്‍റെ ശ്രദ്ധയില്‍ പെട്ട ത്. സംബന്ധത്തിനു വരുന്ന എന്റെ കാമുകന്‍ ഒരു കുപ്പി മുന്തിയ മദ്യം കൈയില്‍ കരുതണമെ ന്നതും, പക്ഷേ നാലു പെഗ്ഗില്‍ കൂടുതല്‍ കഴിച്ച് അലമ്പാവാന്‍ അനുവാദമില്ലെ ന്നതും നീല നിെത്തില്‍ വെടിപ്പായി ഞാന്‍ ടൈപ്പ് ചെയ്തു. സോഡയും പൊരിച്ച ബദാമും അണ്ടിപ്പരിപ്പും ആപ്പിളും കാരറ്റും അരിഞ്ഞിട്ട സലാഡും എന്റെ അതിഥ്യ മര്യാദ യിലുള്‍പ്പെടുത്തി ഞാന്‍മേശപ്പുെത്ത് ഭംഗിയായി ഒരുക്കി വെക്കു ന്നതാണ്. പിന്നെയുള്ളതില്‍ ചില പ്രധാന കാര്യങ്ങള്‍ ബോള്‍ഡ് ലെറ്റെില്‍ ടൈപ്പ് ചെയ്ത് തൃപ്തി വരാതെ ഞാന്‍ അടിവരയിടുക കൂടി ചെയ്തു കാമുകന്‍ വിഭാര്യ നെങ്കില്‍ നല്ലത്. ഇനി അഥവാ അയാള്‍ ഭാര്യയെ ബുദ്ധിപൂര്‍വ്വം പറ്റിച്ചിട്ടാണ് എന്റെ കാമുക പദവി അലങ്കരിക്കുന്നതെങ്കില്‍ നിര്‍ബ ന്ധമായും പാലിക്കേണ്ടതായ കാര്യങ്ങള്‍ ചെറി യൊരു വൃത്ത ത്തിനകത്ത് അക്കമിട്ടു ഞാന്‍ ടൈപ്പ് ചെയ്തു. എന്റെ മുന്നിലി രുന്ന് മിണ്ടരുതേയെന്ന് ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് ഗോഷ്ടി കാണിച്ച് ഫോണ്‍ ചേര്‍ത്തു പിടിച്ച് കല്ലു വെച്ച നുണ പറഞ്ഞ് എന്നേയും ആ സ്ത്രീയേയും അപമാനിക്കരുത്. മീറ്റിംങ്ങിലാടീ.... ചേട്ടന്‍ ഇച്ചിരി ക്കൂടി ലേറ്റാവും കേട്ടോ..... പിള്ളാര് ഉറങ്ങ്യോടി.... എന്നാ പിന്നെ എന്റെ മുത്ത് കിടന്നോ..... എന്ന് വഷളച്ചിരിയില്‍ എന്നെ നോക്കി കണ്ണിറുക്കി ശല്യം ഇതെത്രാമത്തെ തവണയാ വിളി.......ഓ..... ഫോണ്‍ ഓഫ് ചെയ്യാനുമൊക്കില്ലാന്ന്, ശത്രുവിനെയെന്ന പോലെ ഫോണിനെ രൂക്ഷമായി നോക്കി, അടുത്ത പെഗ്ഗെടുത്ത് വലിച്ചു കുടിച്ച് ചിെിയും തുടച്ച് എന്‍റെ തുടയില�ാന്നു തട്ടാന്‍ കൈ നീട്ടി മിടുക്കനാണെന്ന് ഭാവിക്കരുത്. ഈ അപമാനം എനിയ്ക്ക് സഹിക്കാ വുന്നതിനും അപ്പൂെമാണ്. പിന്നെ കാരണങ്ങളുണ്ടെങ്കിലുമില്ലെങ്കിലും ഭാര്യയെന്ന സ്ത്രീയെ കുറ്റം പറഞ്ഞ് സെന്‍റിമെന്‍സിന്റെയൊരു അവസ്ഥ ക്രിയേറ്റ് ചെയ്ത് ഒരു മെല�ോഡ്രാമ സൃഷ്ടിക്കുന്നതും അനുവദനധീയമല്ല. ഈ നിബ ന്ധനകള്‍ ശക്തവും ദൃഡവുമാണ്. പിന്നെയുള്ളത് വികാരാവേ ശങ്ങളുടെ ഏതു തലത്തില്‍ നിന്നായാലും ഒരു കാരണവശാലും എന്റെ ചുണ്ടുകളില്‍ സ്പര്‍ശി ക്കാനോ ചുംബിക്കാനോ പാ ടുള്ളതല്ല. എന്റെ ചുണ്ടുകള്‍ പവിത്രമാണ്. കാലങ്ങളായി ഞാന്‍ പ്രണയിക്കുന്നു. എന്‍റെ ദാഹവും മോഹവുമായ, അകലെ വെച്ചുപോലും കാണുന്ന മാത്രയില്‍ എന്റെ മേനിയെ പുളകം കൊ ള്ളിക്കുന്ന, തധീവ്രഅനുരാഗമായി എന്നെ ചുറ്റി വരിഞ്ഞ് പൊള്ളി ക്കുന്ന എന്റെ പ്രണയിക്ക് എന്റെ സോള്‍മേറ്റിന്, എന്റെ സഖാവിനു മാത്രം അവകാശപ്പെട്ടതാണ്. എന്റെ അധരങ്ങളിലെ ചൂടും


മംഗളം �സ് മാർച്ച് 2023 68 തണുപ്പും മധുരവും എല്ലാം. രതിമൂ ര്‍ഛയുടെ ആനന്ദത്തിനിടയില്‍ പിച്ചുകയോ മാന്തുകയോ അര്‍ത്ഥ ശൂന്യമായവിഡ്ഢിത്തങ്ങള്‍ പുലമ്പുകയോ ചെയ്യരുത്. ബ്രാ ക്കറ്റില്‍ ഇക്കാര്യത്തില്‍ എനിക്ക് മുന്‍പരിച യമില്ലെ ങ്കിലും പ്രീഡി ഗ്രിക്ക് കൂടെ പഠിച്ച സുമത്തിന്റെ വിവാഹാനന്തരമുള്ള കേളധീ രാത്രികളുടെ കഥകള്‍ ഉളുപ്പേതു മില്ലാതെ സുമം വര്‍ണ്ണിക്കുന്നത് കേട്ട് അന്നേ മനസ്സില്‍ കോറിയി ട്ടതാണ്. സുമം പെഞ്ഞതുപോലെ അതങ്ങിനെയൊക്കെയൊരു സത്യസ ന്ധമായ കാര്യമാ ണെങ്കില്‍ എനിക്കതിഷ്ടമല്ല. നഖക്ഷതങ്ങളായാലും തുപ്പല്‍ തെറിപ്പിച്ചുകൊണ്ടുള്ള സീല്‍ക്കാ രങ്ങളായാലും. എന്റെ സകല നിബന്ധനകളും പാലിക്കാന്‍ കഴിയുന്ന പ്രണയാര്‍ത്ഥികള്‍ എന്റെ മെയില്‍ ഐഡിയിലേക്ക് ഫുള്‍ സൈസ് ഫോട്ടോ സഹിതം പ്രൊഫൈല്‍ അയയ്ക്കുക. എനിയ്ക്ക് പ്രണയിക്കാന്‍ നിലവാരമുള്ള പുരുഷനെ ഞാന്‍ തിരഞ്ഞെടുക്കും. സകല കമ്മ്യൂണിക്കേഷന്‍സും അതധീവ രഹസ്യമായിരിക്കും. വിശ്വാസം അതല്ലേ എല്ലാം. തൊട്ടുതാഴെ ചിരിക്കുന്നൊരു സ്മൈലിയെന്ന ഐറ്റവും കൂടി ഞാനതില്‍ ചേര്‍ത്തു. പിന്നെ, ഗ്ലാസ്സിലവശേഷിച്ച മദ്യം ഒന്നുകൂടി സിപ്പ് ചെയ്തു. എന്റെ വിരസതയും ഏകാന്തതയും എന്നെ പാടേ തളര്‍ത്തുമ്പോഴാണ് ഇടയ്ക്കൊക്കെ പ്രശാന്തനൊപ്പം ഞാന്‍ മദ്യപിക്കുന്നതും മനസ്സിലെ സങ്കടക്കെട്ടുകളുടെ കെട്ടഴിച്ച് മനസ്സിന്‍റെവിക്ഷോഭങ്ങള ടക്കി നിര്‍മ്മലമാക്കുന്നതും. ഞാന്‍ വീണ്ടും ലാപ്ടോപ്പിന്റെ സ്ക്രീനില്‍ കണ്ണോടിച്ചു. ചെറിയ ചെറിയ അക്ഷരത്തെ റ്റുകള്‍ തിരുത്തി പിന്നെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധനടൈപ്പ് ചെയ്യാന്‍ തുടങ്ങി. അതിന് ഭംഗിയുള്ള വയലറ്റു നിെം കൊടുത്തു. കാമുകി വേഷം ആത്മാര്‍ത്ഥമായി ജധീവിച്ചു തീര്‍ക്കാന്‍ കാമുകന്‍ എനിക്കാദ്യം നല്‍കേണ്ടത് അഞ്ചുലക്ഷം രൂപയാണ്. അതിനെ സ്ത്രീധന മെന്നോ പുരുഷധനമെന്നോ വിളിക്കാം. ബ്രാക്കറ്റില്‍, ഇങ്ങനൊരു ഫധീസ് വച്ചില്ലെങ്കില്‍ എന്റെ കാമുകനും എനിക്കുമി ടയില്‍ചില അസ്വാരസ്യങ്ങള്‍ മുള പൊട്ടും. കാരണം വെറുതെ കിട്ടുന്നതിനൊന്നും ആര്‍ക്കും വിലയില്ല എന്ന മഹാസത്യം ജധീവിതമെന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാനതില്‍ വിശ്വസിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഞാനെന്‍റെ പ്രണയത്തിനു ശമ്പളം നിശ്ചയിച്ചിരിക്കുന്നു. ആറുമാസത്തെ പ്രൊബേഷണെി പധീരിഡ് കഴിഞ്ഞാല്‍, ഇരുവര്‍ക്കും പ്രണയം തലയ്ക്കു പിടിച്ചാല്‍, അതങ്ങ് തുടരാന്‍ നിശ്ചയിച്ചാല്‍ പിന്നെയുള്ള മാസ പ്പടി പിന്നീട് തധീരുമാനിക്കാവുന്നതാണ്. ഇനി എത്രമാത്രം സദ്ഗുണ സമ്പന്ന നെങ്കിലും സ്നേഹ സമ്പന്ന നാണെ ങ്കിലും, പ്രിയകാമുകാ ആത്മാ വുകൊണ്ടും മനസ്സുകൊണ്ടും ഞാന്‍ പ്രണ യിക്കുന്ന അദ്ദേഹം എനിക്കരികിലെത്തിയാല്‍ പലിശ സഹിതം ഈ പണം തിരികെ തന്ന് ഞാന്‍ നിങ്ങളെ ഉപേക്ഷിക്കും. യാതൊരു വിധ ഉപാധികളോ കുറ്റബോധമോ ഇല്ലാതെ തന്നെ. കാരണം ആത്മാവുകൊണ്ട് ഞാന്‍ ആഗ്ര ഹിക്കുന്നതും പ്രണയിക്കുന്നതും അദ്ദേഹത്തെയാണ്. വയസ്സ് മുപ്പത്താറായിട്ടും ഇക്കാലമ ത്രയും കാത്തിരുന്നിട്ടും അദ്ദേഹമെനി ക്കരികില്‍ എത്തിയില്ല എന്നതു മാത്രമാണ് ഇത്തരത്തില�ാരു സാഹസമോ അവിവേകമോ പ്രവ ര്‍ത്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞാന്‍ ബ്രാക്കറ്റ് വെടിപ്പായി ക്ലോസ് ചെയ്തു. എല്ലാറ്റിനുമൊരു ക്ലാരിറ്റി വന്നുവെന്ന് തിട്ടപ്പെടുത്തി. ചാഞ്ഞും ചരിഞ്ഞും ഗാഢമായും ചിന്തിച്ചു. പിന്നെ പോസ്റ്റ് എന്ന ഓപ്ഷനില്‍ വിരലുകള്‍ തൊടാനാഞ്ഞതും മേശപ്പുെത്ത് ബ്രാന്‍ഡി കുപ്പിക്കപ്പുെത്തിരുന്ന് ഉെക്കം തൂങ്ങിയിരുന്ന എെ ഫോണ്‍ ‘കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ.....’ എന്ന് ദാസേട്ടന്റെ ശബ്ദത്തില്‍ പാടി ത്തുടങ്ങി. ഞാന്‍ പ്രണയിക്കാന്‍ ശ്രമപ്പെട്ട് തയ്യാറാക്കിയ പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടില്ലല്ലോ..... പിന്നെയിപ്പോ ഈ രാത്രിയി ലിതാരാ..... ശല്യം എന്ന് നധീരസ ത്തോടെ ഏന്തിവലിഞ്ഞ് ഞാ ന്‍ഫോണെടുത്തു. ഫോണില്‍ നമ്പെിനൊപ്പം സ്ക്രീനില്‍ തെളിഞ്ഞു വന്ന മുഖം എന്നെ അന്ധാളിപ്പിച്ചു. ഒരിക്കല്‍, അദ്ദേഹമ െിയാതെ ഞാന്‍ പകര്‍ത്തിയ, ചിരിക്കുന്ന ആ മുഖം. മിഴികളില്‍ ആര്‍ദ്ര തയുടെ നനവുള്ള, നേര്‍ത്ത പുഞ്ചിരിയുമായി എന്നെ യല്ല, മറ്റെങ്ങോട്ടോ നോക്കുന്ന ഈ ഭൂമിയിലെ ഏറ്റവും സുന്ദരമായ മുഖം. ഞാന്‍ കസേരയില്‍ നിന്നും ചാടിയെണധീറ്റു. ബാക്കി നിന്ന മദ്യലഹരി എന്നേയും ഫ്ളാറ്റിനെ തന്നെയും വിട്ടൊഴിഞ്ഞു. ഞാന്‍ ഫോണ്‍ ആവുന്നത്ര മുഖത്തു ചേര്‍ത്തു. പിന്നെപതുക്കെ മന്ത്രിച്ചു. പെയൂ..... ഞാന്‍...... ഞാനിവിടുണ്ട്. ഔപചാരികതകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. താന്‍ കേള്‍ക്കു ന്നുണ്ടോ? ഉവ്വ്......ഇനിയങ്ങോട്ടുള്ള യാത്ര നമുക്ക്.... അദ്ദേഹത്തിന്റെ ശബ്ദം വല്ലാതെ വിെയാര്‍ന്നിരുന്നു. എന്റേയും... എനിക്ക് ശ്വാസം മുട്ടി. ഒരിറ്റു വായുവിനായി ഞാന്‍ മൂക്കു വിടര്‍ത്തി. വൈകി.... ഒരുപാട് വൈകി എന്നറിയാം. എന്നാലും...... ക്ഷമിക്കാനാവില്ലേ തനിക്കെന്നോട്. അരുത്... ഞാന്‍ വിങ്ങിപ്പൊട്ടി. ഫോണിലെ സ്ക്രീനില്‍ അദ്ദേഹത്തിെ ചുണ്ടില്‍ വിരലമ ര്‍ത്തി പിന്നെ, അമര്‍ത്തി ചുംബിച്ചു. അദ്ദേഹം ഗുഡ്നൈറ്റ് പെഞ്ഞതും, നാളെ കാണാം. ആശുപത്രിയിലെ, തിര ക്കിലല്ല. മറ്റൊരിടത്ത് എന്ന് പതുക്കെ ചിരിച്ചതും ഞാന്‍ തിരക്കിട്ട് ഭയപ്പാടോടെ ലാപ്ടോ പ്പിന്‍റെ സ്ക്രീനില്‍തുറിച്ചു നോക്കി. പിന്നെ ആശ്വാസത്തോടെ ഡിലീറ്റ് എന്ന കീയില്‍ വിരലമര്‍ത്തി. ഞാന്‍ ടൈപ്പ് ചെയ്തിരുന്ന അക്ഷരങ്ങളത്രയും എന്ന ന്നേക്കുമായി ഒരു നിമിഷം കൊണ്ട് മാഞ്ഞുപോയി. പകരം ആര്‍ദ്രമായ സ്നേഹം വഴിഞ്ഞൊഴുകുന്ന മിഴികളും നനുത്ത പുഞ്ചിരിയും തെളിഞ്ഞു വന്നു. എെയുള്ളില്‍ പ്രണയം പതഞ്ഞുയര്‍ന്നു. അംബികാ നായര്‍ 4-ഡി, ഡി.ഡി നെസ്റ്റ് കത്രിക്കടവ് കലൂര്‍, കൊച്ചി ഫോണ്‍: 8129211199 ന�ാവലെറ്റ്


