മംഗളം �സ് മാർച്ച് 2023 1 Follow us on മാർച്ച് 2023 വില .50 വയലൻസ് ദിവ്യമാണ്, അനശ്വരമാണ്... പക്ഷേ അതിൽ വിവാദങ്ങൾ എനിക്ക് പുത്തരിയല്ല സജി ചെറിയാൻ വേണ്ട ഒരു കെ. കെ. സുധാകരൻ ന�ാവൽ ഉപരിപഠനം വിദേശത്തോ? ആശങ്ക വേണ്ട; ഫെയർ ഫ്യൂച്ചർ എം. ഡി ഡ�ോ. എസ് രാജ്
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 2 3 എഡി റ ് റോറിയൽ മുപ്പതിൽപ്പരം വർഷങ്ങളുടെ പാരമ്പര്യമുണ്ട് മംഗളത്തി ന്. കേരളത്തെ വായിക് കാൻ പഠിപ്പിച്ചതിൽ സുപ്രധാന പങ്കുവഹി ച്ച പ്രസിദ്ധീ കരണങ്ങളി ല � ാ ന്ന്. സാക്ഷരതയുടെ കാര്യത്തിൽ കേരളത്തെ സമ്പൂർണമാക് കാൻ സഹായി ച്ച പ്രസിദ്ധീ കരണം. ഇന് ത്യയിലെ ഏറ്റവ ും പ്രചാരമുള്ള വാരി ക എ ന്ന ടെക്കോർഡ്. കോർപറേറ്റ് സോഷ്യൽ ട െ സ ് പോൺസി ബി ലിറ്റി എ ന്ന പബ്ളിക് െിലേഷൻസ് പദപ്രയോഗം മ ലയാളി കേൾക്കു ന്നതിന ും പതിറ്റാ ണ്ടു കൾ മുമ്പേ സ്ത്രീധനത്തിനെ തിരായി സമൂഹവിവാഹം, വായന ക്കാരുടെ സഹായത്തോടെ കോട്ടയം മെഡി ക്കൽ കോളജിൽ നിർമി ച്ച ക്യാൻസർ വാർഡ് കെട്ടിടം, നിർധനരായ രോഗി കൾക്ക് വാ യനക് കാരുടെ സഹായമെ ത്തി ക്കു ന്ന വിധിയുടെ ബ ലിമൃഗങ്ങൾ പംക്തി തു ടങ്ങി പലതും ചെ യ്തു കാണി ച്ച പ്രസ് ഥാനം. അ ന്തരി ച്ച എം.സി.വർഗധീസി ന്റെ അപാര വ്യക്തിത്വത്തിന്റെ ഇച് ഛാശക്തിയിൽ വളർ ന്നുയർ ന്ന മംഗളം ജനപ്രിയ വായനയുടെ മ ലയാളപര്യായമായി തധീ ർ ന്ന ത് അങ്ങനെയൊക്കെയാണ് . ക ാ ലം മാ െി. വായനയുടെ സ്വഭാവം മാ െി; വായിക്കു ന്നവരുടെയും. ത ല മു െമാറ്റം ഉൾക്കൊ ണ്ട് പ്രസിദ്ധീ കരണങ്ങളും മാ െിയേ തധീരൂ. അത് ചരിത്രത്തിന്റെ അനിവാര്യത.എന് നാ ല ും വായന ക് കാരിൽ നിർണായ ക സ്വാ ധധീനമായിരു ന്ന മംഗളം വാരി ക കോവിഡ് മഹാമാരിക്കാലത്തെ ത്തു ടർന്ന് പ്രസിദ്ധീ കരണം ഓൺല �നിൽ മാത്രമായി ഒതുങ്ങി യപ്പോൾ അതിനെ സ്നേഹിക്കു ന്നവരുടെ നിരാശ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഞങ്ങൾ നേരിട്ട െിഞ്ഞതാണ്. മംഗളത്തെ സ്നേഹിക്കു ന്ന ഒരു വ ലിയ ജനക്കൂട്ടം ഇനിയും ഇവിടെയുണ്ട് എ ന്ന ആ തിരിച്ചറിവിൽ നിന് നാ ണ് മംഗളം �സ് എ ന്ന ഈ പ്രത്യേക പതിപ്പിന്റെ നാമ്പ് മുളയ്ക്കു ന്ന ത്. മംഗളത്തിന്റെ നന്മ കൾ എല്ലാം ഉൾക്കൊ ള്ളുമ്പോ ഴ ും പുതുത ല മു െ വായനക്കാരെ കൂ ടി ഉൾക്കൊ ണ്ട് ക ാ ല ാ നുസൃതം മാ െിക്കൊ ണ് ടാ ണ് മംഗളം പ്ളസ് മാസത്തില � ാ ന്ന് എ ന്ന കണക്കിൽ നിങ്ങൾക്കു മുന്നിലെ ത്തു ന്ന ത്. നിങ്ങളുടെ അഭിരുചിയ്ക ്കായിരിക്കും മംഗളം പ്ളസ് മുൻതൂക് കം നൽകു ക എ ന്ന ഒരേയൊരു അവ കാശവാദത്തോടെ മംഗളം �സി ന്റെ ഈ ക ന്നി ല ക് കം നിങ്ങൾക്കു മുന്നിൽ സവിനയം അവതരിപ്പിക്കുന്നു. സദയം സ്വീകരിക്കു ക. അ നുഗ്രഹിക്കു ക . ബിജു വർഗധീ സ് എഡിറ്റർ MANGALAM PLUS The complete family magazine sharing the legacy for 40 years mangalamplusonline.com [email protected] VOL 01 ISSUE 01 MARCH 2023 Editor BIJU VARGHESE Managing Editor TOSHMA BIJU VARGHESE Associate Editors PRASAD NARAYANAN SUPA SUDHAKARAN Chief Sub Editor L BINEESH Production Head PRAKASH THOMAS MATHEW Marketing Teams ROBIN JACOB +91 94464 10501 [email protected] TINTU M ABRAHAM +91 98471 00448 [email protected] Distribution MARTIN +91 85472 13717 [email protected] A Media Mangalam Publication Editorial Office MEDIAMANGALAM.COM Mangalam College of Engineering Vettimukal PO Ettumannoor Kottayam 686631 Kerala India [email protected] Edited and Published by Biju Varghese, Mangalappally House, Devalokam P O, Kottayam 686004and printed at Mangalam Publication(I) India Pvt. Ltd.,Mangalam Complex, S.H Mount P O, Kottayam 6 editorial email: [email protected], enquiry [email protected]
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 4 5 06 46 14 56 28 70 40 76 86 CONTENT അന്യനാട്ടിൽ നിന്നുള്ള മ ക്കളുടെ കത്തു വായിക് കാൻ തപാൽക് കാ രനെ ആശ്രയിച്ചി രു ന്നവർ മംഗളം വാരി ക വായിക് കാൻ വേ ണ്ടി മാത്രം അക്ഷരം പഠി ച്ച ചരിത്രമാണ് കേരളത്തിന്റേ ത്. കേരളത്തെ ഇന് ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരസംസ് ഥാനമാ ക്കിയതിൽ നിർണായ ക പങ്കുവഹി ച്ച ത് പ്രിന്ററായി തുടങ്ങി അ ന്തരിക്കും വരെ അക്ഷരങ്ങളെ മാത്രം സ്നേഹി ച്ച എം.സി. വർഗധീ സ് എ ന്ന മനിഷിയുടെ സ്വപ്നസാക്ഷാ ത്കാരമായിരു ന്ന മംഗളം വാരി കയാണ്. കേരളത്തിലെ ഭൂരിപക്ഷം സാധാരണക്കാരെയും വായനയുടെ ല �ോകത്തേ ക്ക് അടുപ്പിച്ച ത് മംഗളമായിരുന്നു. അതിനുശേഷമാണ് മുൻനിരപ്രസിദ്ധീ ക ര ണങ്ങൾ സാധാരണക്കാരെ വായനക് കാരായി പരിഗണിക്കു ക പോ ല ും ചെയ്തത്. എം.സി.വർഗധീസിന് മംഗളം സ്വപ്നം മാത്രമായിരുന്നില്ല, അതിലുമേറെ ജധീവിതം തന്നെയാ യിരുന്നു. കേരളത്തിലെന്നല്ല ഇന് ത്യയിൽ തന്നെ ഒരു ആഴ്ചപതിപ്പി ന് അന്നോളം സ്വപ്നം കാണാനാവാ ത്ത ഉയരങ്ങൾ താണ്ടി ടെക്കോർഡി ടാൻ മംഗളത്തി ന് സാധി ച്ച ത് അ ദ്ദേഹ ത്തിന്റെ തളരാ ത്ത ഇച് ഛാശക്തിയും പത െ ാ ത്ത ദധീർഘദൃഷ്ടിയും കൊണ്ടു മാത്രമാണ്. ജനകീയ സാഹിത്യമെ ന്ന് കൈരളി കേട്ടു തുടങ്ങിയത് മംഗളത്തിലൂടെയാണ് . അ ദ്ദേഹത്തിന്റെ അ നുഗ്രഹമാണ് ഈ പ്രസിദ്ധീ കരണം. ഇതിൽ അ ദ്ദേഹത്തിന്റെ ആത് മാ വു ണ് ടാവണമെ ന് നാ ണ് ഞങ്ങളുടെ ആഗ്രഹം. അതിനാണ് പരിശ്രമം. ക്രാന്തദർശിയുമായിരു ന്ന മംഗളത്തിന്റെ സ് ഥാ പ ക ചധീ ഫ് എഡിറ്റർ എം.സി. വർഗധീസി ന്റെ പാവനസ്മരണയ്ക്കുമുന്നിൽ അക്ഷരപ്രണാമം. മംഗളം �സ് പ്രവർത്തക ർ മലയാളസിനിമയിൽ ഇടവേ ളയെടുത്തത് മനഃപ ൂർവ് വം- മനസ് സു തുറന്ന് ഭാവന നാവിൽ ക � ൊതി നിറയ്ക്കും വിഭവങ്ങൾ ഇനി എളുപ് പം തയാറാക്കാം ഉപരിപഠനം വിദേ ശത്താണോ ? ആശങ്കയില്ലാതെ ഇനിയത് സാധ്യമാക്കാം- ഫെയർ ഫ്യൂച്ചർ എം.ഡി ഡ�ോ.എസ്. രാജ് 100 ഹ � ോം കെയർ ടിപ്‌സ് ചെങ്കൊടി ഹൃദയത്തിലേ റ്റിയ സഖാവ്- മന്ത്രി സജി ചെറിയാൻ യാഗച്ചി നദീതീരത്തെ ശ്രീ ചെന്ന കേശവക്ഷേത്രവും ഹ�ൊയ്‌സാല ശില്പങ്ങളും ജലനീലിമ - ഒരു കെ .കെ.സുധാ കരൻ നോവൽ സെക്സിൽ സ്ത്രീ ആഗ്ര ഹിക്കുന്നതെ ന്ത് ? സ ൂര്യരാശി - നിറങ്ങളും, സ്വഭാവവും, ജന്മരാശിക്കല്ലുകളും ദധീ പമേ നയിച് ചാ ല ും
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 6 7 വയലൻസ് ബ്യൂട്ടി മീറ്റ്സ് ബോൾഡ്നസ്സ്... ഭാവന എന്ന നടിയെ ഒ റ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പി ക്കാം. കമലി ന്റെ 'നമ്മൾ' സിനിമയിലെ 'പരിമള'മായി മലയാള സിനിമയിൽ ഭാവന അരങ്ങേ റ് റം കുറിച്ചി ട്ട് ഇത് 20-ാം വർഷം. രണ്ടു പതിറ്റാണ്ടിനിടെ തിളക്കം, ക്രോണിക് ബാച്ചിലർ, സിഐഡി മൂസ, സ്വപ്നക്കൂട്, റൺവേ, നരൻ, ഉദയനാണ് താരം, ചിന് താമണി ക � ൊലക് കേസ്, സാഗർ ഏലിയാസ് ജാക്കി, ഹണി ബീ, ആദം ജോൺ തുടങ്ങി എടുത്തു പറയാവുന്ന അമ്പതിലേറെ സിനിമ കളിൽ മി കച്ച കഥാപാത്രങ്ങളെയാണ് ഭാവന നൽ കിയത്. ഇതിനിടെ തമിഴ്, കന്നട, തെലുങ്ക് സിനിമ കളിലും തിളങ്ങി. മലയാള സിനിമയിൽ നിന്ന് ഒരു ഇടവേ ളയെടുത്ത താരം, ഷറ ഫുദ്ദീനൊ പ് പം നവാഗതനായ മ ൈ മ ൂ നത്ത് അഷറ ഫ് സംവിധാനം ചെയ് യുന്ന ' ന്റിക്കാക്കാക്കൊരു പ്രേമണ്ടാ ർന്ന് ' എന്ന സിനിമയിലൂടെ തിരിച്ചു വരു കയാണ്. ഇടവേ ളയെ ക്കുറിച്ചും , പുതിയ സിനിമകളെക്കുറിച്ചും, പ്രണയത്തെക്കുറിച്ചുമെല്ലാം ഭാവന മനസ്സ് തുറക്കുന്നു .... അഞ്ചു വർഷത്തെ ഇടവ േള മനഃപൂർവ്വമാ വ � ാ ? അ ടുത്തെ ങ് ങും ഒരു മ ലയാള സിനിമ ചെയ്യണമെ ന്ന് കരുതിയ ആള ല്ല ഞാൻ. അഞ്ചു വർഷമായി കന്നഡ സിനിമ കൾ മാത്രമാണ് ചെയ്തത്. മ ലയാള സിനിമ വേ ണ്ടിയിരുന്നില്ല എ ന്ന ചി ന്ത കൊ ണ് ടാ ണ് പ ല ന ല്ല സിനിമകളും വേണ്ടെ ന്ന് വ ച്ച ത്. ആഷിക് അബു, ഷാജി കൈലാസ് എന്നി വരോ ടൊക്കെ ഞാൻ നോ പ െഞ്ഞതാണ്. എന്നിട്ടും ആളു കൾ വിളിച്ചു കൊ ണ്ടിരുന്നു. അപ്പോഴ � ാ ക്കെസ വേണ്ട, ഇ ല്ല എ ന്ന തധീരുമാനം തന്നെയായി രുന്നു. അതേ സമയം തന്നെ കൂട്ടു ക ാരും കുടും ബവുമൊക്കെ 'എന്തിനാണ് മാ െി നിൽക്കു ന്ന ത് ' എന്നു നിര ന്തരം എന്നോട് ചോദിക്കുമായിരുന്നു. അതിന് കൃത്യമായി ഒരു മറുപ ടി എ ന്റെ കൈയി ലില് ലായിരുന്നു. ഒരു പുതുമുഖ സംവിധായക ന്റെ സിനിമയിലൂടെയുള്ള റീ എൻട്രി. അതിനുള്ള കാര �ം? അങ്ങനെ പ്രത്യേകിച്ചു കാരണമില്ല. 'ന്റിക്കാക് കാ ക്കൊരു പ്രേമണ് ടാർന്ന് ' എ ന്ന സിനിമ വന്നപ്പോ ഴ ും എ ന്റെ ട െ സ ് പോൺസ് 'നോ' എന്നു തന്നെയായിരുന്നു. പക്ഷേ അവർ ആ'നോ' അംഗീകരിക് കാൻ തയാ ൊയിരുന്നില്ല. എന്നെ കാണാൻ വേ ണ്ടി അവർ അഞ്ചു മാസത്തോളം കാത്തിരുന്നു. അക് കാരണം കൊ ണ് ടാ ണ് ഞാനവരെ കാണാൻ തയാ ൊയത്. പക്ഷേ അവര് പ െഞ്ഞ വൺല �ൻ എനി ക്കിഷ്ടപ്പെട്ടു. എന്നിട്ടും വേണോ എന്നൊരു കൺഫ്യൂഷനിലായി രുന്നു. പിന്നെയും ഒരു മാസം കഴിഞ്ഞാ ണ് 'യെ സ് ' പ െഞ്ഞത്. ഈ സിനിമയിലേ ക്ക് ആകർഷി ച്ചത് ? വളരെ സിമ്പിളായ സിനിമയാണിത്. ഒരുപാട് ട്വി സ്റ ്റും ടേ ൺസും ഒന്നുമില്ലാത്ത, ഭയങ്കര ഗിമ്മി ക്ക്സു കൾ കാണിക്കാത്ത ഒരു ഫധീൽ ഗുഡ് റൊമാന്റി ക്ക് സിനിമ. ഒരു മടക്ക ത്തി ന് എനി ക്ക ത് ന ല്ലതായിരിക്കുമെ ന്ന് തോ ന്നി. ഒരു സാധാരണ പെൺകുട്ടിയാണിതിൽ ഞാൻ. വിവാഹമോചനത്തിന്റെ വക്കിൽ നിൽക്കു ന്ന ഒര മ്മ. ഇതിനിടെ ഞാനെന്റെ പ ഴയ കാമുകനെ അവിചാരിതമായി കണ്ടുമുട്ടുന്നു. പിന്നീട് ജധീവിതത്തിൽ വരു ന്ന മാറ്റങ്ങളാണ് ആ സിനിമ. ഇടവ േളയ്ക്കു വേഷമുള്ള മലയാള സിനിമാലൊക്കേ ഷനും, സിനിമയിലെ സഹതാരങ്ങള ും എങ്ങനെയായിരുന്നു? സിനിമയിൽ ജോയിൻ ചെയ്ത് ആദ്യത്തെ ആഴ്ച ഒരു പരിചി തക്കുറവു ണ് ടായിരുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന വരുന്നു എന്നൊരു ആറ്റിറ്റ്യൂടാരുന്നു എല്ലാവർക്കും. എനി ക്ക വരെയും അവർക്ക് എന്നെയും പരിചയമില്ലല്ലോ. പക്ഷേ മൂന്നു നാലു ദിവസം കൊ ണ്ട് അതൊക്കെ മാ െി. പിന്നെ ല �ൊക്കേഷൻ ഭയങ്കര രസമായി. ഷ െ ഫുദ്ദീനാണെ ങ്കി ല ും, സംവിധായ കൻ ആദി ല ാണെങ്കി ല ും, നിർമ് മാതാവ് ടെണധീ ഷ ും രാജേഷുമാണെ ങ്കി ല ും ഒരു ടീമായി മാ െി. ഷ െ ഫുദ്ദീൻ നല്ലൊരു സഹതാരമാണ്. ഷ െ ഫുദ്ദീന്റെ 'പ്രേമം' സിനിമ ഞാൻ ക ണ്ടി ട്ടുണ്ട്. ഇംപ്രൂവ് ചെയ്യണമെ ന്ന് ഒരുപാട് ആഗ്രഹിക്കു ന്ന, ത ന്റെ കഥാപാത്രം നന് നായി പ്രേ ക്ഷ കരിലേ ക്ക് എ ത്ത ണമെ ന്ന് വിചാരിക്കു ന്ന അഭിനേതാവാണ് ഷ െ ഫുദ്ദീൻ. മലയാള സിനിമയിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ? മലയാളസിനിമയിൽ ഒരുപാട് നല്ല ടെക്നീഷ്യൻസ് വന്നിട്ടുണ്ട്. ഒരുപാട് മ ൂഡ് സ്വിങ്സ് ഉള്ളയാളാണ് ഞാൻ. ഒരു ദിവസം വളരെ ഹാപ്പിയായി എനർജെ റ്റിക്കായി ഇരി ക്കുന്നെങ്കിൽ തൊട്ടടുത്ത ദിവസം വാട്ട്സ് ആപ്പ് ഒക്കെ ഡിലീറ്റ് ചെയ്ത്, വീട്ടിനുള്ളിൽ ആരു വിളിച്ചാലും സംസാരിക്കാതെ ഇരിക്കാറുണ്ട്. ദിവ്യമാണ്, അനശ്വരമാണ്... പക്ഷേ അതിൽ പാടില്ല ... കവർ സ് റ് റോറി മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 6 7 എൽ. ബിനീഷ് പ്രണവ്
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 8 9 ന ല്ല അഭിനേതാക്കളും,സം വിധായകരും, സിനിമട്ടോ ഗ്രാഫർമാരും, തിര ക്കഥാകൃ ത്തു ക്ക ളുമൊക്കെ യടങ്ങുന്ന. പുതിയ ട ാ ല ന്റു കൾ വന്നിട്ടുണ്ട്. അതൊരു പോസിറ്റീവായ, ഹെൽത്തിയായ മാറ്റമാണ്. മലയാള സിനിമയിൽ നിന്ന് മാ െി നിന്നപ്പോ ഴ ും അന്യ ഭാഷയിൽ അഭിനയിക്കുന്നു ണ്ടായിരുന്നു. അവിടെയും പുതിയ ട ാ ല ന്റു കൾ വന്നി ട്ടുണ്ട്. പിന്നെ മ ലയാള സിനിമയുമായി താരതമ്യം ചെയ്താൽ ഭാഷയി ലുള്ളത ല്ലാതെ വ ലിയ മാറ്റങ്ങളു ള്ളതായി തോ ന്നിയിട്ടില്ല. 'ഹണ്ടി' ന്റെ ഫസ്റ്റ്ലുക്ക് വ �ോസ്റ്റർ തന്നെ വ്യത്യസ്തമാ യിരുന്നു, ഷാജി ക കലാസി നൊപ്പമുള്ള രണ് ടാമത്തെ ചിത്രത്തെക്കുറിച്ച് ? ഹൊറർ ത്രില്ലർ സിനിമയാണത്. അതുകൊ ണ്ട് സസ്പെൻസ് പു െത്തു വി ടാൻ കഴിയി ല്ല. ഒരുപാട് ന ല്ല അഭിനേ താ ക്കൾ ഇതിൽ എനി ക്കൊപ്പമുണ്ട്. 'ചിന് താമണി കൊലക്കേസി' നു ശേഷം ഷാജി സാ െിനൊപ്പം ചെ യ്യു ന്ന സിനിമയാണ്. ഒരു മാസ്സ് എന്റർടെയ്നൊയിരുന്നു ' ചിന് താമണി കൊലക്കേ സ് '. ഇതില ും അങ്ങനെയുള്ള ചി ല എ ലിമെന്റ്സ് ഉണ്ടാകും. ഇടവേ ളയെ ടു ത്ത സമയത്ത് സാർ എന്നെ മറ്റൊരു സിനിമയ്ക്കും വിളിച്ചിരുന്നു. അന്ന് ഞാൻ 'നോ' ആണ് പെഞ്ഞത്. തിരിച്ചു വരവിൽ അദ്ദേഹത്തിനൊപ്പമൊരു സിനിമ ചെ യ്യു ക എ ന്ന ത് വളരെ സന്തോഷമുള്ള കാര്യമാണ്. ഭയങ്കര എക്സ്പീ രിയൻസുള്ള ഒരു സംവിധാ യകന്റെ ചിത്രത്തിൽ അഭി നയിക്കുമ്പോൾ ആ വ്യത്യാസം ശരിക്ക് മനസ്സില ാകും. അവർക്ക് വേറെ ആശങ്കകളൊന്നുമി ല്ല. എങ്ങനെയാണോ പ്ലാൻ ചെയ്തി രിക്കു ന്ന ത് അതുപോലെ മുന്നോട്ടു പോകാൻ കഴിയും. സാർ ഭയങ്കര ഫൺ ആണ്. ആദ്യമായി വർക്ക് ചെ യ്യു ന്ന സമയത്ത് പേടിയായി രുന്നു. സധീനിയർ ആണെങ്കി ല ും ടെൻഷൻ അ ടിപ്പി ക്കു ന്ന സംവി ധായ ക ന ല്ല. വളരെ കൂളാണ്, വർക്കിൽ ശരിക്കും പ്രൊഫ ഷണ ലാണ്. ആ സമയത്ത് ചിരിയും കളിയുമൊന്നുമി ല്ല. കട്ട് പറഞ്ഞാൽ പിന്നെ വളരെ ഫ്ര ണ്ട്ലിയാണ്. തമാശ പ െ യുകയും ഞങ്ങളുടെ തമാശ കൾക്ക് കൂട്ടത്തിൽ കൂടുകയും ചെയ്യാറുണ്ട് . പുനീത് രാജ്കുമാറി ന്റെ വ േ ർ �ാട് വലിയ ത്െട്ടലു ണ് ടാ ക്കിയെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്ന ല ് ലോ ? അതെ. വളരെ ഹാർഡ് വർക്കിംഗായ, പ്രൊഫഷണ ലായ വ്യക്തിയായിരുന്നു അ ദ്ദേഹം. ഞാന ദ്ദേഹത്തിനൊപ്പം മൂന്നു സിനിമ കൾ ചെ യ്തു. മരിക്കു ന്നതിന് രണ്ടു ദിവസം മുമ്പു ഒരു പൊ തുച്ചടങ്ങിൽ ഞങ്ങൾ കണ്ടു. അന്നും 'ഭാവനയും നവധീ ന ും എന് താ വീട്ടിലേ ക്ക് വരാ ത്ത ത്? ഞാനെത്ര പ്രാവശ്യമായി വിളിക്കുന്നു...''