മംഗളം �സ് മാർച്ച് 2023 69 College Buses Through 4 Districts : Kottayam, Alappuzha, Ernakulam, Pathanamthitta Arrficial Intelligence & Machine Learning Chemical Engineering Civil Engineering Computer Science & Engineering Electronics & Communicaaon Engineering Electrical & Electronics Engineering Mechanical Engineering HR, Finance, Markeeng, Systems, Operaaons, General Management BBA, BCA, B.Com, M.Com, BA Animaaon & Graphic Design, BA Mullmedia, B.Ed & M.Ed ECE, CSE, CE, EEE, ME, MBA Master of Computer Applicaaons Computer Science & Engineering Industrial Engineering & Management VLSI & Embedded System Power Electronics & Power Systems Structural Engineering and Construccon Management B.Arch Computer Engineering Civil Engineering Electrical Engineering Mechanical Engineering Polymer Technology B.Tech (4 Years) M.Tech (2 Years) Polytechnic Diploma (3 Years) MCA (2 Years) MBA (2 Years) Architecture Ph.D Why Mangalam B.Tech with Honors & Minor Degree Incubation Centre by Kerala Startup Mission Center of Excellence in AI & ML with IoT Foreign University Collaboration Radio Mangalam Coaching for Civil Service/ UPSC, GATE/GRE/IES/IELTS NSS, NCC JOB ORIENTED PROFESSIONAL COURSES IN PRESTIGIOUS INSTITUTION WITH LEGACY Some of Our Pressgious Alliances, Campus Visitors & Recruiters ACCREDITED M Ettumanoor, Kottayam - 686631 | www.mangalam.ac.in ANGALAMEDUCATIONAL INSTITUTIONS Admission Helpline : 98950 10120, 75940 55192, 0481 2710120


മംഗളം �സ് മാർച്ച് 2023 70 യാത്ര വരൂ, യാഗച്ചി നദീതീരത്തെ ശ്രീ ചെന്ന കേശവ ക്ഷേത്രവും ഹ�ൊയ്സാല ശില്പങ്ങളും കാണാം...


മംഗളം �സ് മാർച്ച് 2023 71 ശ്രാവണ ബെൽഗോളയിലെ ബാഹുബലി ഭഗവാനെ ദർശിച്ച് മടക്ക് യാത്രയ്ക്കായി ചെന്നരായ പട്ടണയിലെ ബസ്സ് സ്റ്റോപ്പിൽ മൈസൂരിലേക്കുള്ള ബസ്സ് കാത്തു കൊണ്ടിരിക്കവേ ഒരു കാറുക്കാരൻ ബേലൂർ, ബേലൂർ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് യാത്രക്കാരെ തന്റെ കാെിലേക്ക് ക്ഷണിക്കുന്നത് കണ്ടു. ആദ്യ മായിട്ടാണ് കർണ്ണാടകയിലെ ബേലൂർ എന്നസ്ഥലത്തെക്കുെിച്ച് ഞാൻ കേൾക്കാനിടയായത്. വളരെപ്പെട്ടെന്ന് തന്നെ ആ പേര് എന്റെ മനസ്സിൽ പതിഞ്ഞു. ഹൊയ്‌സാല ശിൽപികളുടെ കരവിരുതിൽ പിെന്നു വധീണ ഒരു മനോഹര ക്ഷേത്രമായ ശ്രീ ചെന്ന കേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ബേലൂരിലാണ്. കുെച്ചു മാസങ്ങൾക്കു ശേഷം ഹൊയ്‌സാല വാസ്തു ശിൽപ വിദ്യയുടെ ചാരുത അടുത്ത െിയുവാനായി ബേലൂരിലേക്ക് ഞാനൊരു യാത്ര നടത്തി. ബസ്സിലായിരുന്നു യാത്ര. ഒരു രാത്രി പാലക്കാടിൽ നിന്നും ബസ്സിൽ സത്യമംഗലം വഴി മൈസൂരിലേക്കും അവിടെ നിന്ന് പുലർച്ചെ 4.30 നു പുറപ്പെട്ടുന്ന ചിക് മാംഗ്ലൂരി ലേക്കും. ചിക് മാംഗ്ലൂരിലേക്ക് പോകുന്ന വഴിയാണ് ബേലൂർ ശ്രീ ചെന്ന കേശവ ക്ഷേത്രം. ഹസ്സനിൽ നിന്ന് ശ്രീ ചെന്ന കേശവ ക്ഷേത്രത്തിലേക്ക് കർണ്ണാടക സംസ്ഥാനത്തിലെ ഹസ്സൻ ജില്ലയിലെ ബേലൂർ താലൂക്കിലാണ് ശ്രീ ചെന്ന കേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹസ്സനിൽ നിന്ന് 35 കീല�ാമധീറ്ററും തലസ്ഥാന നഗരിയായ ബാംഗ്ലൂരിൽ നിന്ന് 200 കില�ാമധീറ്റർ ദൂരം സഞ്ച രിച്ചാൽ ബേലൂരിലെത്താം. ബേലൂരിൽ 8.30 മണിയോടു കൂടി ഞാൻ ബസ്സിറങ്ങി. ബസ്സ് സ്റ്റോപ്പിൽ നിന്നും എകദേശം 500 മധീറ്റർ ദൂരം മാത്രമെ ക്ഷേ ത്രത്തിലേക്കുള്ളൂ. ക്ഷേത്രം 8.30 മണിയോടു കൂടി തുറക്കും. ദക്ഷിണേന്ത്യ ഭരിച്ചിരുന്ന പ്രഗൽഭ രാജാ വംശങ്ങളി പ്രവീൺ കുപ്പത്തിൽ, കൽപ്പാത്തി


മംഗളം �സ് മാർച്ച് 2023 72 യാത്ര ല � ാ ന് നായിരുന്നു ഹൊ യ്‌സാ ല രാജാവംശം. ഹൊ യ്‌സാ ല രാജാവംശ ക ാ ലഘട്ടത്തിൽ ശില്പ കലയോടുകൂ ടി അനേകം ക്ഷേത്ര നിർമ്മിതി കൾ ദക്ഷിണേ ന് ത്യയുടെ പ ല ഭാഗങ്ങളി ലായി പണി കഴി പ്പി ച്ചിട്ടുണ്ട്.ഇന്ന് ഈ ശേഷിപ്പിൽ നി ല കൊ ള്ളു ന്ന പ്രശ സ്തമായ ക്ഷേത്രങ്ങളാണ് ബേലൂർ ശ്രീ ചെന്ന കേശവ ക്ഷേത്രം, ഹലേബിഡുവിലെ ഹൊയ്‌സാ ലേശ്വര ക്ഷേത്രം, മൈസൂരിന് അടുത്തുള്ള സോമനാഥപുരയിലെ ചെന്ന കേശവ ക്ഷേത്രം . യാഗച്ചി നദിയുടെ തധീരത്ത് എ.ഡി. 1117 മാണ്ടിൽ 103 വർഷം കൊ ണ്ട് മൂന്നു ത ല മുറകളി ലായാണ് ഈ മനോഹര ക്ഷേത്രം പണികഴിപ്പി ച്ചിരിക്കു ന്ന ത് . ഹൊ യ്‌സാ ല രാജാവായിരു ന്ന വി ഷ്ണുവർധന ത ല ക്കാട്ട് വെച്ചുള്ള യു ദ്ധ ത്തിൽ ചോള രാജാ ക്കൻമാരെ പരാജയപ്പെടുത്തി യെന്നും വിജയ പ്രതീകമായി ഈ ക്ഷേത്രം പണി കഴിപ്പി ച്ചുവെന്നും പ െ യപ്പെടുന്നു. മറ്റൊരു ക ഥയും ഇവിടെ നി ലനിൽക്കുന്നുണ്ട് . ത ന്റെ രാജാ ഗുരുവി ന്റെ ഉപേദശ പ്ര കാരം രാജാവായ വി ഷ്ണു വർധന ജൈനമതത്തിൽ നിന്ന്


മംഗളം �സ് മാർച്ച് 2023 73 ഹി ന്ദുമതം സ്വീകരിച്ചുവെന്നും വി ഷ്ണുവിനോടുള്ള ക ടു ത്ത ഭക്തി മൂ ലം വി ഷ്ണുവിനെ ആരാധന മൂർത്തിയായി ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠി ച്ചുവെന്നും പ െ യപ്പെടുന്നു. കന്നഡ ഭാഷയിൽ ചെന്ന കേശവൻ എന് നാൽ സുന്ദരനായ കേശവൻ എ ന്നർത് ഥം വരുന്നു. ഹൊ യ്‌സാ ല രാജവംശം ഭാരതധീയ ശിൽപ വിദ്യയ്ക്കും, ല �ോക ശിൽപ വിദ്യയ്ക്കും നൽ കിയ സം ഭാവന കളി ല � ാ ന് നാ ണ് ബേലൂർ ശ്രീ ചെന്ന കേശവ ക്ഷേത്രം . കേശവ ക്ഷേ ത്രത്തിന്റെ അക ത്തളങ്ങളിലേ ക്ക് പ്രധാന ക്ഷേത്ര ഗോപുരത്തിലൂടെ അകത്തേക്കു പ്രവേശിക്കു മ്പോൾ കരിങ്കല്ലു കൾ വിരി ച്ച വിശാ ലമായ മുെെം അതി നു മധ്യേ 42 അ ടി ഉയരവ ും, 15 ടൺ ഭാര വുമുള്ള ഒറ്റ ക്ക ല്ലിൽ കൊ ത്തിയെ ടു ത്ത ഒരു ധ്വജ സ്തoഭവ ും ഉണ്ട്. ഈ സ്തoഭ ത്തിന്റെ മൂന്നു ഭാഗo മാത്രമെ തെയിൽ ഉറപ്പിച്ചിട്ടുള്ളൂ. ഇതിനെ ഗ്രാവിറ്റി പി ല്ലർ എന്നു വിളിക്കുന്നു. സ് തംഭത്തിൽ ശക്തിയെ പ്രതിപാ ദിക്കു ന്നതിനായി ആന കളുടെയും, ധൈര്യത്തെ ക്കു െിക്കു ന്നതിനായി സിംഹത്തിന് റെയും, വേഗതയുടെ പര്യായമായി കുതിരകളെയും, അതിനൊ ടൊപ്പം തന്നെ അ ല ങ്കാരി കമായി വള്ളി പ ടർപ്പുകളും, മനോഹരമായ പൂക്കളും ഇതിൽ കൊ ത്തിവെ ച്ചിരിക്കുന്നു. നക്ഷത്രാകൃതിയിൽ നി െഞ്ഞു നിൽക്കു ന്ന മനോഹാരിത നക്ഷത്രാകൃതിയിൽ മനോഹരമായി പണികഴിപ്പിച്ച ഈ ക്ഷേത്രത്തി ന് 64 മൂലകളും, 48 തൂണുകളും, 4 പ്രവേശന വഴികളുമാണുള്ളത്.പ്രധാന പ്രവേശന കവാടത്തിൽ ഹൊ യ്‌സാ ല രാജവംശത്തിലെ ആദ്യ രാജാവായിരു ന്ന സാ ല സിംഹത്തെ കീഴ്‌പ്പെടുത്തു ന്ന ശിൽപം കൊ ത്തിവെ ച്ചിരിക്കുന്നു. ഇത് ഹൊ യ്‌സാ ല രാജാവം ശത്തിന്റെ രാജ മുദ്രയായി കരുതപ്പെടുന്നു. ക്ഷേത്ര അകത്ത ളങ്ങളിലെ തൂണു കളുടെയും, മേ ൽ ക്കൂര കളിൽ കൊ ത്തി വെ ച്ചിരി ക്കു ന്ന ശിൽപങ്ങളുടെ ചാരുതയും


മംഗളം �സ് മാർച്ച് 2023 74 യാത്ര ആരെയും അമ്പരപ്പെടുത്തു ന്നതാണ്. വലിയ ഇടനാഴികളോ, അകത്തളങ്ങളോ ഇല്ലാത്ത ക്ഷേ ത്രത്തിന്റെ പുെം ചുമരുകളിൽ പതിനായരത്തിൽപ്പരം വിസ്മ യിപ്പിക്കുന്ന ശിൽപങ്ങളാണ് ഹൊയ്‌സാല ശിൽപികളുടെ കരങ്ങളിൽ നിന്നും പിെന്നു വധീണിരിക്കുന്നത്. ശിൽപികളുടെ എകാഗ്രമായ മനസ്സിന്റെയും, ശരധീരത്തിന്റെയും ഐക്യം ആയിരിക്കാം ഇത്തരത്തിലുള്ള മനോഹര ശിൽപങ്ങളുടെ പിെവിക്ക് പിന്നിലുള്ള രഹസ്യം. എളുപ്പത്തിൽ കൊത്തിയെടുക്കാ വുന്നതും, വളരെ മൃദുവായതും പിന്നീട് കാഠിന്യമുള്ളതുമായി മാറുന്ന പ്രത്യേക തരം സോപ്പ് കല്ലുകൾ എന്നറിയപ്പെടുന്ന കല്ലുകൾ കൊണ്ടാണ് ശിൽ പ്പങ്ങൾ കടഞ്ഞെടുത്തിരിക്കു ന്നത്. അയൽ പ്രദേശമായ തുംകൂെിൽ നിന്നുമാണ് ഈ കല്ലുകൾ കൊണ്ടു വന്നിരിക്കുന്ന തെന്ന് പെയപ്പെടുന്നു. വളരെ കൃത്യതയോടും, സൂക്ഷ്മതയോടും കൂടി നിർമ്മിച്ച ഈ ശിൽപ ങ്ങളുടെ രൂപവും, ഭാവവും അതി സൂക്ഷ്മവും, സങ്കീർണ്ണവുമാണ്. ആരെയും മോഹിപ്പി ക്കുന്ന േില്പചാരുത താൻ യുദ്ധത്തിൽ മരിച്ചു പോയാൽ തന്നെ വിവാഹം കഴിക്കുന്ന സ്ത്രീ വിധവയാവു മെന്ന് കരുതി രാജാവായ വിഷ്ണുവർധന വിവാഹം കഴി ച്ചിരുന്നില്ല. എന്നാൽ തന്റെ കൊട്ടാരത്തിലെ നർത്തികയായ ശാന്തള ദേവിയുടെ ചടുലമായ നൃത്തത്തിലും, രൂപഭംഗിയിലും ആകൃഷ്ടനായ രാജാവ് ആ നർത്തികയെ വിവാഹം കഴിച്ചു.ഈ ക്ഷേത്രത്തിലെ പ്രധാന ശിൽപങ്ങളില�ാന്ന് യാത്ര


മംഗളം �സ് മാർച്ച് 2023 75 രാജ പത്‌നിയായ ശാന്തള ദേവിയുടെതാണ്. ബേലൂർ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക് താഴെയായിട്ടാണ് കണ്ണാടി യുമായി നിൽക്കുന്ന സുന്ദരി രൂപം കൊത്തി വെച്ചിരിക്കുന്നത്. ഇതുപോലെ പാടുകയും, ന്യത്തം വെയ്ക്കുകയും ചെയ്യുന്ന അനേകം രൂപങ്ങൾ ക്ഷേത്രത്തിലെ ചുമരുകളിൽ കൊത്തി വെച്ചിരി ക്കുന്നു. ഇത്തരത്തിലുള്ള 38 സ്ത്രീ രൂപങ്ങളുണ്ട് ഈ ക്ഷേത്രത്തിൽ. ശാന്തള ദേവിയുടെ സൗന്ദ ര്യമാണ് ഈ മനോഹര ശിൽപ ങ്ങളുടെ പിെവിക്ക് പിന്നിലുള്ളത്. രാമയാണ, മഹാഭാരതത്തിലെ കഥകളെയും, കഥാപാത്ര ങ്ങളെയും ജധീവൻ തുടിക്കുന്ന രധീതിയിൽ ഹൊയ്‌സാല ശിൽപികൾ ഇവിടെ കൊത്തി എടുത്തിരിക്കുന്നു. നൃത്ത രൂപങ്ങൾ, വളരെ ഭംഗിയുള്ളതും ആരെയും മോഹിപ്പിക്കുന്ന മാദക ശിൽപ്പങ്ങൾ, പക്ഷി, മൃഗാദികളുടെ രൂപങ്ങൾ, അക്കാലത്തെ ജനങ്ങളുടെ ജധീവിത കാഴ്ചകൾ എന്നിവ ശിൽപ ഗണങ്ങളിൽപ്പെടുന്നു. ഹൊയ്‌സാല വാസ്തു ശിൽപ വിദ്യയുടെ മായിക രഹസ്യം അെിയുവാനായി ധാരാളം സ്വ ദേശധീയരും,വിദേശികളും ഈ ക്ഷേത്രത്തിലേക്ക് എത്താറുണ്ട്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷ ണത്തിൽ മനോഹരമായി പരിപാലിച്ചു പോരുന്ന ക്ഷേത്രം യുനസ്‌കോയുടെ ല�ോക പൈത്യക പട്ടികയുടെ സാധ്യത ലിസ്റ്റിൽ സ്ഥാനം നേടിയിട്ടുണ്ട്. ഈ ക്ഷേ ത്രത്തിൽ നിത്യ പൂജകളും, ആരാധനകളും നടത്തി വരുന്നു. ക്ഷേത്രത്തിന്റെ ചരിത്ര ത്തെക്കുെിച്ച് മനസ്സിലാക്കാൻ വിദ്ഗധരായ ഗൈഡുകളുടെ സേവനം ലഭ്യമാണ്. 800 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തെ പല തവണ ശത്രുക്കൾ ആക്രമിച്ചിട്ടും അതിനെയെല്ലാം അതിജധീവിച്ച് ല�ോക വിസ്മയമായി നില കൊള്ളുന്നു ഈ മനോഹര ക്ഷേത്രവും അതിലെ ഹൊയ്‌സാല ശിൽപങ്ങളും. ബേലൂർ ചെന്ന കേശവ ക്ഷേത്രത്തിലേക്ക് എത്തി പ്പെട്ടേണ്ട വിധം. • കോട്ടയത്തു നിന്ന് കോയ മ്പത്തൂരിലേക്ക് 241 Km • കോയമ്പത്തൂരിൽ നിന്ന് സത്യമംഗലം വഴി മൈസൂരിലേക്ക് 197 km • മൈസൂരിൽ നിന്ന് ഹസ്സൻ വഴി ബേലൂർ ശ്രീ ചെന്ന കേശവ ക്ഷേത്രത്തിലേക്ക് 150 km


മംഗളം �സ് മാർച്ച് 2023 76 ഇരു പങ്കാളികളും ആസ്വ ദിച്ചാലാണ് സെക്സ് സുഖകരമായ അനുഭവമാകു ന്നത്. ഇരു പങ്കാളികളുടേയും തുല്യമായ പങ്കാളിത്തവും താൽപര്യവും ശരധീരത്തിനൊപ്പം മനസും ആവശ്യമാണ്. സെക്സ് സുഖവും ആസ്വാദന തലങ്ങളും സ്ത്രീ പുരുഷന്മാരിൽ വ്യത്യ സ്തമാണ്. കിടക്കയിൽ സ്ത്രീകൾ ആഗ്രഹിക്കുന്നതെന്തന്നറിയാതെ പല പുരുഷന്മാരും തെറ്റായ കാര്യങ്ങൾ ചെയ്യാറുണ്ട്. പല പ്പോഴുമത് സെക്‌സിനെ വെറു ക്കാനുള്ള കാരണമായി മാറും. സ്ത്രീകളെ മനസ്സിലാക്കി സെക്‌സ് ചെയ്യാൻ ചില കാര്യങ്ങൾ ഓർത്തുവയ്‌ക്കേണ്ടതായുണ്ട്.... പരസ്പരം തിരിച്ചറിയുക സെക്സിൽ പുരുഷൻ അല്ലെങ്കിൽ സ്ത്രീ വരുത്തുന്ന ചില പിഴവുകൾ കാര്യമാകെ തകരാെിലാക്കും. പല പുരുഷന്മാരും ല�ംഗിക സെക്സിൽ സ്ത്രീ ആഗ്രഹിക്കുന്നതെന് ത് ? കെക്സ് ലെഫ് സെക്‌സിൽ സ്ത്രീ ആഗ്രഹിക്കുന്ന ചിലതൊക്കെയുണ്ട്. അതൊക്കെ മനസ്സിലാക്കിയാൽ മാത്രമേ പൂർണ്ണമായ ഒരു സെക്‌സ് ല�ഫ് ആസ്വദിക്കാൻ പങ്കാളിക്ക് കഴിയൂ... 76 മംഗളം �സ് മാർച്ച് 2023 കെക്സ് ലെഫ്


മംഗളം �സ് മാർച്ച് 2023 77 വിഷയങ്ങളിൽ വിദഗ്ദ രെന്ന് സ്വയം കരുതാറുണ്ട്. എന്നാൽ അലസമായ ഒരു സംസർഗ്ഗത്തിന് മുമ്പുള്ള ആവേശം നിെഞ്ഞ സംസാരം, ബന്ധത്തിന് ശേഷമുള്ള സ്വയം ലാളന എന്നിവയൊക്കെ സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് എന്ന് അെിയാതെ പുരുഷന്മാർ ചെയ്യുന്നതാണ്. ല�ംഗിക ബന്ധത്തിൻടെ അടിസ്ഥാന പ്രമാണങ്ങളിൽ തന്നെ പല പുരുഷന്മാരും പിഴവുകൾ വരുത്തും. അങ്ങനെ ചെയ്താൽ പിന്നീട് സ്ത്രീ സെക്‌സിനെ പൂർണ്ണമായും ഒഴിവാക്കും. രതിമൂർച്ഛ മാത്രമാകരുത് ലക്ഷ്യം രതിമൂർച്ഛയെ മാത്രം ലക്ഷ്യം കണ്ടുള്ള സെക്‌സ് പാടില്ല. അങ്ങനെ ചെയ്താൽ കടന്നു പോകുന്ന വഴികളില�ൊന്നും ശ്രദ്ധ കിട്ടില്ല. വേഗത്തിൽ രതിമൂർച്ഛയിലെത്താൻ സ്വയം പ്രവൃത്തിക്കുകയോ പങ്കാളിയെ പ്രേരിപ്പിക്കുകയോ ചെയ്യരുത്. തിരക്കൊഴിവാക്കി ആ അനുഭവത്തെ മഴുവനായി ആസ്വ ദിക്കണം. ആനന്ദത്തെ ദധീർഘി പ്പിച്ച് കൊണ്ടുപോകുക. ദൈർ ഘ്യമേറിയാൽ രണ്ട് പേർക്കും കൂടുതൽ സംതൃപ്തിയും ലഭിക്കും. വേണ്ടതെന്തെന്ന് ചോദിക്കുക സ്ത്രീകൾക്ക് എന്താണ് വേണ്ടതെന്ന് അവരോട് ചോദിക്കുക. ല�ംഗികത പങ്കാളിയുമായി ബന്ധപ്പെട്ടതാ യിരിക്കണം. എന്ത് ചെയ്യണ മെന്നാണ് സ്ത്രീ ആഗ്രഹിക്കുന്ന തെന്ന് അവരോട് ചോദിക്കുക എന്നതാണ് അവർക്ക് പ്രത്യേകമായി തോന്നാനുള്ള ഏറ്റവും നല്ല മാർഗം. എന്താണ് ഇഷ്ടപ്പെടാത്തത് അല്ലെങ്കിൽ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ എന്താണെന്ന് ചോദിക്കാം. കിടക്കയിൽ പങ്കാളി ഇഷ്ട പ്പെടുന്നതിനെക്കുെിച്ച് കൂടുത ലറിയാനുള്ള അവസരമായി ഇത് ഉപയോഗിക്കുക. ചില കാര്യങ്ങളിൽ ശ്രമിച്ച് പരാജ യപ്പെടാനുള്ള പിരിമുറുക്കവും സമ്മർദ്ദവും ഇത് ലഘൂകരിക്കും. വേഗത്തിലാകണ്ട സെക്സ് പല പുരുഷന്മാരും ഏടെ തിടുക്ക ത്തിലാവും കാര്യങ്ങൾ ചെയ്യുക. ഒരിടത്ത് ചുംബിക്കുകയും വേറൊരിടം തല�ാടുകയും അതിനിടയിൽ വിവസ്ത്രരാ വുകയും ചെയ്യും. എന്നാൽ ഗംഭധീരമായൊരു സെക്‌സിനുള്ള മുൻവിധി നിരാശയാവും. ആദ്യമൊക്കെ അത് ആസ്വാ ദ്യമാകുമെങ്കിലും പിന്നീട് അത് സ്ത്രീകളിൽ മടുപ്പുണ്ടാക്കും. 77 മംഗളം �സ് മാർച്ച് 2023