എന്നൊക്കെ പെഞ്ഞു. അതു കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് അദ്ദേഹത്തിന്റെ വിയോഗം. ശരിക്കുമതൊരു ഞെ ട്ട ലായി രുന്നു. ഇപ്പോ ഴ ും അ ദ്ദേഹത്തിന്റെ ആരാധ കർ ഇടു ന്ന പോസ്റ്റുകളും ചിത്രങ്ങളും കമന്റുകളും കാണുമ്പോൾ ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു വിങ്ങ ലാണ്. അതൊരു പക്ഷേ ഒരി ക്ക ല ും വിട്ടു പോകാന ും സാധ്യതയി ല്ല. കഥാ �ാത്രവ ും സിനിമയും തെ ര ഞ്ഞെടുക്കുന്നതിൽ നവീ ന്റെ � ങ്ക് ? കഥ കേൾക്കുമ്പോഴ � ാ തെ ര ഞ്ഞെടുക്കുമ്പോഴ � ാ നവധീൻ ഇടപെട ാ െി ല്ല. കാരണം അഭിനയിക്കേണ്ട ത് ഞാനല്ലേ. എനി ക്ക ത് വർക് കാ കുമോ ഇല്ലയോ എന്ന് നവധീ ന് പ െയാൻ കഴി യില്ലല്ലോ. ഞാൻ തന്നെയാണ് തധീരുമാനിക്കുന്നത്. സിനിമയിൽ നിറഞ്ഞു നിൽക് കാൻ തുടങ്ങിയിട്ട് 20 വർഷങ്ങൾ... ഇപ്പോ ഴ ും സിനിമയിലേ ക്ക് ആകർ ഷിക്കുന്നതെ ന്താണ് ? ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ സിനിമാമോഹം എന്നിലു ണ് ടായിരുന്നു. സിനി മയെന്തെന്നോ ആ ല �ോക മെന്തെന്നോ അ െിയും മുമ്പേ എന്നെ സിനിമ ആ കർഷിച്ചു. കുഞ്ഞുനാളിൽ തന്നെ 'എനിക്ക് സിനിമയിൽ അഭിനയി ക്കണം' എന്ന് ഞാൻ പ െയാറുണ് ടാ യിരുന്നു. ഈ മേ ഖ ലയിലെ പ്രശസ്തിയോ ലാഭമോ നന്മയോ തിന്മയോ ഒന്നുമ െിയാ ത്ത പ്രായത്തി ല ും എനി ക്ക ത് പാഷനായി. സിനിമ കൾ ക ണ്ട് അതിൽ അതിൽ ആ കർഷ കയായി, എ ക് സൈറ്റ്ഡായി എനിക്ക് സിനിമാ ന ടിയാ കണം, നന് നായി അഭിനയി ക്കണം എന്നൊക്കെ പ െഞ്ഞ ആളാണ് ഞാൻ. അന്നേ ആ പാഷൻ ഉള്ളിലു ണ്ട്. പിന്നെ ദൈവമായിട്ടും എന്നെ ആ വ ഴിത് താരയിൽ കൊണ്ടു വന്നു നിർത്തി. സിനിമ യിലെ ത്തി കു െച്ചു കഴിഞ്ഞാ ണ് അതി ന്റെ ഉ ത്തരവാദി ത്ത വ ും ഗൗരവവ ും ഒക്കെ മനസ്സില ാ കു ന്ന ത്. ഇത്ര വ ലിയൊരു മേ ഖ ലയാണിതെന്നും പ്രൊഫഷ നാണിതെന്നും തിരിച്ചറി വു ണ് ടാ കുന്നതും കു ടെയധി കം സിനിമ ചെയ്ത ശേഷമാണ്. ഞാനതി ന്റെ ഭാഗമാണെന്നും, ഒരു സിനിമ ചെ യ്യു ക എ ന്ന ത് എ ന്റെ ല � ഫ് ല � ാംഗ് ടെക്കോർഡ് ആണെന്നും തിരിച്ചറിഞ്ഞതും പിന്നീടാണ്. കാരണം 15 വയസ്സിൽ സി നിമയിലെ ത്തിയ ഒരാൾക്ക് പെട്ടെ ന്ന് അങ്ങനെയൊരു ചി ന്ത വരില്ലല്ലോ. ആ ന്തരി ക അഭിനിവേശം ഇതാണെ ന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ സിനിമയെ കൂടുതൽ സ്നേഹിച്ചു. ഇ ഷ്ടമുള്ള ജോലി ചെ യ്യു ന്ന താണല്ലോ ഏറ്റവ ും വ ലിയ സന്തോഷം. ഞാനേറ്റവ ും ഇഷ്ടപ്പെട്ടി രു ന്ന, കാത്തി രു ന്ന ഒരു പ്രൊഫഷനിലേ ക്ക് ദൈവം എന്നെക്കൊണ്ടെ ത്തിച്ചു. കു ടെ ന ല്ല സിനിമ കളുടെ ഭാഗമാ കാൻ കഴിഞ്ഞു. ഇപ്പോ ഴ ും ചെയ്യാൻ കഴിയുന്നു. ന ല്ല പ്രൊജക്ടു കൾ കിട്ടു ന്നതു വരെ ഇ ഷ്ടമുള്ള ജോലി ചെ യ്യു ക എ ന്നതാണല്ലോ വ ലിയ കാര്യം. ഈയൊരു പ്രൊഫഷൻ മനസ്സി ന് സന്തോഷം തരുന്നു എ ന്നതു തന്നെയാണ് അന്നുമിന്നും സിനിമയിലേ ക്ക് എന്നെ ആ കർഷിക്കു ന്ന ത് . സെലിബ്രിറ്റി ജീവിതത്തിൽ വിമർ േനങ്ങൾ കേ ൾക്കേ ണ്ടി വരും, സ്വകാര്യത നഷ്ടപ്പെടും... ഇതൊക്കെ ഈ മേഖലയെ വെറുക് കാനുള്ള കാര �മാകാറുണ്ടോ ? ചിലപ്പോഴ �ൊക്കെ അങ്ങനെ തോ ന് നാറുണ്ട്. അതൊക്കെ എല് ലാവർക്കും തോ ന്നാറില്ലേ. എല് ലാ സാധാരണക്കാരെയും പോലെ വി കാരങ്ങളും വിഷമങ്ങളും വിചാരങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്. ചില സമയത്ത് ആരുമില്ലാതെ ഒറ്റയ്ക്ക് ഇരി ക്കണം, വീട്ടിലിരുന് നാൽ മതി, ആരെയും കാണാനോ പ്രണയം എന്നും ദിവ്യമാണ്, സുന്ദരമാണ്. പക്ഷേ അത് വയല ന്റാക ുമ്പോഴാണ് പ്രശ്നമാ കുന്നത്. ഒരാൾ പ്രണയം നിരസിക്കുമ്പോഴേ ക്കും അവരെ ക � ൊ ല്ലുക, ഉപദ്രവിക്കുക എന്നൊക്കെയുള്ള വാർത്ത കൾ കേ ൾക്കുമ്പോൾ വിഷമം വരും. 'ആരുടെയും ഇഷ് ടം പിടിച്ചു വാ ങ്ങാനാവി ല്ല' എന്നത് തിരിച്ചറിയു ക എന്നതാണ് അത്യന്താപേക്ഷിതം. കവർ സ് റ് റോറി മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 8 9
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 10 11 സംസാരിക്കാനോ തോന്നുന്നില്ല എന്നൊക്കെയുള്ള മാനസികാ വസ്ഥയിലൂടെ ഞാനൊരുപാട് ഒരുപാട് ഒരുപാട് തവണ കടന്നു പോയിട്ടുണ്ട്. എന്നെ അടു ത്ത െിയാവുന്ന സുഹൃത്തു ക്ക ൾക്കും വധീ ട്ടു കാർക്കുമത െിയാം. ഒരുപാട് മൂഡ് സ്വി ങ്സ് ഉള്ളയാളാണ് ഞാൻ. ഒരു ദിവസം വളരെ ഹാപ്പിയായി എനർജെറ്റി ക് കായി ഇരിക്കുന്നെ ങ്കിൽ തൊട്ടടു ത്ത ദിവസം വാട്ട്സ് ആപ്പ് ഒക്കെ ഡിലീറ്റ് ചെയ്ത്, വീട്ടിനുള്ളിൽ ആരു വിളിച്ചാ ല ും സംസാരിക്കാതെ ഇരിക് കാറുണ്ട്. സ്വ കാര്യത അതുകൊണ്ടു തന്നെ സെലിബ്രിറ്റി ല �ഫിൽ നന് നായി ഇഫക്ട് ചെയ്യും. പക്ഷേ നമു ക്കതിന് ഒന്നും ചെയ്യാനാ വി ല്ല. അതൊരു പരാതിയായി പറയേണ്ട ആവശ്യമി ല്ല. കാരണം ഈ മേ ഖ ലയുടെ ഭാഗമാണത്. അഭിനയിക്കുകയും വേണം സ്വ ക ാ ര്യതയും വേ ണമെന്നു പറഞ്ഞിട്ടു കാര്യമി ല്ല. അതുകൊ ണ്ട് എനി ക്കതിൽ പരാതിയി ല്ല. വിമർശനങ്ങളും പോസിറ്റീവായി എടുക് കാറുണ്ട്. ചി ല ദിവസങ്ങളിൽ ആരെയും ക ാണേണ്ട എ ന്ന മാനസി കാവ സ്ഥയായിരിക്കും. പക്ഷേ അന്ന് ന മ്മൾ ക മ്മിറ്റ് ചെയ്ത ചി ല ചടങ്ങുകളില ും മീറ്റിം ഗു കളില ും പങ്കെ ടുക്കേ ണ്ടതായി വരും. കാരണമിത് പ്രൊഫഷനാണ്. പനിയുള്ള ദിവസങ്ങളിൽ പോ ല ും മരുന്നെ ടു ത്ത ശേഷം വന്ന് ഷൂട്ടിംഗിൽ ചേരും. മറ്റുള്ളവരെ ബാധിക്കാത്ത രധീതിയിൽ പരമാവധി മാനേജ് ചെയ്യാൻ ശ്രമിക് കാറുണ്ട്. ന്റി ക്കാക്കക്കൊരു പ്രേമ ണ് ടാർന്നു സിനിമയിലെ പ്പോലെ പ്രണ യത്തിന് �ഴയ �വിത്രത ഇപ്പോഴു മുണ്ടോ ? എല് ലാവർക്കും അവരവരുടെ പണ്ടത്തെ പ്രേമം ആ ല � ാ ചിക്കുമ്പോൾ അതൊരു നൊ സ്റ ്റാൾജിയ തന്നെയാണ്. ജനറേഷൻ മാറു ന്നതിന നുസരിച്ച് അതിൽ ചി ല മാറ്റങ്ങളുണ്ടാകും എന്നേയുള്ളൂ. പ്രണയം അത് ഏത് തലമുെയിലാണെങ്കിലും സുന്ദരം തന്നെയാണ്. 80-90 കളിലെ സിനിമ കളിൽ കാണു ന്ന പ്രണയം ഇന്നുണ്ടോ എന്നു ചോദിച് ചാൽ ഉണ് ടാവാൻ സാധ്യതയി ല്ല എന്നേ പ െയാൻ കഴിയൂ. പ്രണയിനി വിവാഹം ചെ യ്തു പോയാൽ ദുഃഖ കാമു കനായി ജധീവിച്ചു തധീർക്കു ന്നവരാണ് അന്നുള്ളത്. ഇ ന്ന ങ്ങനെ ഉണ്ടോ എന്നറിയി ല്ല. ശരിക്കുമിത് ആളു ക ൾക്കനു സ രിച്ച് വ്യത്യാ സപ്പെട്ടിരിക്കും. ചി ലർ വളരെ പ്രാ ക്ടിലാണ്. മറ്റു ചി ലർ ഇതൊന്നും അംഗീകരിക്കാതെ ഹാൻഡിൽ ചെയ്യാൻ പറ്റാതെ സമ്മർദ്ദം അനുഭവിക്കുന്ന വരായിരിക്കും. എന്തൊക്കെ പറഞ്ഞാലും പ്രണയം എന്നും ദിവ്യമാണ്, സുന്ദരമാണ്. പക്ഷേ അത് വയലന്റാ കുമ്പോഴാണ് പ്രശ്‌നമാകു ന്ന ത്. ഒരാൾ പ്രണയം നിരസിക്കുമ്പോഴേക്കും അവരെ കൊ ല്ലു ക, ഉപദ്രവിക്കു ക എന്നൊക്കെയുള്ള വാർത്തകൾ കേൾക്കുമ്പോൾ വിഷമം വരും. സിനിമയിൽ പെയു ന്നതു പോലെ 'ആരുടെയും ഇഷ് ടം പി ടിച്ചു വാങ്ങാനാവി ല്ല' എ ന്ന ത് തിരിച്ചറിയു ക എ ന്നതാണ് അത്യന്താപേക്ഷിതം. രണ്ടുപേ ർ ക്കും ഇ ഷ്ടമുള്ളതാണെങ്കിൽ പ്രണയം സുന്ദരമാണ്. എന് നാൽ ഒരാൾക്ക് ഇ ഷ്ടമില്ലെങ്കിൽ അത് മനസ്സിലാക്കി മുന്നോട്ടു പോ കു ക എ ന്നതാണ് ഏറ്റവ ും ന ല്ല കാര്യം. അല്ലാതെ ഉടനെ വയലന്റായി അതെനിക്ക് വേണമെന്ന് വാശി പി ടിക്കു ന്ന ത് ശരിയ ല്ല. അ ത്തരം വാർത്തകൾ വിഷമിപ്പി ക് കാറുണ്ട്. സ്വന് തം ജീവിതത്തിലെ പ്രണ യത്തെക്കുറിച്ച് � റഞ്ഞാൽ ? പതിനഞ്ചു വയസ്സിൽ സിനിമ യിലെ ത്തിയ ആളാണ് ഞാൻ. അതുകൊ ണ്ട് ഒരു കോളജ് ജധീവിതമോ അക്കാലത്തെ പ്രണയമോ ഞാന െിഞ്ഞിട്ടില്ല. പക്ഷേ എ ന്റെ ജധീവിതത്തിലുള്ള പ്രണയങ്ങൾ ഞാനൊരുപാട് ആസ്വദിച്ചിട്ടുണ്ട്. എ ന്റെ ജധീ വിതത്തിന്റെ മൂല്യം കൂട്ടിയിട്ടേ ഉള്ളൂ അത്. എ ന്റെ വിവാഹവ ും പ്രണയത്തിലൂടെയായിരുന്നു. അതുകൊ ണ്ട് എനിക്കതെന്നും വി ലമതിക്കു ന്നതാണ്. ഇപ്പോ ഴ ും ആ ല � ാചിക്കുമ്പോൾ എ ന്റെ ജധീവിതത്തിൽ സന്തോഷം തരു ന്ന പ്രണയങ്ങളേ ഉണ് ടായിട്ടുള്ളൂ. കൂടുതൽ റൊമാന്റിക് ആരാ �് ? ഞാന ും നവധീ ന ും അത്യാവശ്യം റൊമാന്റിക് തന്നെയാണ്. രണ്ടു പേ ർക്കും സമയം കിട്ടാത്തതി ന്റെ പ്രശ്‌നമേ ഉള്ളൂ. ഞാനെപ്പോ ഴ ും ഷൂട്ടിംഗി ന്റെ തിരക്കിലായി രിക്കും, നവധീനാണെങ്കിൽ ബിസിനസ്സിന്റെ തിരക്കി ല ും . നവീൻ ആദ്യമായി തന്ന പ്രണയസമ് മാനം ? ആദ്യമായി ത ന്ന ത് വ ലിയൊരു ഗ്രീറ്റിം ഗ് കാർഡ ും കൂ ടെ ചുവ ന്ന റോസാപ്പൂ ക്കളുമാണ്. തികച്ചും അവിചാരിതമായിരുന്നു അത്. ഒരു വാലന്റൈൻസ് ദിനത്തിലാണ് എനിക് കാ സർപ്രൈ സ് ത ന്ന ത്. ഷൂട്ടിം ഗ് കഴിഞ്ഞ് ഞാൻ ഹോ ട്ട ലി ലേ ക്ക് തിരിച്ചെ ത്തി യപ്പോൾ കു ടെയധി കം ചുവ ന്ന പൂ ക്കൾ വച്ചുണ് ടാ ക്കിയ ഒരു ബൊക്കെയും വ ലിയൊരു ഗ്രീറ്റിം ഗ് കാർഡുമൊക്കെ തന്നു. എ ന്റെ മു െി നിറയെ മെഴു കു തിരി കൾ ക ത്തിച്ചു വച്ചിരുന്നു, കൂ ടെ പൂവിതളു കൾ വച്ച് മു െി അ ലങ്കരിച്ചിരുന്നു. വ ലിയ സന്തോഷം തോ ന്നിയ ഒരു പ്ര ണയസമ് മാനമായിരുന്നു അത്. നവധീ ന് ഒരുപാട് ഇ ഷ്ടമുള്ളത് പെ ർ ഫ് യൂമും സൺഗ് ലാ സു കളുമാണ്. ഞാൻ എവിടെപ്പോയാല ും നവധീ ന് വേ ണ്ടി ന ല്ല മണമുള്ള വി ല കൂ ടിയ പെ ർ ഫ്യൂമു കൾ വാങ്ങാറുണ്ട്. ഇപ്പോൾ ഉപയോഗിക്കുന്നതും ഞാൻ വാങ്ങിക്കൊ ടു ത്ത പെ ർ ഫ്യൂമു കളാണ്. നവധീൻ എവി ടെപ്പോയാല ും കൂട്ടു ക ാരൊക്കെ ഈ പെ ർ ഫ്യൂമിനെ ക്കു െിച്ച് ചോദിക് കാറുമുണ്ട്. അതുകൊ ണ്ടിപ്പോൾ നവധീൻ പ െ യു ന്ന ത്,'' നധീ സെല ക്ട് ചെയ്താൽ മതി, പെർഫ്യൂം നധീ വാങ്ങിയാൽ മതി' എന് നാ ണ്. അന്നുമിന്നും ഏറ്റ വുമധി കം സമ് മാനമായി കൊടുത്തിട്ടുള്ളതും പെ ർ ഫ്യൂമാണ്. പിന്നെ ഞങ്ങളൊരുമിച്ച് ഷോപ്പിംഗിന് ദുബായി ല � ാ മുംബൈയി ല � ാ മറ്റോ പോകേണ്ടി വരും. പിന്നെ കൂട്ടു കാർക്കൊപ്പം ബാംഗ്ലൂരിലേ ക്ക് പോ കുമ്പോൾ നവധീ ന് ഡ്രസ് ഒന്നും വാങ്ങികൊ ടുത്തിട്ടില്ല. പാ കമാകുമോ എ ന്ന ആശങ്കയാണ്. ദുബായി ല �ൊക്കെ ഷോപ്പിംഗിന് പോ കുമ്പോൾ എ ന്റെ സജഷൻ എടുത്തിട്ടാ ണ് നവധീൻ ഡ്രസ് സെല ക്ട് ചെയ്യാറ്. സത്യം പറഞ്ഞാൽ വിവാഹശേഷം ഞങ്ങൾ ക്കധികം യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല. ല �ോക്ക്ഡൗണും മറ്റുമായി ഒരുമിച്ചുള്ള യാത്ര കൾ ഒ ഴിവാക്കേ ണ്ടി വന്നു. ബാ ലിയും ഇറ്റ ലിയുമാണ് യാത്ര പോകാൻ ഞങ്ങൾക്ക് ഏറ്റവ ും താ ത്പര്യമുള്ള സ്ഥലങ്ങൾ. നവീൻ എന്ന �ാർട്നറിൽ കാണുന്ന പ്ലസ് വ � ായിന്റുകൾ ? രണ്ടുപേരും തിരക്കുള്ള വരാണ്. ഇതിനിടെ സംസാരിക് കാ ന ും കാര്യങ്ങൾ ഷെയർ ചെയ്യാ ന ും സമയം കണ്ടെ ത് താൻ ശ്രമിക് കാറുണ്ട്. കവർ സ് റ് റോറി മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 10 11
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 12 എന്റെ തധീരുമാനത്തിന് വളരെ 13 പ്രാധാന്യം കൊടുക്കുന്ന ആളാണ്. ഞങ്ങൾ രണ്ടുപേർ ക്കും സ്‌പേസ് കൊടുക്കാറുണ്ട്. ഞാനാണെങ്കിലും നവധീനാണെ ങ്കിലും എന്റെ കരിയെിനെക്കുെി ച്ചും നവീന്റെ ബിസിനസ്സിനെക്കുെി ച്ചും ഒരുപാട് സംസാരിക്കാറുണ്ട്. നന്നായി ചർച്ച ചെയ്യുന്നത് കൊണ്ട് ഞാൻ പ്രതീക്ഷിക്കാത്ത കുടെയധികം കാര്യങ്ങൾ നവധീനിൽ നിന്ന് എനിക്ക് കിട്ടും. നവധീന് വേണ്ടുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങൾ എന്റെ സംസാരത്തിലൂടെ അങ്ങോട്ടും കിട്ടും. രണ്ടുപേരുടെയും ഇടയിൽ ചർച്ചകളും ഹെൽത്തിയായ സംഭാഷണങ്ങളുമൊക്കെ ഉണ്ടാ കാറുണ്ട്. അതൊരു നല്ല ക്വാളി റ്റിയായി എനിക്ക് തോന്നാറുണ്ട്. ചിലപ്പോൾ വലിയൊരു ഡ്രൈ വിംഗിനിടയിലാവും ഞങ്ങളുടെ സംസാരം. വീട്ടിൽ ഒരുമിച്ചുള്ള പ്പോഴും കരിയെിനെക്കുെിച്ചും ല�ഫിനെക്കുെിച്ചുമൊക്കെ ദധീർഘനേരം സംസാരിക്കാറുണ്ട്. തിരിച്ചുവരവിൽ �ിന്തു� തരുന്ന പ്രേക്ഷകരോട് �റയാനുള്ളത് ? െിലീസായത് ''ന്റിക്കാക്കാ ക്കൊരു പ്രേമണ്ടാർന്ന് ' എന്ന സിനിമയാണ്. ഇടവേളയ്ക്കു ശേഷമെത്തുന്ന സിനിമയായതു കൊണ്ട് ചെറിയ ടെൻഷനു ണ്ടായിരുന്നു. ഏതു സിനിമ െിലീസ് ചെയ്യുമ്പോഴും അതുണ്ടാകും. നമ്മളുടെ ഒരു ഹാർഡ് വർക്ക് എങ്ങനെ പ്രേക്ഷകർ സ്വീകരിക്കും എന്ന ആശങ്ക ഞാൻ ഭാഗമാകുന്ന ഏതു സിനിമയുടെ െിലീസിനും ഉണ്ടാകാറുണ്ട്. ഈ സിനിമയ്ക്കും അതുണ്ടായിരുന്നു. വിജയ രാഘവേന്ദ്രയ്ക്കൊപ്പമുള്ള കന്നഡ സിനിമയും, ഷാജി കൈലാസ് സാെിന്റെ 'ഹണ്ടും ഒക്കെയാണ് വരാനിരിക്കുന്ന പ്രൊജക്ടുകൾ. അതിനൊക്കെ എനിക്ക് പിന്തുണ തരണം. പിന്നെ പ്രേക്ഷകരോട് പെയാനു ള്ളത്, നിങ്ങൾ എല്ലാവരും അത് തിയേറ്റെിൽ പോയി കണ്ടാൽ വലിയ സന്തോഷമാകും. എന്റെ സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു. വലിയ അവകാശവാദങ്ങൾ ഒന്നുമില്ലാത്ത ഒരു കൊച്ചു സിനിമ. ജധീവിതത്തിൽ ഒരു തവണയെങ്കിലും പ്രേമി ച്ചിട്ടുള്ള ഏതൊരാൾക്കും ഈ സിനിമയുമായി െിലേറ്റ് ചെയ്യാനാവും. പ്രേമം മനസ്സി ലുള്ള ഒരാൾക്ക് സന്തോഷമോ സങ്കടമോ എന്നിവയടങ്ങുന്ന ഒരു വികാരം തോന്നിയേക്കാ വുന്ന സിനിമ. ഈ സിനിമ പ്രേക്ഷകർ എല്ലാവരും തിയേറ്റെിൽ കാണണം. പിന്നെ എനിക്കു തന്നുകൊണ്ടി രിക്കുന്ന എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും ഒരു വലിയ വലിയ വലിയ നന്ദി. നല്ല പ്രൊജക്ടുകൾ കിട്ടുന്നതു വരെ ഇഷ്ടമുള്ള ജോലി ചെയ്യുക എന്നതാണല്ലോ വലിയ കാര്യം. ഈയൊരു പ്രൊഫഷൻ മനസ്സിന് സന്തോഷം തരുന്നു എന്നതു തന്നെയാണ് അന്നുമിന്നും സിനിമ യിലേക്ക് എന്നെ ആകർഷിക്കുന്നത്. കവർ സ്റ്റോറി NnX \ioIcW¯n\v Ct¸mÄ Bkvt{Xenb³ kmt¦XnI hnZybpw THE HIDDEN ENEMY OF YOUR VALUABLE HOME! Over 32 Years of Trust E-mail: [email protected] website: www.gdpestcontrol.com Head Office: M.L. Road, Kottayam, Tel: 0481-2563880, 2567330 Branches: Kochi - Tel: 9496720996. Kozhikode-Tel: 9446095857 Trivandrum- Tel: 7558008363 Good Day An ISO 9001:2015 Certified Company ]Wn-bp¶ sI«n-S-§-fnepw ]gb sI«n-S-§-fnepw sN¿mw. sI«n-S-¯n\v bmsXm-cp-hn[ ]cn-¡p-I-fp-ta¡p-¶n-Ã. tIc-f-¯n Fhn-sSbpw Kymcân-tbm-Sp-Iq-Sn-bpÅ tkh\w e`y-am-Wv. sIan-¡-ep-I-fpsS tZmj-^-e-§Ä CÃ. NnXÂ, ]mä, F«p-Im-en, Fdp¼v F¶n-§s\ D]-{Z-h-Im-cn-I-fmb Pohn-I-fn \n¶pw \n§-tfbpw sI«n-S-§tfbpw kwc-£n-¡p-¶p.