മംഗളം �സ് മാർച്ച് 2023 78 സാവധാനം കാര്യങ്ങൾ ചെ യ്യു ക. യഥാർ ത്ഥ പ്രവൃത്തി ക്ക് മുമ്പ് കു െച്ച് ഫോ ർപ്ലേയിൽ മു ഴു കു ക. ലാളനയോടെ ആരംഭിക്കു ക. ഓരോ കാര്യവ ും ആസ്വദിക്കു ക, പങ്കാളിയെ അ െിയു ക. ന ല്ല രധീതിയി ലുള്ള ഒരുങ്ങല ും, പ്രവൃത്തി യുമൊക്കെ സ്ത്രീകൾ ആസ്വദിക്കും. ഇത് കൂടുതൽ സംതൃപ്തികരമായ സെക്‌സ് അ നുഭവവേദ്യമാക്കും. ചിലപ്പോൾ ആഗ്രഹിക്കു ന്നതിൽ കൂടുത ലായി ലഭിക്കുകയും ചെയ്യും . സന്തോഷം പ്രധാനം ല �ംഗി ക ബന്ധത്തിലേ ർ പ്പെ ടുമ്പോൾ പങ്കാളിയുടെ സന്തോഷമാണ് ആദ്യം ലക്ഷ്യം വെ യ്‌ക്കേണ്ട ത്. ചി ലർ കഴു ത്ത്, തു ട പോലുള്ള ഒന്നോ രണ്ടോ ഭാഗങ്ങളിൽ മാത്രം ശ്ര ദ്ധ കേന്ദ്രീകരിക്കും. ഇത് ഉചിതമാ ണെങ്കി ല ും വേഗത്തിൽ അവ സാനിക്കു ന്നതാണ്. അല്പസമയം കഴു ത്ത് പരിഗണിച് ചാൽ തു ടർന്ന് സ്തനങ്ങളിലേ ക്ക് പോവുക. യോ നീച്ഛദങ്ങളിൽ മാത്രമായി കൂടുതൽ ശ്ര ദ്ധ നല്‌കേ ണ്ടതി ല്ല. അധി കമായുള്ള ഉത്തേജനം ചിലപ്പോൾ അസന്തുഷ്ടിയുണ് ടാ ക്കും. അതിനാൽ വൈവിധ്യ ത്തിൽ ശ്രദ്ധിക്കുക. പ്രായം മാറുമ്പോൾ വൈവിധ്യമാണ് ജധീവിതത്തിന്റെ അഭിരുചികൾ. ശരിയായ രധീതിയിൽ ഇഷ്ടപ്പെ ടു ക രണ്ടുപേരും അതിനെ അടു ത്ത ഘട്ടത്തിലേ ക്ക് കൊ ണ്ടുപോകാൻ തയ്യാറായ ഒരു ഘട്ടത്തിൽ എത്തിക്കഴിഞ്ഞാൽ, കു െച്ച് സ്‌നേഹത്തിൽ മു ഴു കു ക. വളരെ സെൻസിറ്റീ വ് ആയ ഇ ടങ്ങളിൽ മൃ ദുവായ സ്പർശം ആവശ്യമാണ്. അവരെ മൃ ദുവായി തഴുകി ലാളിക്കു ന്നതിനൊപ്പം സ്ത്രീയോട് സംസാരിക് കാ ന ും മറക്കരുത്. കൂടുതൽ ഓണാക്കി യതായി മികച്ച സെക്‌സിലേ ക്ക് നയിക് കാൻ അവരോട് ആവശ്യപ്പെ ടു ക. പര സ്പരം ആസ്വദിക് കാ ന ും കളിയാക് കാ ന ും സ്‌നേഹിക് കാ ന ും ആശയ വിനിമയം സഹായിക്കും . പൂർണ്ണമായ നി േബ്ദത വേണ്ട സാഹചര്യമെ ന് തായാല ും മി ക്ക പുരുഷന്മാരും ല �ംഗി ക 78 മംഗളം �സ് മാർച്ച് 2023 കെക്സ് ലെഫ്


മംഗളം �സ് മാർച്ച് 2023 79 ബന്ധത്തി ൻ ടെ സമയത്ത് നിശബ്ദരായിരിക്കും. അത് ശരി യാണെ ന് നാ ണ് അവർ കരുതു ന്ന തെങ്കി ല ും സ്ത്രീകളെ സംബന്ധിച്ച് അത് വിമുഖതയുണ് ടാ ക്കു ന്നതാണ്. പങ്കാളി സന്തോഷിപ്പിക്കുന്നു ണ്ടെങ്കിൽ പുരുഷ ന്റെ നിശബ്ദത അവരെ ആ ശ്ചര്യപ്പെ ടുത്തും. വി കാരങ്ങളിൽ അമിതമായ പ്രകടനം ആവശ്യമില്ലെങ്കി ല ും ശബ്ദങ്ങൾ വ ഴി സ്ത്രീയുടെ സാമധീ പ്യം സന്തോഷിപ്പി ക്കു ന്നുണ്ടെ ന്ന് സ്വഭാവി കമായി തന്നെ അ െിയിക് കാനാ കണം. സാന്ദർഭി കമായ ഞര ക്ക വ ും മൂളവ ും ഒരു മോശം കാര്യമ ല്ല. സംതൃപ്തി വേണം സ്ത്രീയുടെ ശരധീരത്തിൽ ത ഴു കു ന്നതി ന്റെ മു ഴുവൻ പോയിന്റും അവളെ ഊ ഷ്മളമാക് കാ ന ും മാനസി കാവ സ്ഥയിലേ ക്ക് കൊണ്ടുവരാന ും അ നുവദിക്കു ക എ ന്നതാണ്. വെ റുതെ ല � ം ഗി കബന്ധത്തിലേ ർപ്പെട്ടാൽ മാത്രം സംതൃപ്തി ലഭിക്കുമെ ന്ന് കരുതരുത്. ഇത് പങ്കാളി കൾക്ക് സംതൃപ്തി നല്കുമെന് നാ ണ് പലരും കരുതു ന്ന ത്. സ്ത്രീകൾ ല �ോലവി കാരങ്ങളുള്ളവരാണ്. അവർ വൈവിധ്യവ ും, വൈകാരി ക തയും, ആ ഴ ത്തിലുള്ള വി കാരങ്ങളും കാംഷിക്കുന്നു. അതിനാൽ തുടക്കം മുതൽ അവസാനം വരെ തിടുക്കപ്പെട ാതെ ഒരു വേഗത നി ലനിർത്തു ക. പങ്കാളിയുടെ പ്രതി കരണങ്ങൾ മനസി ല ാ ക്കുകയും അത് പരിഗണിക്കുകയും അതിനൊപ്പം പോവുകയും ചെ യ്യു ക. ഇരു പങ്കാളികളും ആഗ്രഹിക്കുന്നതെ ന്ത് എന് നാ ണ് എന്ന് അ െിയണം അതിലൂടെ മാത്രമേ സംതൃപ്തി ഉണ് ടാകൂ. 79 മംഗളം �സ് മാർച്ച് 2023


മംഗളം �സ് മാർച്ച് 2023 80 സെക്സ് അമിതമാകരുത് സെക്‌സ് അല്പം പരുഷമാകു ന്നതിൽ തെറ്റില്ല. എന് നാൽ ഇത് അമിതമാ കരുത് കാര്യം കഴിയുമ്പോൾ പെട്ടെന്നുള്ള ആവശ്യങ്ങൾക്ക്, അതായത് ആ ലിംഗനം, പോലുള്ളവയ്ക്ക് ശ്ര ദ്ധ ന ല്കു ക.തിരിഞ്ഞു കി ട ന്ന് ഉറങ്ങുന്ന ശീലം ന ല്ല ത ല്ല . 80 മംഗളം �സ് മാർച്ച് 2023 കെക്സ് ല െഫ്


മംഗളം �സ് മാർച്ച് 2023 81 കോർപറേറ്റ് സോഷ്യൽ ട െ സ ് പോസിബി ലിറ്റി എ ന്ന ആശയം പോ ല ും പ്രചാരത്തിലാവ ും മുമ്പേ വരുമാനത്തിന്റെ സാരമായൊരു ഭാഗം സാമുഹി കനന്മയ്ക്ക്, ഇല് ലാ ത്തവർക്കും വയ്യാത്തവർക്കുമായി നധീക്കി വച്ചു മാതൃകയാക്കിയ ഒരു മാധ്യമസ മ്രാട്ടായിരുന്നു മംഗള ത്തിന്റെ സ് ഥാ പ ക പത്രാധിപരും ചെയർമാ നുമായിരു അ ന്തരി ച്ച ശ്രീ എം.സി.വർഗധീ സ്. കാരു ണ്യപ്രവർ ത്തനങ്ങളെ ക്കു െിച്ച് കേരളം കേൾക്കു ന്നതിന് പതിറ്റാ ണ്ടു കൾക്ക് മുമ്പ് മംഗളത്തിന്റെ സ്ഥാപകനായ ശ്രീ എം.സി വർഗ്ഗീസി ന്റെ ദധീർഘവധീക്ഷണ ത്തിന്റെ ഫ ലമായി ജനപ്രിയ വാരി കയായ മംഗളത്തിലൂടെ ആരംഭി ച്ച പംക്തിയാണ് 'വിധിയുടെ ബ ലിമൃഗങ്ങൾ'. ഇന്നു ക ണ്ണാടിയടക്കമുള്ള ദൃശ്യമാധ്യമ പരിപാ ടികളും ഒട്ടനവധി കോ ളങ്ങളുമൊക്കെ രംഗത്തെത്തും മുമ്പ് ദുരിതമനുഭവിക്കുന്ന ഒരു പാടുപേരിലേ യ്ക്ക് സമൂഹത്തിന്റെ കാരുണ്യം എത്തിച്ചേരാ നുള്ള വ ഴിയൊരുക്കിയിരു ന്ന ത് ആ പംക്തിയായിരുന്നു. വായന ക്കാരുടെ സഹായത്തോടെ സാമ്പത്തിക സഹായം ചെ യ്തു കൊടുത്തി രു ന്ന ഈ പംക്തി പിന്നീട് വളർന്നെ ത്തിയ പ ല നന്മമരങ്ങൾക്കും ഒരു മാതൃ കയായി മാ െി. ഇന് ത്യയിൽ തന്നെ മാതൃ കാപരമായി നടപ്പി ലാക്കിയ ഒരു പംക്തിയാണിത്. നിരവധി ജധീവിതങ്ങൾക്ക് ആ പരിപാ ടി കൈ ത്താങ്ങായി. എ ഴുപതു കളില ും എൺപതു കളില ും വാരി കയുടെ വിറ്റുവരവിൽ നിന്ന് സ്ത്രീധനമില്ലാത്ത സമൂഹ വിവാഹവ ും സാമ്പത്തികശേഷി യില്ലാത്തവർക്കു ചി കിത് സാ സ ഹായവ ും എത്തിച്ചു മാതൃ കയായ അ ദ്ദേഹം വായനക് കാരുടെ സംഭാവനകൊ ണ്ട് കോട്ടയം ഗവ. മെഡി ക്കൽ കോളജിൽ ക്യാൻസർ വാർഡി നു വേ ണ്ടി കെട്ടിടം നിർമ്മിച്ചു നൽ കിക്കൊ ണ്ടെഴുതിയത് പ്രതിബ ദ്ധതയുടെ പുതുചരിത്രമാണ്. മംഗളം വായ നക് കാരുടെ ക്യാൻസർ വാർഡ് കെട്ടിടം ഇന്നും പ്രൗ ഢിയോടെ സമാനത കളില്ലാതെ അവിടെ ത ലയുയർത്തി നിൽക്കുന്നു. 'വിധിയുടെ ബ ലിമൃഗങ്ങൾ' എ ന്ന പേരിൽ മംഗളം വാരി ക യി ലാരംഭി ച്ച ചി കിത് സാസഹായ ഫീച്ചർ പംക്തി മഹാരോ ഗി കളായ എത്രയോ ആയിരം പേർക്ക് കാരുണ്യത്തിന്റെ കൈ ത്താങ്ങായി. വായനക് കാർ അയച്ചു കൊടുക്കു ന്ന സംഭാവന കൾ സ്വരൂപിച്ച് അർഹരുടെ കൈകളിലേ ക്ക് ഉ ത്തരവാദത്തോടെ എത്തി ച്ചു കൊടുക്കു ന്ന ഈ മാധ്യമമാതൃ ക പിൽക്കാല ത്ത് ടെ ലിവിഷൻ ചാനലുക ള ട ക് കം പരസ്യമായി ഏറ്റെടുത്തു സ്വ ന്തമാക്കിയതിന ും കേരളം സാക്ഷി. അതി ന്റെ പിന്തു ട ർ ച്ചയായി മംഗളം പ്ല സ് ഈ പംക്തി ഏറ്റെടുക്കുന്നു. സാമൂഹി കപ്രതിബ ദ്ധതയുടെ ഈ സേവനപൈ തൃ കം പിന്തു ടർന്ന് കോട്ടയം ഏറ്റുമാനൂർ ആസ് ഥാനമാക്കി രൂപം നൽ കിയ സേവനപ്രസ് ഥാ നമാണ് മംഗള സ്പർശം. മംഗളം എ ജ് യൂക്കേഷനൽ സൊസൈറ്റി, മധീഡിയമംഗളം ഡോട്ട് കോം ഓൺല �ൻ മാധ്യമ ശ ൃം ഖ ല, റേഡിയോ മംഗളം കമ്മ്യൂണിറ്റി എഫ് എം എന്നിവയുടെ സഹ കരണത്തോടെ കോട്ടയത്തെ ദ് ന്യൂ സാൽവേഷൻ മിഷൻ ട്രസ്റ്റാണ് ഈ മഹത്തായ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നത്. വ്യക്തിഗതവ ും സാമൂഹി ക വ ും ആരോഗ്യപരവുമൊ ക്കെയായി വിവിധങ്ങളായ പ്രതിസന്ധികളിൽ പെട്ടു നട്ടംതിരിയുവർക്ക് ഒരു കൈ ത്താങ്ങാവുകയാണ് മംഗള സ്പർശം കരുണയുടെ കരുതൽ സ്പർശം എ ന്ന ഈ സംരഭത്തിന്റെ ലക്ഷ്യം. നിങ്ങളുടെ പ്ര ശ്നങ്ങൾ, അതെ ന്തുമാവട്ടെ റേഡിയോമംഗളം ആഴ്ചതോറും സംപ്രേഷണം ചെയ്യു മംഗള സ്പർശം പരിപാ ടി യിലേക്കു വിളിച്ച് അവതരിപ്പി ക്കാവുന്നതാണ്. അധികൃതരുടെ വശത്തുനിന്ന് തധീർപ്പു ക ൽപ്പി ക്കപ്പെടേണ്ടവ അവരുടെ ശ്രദ്ധയിൽപ്പെടുത്തുതിനും പ്രശ്നപരിഹാരത്തിന് ആരെ എങ്ങനെ സമധീപി ക്ക ണമെതിന ും വേണ്ട ഉപദേശ നിർ ദ്ദേശങ്ങൾ മംഗള സ്പർശം നൽകും. നിയ മസഹായത്തിനു വേ ണ്ടിയുള്ള ഉപദേശങ്ങളില ും വ ഴി ക ാട്ടിയായി മംഗള സ്പർശം അർഹതപ്പെ ട്ടവർക്ക് ഒപ്പമുണ് ടാ വ ും. 'മംഗള സ്പർശം' എ ന്ന ഈ പംക്തിയുടെ വിശദവിവരങ്ങൾ അടു ത്ത ലക്ക ത്തിൽ പ്രസിദ്ധീ ക രിക്കും. എല് ലാവർക്കും എല്ലാം ചെ യ്യാനാവി ല്ല. എങ്കി ല ും പ ല തുള്ളി പെ രുവെള്ളം എന്നു പ െ യു ന്നതു പോലെ ആവ ും വിധമൊക്കെ ആവശ്യക് കാരന് കൈ ത് താ ങ്ങാവാൻ നമുക്കോരോ രു ത്ത ർ ക്കും പ്രതിജ് ഞാ ബ ദ്ധരാ കാം 'മംഗള സ്പർശം' കൈത്താങ്ങാകുന്ന വിധിയുടെ ബലിമൃഗങ്ങൾ മംഗളം �സ് മാർച്ച് 2023 81