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 14 15 ഉപരി പഠനം വിദേ ശത്ത് ചെയ്യണോ ? ഇനി ആശങ്ക കൾക്ക് അവധി നൽ കാം മക്കളെ പ്ലെ സ്‌കൂളിൽ ചേ ർക്കുമ്പോൾ തന്നെ പല മാതാപിതാ ക്കളും സ്വപ്നം കണ്ടു തുടങ്ങും ഭാവിയിൽ കുഞ്ഞ് വലുതായി യുകെയിലോ കാനഡയിലോ പഠിക്കാൻ പോകുന്നതും അവിടെജോലി നേടുന്നതും ഒക്കെ. ഉപരി പഠനമാണെങ്കിൽ അത് വിദേ ശത്ത് എന്ന ഒരു ചി ന്ത മലയാളി ക ൾക്കിടയിൽ ഇന്ന് പൊതുവെ വ്യാ പ കമായിട്ടുണ്ട്. പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ പലരും പല ഉപദേശങ്ങൾ തരുന്നു. ആരെ വിശ്വസി ക്കണം എന്നറിയാതെ നമ്മൾ അങ്കലാപ്പിലാ ക ുന്നു. അത്തരം ഒരു സാഹചര്യത്തിലാണ് ഈ മേഖലയിൽ വർഷ ങ്ങളുടെ പരി ചയമുള്ള വിശ്വസ്തതയാർന്ന ഒരു കൺസൾ ട്ട ൻ സിയുടെസേവനം നമുക്ക് ആവശ്യമായി വരുന്നത്. വിദേ ശത്തെ പഠന സാധ്യതകളെക്കുറിച്ച് പറഞ് ഞു തരാനും നമുക്ക് വേണ്ട ഉപദേശങ്ങൾ നൽ കി അവിടെ പഠിക്കാനുള്ള എല് ലാവിധ സഹായങ്ങളും ചെയ് തു തരാനും പറ്റിയൊരു സ് ഥാപനം കേരള ത്തിലുണ്ട്. ക �ൊച്ചിയിൽ രവിപുരത്ത് പ്രവർത്തിക്കുന്ന ഫെയർ ഫ്യൂച്ചർ ഓവർസീസ് എഡ്യൂക് കേഷണൽ കൺസൾ ട്ടൻസി പ്രൈവറ്റ് ലിമി റ്റഡ്. ഫെയർ ഫ്യൂച്ചർ എം.ഡി ഡോ. എസ്. രാജ് വിദേ ശത്തെ പഠന സാധ്യതകളെക്കുറിച്ച് സംസാരിക്കുന്നു. എന്താണ് ഫെയർ ഫ് യൂച്ചർ? വിദേശത്ത് �ഠനത്തിന് വ � ാകാൻ ആഗ്രഹിക്കുന്ന വർക്ക് ഏതുവിധത്തിലുള്ള സേവനമാ �് ഇവിടെ നിന്ന് നൽകുന്നത് ? ഫെയർ ഫ് യൂച്ചർ എ ന്ന സ് ഥാപനം 18 വർഷം മുൻപാണ് എ െണാകു ളത്ത് ആരംഭിക്കു ന്ന ത്. പ ല രക്ഷ കർത്താക്കളുടെയും ഏറ്റവ ും വ ലിയ ആശങ്കയാണ് തങ്ങളുടെ കുട്ടികളെ വിദേശത്ത് പഠനത്തിനായി അയക്കു ന്ന ത്. കൃത്യമായ മാർഗനിർ ദ്ദേശം എവിടെ നിന്ന് ലഭിക്കുമെന്ന ത് പ ല ർക്കും അ െിയി ല്ല. കാരണം അവർ വിദേശ പഠനം അഭി മുഖീകരി ച്ചവരായിരിക്കില്ല. ഏകദേശം 30 വർഷത്തി ന് മുൻപ് ഒരു വിദ്യാർത്ഥിയായി ആദ്യമായി അമേരി ക്കയിൽ പോയ ആളാണ് ഞാൻ. പിന്നീട് പഠനശേഷം കു െച്ച് ക ാ ലം ജോലി അവിടെ ജോലി ചെ യ്തു. അതി നു ശേഷം സ്റ്റു ഡന്റ് വിസയിൽ രണ് ടാമത് കാനഡയിൽ പോയി. ടൊറന്റോ എന്നസ്ഥലത്ത് ആയിരുന്നു പഠനം. ഈ സമയത്തൊക്കെ എനിക്ക് നേരിടേ ണ്ടി വ ന്ന പ ല ബുദ്ധിമുട്ടു കൾ ഉണ് ടായിരുന്നു. ഒപ്പം തന്നെ ഇക്കാലയളവിൽ വിദേശ വിദ്യാ ഭ്യാസത്തിന്റെ ഭാഗമായി ഇന് ത്യ, ചൈന തുടങ്ങി പ ല രാജ്യങ്ങളിൽ നിന്നു വരു ന്ന ആൾക്കാരെ കാണാന ും സംസാരിക് കാ ന ും ഒക്കെ സാ ധിച്ചപ്പോൾ അവരും ഇ ത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരി ച്ച വരാണ് എന്ന് മനസ്സിലായി. വിദേശ പഠന വുമായി ബന്ധപ്പെട്ട് വേണ്ട മാർഗ നിർദേശങ്ങൾ നൽ കിയാൽ പ ല ർക്കും അതൊരു വ ലിയ ഉപ കാരമാവുമെ ന്ന് അപ്പോൾ മനസ്സിലായി. അങ്ങനെയാണ് ഞാൻ തിരികെ എത്തിയ ശേഷം ഈ ഒരു സ് ഥാപനം ആരംഭിക്കു ന്ന ത്. അപ്പോൾ സ് ഥാപനത്തി ന് ഒരു പേ ര് വേണം. നല്ലൊരു 14 15 കവർ സ് റ് റോറി ഡോ. എസ് രാജ് അഞ്ജു നായർ ആന് റോ ജ � ോസഫ്
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 16 17 ഭാവി മുന്നിൽ കണ്ടുള്ള സേവനം എന്ന രധീതിയിൽ ആണ് ഫെയർ ഫ്യൂച്ചർ എന്ന പേര് നൽകിയത്. വിദേശപഠനത്തിന് തയ്യാ റെടുക്കുമ്ാൾ രക്ഷകർ ത്താക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാ�് ? നമുക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ത്തിന്റെ ഗുണനിലവാരത്തെ കുെിച്ചാണ് ഏറ്റവും ആദ്യം ശ്രദ്ധി ക്കേണ്ടത്. കാരണം ഇന്ന് ഒരു പാട് വിദ്യാർത്ഥികൾ പല നാടുക ളിലേക്കും ഉപരിപഠനത്തിനായി പോകുന്നുണ്ട്. ഭാവിയിലെ ജോലിസാധ്യതയും അവിടെ താമസിക്കാനുള്ള സൗകര്യവും ഒക്കെ നോക്കിയാണ് അവർ വിദേശ പഠനത്തിന് തയ്യാറാ വുന്നത്. അങ്ങനെ പോകുന്ന കുട്ടികൾക്ക് മുന്നിൽ പല ഓപ്ഷൻസുമുണ്ട്. എന്നാൽ കൂട്ടത്തിൽ ചില രാജ്യങ്ങൾ സാ മ്പത്തികമായി ഇന്ത്യയെക്കാളും താഴെക്കിടയിൽ നിൽക്കുന്ന വയുണ്ട്, ഇന്ത്യയെക്കാൾ തൊ ഴിലില്ലായ്മ രൂക്ഷമായ രാജ്യ ങ്ങളുണ്ട്, അതുപോലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ രൂക്ഷമായ രാജ്യ ങ്ങളുണ്ട്. ഈ അടുത്ത സമയത്ത് യുദ്ധമൊക്കെ വന്നപ്പോൾ പഠനം പാതിവഴിയിൽ അവ സാനിപ്പിച്ച് മടങ്ങി പോരേണ്ട അവസ്ഥ വരെ ചില രാജ്യങ്ങളി ലെത്തിച്ചേർന്ന വിദ്യാർത്ഥികൾ ക്കുണ്ടായി. കേവലം വിദ്യാഭ്യാസം ചെയ്യുക എന്നതിനപ്പുെം ഇക്കാര്യ ങ്ങളൊക്കെ വിദേശ പഠനത്തിന് പോകുമ്പോൾ ശ്രദ്ധിക്കണം. കാരണം ചെറിയൊരു തുക അല്ല അതിനായി രക്ഷകർത്താക്കൾ ചിലവഴിക്കുന്നത്. അതോടൊപ്പം തന്നെ നമ്മുടെ രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോയിക്ക ഴിഞ്ഞ് അവിടെ എന്തെങ്കിലും പ്ര ശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാൽ അത് ശരിയായ രധീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമോ എന്നൊക്കെ നോക്കേണ്ടതുണ്ട്. നിലവി ലിപ്പോൾ ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുമ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന അല്ലെങ്കിൽ ഇംഗ്ലീഷിന് പ്രാധാന്യം കൊടുക്കുന്ന രാജ്യങ്ങൾ ആണ്. അതിൽ നമ്പർ ഒൺ ആയി നിൽക്കുന്നത് കാനഡ ആണ്. നമ്പർ ടു അമേരിക്ക, അതിനു ശേഷം ലണ്ടൻ, ഓസ്‌ട്രേലിയ, അയർലണ്ട് എന്നിങ്ങനെ പോകുന്നു. ഒന്നാമത് കാനഡ ആണെന്ന് ഞാൻ പെയാൻ കാരണം തൊഴിൽ അവസ രങ്ങൾ നോക്കുകയാണെ ങ്കിൽ കനേഡിയൻ ഹ്യൂമൺ െിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റി ന്റെയും മറ്റും കണക്ക് പ്രകാരം അടുത്ത അഞ്ചു മുതൽ പത്ത് വർഷം വരെ ഏതാണ്ട് 40 മുതൽ 50 ലക്ഷം വരെ തൊഴിൽ അവസരങ്ങളാണ് ആ രാജ്യത്ത് വരാൻ പോകുന്നത്. കാനഡ ല�ോകത്തിലെ ഏറ്റവുo വലിയ രണ്ടാമത്തെ രാജ്യമാണ്. ഇന്ത്യയെക്കാൾ ഏകദേശം നാലു മടങ്ങ് വലിപ്പമുള്ള രാജ്യം, പക്ഷേ അവിടുത്തെ ജനസംഖ്യ നോക്കിയാൽ കേവലം മൂന്നു കോടിയേ ഉള്ളൂ. എകദേശം കേരളത്തിന്റെ ജനസംഖ്യ. അതിനകത്ത് തന്നെ ഏകദേശം 50 മുതൽ 60 ശതമാനം വരെ പ്രായമായവരാണ്. അതായത് വിരമിക്കലിലേക്ക് വന്നു കൊണ്ടി രിക്കുന്നവർ. ഇക്കാരണത്താൽ അവിടെയുള്ള കാര്യങ്ങൾ ചെയ്യാൻ രാജ്യത്തെ ജനസംഖ്യ അപര്യാപ്തമായതിനാലാണ് കനേഡിയൻ ഗവൺമെന്റ് തന്നെ വിദേശത്ത് നിന്ന് ആളുകൾ എത്തുന്നത് പ്രോ ത്സാഹിപ്പിക്കുന്നത്. അതിലവർ പ്രധാനമായും ശ്രദ്ധിക്കുന്നത് സ്റ്റുഡന്റ് പോപ്പുലേഷൻ ആണ്. അതായത് 17, 18 വയസിന് ശേഷം അല്ലെങ്കിൽ ഇവിടുത്തെ പ്ലസ്ടുവോ ഡിഗ്രിയോ കഴിഞ്ഞ കുട്ടികൾ അവിടുത്തെ യൂണി വേഴ്‌സിറ്റികളിൽ പഠിക്കാൻ വരിക. അവിടെയുള്ള വിദ്യാർ ത്ഥികൾക്കൊപ്പം അവിടുത്തെ പ്രൊഫസർമാർ നൽകുന്ന കോച്ചിങ്ങിലൂടെ അവിടെ നിന്ന് ബിരുദം നേടിയെടുക്കുന്ന മികച്ച ഒരു മാൻപവർ. അത് ഭാവിയിലേക്കുള്ള അവരുടെ മനുഷ്യവിഭവ ശേഷിക്ക് ഏടെ ഗുണകരമാവും. ഇത്തരം കാര്യങ്ങൾ വിദേശ പഠനം തെരഞ്ഞെടുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കണം. കൂടാതെ തൊഴി ലവസരങ്ങൾ ഉള്ള രാജ്യത്തേ ക്കാണോ പോകുന്നത്, നിക്ഷേപി ക്കുന്ന തുകയ്ക്ക് ആനുപാതികമായ നിലവാരമുള്ള വിദ്യാഭ്യാസം ആണോ ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. ഏത് കോഴ്സ് കഴിഞ്ഞ് വിദേശ �ഠനത്തിന് വ�ാകുന്നതാ�് കൂടുതൽ നല്ലത് ? പ്ലസ് ടു എങ്കിലും കഴിഞ്ഞ് പോകുന്നതാണ് എപ്പോഴും നല്ലത്. പത്താം ക്ലാസ് കഴിഞ്ഞ് പോകുന്നവരും ഉണ്ട്. പ്ലസ് ടു/ ഡിഗ്രി പ്രായത്തിൽ എത്തി കഴിഞ്ഞാൽ ഈ മൈനർ എന്ന ക്ലാസിഫിക്കേഷൻ മാറും. അതിന് താഴെ പ്രായത്തിലുള്ള കുട്ടികൾ പോയാൽ പോകുന്ന രാജ്യത്തിൽ ഒരു ല�ോക്കൽ ഗാർഡിയനെ കണ്ടെത്തിയ ശേഷമേ ഒരു വിസ ആപ്ലി ക്കേഷൻ പോലും ഫയൽ ചെയ്യാൻ പറ്റുള്ളൂ. നേരെ മെിച്ച് പ്ലസ് ടു കഴിഞ്ഞുള്ള കുട്ടികൾ ആണെങ്കിൽ ഇത്തരം പ്ര ശ്‌നങ്ങൾ അവരെ ബാധിക്കില്ല കാരണം അവരെ മുതിർന്ന വരായി കണക്കാക്കുന്നതിനാൽ ല�ോക്കൽ ഗാർഡിയന്റെ ആവശ്യം വരുന്നില്ല. വിദേശ �ഠനം ആഗ്രഹിച്ചാലും സാമ്പത്തിക കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടല്ലോ ? എത്ര രൂ� ഇതിനായി അവരുടെ കകവേം ഉണ്ടായിരി ക്കണം? ഇത് എങ്ങനെയാ�് അവർ കകമാറേണ്ടത് ? വിദേശത്ത് വിദ്യാഭ്യാസ ത്തിന് പോകുന്ന കുട്ടികൾക്ക് സാധാരണ രധീതിയിൽ ശരാശരി വാർഷിക ഫധീസ് എന്ന് പെയുന്നത് 10 മുതൽ 15 ലക്ഷം വരെ ആയിരിക്കും. ഇത് യൂണിവേഴ്‌സിറ്റി മാറുന്നത് അനുസരിച്ചും രാജ്യങ്ങൾ 16 17 കവർ സ്റ്റോറി കേവലം വിദ്യാഭ്യാസം ചെയ്യുക എന്നതിനപ്പുറം ഇക്കാര്യങ്ങ ളൊക്കെ വിദേശ പഠനത്തിന് പോകുമ്പോള്‍ മറ്റ് ചിലതും ശ്രദ്ധിക്കണം. കാരണം ചെറിയൊരു തുക അല്ല രക്ഷ കര്‍ത്താക്കള്‍ ചിലവഴിക്കുന്നത്. അതോടൊപ്പം തന്നെ നമ്മുടെ രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോയിക്കഴിഞ്ഞ് അവിടെ എന്തെങ്കിലും പ്ര ശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാല്‍ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമോ എന്നൊക്കെ നോക്കേണ്ടതുണ്ട്. ഡോ. എസ് രാജ് വിദ്യാർത്ഥികൾക്കൊപ്പം
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 18 19 മാറു ന്ന ത് അ നുസരിച്ചും വ്യത്യാ സപ്പെ ട്ടുകൊ ണ്ടിരിക്കും എങ്കി ല ും കൊള്ളാവുന്ന ഒരു സർവ ക ലാശാ ലയിൽ കു െഞ്ഞത് 10 ല ക്ഷമെങ്കി ല ും ഒരു വർഷത്തെ ട്യൂഷൻ ഫധീസിനായി വരും. ഇത് കൂ ട ാതെയാണ് ഭക്ഷണം, താമസം തുടങ്ങിയവ. അങ്ങനെ നോ ക്കുമ്പോൾ കാനഡയുടെ കാര്യമെടുത് താൽ ഒരു കൊല്ലത്തെ ഫധീ സ് 10 -11 ലക്ഷം, ഒരു വർഷത്തെ ആഹാരത്തി ന ും താമസത്തി ന ും ആയിട്ട് ആറു ലക്ഷം, യാത്രാ ചി ല വ് വിസ പ്രോസസ് ഒക്കെ ചേർത്ത് ഒരു ലക്ഷം, എല്ലാം കൂ ടി കു െഞ്ഞത് ഒരു 18 ലക്ഷം വേ ണ്ടി വരും. അമേരി ക്കയുടെ കാര്യം എടുത് താൽ 10 ലക്ഷം തൊട്ട് 50 ലക്ഷം വരെ വാർഷി ക ഫധീ സ് വരു ന്ന ക്യാംപസു കൾ ഉണ്ട്. നമ്മുടെ നാട്ടിൽ നിന്നൊക്കെ പോ കുമ്പോൾ അത്രയും ചി ല വ് വരു ന്ന ക്യാംപസി ലായിരിക്കില്ല ഒരു പത്ത് മുതൽ പതിനഞ്ച് വരെ വാർഷിക ട്യൂഷൻ ഫധീ വരു ന്ന സ് ഥാപനത്തിൽ ആവ ും കുട്ടികൾ അഡ്മിഷൻ എടുക്കു ക. ഇനി യു.കെയിലെ കാര്യം എടുത് താൽ 12 മുതൽ 16 ലക്ഷം വരെ വാർഷി ക ഫധീ സ് ആ വുന്നുണ്ട്. ലണ്ടനിൽ തന്നെ ഇ ന്നർ ലണ്ടനിലേക്കൊക്കെ പോവുന്ന വിദ്യാർത്ഥികൾക്ക് ആഹാരത്തി ന ും താമസ സൗ കര്യത്തിനുമായി പത്ത് ല ക്ഷത്തോളം രൂപ വർഷം തോറും ആവശ്യമായി വരും. അതുപോലെ ലണ്ടനിൽ നിന്ന് പുെത്തുള്ള യൂണിവേഴ്‌സിറ്റിയിൽ ആണെങ്കിൽ അവിടെ ലിവിങ് കോസ്റ്റ് കുെവായിരിക്കും. അപ്പോൾ അവിടെ ഏകദേശം എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം വരെ എന്ന രധീതിയിലാവും ഭക്ഷണത്തി ന ും താമസ സൗ കര്യത്തി ന ും ആയി ആകു ന്ന ത്. എത്ര വർഷത്തേ ക്കാണോ കോഴ്‌സ് ഓരോ വർഷവ ും ഈ തു ക ചി ലവാകും. സ്വ ന്തമായി ഇത്രയും തു ക ഉള്ള രക്ഷ കർത്താക്കൾ ആണെങ്കിൽ അവരുടെ ഫണ്ടിന്റെ പ്രൂഫ് കാണിക്കണം അതായത് ആ തു ക ഫിക്‌സഡ് ആണോ അതോ എസ്.ബി അക് കൗ ണ്ടില ാണോ എന്നൊക്കെയുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പടെ നൽകേണ്ടി വരും. എന് നാൽ മറ്റു ചി ലരുടെ കാര്യത്തിൽ അവർക്ക് സ്വ ന്തമായി ഇത്രയും ക്യാ ഷ് ഉണ് ടായിരി ക്കയി ല്ല. അപ്പൊൾ അങ്ങനെയുള്ളവർ പ്രോപ്പർട്ടി പ്ലെ ഡ്ജ് ചെയ്ത് കൊണ്ടോ മറ്റോ എ ഡ് യൂക്കേഷൻ ല � ാൺ എടുത്ത് ബാങ്കിന്റെ ല � ാൺ സാങ്ക്ഷൻ ലെറ്റർ നൽകേണ്ടി വരും. വി ദ്യാർത്ഥിയുടെ ട്യൂഷൻ ഫധീസിന ും ലിവിങ് എക്‌സ്പൻസിന ും ഇത്ര തു കയാവുന്ന ത് ബാങ്കിൽ നിന്ന് എ ഡ് യൂക്കേഷൻ ല � ാണായി സാങ്ഷനാക്കിയിട്ടുണ്ട് എന്നുള്ള ലെറ്റർ മാനേജറുടെ കൈയിൽ നിന്ന് വാങ്ങി വിസ ആപ്‌ളി ക്കേഷന് ഒപ്പം വയ്ക്കാവുന്നതാണ്. ബാങ്കായിരിക്കും യൂണിവേഴ്‌സി റ്റി ക്ക് തു ക കൈമാറു ന്ന ത് . സാമ്പത്തികമായി �ിന്നോ ക് കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കാനായി മുന്നോട്ട് വരുന്ന ചില ഏജൻസികൾ ഉണ്ടല ് ലോ? വി ദ്യാർത്ഥി കളെ സ് വ � ാൺസർ ചെയ്തു ഒരു നിശ്ചിത തുക അവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു കൊ ടുത്ത് അവരെ വിദേശത്തേ ക്ക് എത്തി ക് കാനുള്ള നട �ടികൾ സ്വീകരിക്കുന്നവ. അ ത്തരം ഏജൻസികളെ എത്രത്തോളം വി േ്വസിക്കാം ? നമ്മുടെ സ്വന് തം ക ാശോ അല്ലെങ്കിൽ ല �ോണെടുത്തിട്ടുള്ള തുകയോ അല്ലാതെ ഒരു മൂന്നാം കക്ഷിയുടെ തു ക ഉപയോഗിച്ച് ഒരു കാരണവശാല ും ഇ ത്തരം ഒരു ന ട പ ടി ക്രമത്തിലേ ക്ക് കടക്കരുത്. കാരണം ഇങ്ങനെ മൂന് നാ മതൊരാൾ രേ ഖ കളിൽ നമുക്ക് ഫണ്ട് കാണിച് ചാ ല ും ഒരി ക്ക ല ും അവർ നേരിട്ട് യൂണി വേഴ്‌സിറ്റിയിലേ ക്ക് പണം അ ട യ്ക്കു ന്നില്ല.. അവർ ഇന് ത്യയി ലുള്ള സ്റ്റു ഡന്റിന്റെ/ രക്ഷ കർത്താക്കളുടെ അക് കൗ ണ്ടിലേ ക്ക് ഒരു നിശ്ചിത ക ാ ലയളവിലേ ക്ക് പണം ഇട്ട് ബാങ്ക് ബാ ലൻസ് കാണിക്കുന്നു എന്ന് മാത്രം. ആ സ്റ്റേറ്റ്‌മെന്റ് എടുത്ത് വിസ ആപ്‌ളിക്കേഷൻ ഫയൽ ചെയ്യുന്നു. വിസ കിട്ടി കഴിഞ്ഞാൽ വിദ്യാർത്ഥി ആ രാജ്യത്തേ ക്ക് ചെ ന്ന് കഴിയുമ്പോൾ അവർക്ക് ആ യൂണിവേഴ്‌സിറ്റിയിൽ പഠിക് കാൻ സാധി ക്ക ണമെങ്കിൽ നിർ ബന്ധമായും കോഴ്‌സ് ഫധീ സ് അ ട ച്ചിരി ക്കണം. അല്ലെങ്കിൽ അവർരെ ആ ക് ലാസിലേ ക്ക് എൻറോൾ ചെയ്യില്ല. അപ്പോൾ വിസ കിട്ടി ഒരു വിദ്യാർത്ഥി ആ രാജ്യത്ത് ചെ ന്നിട്ട് പഠിക് കാൻ പറ്റാതെ അവിടെ നിൽക്കേ ണ്ടി വരു ന്ന അവ സ്ഥ ഉണ് ടാ വ ും. കാരണം ഏജൻസി ബാങ്ക് സ്റ്റേ റ്റ്‌മെന്റ് എടുക് കാനിട്ട തു ക അവർ തിരികെ വാങ്ങിക്കഴിഞ്ഞിരിക്കും. യൂണിവേഴ്‌സിറ്റിയിൽ ഫധീ സ് അ ട ച്ചിട്ടുമുണ്ടാകി ല്ല. അങ്ങനെ വന് നാൽ വിദ്യാർത്ഥിയുടെ വിസ നിയമ വിരു ദ്ധമായി കണക്കാക്കപ്പെടും. അവരെ ഡീപോർട്ട് ചെയ്യും. അങ്ങനെ ഡീപോർട്ടേഷൻ ചെയ്തു കഴിഞ്ഞാൽ പിന്നീ ടൊരി ക്ക ല ും അവർക്ക് പ്രോപ്പർ ആയി ഒരു എഡ്യൂക്കേഷൻ ല�ാൺ എടുത്ത് പോ ല ും ആ രാജ്യത്തേ ക്ക് പോകാൻ പറ്റാത്ത അവ സ്ഥ ഉണ് ടാ വ ും. ഡീപോ ർട്ടേഷൻ അവരുടെ പാസ്‌പോ ർട്ടിൽ പെർമനന്റായി സ്റ്റാമ്പ് ചെ യ്യു കയാണ്. അപ്പോൾ ഒരു തവണ വ ഞ്ചനാപരമായി ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പടെയുള്ള ഇത്തരം കാര്യങ്ങൾ ചെയ്ത് കൊ ണ്ട് വിദേശ പഠനത്തി ന് ശ്രമിക്കുമ്പോൾ സത്യത്തിൽ അപകടമാണ് ക്ഷണിച്ചു വരുത്തു ന്നത്. ചില രക്ഷകർത്താക്കൾ ഞങ്ങളോട് വന്ന് ചോദിക് കാറുണ്ട് ഫണ്ട് അക് കൗ ണ്ടിൽ ഇ ട ാ നുള്ള തേർഡ് പാർട്ടിയെ അറേഞ്ച് ചെയ്ത് തരാമോ എന്നൊക്കെ. അപ്പോൾ ഞങ്ങൾ അവർക്ക് കൊടുക്കു ന്ന മറുപ ടി ഫണ്ട് ഇ ല്ല എന്നുണ്ടെങ്കിൽ ഇപ്പോൾ അതിനെ പറ്റി ആ ല � ാചിക്കണ്ട എന്ന് തന്നെയാണ്. അല്ലാതെ ഇതു പോലെയുള്ള കൃത്രിമ 18 19 നമ്മുടെ സ്വന്തം കാശോ അല്ലെങ്കിൽ ലോണെടുത്തി ട്ടുള്ള തുകയോ അല്ലാതെ ഒരു മൂന്നാംകക്ഷിയുടെ തു ക ഉപയോഗിച്ച് ഒരു കാരണവശാലും ഇത്തരം ഒരു നടപടി ക്ര മത്തിലേക്ക് ക ട ക്കരുത്. കാരണം ഇങ്ങനെ മൂന്നാ മതൊരാൾ രേ ഖ കളിൽ നമുക്ക് ഫണ്ട് കാണിച്ചാലും ഒരി ക്കലും അവർ നേരിട്ട് യ ൂണിവേഴ്സിറ്റിയിലേക്ക് പണം അടയ്ക്കുന്നില്ല. അവർ ഇന്ത്യയി ലുള്ള സ്റ ്റു ഡന്റിന്റെ/ രക്ഷക ർ ത്താക്കളുടെ അ ക് കൗണ്ടിലേക്ക് ഒരു നിശ്ചിത കാലയളവിലേക്ക് പണം ഇട്ട് ബാങ്ക് ബാലൻസ് കാണിക്കുന്നു എന്ന് മാത്രം. ഫെയർ ഫ്യൂ ചർ വിദ്യാർത്ഥിക ൾ
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 20 21 മാർഗ്ഗത്തിലൂടെ എംബസിയുടെ മുൻപിൽ നമ്മുടെ കയ്യിൽ ഫണ്ട് ഉണ്ട് എന്ന് കാണിച്ചാലും ഫധീസടക്കുക എന്ന കടമ്പ പിന്നെയും മുന്നിലുണ്ട്. യൂണിവേ ഴ്‌സിറ്റിൽ ഫധീസ് അടയക്കാതെ ക്ലാസിൽ കയൊനും കഴിയില്ല. അതു കൊണ്ട് ഞങ്ങൾ ഉറപ്പിച്ച് പെയാറുണ്ട് അങ്ങനെ ഒരു കാര്യം ചെയ്യാതെ ഇരിക്കുക. അതിനെക്കാൾ നല്ലത് നമ്മുടെ നാട്ടിൽ തന്നെ എത്രയോ മെച്ച പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങ ളുണ്ട്. അവിടെ പഠിക്കുന്നതാവും. വിദേശ �ഠനത്തിന് പ്രായ�രിധി ഉണ്ടോ? ഒരിക്കലും ഇല്ല. കാരണം പുറത്തെ യൂണിവേഴ്‌സിറ്റികളിൽ പ്രായം ഒരിക്കലും അഡ്മിഷൻ പ്രോസസിന് വേണ്ടി ഉപയോഗി ക്കുന്ന ഡേറ്റ അല്ല. ഒരാളുടെ പേര് നോക്കീട്ട് നമ്മൾ അഡ്മിഷൻ കൊടുക്കാറില്ലല്ലോ. അതുപോലെ തന്നെയാണ് പ്രായവും. നമ്മുടെ നാട്ടിൽ നിന്ന് പ്രായം ഉള്ള ഒരാൾ വിദേശ പഠനത്തിന് ആപ്ലിക്കേഷൻ അയയ്ക്കുമ്പോൾ സ്വാഭാവികമായും വിദേശ സർവ്വകലാശാലകൾ ചില കാര്യങ്ങൾ ശ്രദ്ധിക്കും. ഉദാഹര ണത്തിന് നാൽപ്പത് വയസുള്ള ഒരാൾ അഡ്മിഷന് അപേക്ഷി ക്കുമ്പോൾ ആ വ്യക്തിയുടെ ഫൈനൽ സ്റ്റഡി നടന്നത് ചിലപ്പോൾ 23 - 24 വയസിൽ ആയിരിക്കും. അതായത് പതിനാറോ പതിനേഴ�ാ വർഷത്തെ പഠന വ്യത്യാസം വന്നിട്ടുണ്ടാവും. പതിനാറു വർഷത്തിന് ശേഷം എന്തിനാണ് ഈ വ്യക്തി ഇങ്ങനെ ഒരു പഠനം ഏറ്റെടുക്കുന്നതെന്നും എന്തിനാണ് യൂണിവേഴ്‌സിറ്റിയി ലേക്ക് വരുന്നതെന്നും അവർ വ്യക്തമായി പരിശോധിക്കും. ജന്യൂൻ ആയ െധീസൺ ഉണ്ടെന്ന് വ്യക്തമായാൽ തധീർച്ചയായും അഡ്മിഷൻ ലഭിക്കുകയും ചെയ്യും. നമ്മുടെ സ്ഥാപന ത്തിൽ നിന്ന് 54 വയസുള്ള ഒരാൾ കാനഡയിലേക്ക് ഒരു കോളേജിലേക്ക് ആപ്ലിക്കേഷൻ അയച്ച സമയത്ത് ഏതാണ്ട് ഒരു 25 വർഷത്തെ ഗ്യാപ്പ് ഉണ്ടായിരുന്നു. 54 വയസു കാരനായ അദ്ദേഹം എടുത്ത കോഴ്‌സ് എന്ന് പെയുന്നത് ഇ-കൊമേഴ്‌സ്, ഇ-ബാങ്കിങ് ഒക്കെ സിലബസിൽ വരുന്ന കോഴ്‌സ് ആണ്. അദ്ദേഹ ത്തിന്റെ ഇവിടത്തെ ക്വാളിഫി ക്കേഷൻ ബി കോം ആയിരുന്നു. അദ്ദേഹം ഒരു ബാങ്ക് എംപ്ലോയി കൂടി ആയിരുന്നു. 25 വർഷം മുൻപ് പഠിച്ച വിഷയത്തിൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. സ്വയം അപ്ഗ്രഡ് ചെയ്താൽ അദ്ദേഹത്തിനിനിയും പതിനഞ്ചോ ഇരുപതോ വർഷം വർക്ക് ചെയ്യാനുള്ള സാധ്യത ഉണ്ട്. ആ ഒരു സാധ്യത മുന്നിൽ കണ്ടാണ് ആ 54 വയസുകാരൻ ആപ്ലിക്കേഷൻ അയയ്ക്കുന്നത്. അക്കാര്യങ്ങൾ ശരിയായ രധീതിയിൽ പ്രസന്റ് ചെയ്യാൻ ഞങ്ങൾക്ക് ആയി. അദ്ദേഹത്തിന് അഡ്മിഷൻ ലഭിച്ചു. ഏറ്റവും പ്രായമുള്ള ആൾ പോയത് 64 വയസുള്ള വ്യക്തി ആയിരുന്നു. അദ്ദേഹം ഒരു പ്രൊഫസർ കൂടിയായി രുന്നു. യു എസിൽ ഡേറ്റാ അനലിറ്റിക്‌സ് എന്ന പ്രോഗ്രാം ചെയ്യാനാണ് അദ്ദേഹം പോയത്. ഈ പ്രായത്തിലും ഈ വ്യക്തികൾ പഠിക്കാൻ തധീരുമാ നമെടുത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കി നല്ല ഒരു SOP തയ്യാറാക്കി അവിടുത്തെ പ്രൊഫസേഴ്‌സിന് അയയ്ക്കാൻ ഞങ്ങൾ സഹായിക്കാറുണ്ട്. ഏത് പ്രായമുള്ള ആൾക്കാർക്കും ഈ പെയുന്ന രാജ്യങ്ങളിൽ പഠിക്കാൻ പോകാം, പ്രായം പ്രശ്‌നമല്ല. എന്നാലും പ്രായം കൂടും തോറും നമ്മൾ പോകുന്നത് പഠിക്കാൻ ആണ് എന്ന് തെളി യിക്കുന്ന തരത്തിലുള്ള പോയിന്റ് സർവ്വകലാശാലയെ ബോധ്യ പ്പെടുത്തേണ്ടതുണ്ട്. അഡ്മിഷൻ സമയത്ത് ആ വ്യക്തി നടത്തുന്ന തയ്യാറെടുപ്പുകളും മറ്റൊരു പ്രധാന ഘടകമാണ്. എല്ലാ രാജ്യങ്ങളിലേക്ക് വ�ാകാനും IELTS ബാധകമാവ�ാ? ബാധകമ ല്ലാത്ത രാജ്യങ്ങൾ ഉണ്ടോ? IELTS പ്രധാനമായും വേണ്ട രാജ്യങ്ങൾ എന്ന് പെയുന്നത് കാനഡ, യു.സ്., യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് , അയർലന്റ് പോലുള്ള രാജ്യ ങ്ങളിലാണ്. കാരണം ഈ രാജ്യങ്ങൾ എല്ലാം തന്നെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങൾ ആണ്. അപ്പൊൾ അവിടുത്തെ യൂണിവേഴ്‌സി റ്റികളുടെ ഇൻസ്ട്രക്ഷൻസും പഠിപ്പിക്കുന്ന മറ്റ് കാര്യങ്ങളും ലൈബ്രറി ആണെങ്കിലും എല്ലാം തന്നെ അവർക്ക് ഇംഗ്ലീഷിലാണ് ഉള്ളത്. ല�ോക്കൽ ലാംഗ്വേജ് കൈകാര്യം ചെയ്യുന്നവർ പോലും ഇംഗ്ലീഷ് സംസാരിക്കുന്നിടത്ത് ചെല്ലുന്ന വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്നൊരു ഉറപ്പിന് വേണ്ടിയിട്ടാണ് ഈ പരധീക്ഷകൾ നടത്തുന്നത്. യു.കെ യിൽ ചില യൂണിഴ്‌സേിറ്റികൾ ഈ പരധീക്ഷകൾ കൂടാതെ അഡ്മിഷൻ കൊടുക്കുന്നുണ്ട്. പക്ഷേ അവർക്കും മറ്റു ചില നിബന്ധനകൾ ഉണ്ടാവും. ഇംഗ്ലീഷിൽ അത്രേം പ്രാവണ്യം ഉണ്ടെന്ന് നമ്മൾ തെളിയി ക്കേണ്ടി വരും. ചിലപ്പോൾ ഓൺ ല�ൻ ടെസ്റ്റുകൾ ഉണ്ടാവാം. ഇംഗ്ലീഷിൽ വേണ്ടത്ര ക്വാളിറ്റി ഇല്ലെന്ന് തോന്നിയാൽ വിസ െിജക്ഷൻ ഉണ്ടാവും. വിദേശത്ത് �ഠനത്തിന് വ�ാകുമ്ാൾ കുടുംബത്തെ കൂടെ കൂട്ടാൻ സാധിക്കുമോ ? അക്കാര്യത്തിൽ ശ്രദ്ധിക്കേ ണ്ടത് എന്തൊക്കെയാ�്? കാനഡ, യു.കെ, യു.എസ്.എ എന്നിവിടങ്ങളിൽ ഇന്റർ നാഷണൽ സ്റ്റുഡന്റ് വിസയിൽ പഠനത്തിനായി പോകുന്ന കുട്ടി കൾക്ക് അവർ വിവാഹിതരാണ് എന്നുണ്ടെങ്കിൽ അവരുടെ 20 21 കവർ സ്റ്റോറി ഫെയർ ഫ്യൂചർ സെമിനാർ ഡോ. എസ് രാജ്
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 22 23 സ്പൗസിനേയും കുട്ടികളേയും കൂടെ കൊണ്ട് പോകാൻ സാധിക്കും. ഇതിന് ചില വിസ കൺഡധീഷൻസ് ഉണ്ട്. എങ്കിലും ടെക്‌നിക്കലി ഇത് സാധ്യമായ കാര്യമാണ്. നമ്മുടെ സ്ഥാപനത്തിൽ നിന്നും പോകുന്ന വിദ്യാർത്ഥികളിൽ 20 -25 ശതമാനവും അവരുടെ ഫാമിലിയെ കൂടെ കൊണ്ട് പോകുന്നുണ്ട്. കാനഡ പോലുള്ള രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നം ജനസംഖ്യ കുെവാണ്. ഇപ്പോൾ വൈഫാണ് സ്റ്റുഡൻറ് വിസയിൽ പോകുന്നത് എങ്കിൽ ഹസ്ബന്റിനെ കാനഡയിൽ കൊണ്ട് പോകാം. സ്റ്റുഡന്റിന്റെ ഹസ്ബന്റിന് അക്കാലയളവിൽ കാനഡയിൽ വർക്ക് ചെയ്യാം. ഇനി അതുപോലെ കുട്ടികളെ കൊണ്ട് വന്നിട്ടുണ്ട് എങ്കിൽ അവരുടെ വിദ്യാഭ്യസം പ്ലസ് ടു വരെ ഗവൺമെന്റ് സ്‌ക്കൂ ളുകളിൽ സൗജന്യം ആണ്. അതായത് പാർട്‌നടെ കൊണ്ടു പോകുമ്പോൾ വിദ്യാർത്ഥിക്ക് പഠിക്കാം, പാർടനർക്ക് മുഴുവൻ സമയം ജോലി ചെയ്യാം. അതുവഴി പഠനത്തോടൊപ്പം കുടുംബത്തിന് വരുമാനം ഉണ്ടാക്കാനും സാധിക്കുന്നു. ഒപ്പം കുട്ടികൾക്ക് മെച്ചപ്പെട്ട സൗജന്യ വിദേശ വിദ്യാദ്യാസം ലഭിക്കുന്നതിലൂടെ അവരുടെ ഭാവിക്കും ഗുണകരമാവുന്നു. ഫെയർ ഫ്യൂച്ചറിന്റെ യാത്ര ആരം ഭിച്ചിട്ട് 19 വർഷം ആകുന്നു. ഈ 19 വർഷത്തെ യാത്ര എങ്ങനെ ആയിരുന്നു. എത്ര വിദ്യാർ ത്ഥികളെ വിദേശ �ഠനത്തിന് സഹായിക്കാൻ സാധിച്ചിട്ടുണ്ട്? ഏകദേശം ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് ഞങ്ങൾ ഇതുവരെ കൗൺസിലിങ്ങ് നൽകിയത്. ഏടെ വിദ്യാർ ത്ഥികളും പോയിരിക്കുന്നത് കാനഡയിലേക്കാണ്. കാനഡ കഴിഞ്ഞാൽ അമേരിക്ക, ലണ്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില�ോട്ടും വിദ്യാർത്ഥികൾ പഠിക്കാൻ പോയിട്ടുണ്ട്. ഈ മേഖലയിലുള്ള പ്രവൃത്തി പരിചയം ഞങ്ങളെ ഏടെ സഹായിച്ചിട്ടുണ്ട്. ഞങ്ങൾ അയ്ക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും ഗവൺമെന്റ് കോളേജുകളിലേ ക്കാണ് പഠിക്കാൻ പോകുന്നത്. എല്ലാ രാജ്യങ്ങളിലും സർക്കാ രിന്റെ നേരിട്ടുള്ള നിയന്ത്രണ ത്തിലുള്ള കോളേജുകളുണ്ട്. പ്രൈവറ്റ് സ്ഥാപനങ്ങളുമുണ്ട്. എന്നാലും നമ്മൾ അയയ്ക്കുന്ന ഒരു വിദ്യാർത്ഥിക്ക് അവിടെ പോയ ശേഷം അവരുടെ വിദ്യാഭ്യാസ ത്തിന്റെ ഗുണമേന്മയില�ാ നില വാരത്തില�ാ കുറവുണ്ടാവരുത് എന്ന ഒറ്റ നിർബന്ധത്തിലാണ് ഞങ്ങൾ ഗവൺമെന്റ് യൂണിവേഴ്‌സിറ്റികൾക്ക് പ്രാധാന്യം കൊടുക്കുന്നത്. FAIR FUTURE Overseas Educational Consultancy Pvt. Ltd., (An ISO 9001:2008 Certified Company) Corp.Office - Fair Future Edifice, East of Ravipuram Jn. of M.G.Road, Ravipuram Road, Near Ravipuram Sreekrishna