മംഗളം �സ് മാർച്ച് 2023 82 ഇ ധീരിയർ വീടിനു നൽകാം റോയൽ ലുക്ക് മംഗളം �സ് ഫെബ്രുവരി 2023 82 ഏറെക്കാലത്തെ സ്വപ്നസാക്ഷാത്കാര മായിട്ടാണ് പലരും വീടു പണിയുന്നത്. പുറമേ നിന്നുള്ള ഭംഗി പോലെ തന്നെ വീടിന്റെ അകത്തളങ്ങളും സുന്ദരമാ ക്കേണ്ടത് ഏറെ അത്യാവശ്യമാണ്. കുറഞ്ഞചെലവിൽ ഈസിയായി വീടിന്റെ അകത്തളങ്ങൾ ആകർഷകമാക്കാം...


മംഗളം �സ് മാർച്ച് 2023 83 01 ഓരോ മുെിയുടെയും ഘടനക്കും ആവശ്യത്തിനും ഇണങ്ങുന്ന ഫർണിച്ചർ,ഫർണിഷിങ് മെറ്റീരിയൽ എന്നിവയെല്ലാം ശ്രദ്ധ പൂർവ്വം തെരഞ്ഞെടുക്കണം. ഓരോ മുെിക്കും ഇണങ്ങുന്ന ഫർണിച്ചർ, സ്റ്റോറേജ്, സ്വീകരണ മുെിയിൽ സോഫ, ടീപോയ്, കോഫി ടേബിൾ, കോർണർ ടേബിൾ, ടിവി, വലിയ ലിവിങ് സ്‌പേസാണെങ്കിൽ െധീഡിങ് കോർണർ എന്നിവ ഒരുക്കണം. എല്ലാവർക്കും അഭിമുഖമായിരുന്ന് സംസാരിക്കാൻ കഴിയുന്ന തരത്തിൽ വേണം സോഫ ഒരുക്കാൻ. ടീപോയ്യുടെ ഉയരവും സോഫയുടെ ഉയരവുമായി ബന്ധവും വേണം. 02 പെയിൻെിങ്ങുകൾ, ഫ്‌ളവർവേസ്, പോട്ടുകൾ, ക്യൂരിയോസ്, ക്‌ളോക്ക് എന്നിങ്ങ നെയുള്ള ആക്‌സസെധീസ് ഉപയോ ഗിക്കുന്നത് അകത്തളത്തിെ മാറ്റ് കൂട്ടും. ഷോകേസ് ഡിസൈൻ ചെയ്യുന്നത് ഇൻെധീരിയെിെ ശൈലിക്ക് ചേർന്നാകണം. ഉയർന്ന തട്ടോടു കൂടിയ ഷെൽഫിൽ ചെറിയ വിഗ്രഹങ്ങളും ക്രിസ്റ്റൽ വെസൽസു മൊന്നും വയ്ക്കരുത്. കണ്ടംപെെി ശൈലിയിലുള്ള ഇീരിയെിൽ മനസ്സറിയുന്ന അകത്തളങ്ങളാണ് ഒരു വീടിന്റെ മുഖ്യ ആകർഷണം. പണ ത്തെക്കാളേറെ സൗന്ദര്യബോധമാണ് അകത്തളങ്ങൾ മനോഹരമാക്കു ന്നതിന് ആദ്യംവേണ്ടത്. നവധീന ഡിസൈനുകളിലുള്ള ഫർണിച്ചറുകളും അലങ്കാര വസ്തുക്കളും വാങ്ങി നിെക്കുന്നതല്ല അകത്തള ക്രമീകരണം. വീടിനകത്ത് സൗന്ദര്യവും സൗകര്യവും ഒരുപോലെ ഇഴചേരണം. വീട്ടിലേക്ക് കയെിചെല്ലുന്ന ഇടം മുതൽ ഒരോ ഇഞ്ചിലും മനസുപതിയണം. ഇടയ്ക്കിടെ മോടി പിടിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കുന്നതിനു പകരം കുെഞ്ഞ ചെലവിൽ ഇന്റീ രിയെിനെ മനോഹരമാക്കാൻ സഹായിക്കുന്ന ടിപ്‌സുകൾ പലതാണ്. മംഗളം �സ് ഫെബ്രുവരി 2023 83


മംഗളം �സ് മാർച്ച് 2023 84 ആ ിക് ലുക്കുള്ള ആക്‌സസെധീ സ് കൂടുതൽ ഉപയോഗിക്കു ന്ന ത് അരോ ച കമാണ്. 03 അധി കം വസ്തു ക്കൾ ഉപയോഗിച്ച് വീട് അ ലങ്കരി ക്കരുത്. 'സിമ്പിൾ' ആയി ഇന്റീരിയർ ചെ യ്യു ന്നതാണ് ട്രെൻഡ്. തെ രഞ്ഞെ ടു ത്ത ഒന്നോ രണ്ടോ ഇ ടങ്ങളിൽ മാത്രം വാൾ പെയിന്റിം ഗ്, അല്ലെങ്കിൽ വാൾ ആർട്ട്, ചെറിയ ഷെൽവ്സ്, മിതമായ രധീതിയിൽ ലാമ്പുകൾ എന്നിവയുണ്ടെങ്കിൽ തന്നെ ഒരു കോമൺ ഏരിയ ഭംഗിയാകും. അധി കമായി അലങ്കാര വസ്തു ക്കൾ ഉപ യോഗിച് ചാൽ ഒട്ടുംസ്ഥലമില്ലാത്തതായി തോന്നും. അധി കം ഫർണി ച്ച റു കൾ ഇ ട ാതെ ഉള്ളതിനെ 'സിമ്പിൾ ആന്റ് എ ല ഗന്റ് ' ആക്കാം. 04 അടു ക്കളയുടെ കാര്യത്തി ല ും അതധീവ ശ്ര ദ്ധ വേണം. ബ്രേക്ഫാ സ്റ്റ് ടേബിൾ സജീകരിക്കു ന്ന ത് താമസി ക്കു ന്നയാളു കളുടെ എ ണ്ണ മ നുസരിച് ചായി രി ക്കണം. സ്‌പേ സ് അധി കം പാ ഴാവാ ത്ത തരത്തിലുള്ള ഫർണി ച്ചർ തെ രഞ്ഞെടുക്കു ക. അടു ക്കളയിൽ ഫ്രി ഡ്ജ്, സ്റ്റ വ്,ഓവൻ എന്നിവ ട്ര യങ്കിളായി വരണം. ക പ്പുകളും പാത്രങ്ങളും ക ത്തി വെ ക്കാനു പയോഗിക്കു ന്ന നൈ ഫ് ഹോൾഡറു ക ളുമെല്ലാം ഭംഗിയാക്കി ഉണ് ടാ ക്കു ക. അടു ക്ക ളയും ബാക്കിയുള്ള ഇന്റീരിയർ തധീമിൽ ഒരുക്കു ന്നതാണ് ഭംഗി. ക ൗ ണ്ടർ ടോ പ്, കാബിനറ്റു കൾ, ഫ്‌ളോർ ടൈൽ എന്നിവ ഒരേ തധീമിൽ തെ രഞ്ഞെടുത് താൽ അടു ക്കളയുടെ അ ഴകേറും . 05 ലൈറ്റിം ഗ് ഇന്റീരിയ െി ന്റെ പ്രധാ നപ്പെ ട്ടൊരു ഭാഗമാണ്. ഇത് അമിതമാ ക ാതെയും എന് നാൽ അൽപം 'ക് ലാ സ് ' ആയും വയ്ക ്കാൻ ശ്രദ്ധി ക്കു ക. ഇന്റീരിയർ വാളിന ും, ലിവിംഗ് മംഗളം �സ് ഫെ ബ്രുവരി 2023 84 ഇ ധീരിയർ


മംഗളം �സ് മാർച്ച് 2023 85 ഏരിയയിലെ ഫർണി ച്ച റു കൾക്കുമെല്ലാം ഇണങ്ങുന്ന രധീതിയി ലുള്ള ലാമ്പു കൾ ഉപയോ ഗിക്കു ക. ചെറിയ സ്പെ യ്സ് ആണെങ്കിൽ വ ലിയ ലാമ്പു കൾ ഒ ഴിവാക്കാം. അതുപോലെ ലാമ്പു കൾ വയ്ക്കു ന്ന ഇ ട വ ും സൂക്ഷിച്ച് തെ ര ഞ്ഞെടുക്കു ക. ഒരു കോമ്മൺ ഏരിയയിൽ രണ്ടോ മൂന്നോ ഭംഗിയുള്ള ലാമ്പു കൾ വരുമ്പോൾ തന്നെ അതി ന്റെ ' ലു ക്ക് ' ആകെ മാറും . 06 ചുവരു കളിൽ ചി ലയി ടങ്ങളിൽ 'മെറ്റാലിക് ടച്ച്' നൽ കാം. ഇത് ഇന്റീ രിയ െിനെ 'ക് ലാ സ് ' ആക് കാൻ സഹായിക്കും. എന് നാൽ തധീ ർത്തും മിതമായ രധീതിയിലേ ഇത് ചെയ്യാ വൂ. അല്ലാത്ത പക്ഷം വീടിന കം ഇരുട്ട് തോ ന്നി ക് കാ ന ും, അഭംഗിയാ ക ാനുമെല്ലാം സാധ്യതയുണ്ട്. ലിവിംഗ് ഏരിയ ആണെങ്കിൽ ഒരു വശത്തെ വാൾ മാത്രം ഈ രധീതിയിലേ ക്കാക്കാം. അല്ലെങ്കിൽ ഇന്റീരിയർ പ്ലാ ന്റു കൾ വയ്ക്കു ന്ന അത്രയും ഭാഗം മാത്രം ഇ ടവിട്ട് ഇത് ഡിസൈൻ ചെയ്യാം. എന് തായാല ും മെറ്റാലിക് ടച്ച് വരു ന്ന ത് വീടിന് 'റോയൽ' ലു ക്ക് നൽകുമെന്ന കാര്യത്തിൽ തർ ക്കമി ല്ല . 07 ത െയി ലി ടാൻ കാർപെ റ്റു കൾ ഉപയോ ഗിച്ചുനോ ക്കു ക. ടീ ടേബിൾ, ഡൈനിംഗ് ടേബിൾ ബെ ഡ്റൂം കട്ടിൽ എന്നി വയോടെല്ലാം ചേർത്ത് കാർപെ റ്റു കൾ വിരിക്കാം. ഇത് വീടി ന്റെ ഇന്റീരിയ െിലെ ഒന്നുകൂ ടി എടുത്തു കാണിക്കു ന്നതിന ും സമ്പ ന്നമാക്കു ന്നതിന ും സഹായിക്കുന്നു. ഇവയുടെ നി െ വ ും സ്വഭാവവ ും ഇന്റീരിയ െിനോട് ഇണ ങ്ങിനിൽക്കു ന്നതാ കണം. 08 ഇരിക്കാനു പയോഗിക്കു ന്ന സോഫ, സെറ്റികൾ, കസേ ര കൾ, ബെ ഞ്ചു കൾ എന്നി വയെല്ലാം ന ല്ല രധീതിയിൽ ഭംഗിയാക്കാം. കഴിവതും പ ല ആകൃതിയില ും നി െ ത്തിലുമുള്ള പില്ലോകളോ കുഷിനുകളോ ഉപയോഗിക്കാം. ഇവ വീടി ന്റെ ഇന്റീരി യ െിനെ പെട്ടെ ന്ന് മാറ്റി മ െിക് കാൻ സഹായിക്കും. ഫർണി ച്ചർ, നി െം, തധീം, ലൈറ്റി ങ് എന്നിവ തമ്മിൽ ബന്ധമു ണ്ടാകണം. മംഗളം �സ് ഫെ ബ്രുവരി 2023 85