Swamy Temple, Cochin - 682 016, Kerala Toll Free Number - 1 800 419 1210, Cell - 7558 09 09 09, Landline - 91 484 235 6699, E mail - [email protected] Web - www.fairfutureonline.com �ല സ്ഥാപനങ്ങളും കകൗൺസിലിങ്ങിന്റെ ഓരോ സിറ്റിങ്ങിനും മ�ിക്കൂറിന് നല്ലൊരു തുക ഈടാക്കു മ്ാൾ ഒരു ക�സ വ�ോലും വാങ്ങാതെ കകൗൺസിലിങ്ങ് സേവനം നൽകാനുള്ള തീരുമാനത്തിന് �ിന്നിൽ ? ഞങ്ങൾ വർക്ക് ചെയ്യുന്നത് വിദേശത്തെ യൂണിവേഴ്‌സിറ്റിയെ ടെപ്രസന്റ് ചെയ്ത് കൊണ്ടാണ്. അങ്ങനെയാണ് ഞങ്ങളുടെ ഇന്ത്യയിലെ ഓഫീസും ദുബായിലെ ഓഫീസും പ്രവർ ത്തിക്കുന്നത്. ഞങ്ങളുടെ ജോലി എന്തൊക്കെയാണ് എന്നത് അവർ കൃത്യമായി പറഞ്ഞ് തന്നിട്ടുണ്ട്. ഒരു സ്റ്റുഡൻറും അവരുടെ പാരന്റും ഇവിടെ വന്നു കഴിഞ്ഞാൽ പ്ലസ്ടു കഴിഞ്ഞതോ ഡിഗ്രി കഴിഞ്ഞതോ ആവട്ടെ അവരുടെ നിലവിലുള്ള വിദ്യാഭ്യാസത്തെക്കുെിച്ച് നോക്കി ഭാവിയിൽ അവർക്കെന്താണ് താൽപ്പര്യം എന്നത് മനസിലാക്കി അവർക്ക് വേണ്ട ബെസ്റ്റ് ഓപ്ഷൻ നൽകുക എന്നതാണ് ഞങ്ങളുടെ ആദ്യ ഡ്യൂട്ടി. അവർ ചേരുന്ന കോഴ്‌സ് തധീരുമാനിച്ച് കഴിഞ്ഞാൽ ആ കോഴ്‌സിന് ആപ്‌ളിക്കേഷൻ കൊടുക്കു ന്നതിനാവശ്യമായ സർവധീസ് അതായത് എന്തൊക്കെ ഡോക്യൂമെന്റ് വേണം, എക്‌സാമുകൾ, എത്ര സ്‌കോർ ആവശ്യമാണ് ഇതൊക്കെ മനസ്സിലാക്കി നൽകുക, തുടർന്ന് അപ്‌ളിക്കേഷൻ അയയ്ക്കുക, ഇന്ത്യയിലുള്ള എംബസി വഴി വിസ പ്രോസസ് ചെയ്യുക, പോകാനുള്ള സൗകര്യം ചെയ്യുക, സെയ്ഫ് ആയിട്ടുള്ള അക്കോമഡേഷൻ ഒരുക്കുക തുടങ്ങിയവ ഞങ്ങൾ ഏറ്റെ ടുക്കുന്നു. ഇതിനാണ് വിദേശ യൂണിവേഴ്‌സിറ്റിയുടെ പ്രതി നിധികൾ ആയി ഞങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ സർവധീസിന് യൂണിവേഴ്‌സിറ്റി ഞങ്ങൾക്ക് പേയ്മന്റ് നൽകുന്നുണ്ട്. പിന്നെ വരുന്ന കുട്ടികളിൽ നിന്ന് അത് അധികമായി വാങ്ങേണ്ട കാര്യം ഇല്ലല്ലോ. കവർ സ്റ്റോറി 22 23 യൂണിവേഴ്സിറ്റി ഡെലിഗേറ്റ് ഒപ്പം
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 24 25 അമിത വണ്ണം നൽകുന്ന ആരോഗ്യപ്രശ്‌നങ്ങൾ പല വിധമാണ്. ശരിയായ ഭക്ഷണ ക്രമവ ും വ്യായാമ വു മൊക്കെ പിന്തു ട രു ന്ന ആളുകളെ അമിതവണ് ണം ബാധിക്കാറി ല്ല. ശരധീരഭാരം കു െ യ്ക ്കാൻ ശ്രമിക്കു ന്നവർക് കായി ഇന്ന് ഒട്ടനവധി ഡയറ്റ് പ്ലാനുകൾ നി ലവി ലു ണ്ട്. കീറ്റോ ഡയറ്റ്, GM ഡയറ്റ്, സീറോ ഡയറ്റ്, എന്നി ങ്ങനെ നിരവധി ഡയറ്റ് പ്ലാനുകൾ. ഏതു തരം ഡയറ്റ് ആണെങ്കി ല ും കൃത്യമായി പിന്തു ടർന് നാൽ ശരധീരഭാരം നിയ ന്ത്രിക്കാം. പക്ഷെ ശരധീരത്തി ന ും ആരോഗ്യത്തി ന ും അനുയോ ജ്യമായ ഡയറ്റ് തിരഞ്ഞെടുക്കു ക എ ന്നതാണ് വ ലിയ കാര്യം . Æ േരീരഭാരം കുറയ്ക ്കാനായി ഡയറ്റ് �ിന്തുടരുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടത് കൊഴു പ് പും മധുരവുമൊക്കെ കുറ ഞ്ഞ ആഹാരക്രമം വേണം എന്നതാ �്. Æ പ്രഭാത ഭക്ഷ �ം ഒരിക്കലും ഒഴിവാ ക്കരുത്. Æ അത്താഴം വളരെ വൈകി കഴിക്കുന്ന േീലമുണ്ടെ ങ്കിൽ അത് ഒഴിവാക്കണം. രാത്രി എട്ട് മ �ിക്ക് മുമ്പെ ങ്കിലും രാത്രി ഭക്ഷ �ം കഴിക്കണം. രാത്രി, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷ �ം കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. Æ ഒരു നേരം കൂടുതൽ ആഹാരം കഴിക്കുക എന്നതിനേ ക് കാൾ, �ല തവ �യായി കുറ ഞ്ഞ അളവിൽ കഴിക്കുക എന്നതാ �്. Æ സംസ്കരി ച്ച ഭക്ഷ � ഹെ ൽത്ത് കെയർ ഗുഡ് ഡയറ്റ് ഫോർ വിമൺ മി കച്ച ആരോഗ്യത്തി ന് മി കച്ച ഡയറ്റ് ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെ യ്തതു ക �ൊണ്ടു മാത്രം കാര്യമി ല്ല. അതിനോടൊ പ് പം തന്നെ മി കച്ച ഒരു ഡയറ്റും ആവശ്യമാണ്. സ്ത്രീകൾ ഡയറ്റിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ... മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 24 25 ഭാമിക
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 26 27 �ദാർത്ഥങ്ങൾ കഴിക്കുന്നത് വെ ട്ടിക്കുറച്ചുകൊണ്ട് സാവധാനം ഡയറ്റ് ആരംഭിക്കുക. Æ േരിയായ ഭക്ഷ�ക്രമം തിരഞ്ഞെടുക്കുക Æ അത്ര ചെലവേറിയതല്ലാത്ത ഒരു ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുക. സമയവും ��വും ലാഭിക്കുന്ന ലളിതമായ ഭക്ഷ�ങ്ങൾ ഉൾപ്പെടുന്ന എന്തെങ്കിലും ഒരു ഡയറ്റ് ആദ്യം തിരഞ്ഞെടുക്കുക. Æ േരീരഭാരം കുറയ്ക്കാനുള്ള സപ്പ്‌ളിമെന്റുകൾ ഒഴിവാക്കുക. Æ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ ചേർത്ത് വെറും വയറ്റിൽ കുടിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. Æ പ്രഭാതഭക്ഷണത്തിൽ കടലമാ വുകൊണ്ടുള്ള, ഇഡ്ലി, ദോശ, തൈരും പച്ചക്കറി �റാത്തയും, നെയ്യ് ചേർത്ത റൊട്ടി എന്നി വയിലേതെങ്കിലും കഴിക്കാം. Æ ഇടയ്ക്ക് ലഘുഭക്ഷ�മായി ഒരു �ാത്രം �ഴങ്ങൾ, ഫ്രൂട്ട് ചാട്ട്, വേവിച്ച പച്ചക്കറികൾ നിറഞ്ഞ ഒരു �ാത്രം എന്നിവയിൽ ഏതെങ്കിലും കഴിക്കുക. Æ ഉച്ചയ്ക്ക് �രിപ്പ്, ചപ്പാത്തി, പച്ചക്കറി റൈത്ത എന്നിവ കഴിക്കാം. Æ വൈകിട്ട് വെജിറ്റബിൾ സൂപ്പ്, �യർവർഗ്ഗങ്ങൾ, പച്ച ഇലക്കറികൾ എന്നിവ കഴിക്കുന്നത് നല്ലതാ�്. Æ നട്സ്, �ഴങ്ങൾ, സാലഡ് എന്നിവ കഴിച്ചും അത്താഴമാക്കാം. Æ ഏതു ഡയറ്റാണെങ്കിലും അത് കൃത്യമായി �ിൻതുടരുക. Æ കുടിക്കുന്ന വെള്ളം അടുത്ത് വയ്ക്കണം, അതുവഴി ദിവസം മുഴുവൻ േരീരത്തിൽ ജലാംേം നിലനിർത്തുകയും വിശപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യും. Æ ദിവസവും കുറഞ്ഞത് എട്ടു മ�ിക്കൂർ എങ്കിലും ഉറങ്ങ�ം. ഹെൽത്ത് കെയർ മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 26 27
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 28 29 ച്ചും, വിവാദങ്ങളെക്കുറിച്ചും, തന്റെ നില�ാടുകളെക്കുറിച്ചും ദീർഘമായി സംസാരിക്കുന്നു... 'ഞങ്ങളുടെ സ്വന്തം സഖാവ്...'' ചെങ്ങന്നൂരുകാർക്ക് അതാണ് മന്ത്രി സജി ചെറിയാൻ. ഒരു മന്ത്രി എന്നതിലുപരി ജനസമ്മതനായ നേതാവ് എന്ന വിശേഷണമാണ് സജി ചെറിയാന് ചേരുന്നത്. പരമ്പരാഗതമായി തനിക്ക് കിട്ടിയ സ്വത്തു മുഴുവൻ, താമസി ക്കുന്ന വധീടു വരെ മരണശേഷം കരുണയ്ക്ക് വേണ്ടി എഴുതി വച്ചിരി ക്കുകയാണ് ഈ നേതാവ്. മൂന്നു പെൺമക്കളെയും ഡോക്ടറാക്കിയ പ്പോൾ ഈ പിതാവ് ആവശ്യപ്പെ ട്ടത് ഒന്നു മാത്രമാണ്, മാസത്തിൽ പത്തു ദിവസം പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകണം എന്നായിരുന്നു അത്. വെറും വാക്ക് പെയുക മാത്രമല്ല, മുദ്രപത്ര ത്തിൽ സഖാവത് എഴുതിവാങ്ങി ക്കുകയും ചെയ്തു. വർഷങ്ങളായി വലതു പക്ഷ മണ്ഡലമായി മാത്രം കേട്ടിരുന്ന ചെങ്ങന്നൂരിൽ ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയാക്കാൻ മാത്രം ജനഹൃദ യങ്ങളിൽ ആഴമേറിയ വേരുകൾ സൃഷ്ടിക്കാൻ ഈ നേതാവിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് രാഷ്ട്രീയത്തിന്റെ മറകൾ മാറ്റിവച്ച് ഒരേ മനസ്സോടെ ചെങ്ങന്നൂ രുകാർ സജി ചെറിയാനെ സ്‌നേ ഹിക്കുന്നത്. ഇടയ്‌ക്കെപ്പോഴ�ാ നാവിൽ വികടസരസ്വതി കയ െിയപ്പോൾ അെിയാതെ പെഞ്ഞ ഒരു വാചകത്തിന്റെ അൽപ്പ നാളത്തേക്ക് മന്ത്രിപദത്തിൽ നിന്ന് സജി ചെറിയാൻ ഒരു ഇടവേളയെടുത്തിരുന്നു. തന്റെ ഒരു വാക്ക് കൊണ്ട് പാർട്ടിക്കോ മുന്നണിക്കോ സർക്കാറിനോ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് തോന്നിയാൽ രാജിയും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് തെളിയിച്ചായിരുന്നു ആ രാജി. ഇപ്പോഴിതാ ജനങ്ങളുടെ സ്വന്തം മന്ത്രി അതേ വകുപ്പുകളുമായി വീണ്ടും അധികാര കസേരയിൽ എത്തിയിരിക്കുകയാണ്. കടന്നു വന്ന വഴികളെക്കുെിച്ചും, തന്റെ അടിയുറച്ച നിലപാടുകളെക്കുെി ച്ചും, അഭിപ്രായങ്ങളെക്കുെിച്ചും മനസ്സ് തുെന്ന് സാംസ്‌കാരിക, ഫിഷെധീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സംസാരിക്കു കയാണ്... ജധീവിതപങ്കാളിയും പൂർണ്ണ പിന്തുണയുമായ ഭാര്യ ക്രിസ്റ്റീനയും ഒപ്പം ചേരുന്നു.... തിരക്കുകൾക്കിടയിൽ ആഘോഷങ്ങൾ എങ്ങനെയാ�് ? അങ്ങനെ ഒരു ആഘോഷവും കൃത്യമായി ഉൾക്കൊള്ളുന്ന ആളല്ല. പക്ഷേ എല്ലാ ആഘോ ഷങ്ങളിലും പങ്കാളിയാകും. ക്രിസ്മസിനും ഓണത്തിനുമൊന്നും മറ്റൊരു പരിപാടിയും ഏറ്റെടു ക്കാറില്ല. കുടുംബത്തിനൊപ്പം ചെലവഴിക്കും. അവർക്കൊ പ്പമിരുന്ന് ഭക്ഷണം കഴിക്കും, അവർക്കു വേണ്ടിയാണ് ആ ദിവസങ്ങൾ മാറ്റി വയ്ക്കാറുള്ളത്. വർഷങ്ങളായി അങ്ങനെ തന്നെയാണ്. അതിനിതുവരെ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പിന്നെ എമർജൻസിയായി എന്തെങ്കിലും പരിപാടി വന്നാൽ മാത്രമേ വീട്ടിൽ നിന്ന് മാെിനിൽക്കൂ. ബിഷപ്പ് മൂർ കോളജിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്ന്, �ിന്നീട് ആലപ്പുഴ യുവജനത്തെ നയിച്ചു, അവിടെ നിന്ന് ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, എംഎൽഎ, മന്ത്രി, സി�ിഐ എം ന്റെ സംസ്ഥാന സെക്ര ട്ടറിയറ്റ് അംഗം... ഈ വളർച്ച എങ്ങനെ നോക്കിക്കാണുന്നു ? ബിഷപ്പ്മൂർ കോളജിൽ നിന്നല്ല, എട്ടാം ക്ലാസിൽ അങ്ങാടിക്കൽ തെക്ക് ഹയർ സെക്കന്ററി സ്‌കൂൾ മുതൽ എന്നിലെ രാ സ്കൂൾതലം മുതൽ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിൽ അടിയുറച്ച് വിേ്വസിച്ച്, അതേ ചെങ്കൊടി ഉയർത്തി �ിടിച്ച് �ാർട്ടിയുടെ വളർച്ചയിൽ ഒപ്പം നിന്ന സഖാവ്, ജനങ്ങളുടെ സ്വന്തം സജി ചെറിയാൻ. വൻ ഭൂരി�ക്ഷത്തോടെ ചെങ്ങന്നൂരിൽ നിന്ന് ജയിച്ച് മന്ത്രിപദത്തിലെത്തിയ സജി ചെറിയാൻ, മന്ത്രി സ്ഥാനത്തു നിന്ന് ചെറിയൊരു ഇടവേളയെടുത്തിരുന്നു. വീണ്ടും ജനങ്ങളുടെ സ്വന്തം സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റ സഖാവ് സജി ചെറിയാൻ, കടന്നു വന്ന വഴികളെക്കുറി ജനങ്ങളുടെ സ്വന്തം നേതാവ് മന്ത്രി സജി ചെറിയാൻ ചെങ്കൊടി ഹൃദയത്തിലേറ്റിയ സഖാവ് അഭിമുഖം ഒരു ക�ോൺഗ്രസ് കുടുംബത്തിൽ നിന്ന് ആശയ പരമായിട്ടാണ് ഞാൻ എസ് എഫ് ഐയിലേക്ക് എത്തിയത്. അല്ലാതെ സ്ഥാനമാനങ്ങൾ മോഹിച്ചോ, ആരെയെങ്കിലും കണ്ടിട്ടോ അല്ല. സായിക് ചന്ദ്രൻ ഭരത് ബി നായർ
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 30 31 ഷ്ട്രീയക്കാരൻ വളർന്നു തുടങ്ങി യിരുന്നു. അന്ന് ഞാൻ എസ് . എഫ്‌ഐയിൽ ജോയിൻ ചെ യ്തു. അവിടെ എസ്.എഫ് ഐയുടെ പ്രവർ ത്തനം സജധീവമായ പ്പോൾ എന്നെ അവിടെ നിന്നും മാറ്റി. അങ്ങനെ വെൺമണി മാർത്തോമ ഹൈ സ്‌കൂളിലേ ക്ക് മാറ്റി. പക്ഷേ അവിടെയെ ത്തി യപ്പോൾ കൂടുതൽ സജധീവമായി. അങ്ങനെ സ്‌കൂളിൽ ആദ്യത്തെ എസ്.എഫ്.ഐ യൂണിറ്റ് സ്ഥാപിച്ചു. ആദ്യ യൂണിറ്റ് സെ ക്രട്ടെിയായി ഞാൻ. ഒൻപതും പത്തും അവിടെ പഠിച്ചു. അവിടെ നിന്ന് നേരെ പ്രീഡിഗ്രി ക്ക് ക്രി സ്ത്യൻ കോളജിലേ ക്ക്. അപ്പോഴേക്കും ഞാൻ സജധീവ പ്രവർത്തകനായി മാ െിയിരുന്നു. കോളജിൽ അ ന്നവിടെ എസ് . എഫ്.ഐ വളരെ പിന്നിലാണ്. ഏരിയ കമ്മറ്റി അംഗമായിരുന്നു അന്ന് ഞാൻ. പ്രവർത്തി ക് കാൻ ഒരു സാധ്യതയുമില്ലാത്ത കോ ളജായിരുന്നു അത്. ഞങ്ങൾ കുെച്ചു പേർ ജധീവിതത്തിൽ ഒന്നും നേടാനി ല്ല എന്ന് കരുതി എസ് . എഫ്.ഐയിൽ വിശ്വസിച്ച് നിൽക്കു ന്ന സമയമാണത്. പക്ഷേ ഞങ്ങളവിടെ നന് നായി പ്രവർത്തിച്ച് ഫസ്റ്റ് പിഡിസിക്ക് ഇലക്ഷന് നിന്ന് 121 വോട്ടിന് ജയിച്ചു. പൂർ ണ്ണ സജധീവമായ ഞാൻ പിന്നീട് താലൂക്ക് കമ്മറ്റി സെക്ര ട്ട െി, പിഡിസി രണ്ടാം വസ്തുതാപരമായിട് ടാണ് എല് ലാ കാര്യങ്ങളും ഞങ്ങൾ ജനങ്ങ?ളോട് പറയുന്നത്. ഒരു നുണപ്രചരണങ്ങൾക്കും യാതൊരു അടിസ് ഥാനവുമി ല്ല. സത്യസന്ധമായി, ആത് മാ ർ ത്ഥമായി ഉത്തരവാദിത്തങ്ങൾ ചെയ് താൽ ജനങ്ങൾ കൂടെ നിൽക്കും.