മംഗളം �സ് മാർച്ച് 2023 86 ന�ോറോസ്കോപ്പ് സൂര്യരാശിയിൽ നിങ്ങൾക്കറിയേണ്ടത് എന്തെല ്ലാം? സൂര്യരാശിയ ും നിറങ്ങള ും മംഗളം �സ് മാർച്ച് 2023 86


മംഗളം �സ് മാർച്ച് 2023 87 ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19) - ചുവപ്പ് ജ്യോതിഷത്തെ സൂ ക്ഷ്മമായി പിന്തു ട രു ന്നവർക്ക് ആട്ടുകൊ റ്റ ന്റെ - മേട ത്തിന്റെ പ്രതീകമായ - ശക്തിയുടെ നി െം ചുവപ്പാണെന്നതിൽ അതി ശയിക് കാനി ല്ല. നി ശ്ചയദാർ ഢ്യമുള്ളതും യാത്ര ചെ യ്യുന്നതും, ഈ അ ടയാളം നിറവുമായി വീണ്ടും ബന്ധപ്പെട്ടിരിക്കു ന്ന അഭിനിവേ ശത്തെയും സ്‌നേ ഹത്തെയും പ്രതിനിധീകരിക്കുന്നു. ഏരധീ സ് ഭരിക്കു ന്ന ഗ്രഹം ചൊവ്വയാണ്, അത് ചുവപ്പാ ണ്. ഈ അഗ്‌നി ചി ഹ് നം ജനശ്ര ദ്ധയിൽ നിൽക് കാൻ ഇഷ്ടപ്പെടുന്നു, അതിനാൽ, അതി ന്റെ നി െം ചുവപ്പായി തിരഞ്ഞെടുത്തു, അത് അതി ന്റെ ഏറ്റവ ും ദൈ ർ ഘ്യമേറിയ തരംഗദൈർഘ്യത്തിൽ പി ടിക്കുന്നു. ടോറസ് (20 ഏപ്രിൽ - 20 മെയ്) - പച്ച ടോറ സ്, നിങ്ങളുടെ രാശിചി ഹ് നം അതി ന്റെ പോഷണ കഴിവുകൾക്ക് പേരുകേട്ടതാണ്. അതിനാൽ, രാശിചക്രത്തെ പ്രതീകപ്പെടുത്തു ന്ന കാളയുമായി ബന്ധപ്പെട്ട അനുയോജ്യമായ നി െമാണ് ഇരു ണ്ട പ ച്ച. ആശ്രയിക്കാവുന്നതും സ്ഥിരതയുള്ളതും, പണവ ും ഭൗതികവുമായ എല് ലാ കാര്യങ്ങളോടും ഉള്ള അടുപ്പം കാരണം ടോറൻസ് പ ച്ച നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ആന്തരിക സാധ്യതകളിലേക്ക് ടാപ്പ് ചെയ്യാനും അത്യന് തം വളരാന ും ഈ നി െം തിരഞ്ഞെടുക്കു ക . ജെമിനി (21 മെയ് - 20 ജൂൺ) - മ ഞ്ഞ സൂര്യപ്ര കാശം, ഡെ യ്സി പൂക്കളും വെണ്ണയും കല ർ ന്ന മി ഥുന രാശിക് കാർ തികച്ചും മഞ്ഞനി െ ത്തിലുള്ള ഒരു ആത് മാവിനെ ഉത്തേജിപ്പിക്കുന്നു. അപ്പ്റ്റുഡേറ്റായ, ബുദ്ധിയും ഉന്മേഷദായകവുമായ, മികച്ച ആശയവിനിമയത്തിന്റെ ഈ വായു ചി ഹ് നം മഞ്ഞ നി െ ത്തിലാണ് കൂടുതൽ ശക്തി നൽകു ന്ന ത്. ഏത് മുഷിഞ്ഞ നിമിഷവ ും സംഭവി ക്കു ന്ന ഒന് നാ ക്കി മാറ്റാനുള്ള പരിവർ ത്തന കഴിവ് ജെമിനിക്കുണ്ട്. അതിനാൽ, അവരിലെ ഏറ്റവ ും മികച്ച ത് പുറത്തെടുക് കാൻ കഴിയുന്നിടത്തോളം ഈ നി െം അവരുടെ ജധീവിതത്തിൽ ഉൾപ്പെടുത്തു ക . കാൻസർ (ജൂൺ 21 - ജൂലൈ 22) - വെള്ളി /വെ ള്ള ഏറ്റവ ും വൈകാരി കമായ രാശിചി ഹ്നങ്ങളിൽ ഒന് നായ ക ർക്കടക രാശിക് കാർ വിശുദ്ധിയോടും ശാ ന്ത തയോടും ബന്ധപ്പെട്ടിരിക്കുന്നു. അവ ഭരിക്കു ന്ന ത് ചന്ദ്രനാൽ, അതിനാൽ വെള്ളിയോ വെ ള്ളയോ ആണ് ഞണ്ടിന്റെ നി െങ്ങൾ, ഇത് ക്യാൻസ െിനെ സൂചിപ്പിക്കുന്നു. ഒരു യഥാർ ത്ഥ നീല ക ർക്കടക രാശിയുടെ ആത് മാ വിനെപ്പോലെ വെള്ളിയ്ക്കും ധാരാളം ഔഷധ ഗുണങ്ങളും രോഗശാന്തി ഗുണങ്ങളുമുണ്ട് . ലിയോ (23 ജൂലൈ - 22 ഓഗസ്റ്റ്) - സ്വർ � ം അ ന്ത ർലീനമായി ധധീരവ ും ഉ ജ്ജ്വലവുമായ, സ്വർണ് ണം സിംഹത്തിന്റെ നി െമാണ്, ലിയോസി ന്റെ രാശി ചി ഹ്നമാണ്. ഉദാരമതിയും, എല് ലാ വിധത്തി ല ും രാജകീയ സ്വഭാവമുള്ളവരും, സിംഹം അവർക്ക് ലഭിക്കുന്ന എല്ലാ ശ്രദ്ധയിലും തിളങ്ങുന്നു, കൂടാതെ രാശിച ക്രങ്ങളുടെ രാജാവിന് സ്വർണ്ണത്തേ ക് കാൾ മികച്ച നി െം മറ്റൊ ന്നില്ല. സ്വർണ് ണം സമ്പത്ത്, വിജയം, നേതൃത്വം, സമൃദ്ധി എന്നി വയെ പ്രതി നിധീകരിക്കുന്നു, ഇത് സൂര്യൻ ഭരിക്കു ന്ന ഈ അഗ്‌നി ചി ഹ്ന ത്തിന്റെ പ്രധാന പ്രേ ര കങ്ങളാണ്. അതിനാൽ, നിങ്ങളുടെ രാശിചി ഹ്ന ത്തിന്റെ ശക്തി സ്വർ ണ്ണനി െം ഉപയോഗിച്ച് മികച്ച മംഗളം �സ് മാർച്ച് 2023 87


മംഗളം �സ് മാർച്ച് 2023 88 രധീതിയിൽ ആക്‌സസ് ചെയ്യപ്പെടുന്നു. വിർഗോ (23 ഓഗസ്റ്റ് - 22 സെപ്റ്റംബർ) - തവിട്ട് തവിട്ട് നിെം മണ്ണുമായി ബന്ധപ്പെട്ടിരി ക്കുന്നു, അത് ജധീവൻ നൽകുന്നതാണ്. പാദങ്ങൾ നിലത്ത് ഉറപ്പിച്ച്, കന്നി സ്ഥിരതയുടെയും പക്വതയുടെയും ഒരു പോസ്റ്റർ അടയാളമാണ്, അത് സ്വയം മെച്ചപ്പെടുത്തലിൽ വളരുന്നു. കന്യകയുടെ പ്രതീകമായ ഈ ഭൂമി ചിഹ്നം ബുധൻ നിയ ന്ത്രിക്കുന്നു. ഏതെങ്കിലും നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് മുമ്പ് വിവരങ്ങൾ വ്യ വസ്ഥാപിതമായി പ്രോസസ്സ് ചെയ്യുന്നതിൽ ഇത് വിശ്വസിക്കുന്നു. തവിട്ട് നിെം ഈ ഗുണങ്ങളെ നന്നായി വർദ്ധിപ്പിക്കുന്നു. ലിബ്ര (23 സെപ്റ്റംബർ - 22 ഒക്ടോബർ) - ഇളം �ിങ്ക്, നീല ഒരു തുലാം രാശിയുടെ ആഡംബരത്തോ ടുള്ള ഇഷ്ടവും ശാന്തമായ ഔദാര്യത്തിന്റെ ഒരു സൂചനയും ഉള്ളതാണ് അവരെ ഇളം നീലയും പിങ്ക് നിെവും സ്വാഭാവികമായി ആകർഷിക്കാൻ പ്രേരിപ്പിക്കുന്നത്. ഈ വായു ചിഹ്നം ഇഷ്ടപ്പെടുന്നതിൽ അഭിവൃദ്ധി പ്രാപിക്കുന്നു, ഇത് സാധാരണയായി ആരാധിക്കുന്ന ഈ നിെങ്ങളോടുള്ള അവരുടെ അടുപ്പവും വിശദീകരിക്കുന്നു. അവർ ആളുകളെ സന്തോഷിപ്പിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ, മറ്റ് അടയാളങ്ങൾ അവരുടെ കമ്പനിയിൽ പലപ്പോഴും ശാന്തത അനുഭവപ്പെടുന്നു. സ്‌കോർ�ിയോ (23 ഒക്ടോബർ21 നവംബർ) - കറുപ്പ് ഇരുണ്ടതും ഗൂഢാല�ാചനകൾ നിെഞ്ഞതും, മുൻകൂട്ടി കാണിക്കുന്ന പ്രവണത ഉണ്ടായി രുന്നിട്ടും കറുപ്പ് യഥാർത്ഥത്തിൽ ക്ലാസിക് ആണ്, അതുപോലെ സ്‌കോർപിയോയും. വൈകാരികമായി ആഴമേറിയതും പ്രകൃതിയിൽ വളരെ പരിവർത്തനം ചെ യ്യുന്നതുമായ ഈ അടയാളം ല�ംഗിക ആകർഷണത്തിന്റെയും അഭിനിവേശത്തി ന്റെയും പ്രതീകമാണ്, വീണ്ടും കറുപ്പുമായി ബന്ധപ്പെട്ട ഒരു മാനസികാവസ്ഥ. ഈ നിെം മരണത്തിനും പുനർജന്മത്തിനും ഉപയോഗിക്കുന്ന ഒരു പ്രതീകം കൂടിയാണ്, അത് വിട്ടയക്കുന്നതിനും പുതുതായി ആരം ഭിക്കുന്നതിനുമുള്ള മനസ്സ് നൽകുന്നു. സാഗിറ്റേറിയസ് (നവംബർ 22- ഡിസംബർ 21) - �ർപ്പിൾ കുലീനത, കൃപ, ശാന്തത, പോസിറ്റിവിറ്റി എന്നിവ ഈ നിറവുമായി ബന്ധപ്പെട്ടിരി ക്കുന്നു. സ്വതസിദ്ധവും ബുദ്ധിമാനും ആയ ധനു രാശിക്കാർ പലപ്പോഴും ശരിയായ കാരണങ്ങളാൽ ഈ നിെത്തിലേക്ക് ആകർഷിക്കപ്പെടുന്നു. വ്യാഴം ഭരിക്കുന്ന ഈ അഗ്‌നി ചിഹ്നം സാഹസികമാണ്, എന്നാൽ ആത്മീയമായ മനസ്സും ഉണ്ട്. മംഗളം �സ് മാർച്ച് 2023 88


മംഗളം �സ് മാർച്ച് 2023 89 സൂര്യരാശിയും ഗുണങ്ങളും ജനുവരി - വിശ്വാസം, നിത്യത, സത്യം ഫെബ്രുവരി - സത്യസന്ധത, ജ്ഞാനം, ശാന്തത മാർച്ച് - സന്തോഷവും ധാരണയും ഏപ്രിൽ - നിത്യത, ധൈര്യം, ആരോഗ്യം മെയ് - വിശ്വസ്തത, നന്മ, സ്‌നേഹം ജൂൺ - സമാധാനം, കുലീനത, സൗന്ദര്യം ജൂല� - സ്‌നേഹം, ഉത്സാഹം, ശക്തി ഓഗസ്റ്റ് - വിജയം, സമാധാനം, സ്‌നേഹം സെപ്റ്റംബർ - ശാന്തതയും സത്യവും ഒക്ടോബർ - വിശുദ്ധി, പ്രതധീക്ഷ, ആരോഗ്യം നവംബർ - ജ്ഞാനം, ധൈര്യം, ആത്മാർത്ഥത ഡിസംബർ - സ്‌നേഹം, സന്തോഷം, ഭാഗ്യം മംഗളം �സ് മാർച്ച് 2023 89 കാപ്രിക്കോൺ (22 ഡിസംബർ - 19 ജനുവരി) - ഗ്രേ പ്രൊഫഷണൽ ലക്ഷ്യങ്ങളിൽ എത്തി ച്ചേരാൻ ഉറച്ചതും അതിമോഹവുമായ ഒരു മകരം ചാരനിെം കൊണ്ട് സൂചിപ്പിക്കുന്നു. നിെം വെളുപ്പും കറുപ്പും കൂടിച്ചേർന്ന തിനാൽ, ജധീവിതത്തോടുള്ള കാപ്രിക്കോ ണിന്റെ സമധീപനത്തെ ഇത് ഒരു തരത്തിൽ നിർവചിക്കുന്നു, അത് വളരെ നേരായതും ശരിയും തെറ്റും തമ്മിൽ വ്യക്തമായി വേർതിരിച്ചിരിക്കുന്നു. അവർ വളരെ പ്രതിരോധശേഷിയുള്ളവരും ആശ്രിത രുമാണ്, അതിനാൽ ഈ നിഷ്പക്ഷ നിെം അവർക്ക് ഏറ്റവും അനുയോജ്യമാണ്. അക്വേറിയസ് (20 ജനുവരി - 18 ഫെബ്രുവരി) - നീല ജലവാഹകന്റെ ചിഹ്നമായ ഈ സൂര്യരാശിയെ നീല നിെമാണ് ഏറ്റവും മികച്ച രധീതിയിൽ ഒപ്റ്റിമൈസ് ചെയ്തി രിക്കുന്നത്. പുരോഗമനപരവും ഭാവനാ ത്മകവും വിശ്രമമില്ലാത്തതും മിടുക്കനുമായ ഈ ജലചിഹ്നം ആഴമേറിയതും വിശാലവും പരിധിയില്ലാത്തതുമായ ആകാശത്തെയും വെള്ളത്തെയും പിന്തുടരുന്നു. �ിക്സസ് (ഫെബ്രുവരി 19- മാർച്ച് 20) - ഇളം പച്ച വെള്ളത്തിനടിയിൽ കാണപ്പെടുന്ന ജല സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും ശുദ്ധവും ഇളം പച്ച നിെവും ഈ ജല ചിഹ്നത്തെ പ്രതീകപ്പെടുത്തുന്നു. അവ എളുപ്പത്തിൽ പൊരു ത്തപ്പെടാൻ കഴിയുന്നതും ആർദ്രവുമാണ്, പക്ഷേ അതിശയകരമാംവിധം ശക്തവും പ്രതികൂല സാഹ ചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിവുള്ളതുമാണ്. ഇളം പച്ച വളർച്ച, പുതിയ ഊർജ്ജം, ജധീവിതം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഈ രാശിചിഹ്ന ത്തിന്റെ സഹവാസം പലരും ശാന്തമാക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു.


മംഗളം �സ് മാർച്ച് 2023 90 സൂര്യരാശിയ ും ജന്മനക്ഷത്രക്കല്ലുകള ും ജനുവരി 21 - ഫെബ്രുവരി 18 കുംഭം രാ േിക്കല്ല്: ഗാർനെറ്റ് ഗാർനെറ്റ് : സൗഹൃദവ ും മാ നുഷി ക വ ും, സത്യസന്ധന ും വിശ്വ സ്ത ന ും, യഥാർ ത്ഥ വ ും കണ്ടുപിടു ത്ത വ ും, സ്വതന്ത്രവ ും ബുദ്ധിപര വുമാണ്. അവ്യ ക്ത വ ും വിപരധീതവ ും, വികൃതവ ും പ്രവചനാതധീതവ ും, വി കാരര ഹിതവ ും വേർപിരിയുന്നതും . ഫെബ്രുവരി 19 - മാർച്ച് 20 മീനം രാ േിക്കല്ല്: അമേത്തിസ്റ്റ് അമേ ത്തി സ്റ്റ് : സാങ്കൽപ്പിക വ ും സെൻസിറ്റീ വ ും, അനുക മ്പയും ദയയും, നിസ്വാ ർ ത്ഥ വ ും ല �ോകവിരു ദ്ധ വ ും, അവബോധവ ും സഹാ നുഭൂതിയും. പ ലായനവാദിയും ആദർശവാ ദിയും, രഹസ്യവ ും അവ്യ ക്ത വ ും, ദുർബ ല-ഇച് ഛാശക്തിയുള്ളതും എളു പ്പത്തിൽ നയിക്കപ്പെ ടു ന്നതുമാണ് . മാർച്ച് 21 - ഏപ്രിൽ 20 ഏരീസ് രാ േിചക്രം: രക്തക്കല്ല് ബ്ല ഡ്സ്റ്റോ ൺ : സാഹസി ക തയും ഊ ർ ജ്ജസ്വ ല തയും, പയനിയറും ധൈര്യവ ും, ഉത് സാഹവ ും ആ ത്മവിശ്വാസവ ും, ച ലനാത്മക വ ും പെട്ടെന്നുള്ള വിവേക വ ും. സ്വാ ർ ത്ഥ വ ും പെട്ടെന്നുള്ള കോപവ ും, ആവേശവ ും അക്ഷമയും . ഏപ്രിൽ 21 - മെയ് 21 ടോറസ് രാ േിക്കല്ല്: നീലക്കല്ല് നീലക്ക ല്ല് : ക്ഷമയും വിശ്വ സ്ത തയും, ഊ ഷ്മളതയും സ്‌നേഹവ ും, സ്ഥി രോ ത് സാഹവ ും ദൃ ഢനി ശ്ചയവ ും, മംഗളം �സ് മാർച്ച് 2023 90


മംഗളം �സ് മാർച്ച് 2023 91 ശാ ന്ത വ ും സുരക്ഷി ത വുമായ സ്‌നേഹം. അസൂയയും ഉ ട മ സ്ഥ തയും, നധീരസവ ും വഴക്കമില്ലാത്തതും, സ്വയം ആ ഹ് ലാ ദ കരവ ും അത്യാഗ്രഹിയുമാണ് . മെയ് 22 - ജൂൺ 21 ടോറസ് രാ േിക്കല്ല്: നീലക്കല്ല് അഗേറ്റ് : പൊ രുത്തപ്പെ ടുന്നതും വൈ വിധ്യമാർന്നതും, ആശയവിനിമയവ ും തമാശയും, ബൗദ്ധിക വ ും വാചാ ല വ ും, യുവത്വവ ും സജധീ വ വുമാണ്. ഞരമ്പും പിരിമുറു ക്ക വ ും, ഉപരി പ്ലവവ ും പൊ രു ത്തമില്ലാത്തതും, തന്ത്രശാ ലിയും അന്വേഷണാത്മകവുമാണ് . ജൂൺ 22 - ജൂലൈ 22 കർ ക്കടക രാ േിക്കല്ല്: മരതകം മരത ക ം : വൈകാരി ക വ ും സ്‌നേഹവ ും, അവബോധവ ും ഭാവനയും, കൗശ ല വ ും ജാഗ്രതയും, സംരക്ഷണവ ും സഹാ നുഭൂതിയും. മാറ്റാവുന്നതും മാനസി കാവ സ്ഥ യു ള്ളതും, അമിതമായ വൈകാരി ക വ ും സ്പർശിക്കുന്നതും, പറ്റിപ്പിടിക്കുന്നതും വിട്ടയയ്ക ്കാൻ കഴിയാ ത്തതുമാണ് . ജൂലൈ 23 - ഓഗസ്റ്റ് 23 ലിയോ സോഡിയാക് സ്റ്റോൺ: ഗോമേദകം ഗോമേ ദ ക ം : ഉദാരവ ും ഊ ഷ്മളവ ും = ഹൃ ദയവ ും, സർഗ്ഗാത്മക വ ും ഉത് സാഹവ ും, വിശാ ലമനസ്‌ക ന ും വിശാ ല വ ും, വിശ്വ സ്ത ന ും സ്‌നേഹമുള്ളവന ും. ആഡംബരവ ും രക്ഷാകർതൃത്വവ ും, മേലധി കാരിയും ഇടപെ ടുന്നതും, പി ടിവാശിയും അസഹി ഷ്ണു തയും ഓഗസ്റ്റ് 23 - സെ പ് തംബർ 22 കന്നി രാ േിക്കല്ല്: കാർനെലിയൻ കാർനെലിയൻ : എളിമയും ല ജ്ജയും, സൂ ക്ഷ്മ വ ും വിശ്വസനധീയവ ും, പ്രായോഗി ക വ ും ഉത് സാഹവ ും, ബുദ്ധിയും വിശകലനവ ും. ഫസിയും വേ വ ലാതിയും, അമിത വിമർശനവ ും പരുഷവ ും, പൂർണതയും യാഥാസ്ഥിതി ക തയും സെ പ് തംബർ 23 - ഒ ക ് ടോബർ 23 തുലാം രാ േിക്കല്ല്: പെരിഡോട്ട് പെരിഡോട്ട് : നയതന്ത്രപരവ ും നഗരപരവ ും, റൊമാന്റിക്, ആ കർഷ ക വ ും, എളുപ്പവ ും സൗഹൃദപരവ ും, ആദർശപരവ ും സമാ ധാനപര വുമാണ്. വിവേചനരഹിതവ ും മാറ്റാവുന്നതും, വ ഞ്ചനാപരവ ും എളുപ്പ ത്തിൽ സ്വാ ധധീനിക്കാവുന്നതും, ഉല് ലാ സ പ്രിയന ും സ്വയം ആ ഹ് ലാദിക്കു ന്നവന ും . ഒ ക ് ടോബർ 24 - നവംബർ 22 വൃശ്ചിക രാ േിക്കല്ല്: ബെറിൽ (അക്വാ മലെൻ, മരത കം, മോർഗനൈറ്റ് എന്നിവ ഉൾപ്പെ ടുന്ന രത്‌നങ്ങളുടെ കുടുംബം) ബെറിൽ : നി ശ്ചയദാർ ഢ്യവ ും ശക്തിയും, വൈകാരി ക വ ും അവബോ ധജന്യവ ും, ശ ക്ത വ ും വി കാരഭരിതവ ും, ആവേ ശ കരവ ും കാന്തികവുമാണ്. അസൂയയും നധീരസവ ും, നിർബന്ധിതവ ും ഭ്രാന്തും, രഹസ്യവ ും ശാഠ്യവ ും നവംബർ 23 - ഡിസംബർ 21 ധനു രാ േിചക്രം: സിട്രൈ ൻ സിട്രി ൻ : ശുഭാപ്തിവിശ്വാസവ ും സ്വാ തന്ത്ര്യപ്രേമിയും, ഉല് ലാസവ ും ന ല്ല നർ മ്മ വ ും, സത്യസന്ധവ ും നേരായതും, ബുദ്ധിപരവ ും തത്ത്വചിന്തയും. അന്ധമായ ശുഭാപ്തിവിശ്വാസവ ും അശ്രദ്ധയും, നിരു ത്തരവാദപരവ ും ഉപരി പ്ലവവ ും, കൗശ ല വ ും അസ്വ സ്ഥ തയും . ഡിസംബർ 22 - ജനുവരി 20 മകരം രാ േിക്കല്ല്: മാ �ിക്യം മാണിക്യം : പ്രായോഗി ക വ ും വിവേക വ ും, അതിമോഹവ ും അച്ചടക്ക വ ും, ക്ഷമയും ശ്രദ്ധയും, നർ മ്മ വ ും കരുതല ും. അശുഭാ പ്തിവിശ്വാസവ ും മാര ക വ ും, പിശുക്കും . മംഗളം �സ് മാർച്ച് 2023 91