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 32 33 വർഷമായപ്പോൾ ജില്ലാ വൈസ് പ്രസിഡന്റായി, സ്റ്റേറ്റ് കമ്മിറ്റി മെമ്പൊയി. പ്രീഡിഗ്രി കഴിഞ്ഞ് എസ്.എഫ്.ഐയുടെ സംഘടന രംഗത്ത് ശക്തമായി പ്രവർത്തിച്ച തിന്റെ ഭാഗമായി എനിക്കവിടെ ഡിഗ്രിക്ക് അഡ്മിഷൻ തന്നില്ല. അങ്ങനെയാണ് ഞാൻ ബിഷപ്പ് മൂർ കോളജിൽ ഇക്കണോമി ക്‌സിൽ ഡിഗ്രിക്ക് ചേർന്നത്. ശരിക്കും പറഞ്ഞാൽ രാഷ്ട്രീയ പ്രവർത്തനത്തിന് എനിക്ക് കിട്ടിയ അവാർഡായിരുന്നു മാവേലിക്കരയിലേക്കുള്ള എന്റെ വിദ്യാഭ്യാസത്തിന്റെ പെിച്ചുനടീൽ. അവിടെയും ശക്തമായി പ്ര വർത്തിച്ചു. പക്ഷേ ആ വർഷം എസ്.എഫ്.ഐ ദയനധീയമായി തോറ്റു. കാരണം 25 വർഷമായി എസ്.എഫ്.ഐ തോൽക്കുന്ന കോളജാണത്. അതുകൊണ്ടു തന്നെ വിദ്യാർത്ഥികൾ ക്കിടയിൽ നല്ല ക്യാമ്പയിനുകൾ നടത്തി, ഓരോ കുട്ടികളുടെയും പ്രശ്‌നങ്ങൾ മനസ്സിലാക്കി,അ വരുടെ വധീടുകളിൽ പോയി എന്താണ് എസ്.എഫ്.ഐ എന്ന് കൃത്യമായി പെഞ്ഞു മന സ്സിലാക്കിക്കൊടുക്കും. കോളജ് യൂണിയൻ ജയിപ്പിക്കണം എന്ന തായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനു വേണ്ടിയുള്ള സജധീവ പ്രവർത്തനത്തിനിടയിൽ ശരിക്ക് ക്ലാസുകളിൽ പോലും കയെിയി ട്ടില്ല. ഒരു കാര്യത്തിനു വേണ്ടി ഞാനിറങ്ങിത്തിരിച്ചാൽ അതിനു ലക്ഷ്യം കാണാതെ മടങ്ങുന്ന പ്രശ്‌നമേയില്ല. അതന്നും അങ്ങ നെയായിരുന്നു, ഇന്നും അങ്ങനെ തന്നെ. അവിടെ രണ്ടാം വർഷം ഞാൻ ചെയർമാനായി മത്സരിച്ചു, 31 വോട്ടിന് ഞാൻ തോറ്റെങ്കിലും ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു. ആ വർഷം ആദ്യമായി ബിഷപ്പ് മൂർ കോളജ് യൂണിയൻ കൗൺസിൽ ഞങ്ങൾ ജയിച്ചു. എന്റെ നേതൃത്വത്തി ലുള്ള പാനലാണ് മത്സരിച്ചത്. ഗംഭധീര മത്സരമായിരുന്നു അത്. അതോടെ ആത്മവിശ്വാസം കൂടി. പ്രവർത്തനവും ഹാർ ഡ്വർക്കും കൂട്ടി. തേഡ് ഡിസി വന്നപ്പോൾ കോളജ് യൂണിയൻ ജയിച്ചു. ആദ്യമായി 25-26 വർഷത്തിനു ശേഷം കോളജ് യൂണിയൻ ഞങ്ങൾ നേടി. കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഏറ്റവും നല്ല കോളജ് യൂണിയനായിരുന്നു ഞങ്ങളുടേത്. പക്ഷേ ഈ പൂർണ്ണ സമയ രാഷ്ട്രീ യപ്രവർത്തനം അവസാന വർഷ പരധീക്ഷ എഴുതാനുള്ള തടസ്സമായി. അങ്ങനെ തിരുവനന്തപുരത്ത് പോയി 24 പേപ്പറുകൾ ഞാൻ ഒരു മിച്ചെഴുതി പാസ്സായി. അങ്ങനെ ല�ാ അക്കാഡമിയിൽ ചേർന്നു. പിന്നെ പ്രാദേശിക പ്രവർത്തന മായിരുന്നു. ഇതിനിടയിൽ എസ് എഫ് ഐയുടെ ജില്ലാ പ്രസിഡന്റും സെക്രട്ടെിയുമൊക്കെയായി. ആലപ്പുഴ ജില്ലയിൽ ഞാനിരിക്കു മ്പോഴാണ് ആലപ്പുഴ ജില്ലയിലെ കോളജുകളിൽ എസ്എ ഫ്‌ഐയുടെ തരംഗം വന്നത്. കുട്ടികളുടെ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെട്ട് അതെല്ലാം പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചാണ് എസ്എഫ്‌ഐ കോളജ് വിദ്യാർത്ഥികളുടെ മനസ്സിൽ സ്ഥാനം പിടിച്ചത്. വരും തലമുെയ്ക്ക് ജയിക്കാനുള്ള ഫൗണ്ടേഷനാണ് ഞങ്ങൾ അന്ന് നൽകിയത്. താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ചാണ് ഇവിടെ വരെയെത്തിയത്. ജനങ്ങളുമാ യിട്ടുള്ള സംവാദത്തിൽ നിന്നു കിട്ടുന്ന അെിവാണ് എന്നെ വളർത്തിയത്. ജനങ്ങളുടെ പ്രശ്‌നം മനസ്സിലാക്കി അവർക്കു വേണ്ടി പ്രവർത്തിച്ച്, പതി യെപ്പതിയെ കഷ്ടപ്പെട്ടാണ് വളർച്ചയുടെ ഓരോ ഘട്ടവും എന്നിലേക്കെത്തിയത്. പിന്നെ മന്ത്രിയായത്, ഞാനൊരിക്കലും ഒരു സ്ഥാനത്തിനു വേണ്ടി പോകുന്ന ആളല്ല. അതിനു പുെകേ ഇന്നുവരെ പോയിട്ടില്ല. . ഒരു സ്ഥാ നത്തിരുന്ന് സാമൂഹിക മാറ്റങ്ങൾ ഉണ്ടാക്കാമെന്നതിലുപരി സ്ഥാ നമാനങ്ങൾക്ക് വേറെ ഗുണമു ണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വലതു�ക്ഷ മണ്ഡലമായ ചെങ്ങന്നൂരിൽ നിന്ന് ഇത്രയധികം �ിന്തുണയോടെ സാധാര�ക്കാരുടെ മനസ്സ് കീഴടക്കി ജനകീയനായി മാറിയതെങ്ങനെ ? 15- 20 വർഷം മുമ്പാണ് പാർട്ടി ഏരിയ സെക്രട്ടെിയായത്. അന്ന് ഞാൻ തധീരുമാനിച്ചതാണ് തിരിച്ചു പിടിക്കണമെന്നത്. രാമ ചന്ദ്രൻ നായർ, ഞാൻ, സുജാത എന്നിങ്ങനെ പലരും മത്സരിച്ചു, തോറ്റു. അന്ന് ഞാൻ തധീരുമാനിച്ചു ചെങ്ങന്നൂർ തിരിച്ചുപിടിക്കുമെന്ന്. അന്നുമുതൽ അതിനു വേണ്ടി പ്രയത്‌നിച്ചു. പാർട്ടിയെ ശക്ത മാക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ പാർട്ടിയുടെ സാമൂ ഹികഘടന തന്നെ മാറ്റി. ഓരോ സ്ഥലത്തും എങ്ങനെയാണ് സിപിഎമ്മിനെ വളർത്താൻ കഴിയുക എന്നത് പഠിച്ചു. വലതുപ ക്ഷത്തിന്റെ ഓരോ കോട്ടയിലും, വീട്ടിലും കയെി പാർട്ടിയുടെ പ്രവർത്തനമേഖല കാണിച്ചു കൊടുത്തു, സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പരിഹരിച്ചു. ജൈ വപച്ചക്കറി കൃഷി, ഗ്രന്ഥശാല എന്നിങ്ങനെ പല മേഖലകളിലും ഉയർച്ച കൊണ്ടു വന്നു. നല്ലൊരു ലീഡർഷിപ്പ് കൊണ്ടു വന്നു. അങ്ങനെ 2013 ൽ എട്ടു സീറ്റ് കിട്ടി. അതിനു ശേഷം ജില്ലയിൽ ജയിക്കാൻ പ്ലാനുകൾ ചെയ്തു. ആത്മാർത്ഥമായി കഷ്ടപ്പെട്ടു. വളരെയേറെ പ്രയത്‌നിച്ചാണ് രാമചന്ദ്രൻ നായരെ പിന്നീട് വിജ യിപ്പിച്ചത്. പക്ഷേ അകാലത്തിൽ അദ്ദേഹം വേർപെട്ടു പോയപ്പോൾ വളരെ അവിചാരിതമായി എനിക്ക് മത്സരിക്കേണ്ടി വന്നു. ജില്ലാ സെക്രട്ടെിയായ ഞാൻ സ്ഥാനാർത്ഥിയാകേണ്ടി വന്നു. അന്ന് ഞാൻ ജയിച്ചു. രണ്ടാമത് മത്സരിച്ചു 32000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഞാൻ ജയിച്ചത്. രണ്ടു തവണ ജനങ്ങൾ എന്നെ വിജയിപ്പി ച്ചത് ഞാൻ ആ മണ്ഡലത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തിട്ടല്ലേ. വർഷങ്ങൾക്കു മുമ്പുള്ള ഒരു ചെങ്ങന്നൂരാണോ ഇപ്പോഴുള്ളത്. പണ്ട് ഗൾഫിൽ പോയ ഒരാൾ വർഷങ്ങൾക്കു ശേഷം നാട്ടിലെത്തിയാൽ ചെങ്ങന്നൂരിന്റെ വികസനം കണ്ട് അത്ഭുതപ്പെടില്ലേ. ഏതു കാര്യവും ഏറ്റെടുത്താൽ വളരെ ഭംഗിയായി ചെയ്യുക എന്നത് എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. മികച്ച എം.എൽ.എ ആകാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ഞാനാദ്യം പഠിച്ചു. എന്താണ് ചെങ്ങന്നൂരിന്റെ പ്രധാന വിഷയം. ഒരു രധീതിയിലും വികസനം നടക്കാത്ത ഒരു മണ്ഡലമാണ് ചെങ്ങന്നൂർ. ഇൻ ഫ്രാസ്ട്രക്ച്ചർ വികസിപ്പിക്കുക എന്നതാണ് ഒരു നാടിന്റെ വിക സനത്തിന്റെ ആദ്യ ചവിട്ടുപടി. അടിസ്ഥാനസൗകര്യങ്ങൾ കൂട്ടുക എന്നതാണ് ഏറ്റവും പ്രാധാന്യ മെന്ന് ഞാൻ തിരിച്ചറിഞ്ഞു. നല്ല റോഡുകൾ, നല്ല ആശുപ ത്രികൾ, നല്ല പാലങ്ങൾ നിർ മ്മിക്കുക എന്നതൊക്കെ ഇതിൽ പെടുന്നതാണ്. ഇതൊക്കെ യായാൽ ആളുകൾ തിരക്കിപ്പി ടിച്ച് ഇവിടേക്ക് വരും. അതോടെ വാണിജ്യവികസനം വർദ്ധിക്കും. പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങുക, ജലനിർഗ്ഗമന സംവിധാനങ്ങൾ നന്നാക്കുക, കുടിവെള്ളസ്ത്രോതസ്സുകൾ മികച്ചതാക്കുക എന്നിങ്ങനെ ചെങ്ങന്നൂരിലെ എല്ലാ മേഖലയും വികസിപ്പിച്ചു. അതു തന്നെയായി രുന്നു എനിക്ക് വേണ്ടിയിരുന്നത്. പിന്നെ ചെങ്ങന്നൂരടക്കം നേരിട്ട പ്രളയം ഇനിയൊരിക്കലും ഉണ്ടാകാൻ പാടില്ല. അതിനെ ചെറുത്തു നിർത്തണമെന്ന് കെ. റെയിൽ വരേണ്ടത് കേരളത്തിന്റെ അനിവാര്യമായ ആവശ്യമാണ്. മൂന്നു ക�ോടി ജനങ്ങളുള്ളതിൽ രണ്ടരക�ോടി വണ്ടിയുണ്ട്. ഇത് ഓടാൻ പുതിയ ഗതാഗത സംവിധാ നങ്ങൾ വേണം. ഇത് വന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് പറഞ്ഞു വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 34 35 തധീരുമാനിച്ചു. അതിനു പിന്നിലെ പ്രധാന പ്രശ്‌നം നദികളിൽ അടിഞ്ഞു കൂടിയ എക്കലും മണ ലുമായിരുന്നു. അതിനു വേണ്ടി തോടുകളും നദികളും നവീക രിക്കുക എന്നതാണ് ആദ്യം ചെയ്തത്. വെള്ളക്കെട്ടല്ലാതെ ഒരു സ്ഥലത്തും കൃഷിയില്ല. അങ്ങനെ സമൃദ്ധി എന്ന പദ്ധതി നടപ്പി ലാക്കി. നൂറു കോടി രൂപ അതിനു കിട്ടി. വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കി. അതിനു ശേഷം പ്രളയമുണ്ടായിട്ടില്ല. 2018 ലെ പ്രളയം, ഒരുപക്ഷേ ലോകത്തിന് മുന്നിൽ ചെങ്ങന്നൂർ എന്ന പേര് മുഴങ്ങി കേട്ടത് താങ്കളുടെ േബ്ദത്തി ലൂടെയാ�്. ചെങ്ങന്നൂരിലെ സാധാര�ക്കാർക്കൊപ്പം നില കൊണ്ട താങ്കളെക്കുറിച്ച് �ിന്നീട് വിവാദ �രാമർേങ്ങളും വന്നിരുന്നു. ആ�ത്ഘട്ടങ്ങളിൽ കൂടെ നിന്നിട്ടും ഇങ്ങനെയൊരു �രാമർേം വന്നതിനെക്കുറിച്ച് ? അത് ഞാൻ ശ്രദ്ധിക്കാറില്ല. 25 വർഷത്തിനു ശേഷമുള്ള ഒരു ചെങ്ങന്നൂരിന്റെ വികസനം മുന്നിൽക്കണ്ടാണ് ഞാൻ ഏതൊരു പ്രവർത്തനവും ചെയ്യാറുള്ളത്. അതിലേക്ക് നമ്മൾ എത്തിപ്പെടാൊകു മ്പോൾ പലർക്കും അസൂയയും കുശുമ്പും വരും, അത് തികച്ചും സ്വഭാവികം. അതിനൊരു ഉദാ ഹരണമാണ് കെ.ടെയിലിനെ എതിർക്കുന്നത്. പലരും പെഞ്ഞു എന്റെ വീടിന്റെ മുന്നിൽ കൂടിയല്ലാത്തതു കൊണ്ടാണ് എതിർക്കാത്തത് എന്ന്. എന്റെ വീടിന്റെ മുന്നിൽക്കൂടി പോയാലും ഞാനത് സ്വീകരിക്കും. അധി കാരസ്ഥാനങ്ങളേക്കാൾ എനിക്കാവശ്യം മണ്ഡലത്തിന്റെ വികസനമാണ്. ഇവിടെയുള്ള നൂറു വധീട്ടുകാരെ ഇത് ബാ ധിക്കുമെന്നത് സത്യമാണ്. പക്ഷേ ഒരു ലക്ഷം പേർക്ക് ഇതുകൊണ്ട് ഗുണമുണ്ടാകും. അതുകൊണ്ട് നൂറു പേരുടെ ദുഃഖം മാറ്റാനുള്ള വഴികൾ ചിന്തിക്കു ന്നതല്ലേ ഉചിതം. കെ. ടെയിൽ വരേണ്ടത് കേരളത്തിന്റെ അനിവാര്യമായ ആവശ്യമാണ്. മൂന്നു കോടി ജനങ്ങളുള്ളതിൽ രണ്ടരകോടി വണ്ടിയുണ്ട്. ഇത് ഓടാൻ പുതിയ ഗതാഗത സംവിധാനങ്ങൾ വേണം. ഇത് വന്നാൽ പാരിസ്ഥിതിക പ്ര ശ്‌നങ്ങളുണ്ടാകുമെന്ന് പെഞ്ഞു വെറുതെ ആളുകളെ തെറ്റിദ്ധ രിപ്പിക്കുകയാണ്. വിദേശരാജ്യ ങ്ങളിൽ ഇതിനേക്കാൾ ചെറിയ സ്ഥലങ്ങളിലൂടെയല്ലേ ടെയിൽ ഓടുന്നത്. ഇന്ത്യയിൽ തന്നെ പന്ത്രണ്ട്സ്ഥലങ്ങളിൽ നിർ മ്മിക്കുന്നുണ്ട്. അവിടെയെങ്ങും ഇല്ലാത്ത എതിർപ്പ് എന്തിനാണ് കേരളത്തിൽ മാത്രമെന്തിനാണ്. ഇതുപോലെ പല കാര്യങ്ങളിലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്പർദ്ധ ഉണ്ടാക്കാറുണ്ട്. ഞാനിതൊന്നും മുഖവിലയ്ക്ക് എടുക്കാറില്ല. 45 വർഷമായി ഇത്തരം വിവാദ പരാമർശങ്ങൾ കേൾക്കുന്നതാണ്. ഞാനെന്താ ണെന്നും എന്തൊക്കെ ചെയ്യുന്നു ണ്ടെന്നും എന്നെ വോട്ട് ചെയ്ത വിജയിപ്പിച്ച ജനങ്ങൾക്കറിയാം. ചെങ്ങന്നൂർ മണ്ഡലത്തിലെ ജനങ്ങൾക്ക് എന്നെ അെിയാം. അവരെന്നെ സ്‌നേഹിക്കുന്നുണ്ട്. അതുമാത്രം മതി എനിക്ക്. ഓ�ാട്ടുകരയുടെ ഗ്രാമ ഭാഷയിൽ സംസാരിക്കുന്ന സജി ചെറിയാനെ എല്ലാ വർക്കുമറിയാം. അങ്ങനെ നാട്ടുഭാഷ അതൊരു വിവാദമായി മന്ത്രി സ്ഥാനം വ�ായപ്പോൾ എന്ത് തോന്നി ? എന്റെ അഭിപ്രായങ്ങൾ ഞാൻ മന്ത്രിയായ സമയത്താണ് പെഞ്ഞത്. ഇന്ത്യയുടെ ഭരണഘടന എത്രയോ പ്രാവശ്യം ഭേദഗതി വരുത്തിയിട്ടുള്ളതാണ്. എനിക്കേറ്റവും ബഹുമാനമുള്ള, ഇഷ്ടപ്പെടുന്ന ഭരണഘട നയാണ് ഇന്ത്യയുടേത്. അത് സംരക്ഷിക്കണം എന്നാണ് ഞാൻ പെഞ്ഞത്. അത് ഭരണ കൂടമാണ് ചെയ്തത്. ഭരണകൂടം ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്യുന്നു, അതിന്റെ മൂല്യങ്ങളെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് ഞാൻ പെഞ്ഞത്. കൃഷിക്കാരാണ് ഇന്ത്യയെ നില നിർത്തുന്നത്. ആ കൃഷിക്കാരുടെ താത്പര്യങ്ങളെ ഹനിക്കുന്നതല്ലേ ഇന്ത്യയിൽ വന്ന കാർഷികനിയ മങ്ങൾ. മധ്യപ്രദേശ്,ഗോവ,ഉത്ത രാഖണ്ഡ്,മഹാരാഷ്ട്ര,കർണാടക എന്നിവിടങ്ങളിലെല്ലാം കോൺ ഗ്രസ്സിനാണ് ഭൂരിപക്ഷം, പക്ഷേ ഭരിക്കുന്നതാകട്ടെ ബി.ജെ. പിയും. ഇതെല്ലാം ഫെഡെൽ സംവിധാനത്തെ എതിർക്കുന്ന തരത്തിലുള്ളതല്ലേ. ഇന്ത്യ യെപ്പോലെ നാനാത്വത്തിൽ ഏകത്വവുമുള്ള മറ്റൊരു രാജ്യ വുമില്ല. അങ്ങനെയുള്ള വൈ വിധ്യങ്ങളെ അംഗീകരിക്കുന്ന ഒരു ഭരണഘടന വേണം. ആ മനോഹരമായ ഭരണഘടനയെ ക്കുെിച്ചാണ് ഞാൻ പെഞ്ഞത്. ആ ഭരണഘടനയെ ഭരണകൂടം ദുർവ്യാഖ്യാനം ചെയ്തു എന്ന് ഞാൻ നാട്ടുഭാഷയിൽ പെഞ്ഞതാണ് വിവാദമാക്കിയത്. ഞാൻ ആ പെഞ്ഞതിന്റെ യഥാർത്ഥ അർത്ഥമാണ് കോടതി നിരീക്ഷിച്ചതും, ഹർജി തള്ളിയതും. ഭരണഘടനയെ ഞാൻ വിമർശിച്ചു എന്ന് പെഞ്ഞ പ്പോൾ അത് തധീരുമാനിക്കേണ്ടത് പരമോന്നത കോടതിയാണെന്ന് എനിക്ക് തോന്നി. അതെന്റെ ധാർമ്മികതയെ ചോദ്യം ചെയ്യുന്നു എന്ന് തോന്നിയപ്പോൾ ഞാൻ രാജിവച്ചു. ആറുമാസം മാെി നിന്നത് അതുകൊണ്ടാണ്. അനാവശ്യമായ ചർച്ചകളോ, ഇതിന്റെ പേരിൽ പാർട്ടി പ്രതി സന്ധിയിലാകുകയോ, ബഹുമാ നപ്പെട്ട മുഖ്യമന്ത്രി നയിക്കുന്ന പാർട്ടിയെ ചോദ്യം ചെയ്യരുത് എന്ന് തോന്നിയപ്പോൾ രാജി വച്ചു. അതിനു ശേഷം കോടതിയും പോലീസുമൊക്കെ അന്വേഷിച്ച് ഞാൻ സത്യപ്രതിജ്ഞാലംഘനം നടത്തിയോ എന്ന് അന്വേഷിച്ചു. അതിലെ സത്യം തെളിഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാൻ വീണ്ടും മന്ത്രിയായത്. ഭരണഘടനയെ സംരക്ഷിക്കണം എന്ന് പറഞ്ഞ് ഇപ്പോൾ പലരും നടക്കുന്നുണ്ട്. അന്ന് ഞാൻ ഇതേ കാര്യം പെഞ്ഞു കഴിഞ്ഞപ്പോൾ വിവാദമായി. പിന്നെ എന്നെ സംബന്ധിച്ച് മന്ത്രിയല്ലെങ്കിലും വലിയ പ്രശ്‌നമൊന്നുമില്ല. ഒരു രാഷ്ട്രീയപ്രവർത്തകൻ പൊതുപ്ര വർത്തകനായാൽ മന്ത്രിയാക ണമെന്ന് എല്ലാവരും ചിന്തിക്കും. പക്ഷേ അങ്ങനെയൊന്നില്ല. കാരണം ഞാൻ വിശ്വസിക്കു ന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളാണ്. അത് ഉന്നയി ക്കുന്ന ആശയങ്ങളാണ് എന്നെ സംബന്ധിച്ച് എല്ലാം. സാമൂഹിക മാറ്റം അടിസ്ഥാനപരമായി ആഗ്ര ഹിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്കാരന് ഇതൊന്നും ഒരു പ്രശ്‌നമല്ല. മന്ത്രിയായാൽ കൂടുതൽ കാര്യം ചെയ്യാൻ കഴിയും, അത്രേയുള്ളൂ. കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ഇതൊന്നും വിലപ്പോവില്ല. വസ്തുതാപരമായിട്ടാണ് എല്ലാ കാര്യങ്ങളും ഞങ്ങൾ ജന ങ്ങ?ളോട് പെയുന്നത്. ഒരു നു ണപ്രചരണങ്ങൾക്കും യാതൊരു അടിസ്ഥാനവുമില്ല. സത്യസ ന്ധമായി, ആത്മാർത്ഥമായി ഉത്തരവാദിത്തങ്ങൾ ചെയ്താൽ ജനങ്ങൾ കൂടെ നിൽക്കും. �ലപ്പോഴും മറ്റു രാഷ്ട്രീയ പ്ര സ്ഥാനങ്ങളിൽ വിേ്വസിക്കുന്ന വർക്ക് വ�ോലും സ്വീകാര്യനായ നേതാവാണല്ലോ താങ്കൾ.. ? വികസനപ്രവർത്തനങ്ങൾക്ക് ഞാനൊരിക്കലും രാഷ്ട്രീയം നോക്കാറില്ല. ജനങ്ങൾ തെ രഞ്ഞെടുത്തവർ നാടിന്റെ വികസനത്തിനു വേണ്ടി ഒറ്റ ക്കെട്ടായി നിൽക്കുന്ന കാലത്ത് അവരെ ചേർത്തു പിടിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. അവിടെ കോൺഗ്രസ്,ബിജെപി എന്നൊരു വ്യത്യാസമില്ല. എല്ലാ വാർഡുകളും വികസിക്കണം. പെയുന്ന കാര്യത്തിന് കഴമ്പുണ്ടെങ്കിൽ അതിൽ ജാതിയോ, മതമോ, അഡ്രസോ, രാഷ്ട്രീയമോ നോക്കേണ്ട കാര്യമില്ല. അത് ഇടപെട്ട് പരിഹരിക്കുക എന്നതാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്റെ ജോലി. അതു ഞാൻ ചെയ്യും. അതുകൊണ്ടാണ് എല്ലാവരും രാഷ്ട്രീയം നോക്കാതെ എനിക്കൊപ്പം നിൽക്കുന്നത്. അമ്മ പ്രഥമ അദ്ധ്യാപിക,
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 36 37 ക്രിസ്റ്റ്യൻ �ാശ്ചാത്തലം, യാഥാസ്ഥിതിക കുടുംബം, കോളേജ് കാലഘട്ടത്തിൽ രാഷ്ട്രീയത്തിലേക്ക്... എന്താ യിരുന്നു �ാർട്ടിയിലേക്ക് എത്താനുള്ള കാര�ം ? എന്റേത് ഒരു കോൺഗ്രസ് കുടുംബമായിരുന്നു. അച്ഛൻ നല്ല കോൺഗ്രസ് പ്രവർത്തക നായിരുന്നു. അങ്ങനെയൊരു കുടുംബത്തിൽ നിന്ന് ആശയ പരമായിട്ടാണ് ഞാൻ എസ് എഫ് ഐയിലേക്ക് എത്തിയത്. അല്ലാതെ സ്ഥാനമാനങ്ങൾ മോഹിച്ചോ, ആരെയെങ്കിലും കണ്ടിട്ടോ അല്ല. അങ്ങനെ വേണ മായിരുന്നെങ്കിൽ ഞാൻ കോൺ ഗ്രസുകാരനായി മാെിയാൽ മതിയല്ലോ ? അന്നവർക്ക് രാഷ്ട്രീയത്തിൽ സ്വാധധീനമുള്ള കാലമാണ്. സാമൂഹിക മാറ്റം വേണമെന്ന ചിന്തയാണ് ഞാൻ ഈ പാർട്ടി തെരഞ്ഞെടുക്കാ നുള്ള കാരണംഞാൻ മറ്റൊരു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നു എന്നറിഞ്ഞപ്പോൾ വീട്ടിൽ ശക്തമായ എതിർപ്പുകളുണ്ടായി. കോളജ് വിദ്യാഭ്യാസ കാലത്ത് ഞാനിവിടെ വീട്ടിലേക്ക് വരാറു പോലുമില്ലായിരുന്നു. ആ എതിർപ്പ് അങ്ങനെയങ്ങ് മാെി. ഒരു രാഷ്ട്രീയക്കാരനാകുന്നതിലുള്ള എതിർപ്പായിരുന്നു അച്ഛന് കൂടുതൽ. കാരണം വിദേശത്ത് പോകാനുള്ള അവസരം കിട്ടിയിട്ടും ഞാൻ പോയില്ല. ഞങ്ങൾ മൂന്നുമക്കളാണ്. മൂത്ത ചേട്ടൻ പഠനം കഴിഞ്ഞ് 21-ാം വയസ്സിൽ സൗദി അറേബ്യയിൽ പോയി, നല്ല ജോലിയായി ജധീവിതം സുരക്ഷിതമായി. പെ ങ്ങളാണെങ്കിൽ ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു, വിവാഹശേഷം ഭർത്താവിനൊപ്പം സ്വിറ്റ്‌സർലണ്ടിൽ പോയി. അപ്പോൾ ഞാൻ മാത്രമിങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങി, കേസിൽ പ്രതിയായി, ജയിലിൽ പോയി, പോലീസിന്റെ മർദ്ദനം കിട്ടി ജധീവിതം ഇല്ലാതായി പോകുമെന്ന തായിരുന്നു അച്ഛന്റെ ടെൻഷൻ. എന്നോടുള്ള വാത്സല്യം തന്നെയാ യിരുന്നു എതിർപ്പി?ന്റെ പ്രധാന കാരണം. ഒരുപക്ഷേ ഞാനിങ്ങ നെയൊക്കെ ആകണമെന്നത് ഒരു നിമിത്തമായിരുന്നിരിക്കാം. കരു� വ�ോലെയുള്ള ചാരിറ്റബിൾ സൊസൈറ്റിക്ക് വീട് എഴുതിവച്ചതിന് �ിന്നിൽ ? കരുണയുടെ ട്രസ്റ്റിന്റെ ചെയർമാനാണ് ഞാൻ. പാവങ്ങൾക്ക് വേണ്ടിയുള്ള ഒരു ചാരിറ്റബിൾ ട്രസ്റ്റാണത്. കഴിഞ്ഞ എട്ടു വർഷമായി കരുണയുടെ ഓരോ പ്രസൻസും എല്ലാ വീട്ടിലുമുണ്ട്. ആ ട്രസ്റ്റിന്റെ ഭാഗമായി പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. സമാനതകളില്ലാത്ത സാന്ത്വന പരിചരണ പ്രവർത്ത നങ്ങളാണ് ഇതിലൂടെ നടന്നുവ രുന്നത്. എനിക്ക് പാരമ്പര്യമായി കിട്ടിയതും ഇപ്പോൾ താമസിക്കുന്ന വധീടുമുൾപ്പടെ എന്റെ മരണശേഷം കരുണയ്ക്ക് വേണ്ടി എഴുതിവെച്ചി രിക്കുകയാണ്. അതു കേട്ടപ്പോൾ പലരും ചോദിച്ചു, സ്വന്തം വീടല്ലേ ഒരു മാനസിക അടുപ്പം അതിനോടില്ലേ എന്നൊക്കെ. എന്ത് പേഴ്‌സണൽ ഇന്റിമ സിയാണ്. മരിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാവരും ഒരുപോ ലെയല്ലേ. മരിച്ചു കഴിഞ്ഞാൽ അച്ഛനും അമ്മയും മക്കളും തമ്മിൽ എന്ത് ഇന്റിമസിയാണ്. വിഷമം കുെച്ചു നാളത്തേക്ക് ഉണ്ടാകുമെ ന്നതല്ലാതെ ആ ഇന്റിമസിയുടെ പുെത്ത് ആരെങ്കിലും മരിച്ച ശരധീരം വീട്ടിൽ സൂക്ഷിക്കുമോ ? ആ മൃതദേഹത്തിന് നാറ്റം വരുന്നതു വരെയുള്ളൂ എന്ത് തരത്തിലുള്ള അടുപ്പവും. ഞാൻ താമസിക്കുന്ന വീടിനോട് എനി ക്കങ്ങനെയൊരു ഇന്റിമസി തോ ന്നിയിട്ടില്ല. ആറടി മണ്ണിൽ തധീരാ നുള്ളതാണ് ഏ?തൊരു ജന്മവും. മരിച്ചു കഴിഞ്ഞാൽ പിന്നെന്തു നാട്, വീട്. അതുകൊണ്ടാണിത് പാവങ്ങൾക്ക് ഉപകരിക്കപ്പെ ടട്ടെ എന്നു കരുതിയത്. ചെറുപ്പത്തിൽ നസീറിന്റെയും �ിന്നീട് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകനാ യിരുന്നു എന്ന് കേട്ടിട്ടുണ്ട് ? സിനിമ ഒരുപാട് കാണുമാ യിരുന്നു. പക്ഷേ പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അതങ്ങ് വേണ്ടെന്നു വച്ചു. ഒരു ബിസിനസ് മാത്രമാണ് സിനിമയെന്ന് തിരിച്ച െിവുണ്ടായപ്പോഴാണത് ചെയ്തത്. മൂല്യമുള്ള സിനിമകൾ ആകപ്പാടെ ഒന്നോ രണ്ടോ എണ്ണമാണ് വരുന്നത്. ബാക്കിയുള്ളതൊക്കെ വ്യക്തിപരമായി പണമുണ്ടാക്കാ നുള്ള ഒരു മാർഗ്ഗം മാത്രമാണ്. സിനിമയുടെ അണിയെയിലുള്ള പലരും പാവങ്ങളാണ്. പണം ഉണ്ടാക്കുന്നവൻ കൂടുതൽ കൂടുതൽ ഉണ്ടാക്കും. അവർക്ക് സോഷ്യൽ കമ്മിറ്റ്‌മെന്റില്ല. ഇല്ലാത്തവൻ അവസാനം അനാഥനായി പോകും. സമൂഹത്തിന് ഒരു സംഭാവനയും സിനിമ ചെയ്യുന്നില്ലെന്ന് തിരിച്ച െിവുണ്ടായപ്പോൾ കാണുന്നത് നിർത്തി. പാട്ടുകളും സാഹിത്യവും കഥകളുമൊക്കെ ഇഷ്ടമാണ്. പാട്ട് എന്നുമിഷ്ടമാണ്. ചിത്രയുടെ പാട്ടുകളാണ് ഏറ്റവുമിഷ്ടമുള്ളത്. (സംസാരത്തിനടയിൽ മന്ത്രിയുടെ ഭാര്യ ക്രിസ്റ്റീനയും ഒപ്പം കൂടി...) വിവാഹത്തിനു മുമ്പ് ഒരു ത്�ാതുപ്രവർത്തകനെ വിവാഹം കഴിക്കുന്നതിൽ അനിഷ്ടമുണ്ടായിരുന്നോ ? ക്രിസ്റ്റീന- അച്ഛൻ കോൺഗ്ര സ്സുകാരനായിരുന്നു. പക്ഷേ ആ ഒരു തലത്തിൽ അല്ല ഞാൻ ചിന്തിച്ചത്. പ്രാക്ടിക്കൽ അെിവുള്ളയാളായിരിക്കണം എന്നു മാത്രമാണ് ചിന്തിച്ചത്. സജി ചെറിയാൻ- ജധീവിതം ഹോമിക്കാൻ പറ്റിയ ഒരാളാ യിരിക്കണം എന്നേ അവൾ ഓർത്തൊള്ളൂ. ഞാൻ വിവാഹമേ വേണ്ടെയെന്ന് പെഞ്ഞു നടന്ന ആളാണ്. എന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു എനിക്കൊരു കുടുംബജധീവിതം വേണമെന്ന്. ആദ്യമൊരു പെണ്ണിനെ പോയി കണ്ടു. അതിനെ എനിക്കിഷ്ടപ്പെ ട്ടില്ല. പിന്നെ കാണാൻ പോയത് ഇവളെയാണ്. കണ്ട് അന്നു തന്നെ വിവാഹത്തീയതി ഉറപ്പിച്ചി ട്ടാണ് ഞാൻ തിരിച്ചു പോന്നത്. ക്രിസ്റ്റീന- എനിക്കും ഒരുപാട് വിവാഹാല�ാചനകൾ വന്നിട്ടു ണ്ടായിരുന്നു. 'നിന്റെ മനസ്സിലുള്ള ക്വാളിറ്റിയൊക്കെ ഉള്ള ആളാണ്, അതുകൊണ്ട് ഒന്ന് സംസാരിച്ചു നോക്കെന്ന് ' സഹോദരനാണ് എന്നോട് പെഞ്ഞത്. അങ്ങനെ കണ്ട് സംസാരിച്ചു കഴിഞ്ഞ പ്പോൾ എനിക്കിഷ്ടപ്പെട്ടു. എന്റെ സഹോദരങ്ങളുടെ ആശയ ങ്ങളുമായി കിടപിടിക്കാൻ കഴിയുന്ന ആളാകണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. പെണ്ണു കാണാൻ വരുന്ന സമയത്ത് എല്ലാ തിരക്കുകളും മനസ്സിലുള്ള ചിന്തകളും ഒക്കെ തുെന്നു പറഞ്ഞിരുന്നു. സദാ സമയം തിരക്കുള്ള ഒരു നേതാവ്, ഭർത്താവിനോട് എപ്പോഴെങ്കിലും �രിഭവം തോന്നിയിട്ടുണ്ടോ ? ക്രിസ്റ്റീന- അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല. കാരണം നേരത്തെ തന്നെ എനിക്കെല്ലാം പെഞ്ഞു തന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞ ശേഷം തിരക്കുകളും മറ്റും ഉണ്ടാകും, ഒരു നിമിഷം പോലും പാഴാക്കുന്നില്ല എന്ന് നേരിട്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. വളരെ കരുതലുള്ള വ്യക്തിയാണ്. മനുഃ പൂർവ്വമായി ഒന്നും ഒഴിവാക്കാതെ അദ്ദേഹം എല്ലാത്തിനും പങ്കുചേരാൻ ശ്രമിക്കും. അതിൽ സ്വാർത്ഥത കാണിക്കുന്നത് എനി ക്കിഷ്ടമല്ല. നല്ല ഒരു പൊട്ടൻഷ്യൽ ഉള്ള ആളാണ്. എനിക്ക് രാഷ്ട്രീ യത്തിൽ താത്പര്യമില്ല. എനിക്ക് അദ്ദേഹത്തെ പിന്തുണയ്ക്കാൻ മാത്രമേ കഴിയൂ. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള അന്തരധീ ക്ഷവും പിന്തുണയും മാനസികാ വസ്ഥയും ഒരുക്കിക്കൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. മക്കൾ മൂന്നു പേരെയും ചെറുപ്പം മുതൽ അത് മനസ്സിലാക്കിക്കൊടുത്തി ട്ടുണ്ട്. വിവാഹത്തിനു മുമ്പ് പെണ്ണു കാണാൻ വന്ന സമയത്ത് അദ്ദേഹമിത് പറഞ്ഞിരുന്നു. ഒരു സാധാര� സഹധർ മ്മിണിയിൽ നിന്ന് മന്ത്രി �ത്നി വരെ... വ്യക്തി �രമായ ആ മാറ്റം ? ഒരുപാട് പ്രാക്ടിക്കൽ അെിവു കളുള്ള ആളാണ് ഇദ്ദേഹം. എന്തിനും ഏതിനും അദ്ദേഹം കൂടെയുണ്ട്. പിന്നെ തിരക്കുകൾ അൽപ്പം കൂടിയിട്ടുണ്ട്. പല മേഖലകളിലുള്ള ആളുകളെ പരിചയപ്പെടാനും ഇടപഴകാ നുമൊക്കെ അവസരങ്ങൾ കിട്ടിയിട്ടുണ്ട്. അതിനുമപ്പുെം നിലപാടുകളില�ാ, ചിന്താഗ തിയില�ാ, ജധീവിതശൈലികളില�ാ ഒന്നും ഒരു മാറ്റവും വന്നിട്ടില്ല. സഖാവിന്റെ സഹായം തേടി വീട്ടിലില്ലാത്ത സമയങ്ങളിൽ ആരെങ്കിലും വന്നാൽ എങ്ങനെയാ�് ഉചിതമായ മാർഗ്ഗം നൽകിക്കൊടുക്കുന്നത് ? അവരെ ഒരിക്കലും ഒഴിവാക്കി വിടില്ല. ബന്ധപ്പെട്ടവരെ അെിയിച്ച് അവർക്ക് വേണ്ടുന്ന സഹായം നൽകും. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന അടിയന്തിര സഹായമാണെങ്കിൽ അ?പ്പോൾ ത്തന്നെ ചെയ്തു കൊടുക്കും. നമുക്ക് പറ്റാത്തതാണെങ്കിൽ ഉടൻ തന്നെ ഓഫധീസുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കും. സഹായം തേടിയെത്തുന്നവരെ അവഗണിക്കുകയോ, ഒഴിവാക്കി വിടുകയോ ചെയ്യാറില്ല. ഉത്തരവാ ദിത്തപ്പെട്ട മേഖലയിലിരിക്കുന്ന ഒരാളിന്റെ ഭാര്യയാണ് ഞാൻ. വീട്ടിലെ സഖാവ് എങ്ങനെയാ�് ? െിയലി അഡോറബിൾ. കിട്ടുന്ന അവസരങ്ങളിൽ തമാശയൊക്കെ പറഞ്ഞിരിക്കുന്ന ആളാണ്. ഞങ്ങളുടെ രണ്ടു പേരുടെയും അഭിരുചികളിലും, കർമ്മമണ്ഡലത്തിലും, സ്വഭാവ സവിശേഷതകളിലുമൊക്കെ നല്ല വ്യത്യാസമുണ്ട്. എന്നാലതി നുമപ്പുെം ചിന്തകളിൽ വളരെ സാമ്യതയുണ്ട്. ഇദ്ദേഹത്തിന് കുറച്ചൊക്കെ ദേഷ്യമുണ്ട്, എങ്കിലും ദേഷ്യപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കാനും ഞാനും മൂന്നു പെൺമക്കളും ശ്രമിക്കാ റുണ്ട്. മൂന്നു മക്കളും മെഡിസിൻ ഫധീൽഡ് തന്നെയാണ് തെര ഞ്ഞെടുത്തത്. അവരുടെ വളർ ച്ചയ്ക്ക് പിന്തുണ ഞാൻ കൊടുത്ത പ്പോൾ എല്ലാത്തിനും കരുത്തായി അദ്ദേഹവും ഒപ്പമുണ്ടായിരുന്നു. പിന്നെ വീട്ടിലുള്ളപ്പോൾ അദ്ദേഹം വളരെ കൂളാണ്, എല്ലാത്തിനും ഞങ്ങൾക്കൊപ്പം കൂടും. അദ്ദേഹം നന്നായി കുക്ക് ചെയ്യും. സമയ മുണ്ടെങ്കിൽ ഞങ്ങൾക്ക് നല്ല കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ വിശ്വസിക്കുന്ന, പിൻ തുടരുന്ന കറ തീർന്ന കമ്മ്യൂണിസ്റ്റുകാരനാണ് അദ്ദേഹം. പിണറായി സർക്കാരിന്റെ കീഴിൽ കേരളം അടിമുടി മാറുകയല്ലേ. ആ മാറ്റം നല്ലതാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതുക�ൊണ്ടാണല്ലോ തുടർഭരണം വന്നത്. അതിൽ അസൂയമൂത്തവർ വിമർശനങ്ങളും വിവാദങ്ങളുമൊക്കെ നിരത്തും.