മംഗളം �സ് മാർച്ച് 2023 92 ഒരിടത്തൊരിടത്ത് ഒരു കാട്ടിൽ ഒരു ചെന്നായ് ഉണ്ടായിരുന്നു. വിശപ്പിന്റെ കാര്യത്തിൽ മുൻപന്തിയിലാ യിരുന്നു ചെന്നായ്. എന്തു കിട്ടിയാലും എപ്പോൾ കിട്ടിയാലും അവൻ വാരിക്കോരി ഭക്ഷിക്കും. അങ്ങനെയൊരിക്കൽ കാട്ടിൽക്കൂടി വിശന്നലഞ്ഞ് നടക്കുമ്പോൾ അവൻ ഒരു വലിയ പൊതി കിടക്കുന്നതു കണ്ടു. നാവിൽ കൊതിയൂെി അവൻ അതിന്റെയടുത്തേക്ക് ഓടിച്ചെന്നു. കാലു കൊണ്ട് പൊതി തുെന്നു നോക്കിയപ്പോൾ കണ്ടത് ഏതോ ഒരു മൃഗത്തിന്റെ മാംസമാണ്. 'കഴിഞ്ഞ ദിവസം മരം വെട്ടുകാർ ഇവിടെ വന്നിരുന്നു. അവർക്ക് കഴിക്കാൻ ഭക്ഷണവും കൊണ്ടു വന്നിരുന്നു. അതിനിടയിൽ ആരുടെയോ കൈയിൽ നിന്ന് ഈ ആഹാരം വഴുതിപ്പോയതാണ്.' അവൻ മനസ്സില�ാർത്തു. 'ആരെങ്കിലും വധീതം ?ചോദിച്ചു വരും മുമ്പേ ഇത് മുഴുവൻ കഴിച്ചു തധീർക്കണം.' ഇങ്ങനെ മനസ്സില�ാർത്ത് ഭക്ഷണപ്പൊ തിയും കടിച്ചു പിടിച്ച് അവൻ കാടിനുള്ളിലേക്ക് ഓടിപ്പോയി. വലിയൊരു മരത്തിന്റെ പിറകിലെത്തി അവൻ പൊതി തുെന്നു. എന്നിട്ട് പതിയെപ്പതിയെ അത് കഴിക്കാൻ തുടങ്ങി. കഴിച്ചു പകുതിയായപ്പോഴേ അവന്റെ വയറു നിെഞ്ഞു. പക്ഷേ കൊതി കൊണ്ടും ഭക്ഷണ ത്തിന്റെ രുചി കൊണ്ടും അത് ബാക്കിവയ്ക്കാൻ അവന് മനസ്സു വന്നില്ല. അങ്ങനെ വളരെ ബുദ്ധിമുട്ടി അവൻ മുഴുവൻ കഴിച്ചു. അവസാനത്തെ ഭാഗവും കഴിക്കാനൊരുങ്ങുമ്പോഴാണ് തൊണ്ടയിൽ ഒരു വേദന തോന്നിയത്. സാരമില്ലെന്ന് കരുതി വീണ്ടും കഴിക്കാനായി വാ തുറന്നപ്പോൾ വേദന കൂടി. നിമിഷനേരം കൊണ്ട് അവൻ വേദന കൊണ്ട് പുളയാൻ തുടങ്ങി. ഉമിനധീര് പോലും ഇെക്കാൻ പറ്റാത്ത അവസ്ഥ. അവൻ നിലവിളിച്ചു കരയാൻ തുടങ്ങി. വേദന കേട്ട് ആരും തന്നെ അവനെ സഹായിക്കാൻ എത്തിയില്ല. അവസാനം മരത്തിന്റെ മെവിൽ നിന്ന് പുെത്തിറങ്ങി അവൻ വീണ്ടും വിളിച്ചു കൂവി കരഞ്ഞു. അപ്പോഴാണ് അതുവഴി ഒരു കൊക്ക് വന്നത്. 'നധീ എന്തിനാ കരയുന്നത് ?' കൊക്ക് ചോദിച്ചു. 'എന്റെ വായിൽ എന്തോ കുടുങ്ങിയിട്ടുണ്ട് ..' ചെന്നായ് മറുപടി പെഞ്ഞു. കുട്ടികളുകെ കഥ


മംഗളം �സ് മാർച്ച് 2023 93 ' നധീ എന്തെങ്കിലും കഴിച്ചോ ?' കൊക്ക് വീണ്ടും ചോദിച്ചു. 'മ് മ് മ്... കഴിച്ചു.' ചെന്നായ് വിഷമത്തോടെ മറുപടി പെഞ്ഞു. 'എന്താണ് കഴിച്ചത് ?' വീണ്ടും വന്നു കൊക്കിന്റെ ചോദ്യം. 'നധീ ഇങ്ങനെ ചോദ്യം ചോദി ച്ചിരിക്കാതെ എന്നെയൊന്ന് സഹായിക്കാൻ പറ്റുമോ എന്ന് നോക്ക്..'' ചെന്നായ് ക്ഷമകെട്ട് മറുപടി പെഞ്ഞു. ചെന്നായുടെ വിഷമസ്ഥിതി മനസ്സിലാക്കിട്ടാവണം കൊക്ക് സഹായിക്കാമെന്നറ്റു. കൊക്ക് ചെന്നായുടെ വായിൽ തലയിട്ട് നോക്കി. നോക്കിയപ്പോൾ കണ്ടത് വലിയൊരു എല്ലിൻ കഷണം തൊണ്ടയിൽ കു ടുങ്ങിയിരിക്കുന്നതാണ്. 'നിന്റെ വായിൽ ഒരു എല്ലിൻ കഷണം കുടുങ്ങിയിട്ടുണ്ട്. ഞാനത് എടുത്തു തരാം. പക്ഷേ എനിക്ക് എന്തെങ്കിലും പ്രതിഫലം തരണം.' കൊക്ക് പെഞ്ഞു. 'എന്തു വേണമെങ്കിലും തരാം. എന്നെയൊന്ന് രക്ഷിക്ക്. എന്റെ തൊണ്ടയിൽ കുടുങ്ങിയത് എടുത്തു കളഞ്ഞാൽ വൻതുക നിനക്ക് പ്രതിഫലമായി തരാം. ' ചെന്നായ് വാഗ്ദാനം നൽകി. അങ്ങനെ കൊക്ക് കൊക്ക് എല്ലിൻ കഷണം നധീക്കം ചെയ്തു. പിന്നീട് തന്റെ പ്രതിഫലം ആവശ്യപ്പെട്ടു. പക്ഷേ ഒരു പൊട്ടിച്ചിരിയായി രുന്നു ചെന്നായുടെ മറുപടി. ''ഒരു ചെന്നായുടെ വായിൽ നിന്നും ജധീവനോടെ തലയൂരാൻ അനുവദിച്ചതിൽ പരം പ്രതിഫലം വേറെന്താണുള്ളത്?'' ചെന്നായ് ചോദിച്ചു കൊണ്ട് ചിരിച്ചു കൊണ്ട് കാട്ടിലേക്ക് മെഞ്ഞു. മറുപടി കേട്ട് ഇളിഭ്യനായി കൊക്ക് നോക്കി നിന്നു. ഗു��ാഠം: ദുഷ്ടന്മാരെ സഹായി ക്കുമ്ാൾ പ്രതിഫലം പ്രതീക്ഷി ക്കരുത്. ഉ�ദ്രവമേൽക്കാതിരിക്കു ന്നത് തന്നെ ഭാഗ്യമായി കരുതുക. കിങ്ങിണിക്കുട്ടി പൂക്കള്‍ ശേഖരിക്കാന്‍ ഇറങ്ങി യതാണ്. കിങ്ങിണി ക്കുട്ടിയെ പൂക്കളുടെ അടുത്ത് എളുപ്പത്തില്‍ എത്തിക്കാമോ ? ഇംഗ്ലീഷിലുള്ള ചി ത്രപദപ്രശ്നമാണിത്. വളരെയെളുപ്പത്തില്‍ ഇതിന്റെ ഉത്തരങ്ങള്‍ കണ്ടുപിടിക്കാം. എല്ലാ കുട്ടികളും മിടുക്കന്മാരും മിടുക്കികളുമല്ലേ. ഒന്ന് ശ്രമിച്ചു നോക്കൂ...


മംഗളം �സ് മാർച്ച് 2023 94 തി ങ്കളാഴ്ച ബ്രേക്ക്ഫാ സ്റ്റ്- ഇഡ്ഡലി, സാമ്പാർ ലഞ്ച്- എഗ്ഗ് ഫ്രൈഡ് റൈസ്, സാലഡ്, നാരങ്ങ അച്ചാ ർ സ്നാ ക്സ്- വെജി റ്റബിൾ സാൻഡ്വിച്ച് ഡിന്നർ- ച പ്പാത്തി, വെജിറ്റബിൾ കറി ചൊ വ് വാ ഴ്ച ബ്രേക്ക്ഫാ സ്റ്റ്- ഇടിയപ് പം, മുട്ടക്കറി ലഞ്ച്- ചോറ്,മീൻ കറി, പുളി ശ്ശേരി, ക ാബേജ് തോരൻ സ്നാ ക്സ്- ഫിഷ് കട്ലറ്റ് ഡിന്നർ- വെജി റ്റബിൾ സലാഡ്, ഫ്രഷ് ജ്യൂസ് പൈനാപ്പിൾ?/തണ്ണീർമത്തൻ ബുധനാഴ്ച ബ്രേക്ക്ഫാസ്റ്റ്-ഓട്സ്മീൽ ലഞ്ച്- ചോറ്, പരിപ്പുകറി/ രസം/മോര്, ഇലത്തോരൻ, പയർ മെഴുക്കുപുരട്ടി, പ പ്പടം സ്നാ ക്സ്- വെജി റ്റബിൾ സമോ സ ഡിന്നർ- റാഗി പുട്ട്, പഴം വ്യാഴാഴ്ച ബ്രേക്ക്ഫാസ്റ്റ്- അപ്പം, വെജിറ്റബിൾ കറി/കടല കറി ലഞ്ച്- ചോറ്, അവിയൽ, മാങ്ങാ ചമ്മന്തി, പാവയ്ക്ക മെഴുക്കുപുരട്ടി സ്നാ ക്സ്- ഏത്ത യ്ക്ക പൊരിച്ചത് ഡിന്നർ- ച പ്പാത്തി, മുട്ടക്കറി വെ ള്ളിയാഴ്ച ബ്രേക്ക്ഫാ സ്റ്റ്- പുട്ട്, പയർ, പ പ്പടം ലഞ്ച്- വെജി റ്റബിൾ ഫ്രൈഡ്‌റൈസ്, ടൊമാറ്റോ സോസ് സ്നാ ക്സ്- ഉഴുന്നുവട, ചട്നി ഡിന്നർ- റോ ട്ടി , പനീർ ബ ട്ടർ മസാല ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ദോശ, ചട്നി ലഞ്ച്- ചോറ്, ബീൻസ് തോരൻ, മീൻ വറുത്തത്, വെള്ളരിക്കകറി സ്നാ ക്സ്- വെജിറ്റേറിയൻ/ നോ ൺവെജിറ്റേറിയൻ സ ൂ പ്പ് ഡിന്നർ- ഉപ് പുമാവ്, പ പ്പടം ഞായറാഴ്ച ബ്രേക്ക്ഫാസ്റ്റ്- ലഞ്ച്- ചി ക്കൻ ബിരിയാണി, പ പ്പടം, അച്ചാ ർ സ്നാ ക്സ്- ചി ക്കൻ കട്ലറ്റ്/ ചി ക്കൻ സാൻഡ്വിച്ച് ഡിന്നർ- ച പ്പാത്തി, ചി ക്കൻ ഫ്രൈ, പൈനാപ്പിൾ ജ്യൂസ് ഡയറ്റ് നോക്കുന്നവരും, പ്രമേഹം ,ക�ൊളസ്‌ട്രോൾ പോലെയുള്ള രോഗങ്ങളുള്ളവരും ഡോക്ടറുടെ അഭിപ്രായം ആരാ ഞ്ഞതിനു ശേഷം മാത്രം ഈ മെനു പിന്തുടരുക. ഡിങ്കന് മരണമില്ല കുട്ടികളുടെ ത�ോഴന ായ ഡിങ്കനെ ആളുകൾ അറിഞ്ഞ ത് കുട്ടികളുടെ പ്രസിദ്ധീകരണമ ായ ബ ാലമംഗളം ദ്വൈവ ാരിക യിലൂടെയ ാണ്. എലിക്ക് അമ ാനുഷിക ശക്തിനൽകി, പിന്നീട് കുട്ടികൾക്കും മു തിർ ന്നവർക്കും ഒരുപ ോലെ സ്വീ ക ാര്യമ ായ പേര് നൽകിയ ാണ് ഡിങ്കനെന്ന കഥ ാ പ ാ ത് രം സൃഷ്ടി ച്ച ത്. മാതാപിതാക്കളെ അനുസരിക്കാതെ നടന്ന ഒരു എലിയെ ചില അന്യ ഗ്രഹ ജീവികൾ പി ടിച്ചു കൊ ണ്ട് പോയി ചില പരീക്ഷണങ്ങൾക്ക് വി ധേയന ാ ക്കി. അങ്ങനെ യ ാണ് ആ എലി ഡിങ്കന ാ യ തും, അ തിന് അസ ാ മ ാന്യമ ായ ശക്തി ലഭിച്ച തും. ക ാ ട്ടിലെ മൃഗങ്ങൾക്ക് ആപത്തിലെ മി ത്രവും ശത്രുക്കളുടെ പേടി സ്വപ്നവും ആയ ഡിങ്കൻ, വനത്തിൽ ആരെങ്കിലും അപക ട ത്തിൽ പെ ട്ട് ഡിങ്കാ... എന്ന് നീ ട്ടി വിളിച്ചാൽ ഉ ടൻ തന്നെ രക്ഷകനായെത്തും. ഈ ഡിങ്കൻ എവിടെ പ ് പോയി എന്ന് കുട്ടികളിൽ പലരും ആശങ്കപെടുന് നു ണ് ടാകും. വിഷമി ക്കേണ്ട, അ ധികം താമസിയാതെ ഡിങ്കൻ നിങ്ങൾക്കൊപ്പം എത്തും. നിങ്ങളൊ ന് നു നീ ട്ടി വിളിച്ചു നോക് കൂ.... ഡിങ്കാ..... മെനു കലണ്ടർ ഫ�ോർ വൺ വീക്ക് ഓരോ ദിവസവ ും ഭക്ഷണത്തി ന് എന്തുണ് ടാ ക്കുമെന്ന ചി ന്തയാണ് മി ക്ക വധീട്ടമമ് മാ ർക്കും. ഒരു വധീ ക്ക്‌ലി മെനു തയാ ൊക്കിയാൽ പിറ്റേ ന്ന് രാവിലെ എന്തു കഴിക്കുമെ ന്ന് ആശങ്കപ്പെട ാതെ രാത്രിയിൽ സമാധാനത്തോടെ കി ട ന്നുറങ്ങാം. അതിനായി ഒരു കി ച്ചൺ കലണ്ടർ തയാ ൊക്കൂ...


മംഗളം �സ് മാർച്ച് 2023 95 kpJ-s¸-Sp¯mw i-coc-s¯... a-\-Êm-{K-ln¡pw t]m-se... Celesttia adds/2015 24/7 Free Wi-Fi All Credit/Debit Cards Accepted 24/7 Internet 24/7 Taxi Available Indian Chinese Continental Cuisine Available


മംഗളം �സ് മാർച്ച് 2023 96 VOL 01 ISSUE 01 MARCH 2023


Click to View FlipBook Version