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 38 39 THE MOST TRUSTED NAME IN TV, MOBILES AND APPLIANCES +91 70340 88999 ERNAKULAM EDAPPALLY KOLENCHERYTHRIPUNITHURAMUVATTUPUZHAKOTHAMANGALAMPARAVURPERUMBAVOOR ANGAMALYKAKKANADKOTTAYAMPALAETTUMANOORCHANGANACHERYPONKUNNAMADIMALIKATTAPPANATHODUPUZHA ERATTUPETTAKOLLAMKOTTARAKKARAPUNALURMANJERIKONDOTTYEDAPPALVALANCHERYPALAKKADMANNARKKAD PATTAMBITHIRUVALLAPATHANAMTHITTATHRISSURKODUNGALLURIRINJALAKUDACHALAKUDYPARAVATTANIVELLAYAMBALAM PARUTHIPPARAVELLAYANIAMBALAPPUZHAKAYAMKULAMCHENGANNURMAVELIKKARAERANHIPALAMRAMANATTUKARA OMASSERYVADAKARATHAMARASSERY KAZHAKUTTAMKOYILANDY Pittappillil Agencies pittappillil.agencies 10%CASH BACK OFFER വിഭവം തയാൊക്കിത്തരും. സഖാവുണ്ടാക്കുന്ന മധീൻകറി എനിക്ക് വളരെയിഷ്ടമാണ്. പിന്നെ വീട്ടില�ാരിക്കലും രാഷ്ട്രീയം പെയാെില്ല. എന്റെ ചുറ്റളവില്ലാത്ത കാര്യങ്ങൾ ഞങ്ങളുമായി അദ്ദേഹം സംസാരിക്കാറില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ വ്യക്തിസ്വാതന്ത്ര്യം തരാറുണ്ട്. കേരളത്തിലെ കരുത്തനായ ഭര�ാധികാരി സഖാവ് �ി�റായി വിജയൻ ഒരു ജേഷ്ഠ സഹോദരനെപ�ോലെ യാണെന്ന് കേട്ടിട്ടുണ്ട്. രാഷ്ട്രീയ ത്തിനപ്പുറം നിങ്ങൾ തമ്മിലുള്ള ആത്മബന്ധം എങ്ങനെയാ�് ? ഒരു ജേഷ്ഠസഹോദരബന്ധമാണ് എനിക്കദ്ദേഹത്തോട്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അദ്ദേഹത്തിന്റെ കഷ്ടകാലത്തും നല്ലകാലത്തുമൊക്കെ ആ ബന്ധമുണ്ട്.അദ്ദേഹത്തെ പ്പോലെ നല്ലൊരു മനുഷ്യൻ കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലുമില്ല എന്നാണ് എന്റെ വിശ്വാസം. അദ്ദേഹം പെയുന്നതിന് വിലയുണ്ട്. ചെയ്യാൻ കഴിയുന്നതേ അദ്ദേഹം പെയൂ. വിമർശിക്കുന്ന പലരും പെഞ്ഞു പ്രചരിപ്പി ക്കുന്ന പിണൊയി വിജയനല്ല യഥാർത്ഥത്തിൽ അദ്ദേഹം. എന്തൊക്കെ അനാവശ്യ ങ്ങളാണ് അദ്ദേഹത്തെക്കുെിച്ചും കുടുംബത്തെക്കുെിച്ചുമൊക്കെ പലരും പെയുന്നത്. ഞാൻ ആ ഉള്ളെിഞ്ഞിട്ടുള്ള ആളാണ്. ഒരു രാഷ്ട്രീയനേതാവായതു കൊണ്ടല്ല, മെിച്ച് സത്യസ ന്ധനായതു കൊണ്ടാണ് ഞാനദ്ദേഹത്തെ ബഹുമാ നിക്കുന്നത്. പോക്കറ്റിൽ കനമുണ്ടെങ്കിൽ മാത്രം നമ്മൾ ഒരാളിനെ പേടിച്ചാൽ മതി. പിണൊയി വിജയൻ അങ്ങനെയൊരു ആളല്ല. എന്തൊക്കെ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചാണ് അദ്ദേഹം ഇന്നത്തെ നിലയിൽ എത്തിയത്. എന്നിട്ടും പാർട്ടി സെക്രട്ടെിയായിരുന്നപ്പോഴും ഇപ്പോൾ മന്ത്രിയായിരി ക്കുമ്പോഴും എന്തൊക്കെ തരത്തിലാണ് അദ്ദേഹത്തെ വേട്ടയാടുന്നത് വെറും ആക്ഷേ പങ്ങൾ മാത്രമാണ് എല്ലാം. അെിയാവുന്നവർ സത്യം മന സ്സിലാക്കും. ഇത്രയും ധധീരനായ, ശക്തനായ, വികസനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന മറ്റൊരു മുഖ്യമന്ത്രി വേറെയുണ്ടോ. നിഷ്പക്ഷമായിട്ടാണ് അദ്ദേഹം കാര്യങ്ങളെ സമധീപിക്കുന്നത്. ഇത്രയൊക്കെ വിമർശനങ്ങൾ വരുമ്പോഴും അദ്ദേഹം ആരെയെങ്കിലും വ്യക്തിപ രമായി ആക്ഷേപിക്കുന്നുണ്ടോ. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ വിശ്വസിക്കുന്ന, പിൻതുടരുന്ന കറ തധീർന്ന കമ്മ്യൂണിസ്റ്റുകാ രനാണ് അദ്ദേഹം. പിണൊയി സർക്കാരിന്റെ കീഴിൽ കേരളം അടിമുടി മാറുകയല്ലേ. ആ മാറ്റം നല്ലതാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടാണല്ലോ തുടർഭരണം വന്നത്. അതിൽ അസൂയ മൂത്തവർ വിമർശനങ്ങളും വിവാദങ്ങളുമൊക്കെ നിരത്തും. തികച്ചും സ്വാഭാവികം. പിന്നെ ഞങ്ങൾക്കിടയിലുള്ള വ്യക്തി ബന്ധത്തിന്റെ പുെത്ത് എന്നെ ഉപദേശിക്കുകയും വഴക്കുപെ യുകയുമൊക്കെ ചെയ്യാറുണ്ട്. മന്ത്രി േിവൻകുട്ടി അമ്മയെ കാ�ാൻ വീട്ടിലെത്തിയി രുന്നു എന്ന് വായിച്ചിരുന്നു. രാഷ്ട്രീയത്തിനപ്പുറം വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷി ക്കുന്നത് എങ്ങനെയാ�് ? എല്ലാവരുമായി ഒരു വ്യക്തി ബന്ധമുണ്ട്. പിണൊയി സഖാവിനോട് മാത്രമല്ല, കൊടിയേരിയോടും, വി.എസ്സിനോടും ശിവൻ കുട്ടിയോടും അങ്ങനെ പേരെടുത്ത് പറയേണ്ട കാര്യമില്ല. എല്ലാവരോടും നല്ല അടുപ്പമാണ്. ഞാൻ ഇവരെയെല്ലാം മനസ്സിലാക്കി, അവരുടെ വ്യക്തിത്വത്തെ അം ഗീകരിക്കുന്ന ഒരാളാണ് ഞാൻ. ഇവരൊക്കെ നാടിനും പാർട്ടി ക്കുമൊക്കെ ചെയ്ത സംഭാവന മെക്കാനാവില്ല. എനിക്കാരോടും ശത്രുതയില്ല, എന്നെ വിമർശി ക്കുന്നവർക്കു പോലും എന്നോട് ശത്രുതയില്ല. എല്ലാവരോടും സ്‌നേഹം മാത്രം. ചെങ്ങന്നൂർ പെരുമ ശ്രദ്ധിക്ക പ്പെട്ടിരുന്നു. അതിനെക്കുറിച്ച്? അടിസ്ഥാന സൗകര്യവും കൃഷിയും ഇൻഡസ്ട്രിയും കഴിഞ്ഞാൽ പിന്നെ ഒരു നാടിന്റെ വികസനത്തിന് ഏറ്റവും ആവശ്യം ടൂെിസം മേഖലയിലെ വികസനമാണ്. അതിനു വേണ്ടിയാണ് ചെങ്ങന്നൂർ പെരുമ സംഘടിപ്പി ച്ചത്. വലിയൊരു വിജയമായി രുന്നു ആ പദ്ധതി. പമ്പയാെിലെ കേന്ദ്രീകരിച്ചുള്ള ഒരു പദ്ധതി യാണത്. അതിനു വേണ്ടിയാണ് 15 ദിവസം ഫെസ്റ്റിവൽ വച്ചത്, ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്തിയത്. ഓരോ മുക്കും മൂലയും ടൂെിസം ഹബ്ബാക്കി മാറ്റുക എന്ന ആശയമാണ് അതിനു പിന്നിൽ. പരമ്പരാഗതമായ വ്യവസാ യങ്ങൾ, ആരാധനാലയങ്ങൾ, ടൂെിസം ഡെസ്റ്റിനേഷൻ ഒക്കെ ചെങ്ങന്നൂരിലുണ്ട്. അതൊരെണ്ണം പോലും ആരും വികസിപ്പിച്ചിട്ടില്ല. നൂറോളം സ്ഥലങ്ങൾ അങ്ങനെയിവി ടെയുണ്ട്. പമ്പയാറു വഴി ഈ സ്ഥലങ്ങളിലേക്കൊക്കെ ടൂെിസ്റ്റുകളെ എത്തിക്കുക എന്നതാണ് പദ്ധതി. ടൂെിസ്റ്റു കൾക്ക് ആയുർവേദ ട്രീറ്റ്‌മെന്റ് നൽകുക, അവരുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുക, പരമ്പരാഗത കൈത്തറി മേഖലകളും മറ്റും കാണിച്ചു കൊടുക്കുക ഇങ്ങനെ ടൂെിസം മേഖലയിലെ എല്ലാ വശങ്ങളും ഉയർത്തിക്കൊണ്ടു വരുക. അങ്ങനെയായാൽ ഒരുപാട് പേർക്ക് ഇവിടെ ജോലികിട്ടും. അമേരിക്കയിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേ ക്കും ആരും ജോലി തേടി പോകേണ്ട ആവശ്യമില്ല. അതാണ് എന്റെ വിഷൻ. വലിയ മോഹങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒന്നുമില്ല. കൂടുതൽ കാര്യങ്ങൾ സമൂഹത്തിന് വേണ്ടി ചെയ്യാൻ കഴിയണം. അതിനു വേണ്ടി പ്രയത്‌നിക്കണം, അത്രമാത്രം....
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 40 41 രാത്രി മണി പ ത്ത ര കോളേജി ന്റെ ഗേൾസ് ഹോസ്റ്റലിലെ എ ഴുപത്തിനാ ലാം നമ്പർ റൂമിൽ അപ്പോ ഴ ും ല � റ്റണഞ്ഞിരുന്നില്ല. തു െന്നു വച്ചട നോട്ടുബുക്കിൽ വെ റുതെ കുത്തി വരച്ച് ആശാ കുര്യൻ ഇരുന്നു. ഇടയ്ക്ക് അവൾ മൊബേലിലേക്ക് നോക്കുന്നുമുണ് ടായിരുന്നു. സുന്ദരിയായ പത്തൊൻപതു ക ാ രിയായിരുന്നു ആശ. ബി.ടെക് രണ്ടാംവർഷ വിദ്യാർത്ഥിനി. കറുത്ത വലിയ കണ്ണടകളും ചുവ പ്പുരാശിയുള്ള വി ട ർ ന്ന ചുണ്ടുകളും അവൾക്കുണ് ടായിരുന്നു. അവൾ മൊബൈൽ എടുത്തു നോ ക്കി. ഒൻപതു കഴിഞ്ഞ് പത്തു നിമിറ്റുള്ളപ്പോഴാണ് ഏറ്റവ ും ഒടുവിൽ ബാ ലു ഓൺല �നിൽ വ ന്ന ത്. എന്തുകൊ ണ് ടാ ണ് അവൻ വൈ കുന്നതെ ന്ന് അവൾക്ക് മനസ്സിലായി ല്ല . ന� ാവൽ റൂബി ഒന്നു ത ല യു യർത്തി നോ ക്കി . ''നധീ കി ട ന്നില്ലേ ഇതുവരെ? അവൾ ചോദിച്ചു ''ഇ ല്ല'' ''നാളെ ക് ലാസില്ലല്ലോ... പിന്നെ ന് താ?'' ''വീട്ടിലേ ക്ക് പോകേണ്ടി വരും നാളെ. മമ്മി മെസ്സേ ജ് അയയ്ക്കാമെന്നു പ െഞ്ഞു.'' റൂബി സംശയത്തോടെ അവളെ നോ ക്കി . ''എന് താ വിശേഷം വ ല്ല തുമുണ്ടോ വീട്ടിൽ?'' ''ഇ ല്ല. ഞാൻ പറഞ്ഞില്ലേ ഇ ട യ്ക്കിടയ്ക്കുള്ള വയറുവേദന. നാളെ ഡോക്ടറെ കാണാൻ പോക ാമെ ന്ന് മമ്മി പ െഞ്ഞു...'' ''നധീ നേ രത്തെ പറഞ്ഞി ല്ലല്ലോ ഇക് കാ ര്യം.'' '' ക ൺഫോം ആ ക ാ ത്ത തു കൊ ണ് ടാ. നാളെ മമ്മി ക്ക് ലീ വ് കിട്ടിയാലേ...ആശ പ െഞ്ഞു. ''ഉം...'' റൂബി വീണ്ടും കണ്ണടച്ചു. റൂമിൽ താരയുമുണ്ട്. ഒൻപതു മണിയായാൽ അവൾ ഉറങ്ങിയിരിക്കും. പിറ്റേന്ന് രാവിലെ മാത്രമേ ഉണരൂ. പെട്ടെ ന് നാ ണ് മൊബൈൽ ഒന്നു പ്ര കാശി ച്ച ത്. ബാ ലുവി ന്റെ മെസേ ജ് വന്നിരിക്കുന്നു. ''ആശാ...'' ''ഉം...'' അവൾ മറുപ ടി കൊടുത്തു. ''നാളെ രാവിലെ എട്ടുമണി യാകുമ്പോൾ നിനക്ക് പോ സ്റ്റോ ഫധീസി ന്റെ അടുത്തുള്ള ബസ്സ്റ്റോപ്പിൽ വരാൻ പറ്റുമോ?'' ''അപ്പോൾ ന മ്മൾ പോകുന്നു?'' ഉയരു ന്ന ഹൃദയമി ടിപ്പോടെ അവൾ ചോദിച്ചു. ''യെ സ് '' ''എനിക്ക് ശരിക്കും പേടിയുണ്ട് '' ''പേടി കൂ ടാതിരിക് കാ നല്ലേ ന മ്മൾ...'' ''സേ ഫ് ആണോ?'' ''അല്ലെങ്കിൽ ഞാൻ നിന്നെ കൊ ണ്ടുപോ കുമോ?'' ''ആരെങ്കി ല ും അ െിഞ്ഞാൽ...'' ''ആരും ഒന്നും അ െിയാതി രിക് കാൻ വേ ണ്ടി യല്ലേ...'' മെസ്സേ ജു കൾ വേഗത്തിൽ ക െ.ക െ. സ ുധാകരൻ മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 40 41 വര - സുരേഷ് ക ുമാർ
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 42 43 വേഗത്തിലാണ് പെന്നു കൊണ്ടിരുന്നത്. ''നമ്മൾ എങ്ങനെയാണ് പോകുന്നത്?'' അവൾ ചോദിച്ചു. ''കാെിൽ...ജിത്തുവിന്റെ കാെിൽ'' ''അവനും വരുന്നുണ്ടോ?'' ''ഇല്ല. നമ്മൾ രണ്ടുപേരും മാത്രം.'' ''അവൻ ആരോടെങ്കിലും ...''അവൾ സംശയിച്ചു. ''അവനല്ലേ എല്ലാം അറേഞ്ച് ചെയ്തിരിക്കുന്നത്. അവനെ വിശ്വസിക്കാം. വേറെ ഒരു മാർഗ്ഗവും ഇല്ലാത്തതു കൊണ്ടല്ലേ...'' ''ഉം...'' ''എട്ടുമണിക്ക് വരാൻ പറ്റുമോ നിനക്ക്?'' ''വരാം.'' അവൾ മറുപടി കൊടുത്തു. ''ബാക്കിയെല്ലാം നേരത്തെ പെഞ്ഞതുപോലെ...'' ''ഉം.'' ''ഗുഡ്നൈറ്റ് '' അവൾ പകരം ശുഭരാത്രി കൊടുത്തില്ല. അതിനു മുമ്പേ ബാലു ഓൺല�നിൽ നിന്ന് പോയി. ലൈറ്റ് ഓഫ് ചെയ്തിട്ട് ആശ ഉറങ്ങാൻ കിടന്നു. പക്ഷേ ഉെക്കം വന്നില്ല. ചെയ്യുന്നതു ശരിയല്ലെന്നു അവൾക്കാ അെിയാമായിരുന്നു. പക്ഷേ... വലിയ െിസ്‌ക്കാണെടുക്കുന്നത്. അതുമെിയാം. ബാലു പെഞ്ഞതു സമ്മതിക്കാതിരിക്കാനും പറ്റില്ല. തിരിഞ്ഞും മെിഞ്ഞും കിടന്ന് അവൾ എങ്ങനെയോ നേരം വെളുപ്പിച്ചു. ആദ്യം എഴുന്നേറ്റത് അവളാണ്. അപ്പോഴും റൂബിയും താരയും നല്ല ഉെക്കം. ബാത്ത്റൂമിൽ പോയി. പല്ല് ബ്രഷ് ചെയ്തു. ഫോൾഡർ ബാഗ് എടുത്ത് അതിൽ രണ്ടു ദിവസത്തെ താമ സത്തിനുള്ള ഡ്രസ്സ് മറ്റ് സാധനങ്ങളും എടുത്തു വച്ചു. അപ്പോഴാണ് റൂബി ഉണർന്നത്. ''നധീ പോവാണോ?'' കിടന്നു കൊണ്ട് അവൾ തിരക്കി. ''ഉം.'' ''നാളെ വരുമോ?'' ''ഇന്ന് സാറ്റർഡേയല്ലേ... നാളെ വരാതിരിക്കാൻ പറ്റില്ലല്ലോ. ചിലപ്പോൾ മൺഡേ.'' ആശ പെഞ്ഞു. ''ബ്രേക്ക്ഫാസ്റ്റ് കഴിച്ചട്ടല്ലേ നധീ പോകുന്നത്?'' ''ഉം.'' ഏഴര മുതൽ ബ്രേക്ക്ഫാസ്റ്റ് കിട്ടും. റൂബിയും താരയുമൊ ത്താണ് അവൾ മെസ്സ് ഹാളിലേക്ക് പോയത്. അപ്പവും കടലക്കറിയുമാ യിരുന്ന വിശമ്പിയത്. കടല കണ്ടപ്പോൾ ആശയ്ക്ക് മനം പുരട്ടി വന്നു. ''എനിക്ക് കടല വേണ്ട ചേച്ചി.'' വിളമ്പുകാരി രമയോട് അവൾ പെഞ്ഞു. ''അവൾക്ക് വയറു വേദനയാ. കടല കഴിക്കാൻ പാടില്ല.'' റൂബി വിശദീകരിച്ചു. രമ അവൾക്ക് വേറെ പ്ലേറ്റിൽ രണ്ട് അപ്പവും പഞ്ചസാരയും കൊടുത്തു. ചായയും കുടിച്ചില്ല അവൾ, കട്ടൻചായ മതിയെന്നു പെഞ്ഞു. സമയം ഏഴ് നാല്പത്തിയഞ്ച്. ആശ ഹോസ്റ്റലിന്റെ ഓഫധീസ് മുെിയിലേക്ക് ചെന്നു. അവിടെയാണ് മൂവ്മെന്റ് രജിസ്റ്റർ വച്ചിരിക്കുന്നത്. അന്ന് മടങ്ങിവരാത്ത യാത്ര പോയാൽ രജിസ്റ്ററിൽ പോകുന്നത് എഴി ടേക്കാണെന്നും മടങ്ങിവരുന്ന തധീയതിയും എഴുതി വെയ്ക്കണം. പോകുന്നസ്ഥലം എന്ന കള്ളിയിൽ ഹോം എന്ന് അവൾ എഴുതി. തിരിച്ചു വരുന്ന ദിവസം തിങ്കൾ എന്നും. അവൾ സമയം നോക്കി. എട്ടുമ ണിയാകാൻ ഇനി പത്തുമിനിറ്റ്. നടന്നാൽ അഞ്ചുമിനിറ്റ് വേണ്ടാ പോസ്റ്റ് ഓഫധീസിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്താൻ. അവൾ റൂമിൽ ചെന്ന് ബാഗ് എടുത്തു. പുെത്തുപോകാനുള്ള വേഷം ധരിച്ച് ബാലശേഖർ സ്റ്റെയർകേ സിറങ്ങി വന്നപ്പോൾ രേണുക ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ട് പത്രത്തിന്റെ തലക്കെട്ടുകൾ ഓടിച്ചു നോക്കുകയായിരുന്നു. ''ആരൊക്കെയുണ്ട് പോകാൻ?'' രേണുക മുഖമുയർത്തി അവനെ നോക്കി. ''ജിത്തുവുണ്ട്. അവന്റെ കാെിലാണ് പോകുന്നത്. പിന്നെ അനധീഷും, പ്രേമും കാണും.'' ''പത്തെൺപത് കില�ാമധീറ്റെില്ലേ, നാലുമണി കഴിയും. ചിലപ്പോ അഞ്ച്'' അവൻ പെഞ്ഞു. ''പതിയെ വന്നാലും മതി. ഓവർസ്പീഡ് വേണ്ടാ, കേട്ടോ...'' ''ഉം.'' ഡോ. രാധികയുടെ മകനാണ് ജിത്തു. നല്ല മര്യാദക്കാരൻ പയ്യൻ. എടുത്തുചാട്ടമൊന്നുമില്ല. ജിത്തുവിനെ വിശ്വസിക്കാം. ''പോയിട്ട് വരാം.'' കൂടെ പഠിക്കുന്ന കുട്ടിയുടെ ആങ്ങളയുടെ എൻഗേജ്മെ ന്റാണ്. പോകണമെന്നു പറഞ്ഞാൽ പോകണ്ടാ എന്ന് പെയുന്നതെന്തിനാണ് ! ബാലു ബൈക്കെടുത്തു ജിത്തുവിന്റെ വീട്ടിലേക്ക് പോയി. അവൻ ചെന്നപ്പോൾ ഡോ. രാധിക ഹോസ്പിറ്റലി ലേക്ക് പോയി കഴിഞ്ഞിരുന്നു. പോർച്ചിൽ ജിത്തുവിന്റെ ചുവന്ന നിെമുള്ള ചെറിയ കാർ കിടക്കുന്നുണ്ടായിരുന്നു. ''അപ്പോൾ എല്ലാം പെഞ്ഞ തുപോലെ...നധീ ഒന്നുംകൊണ്ടും പേടിക്കണ്ടാ.'' കാെിന്റെ ചാവി ജിത്തു നീട്ടി. ''ശരി.'' ബാലു ചാവി വാങ്ങി. കാറുമായി അവൻ ചെന്നപ്പോൾ ബാഗ് ചുമലിലിട്ട് ആശ നിൽ ക്കുന്നുണ്ടായിരുന്നു. അവൻ കാർ അവളുടെ സമധീപത്തു കൊണ്ടു ചെന്ന് നിർത്തി. ഡോർ തുെന്നു അവൾ വേഗം അകത്തു കയെി ഇരുന്നു. ഉടൻ തന്നെ അവൻ വണ്ടി മുന്നോട്ടെടുത്തു. ടൗൺ കഴിഞ്ഞ് കാർ നാലുവരി നിരത്തിലേക്ക് പ്ര വേശിച്ചപ്പോഴാണ് ബാലുവിന് സമാധാനമായത്. ''നമ്മൾ എപ്പോൾ അവി ടെച്ചെല്ലും?'' ആശ മുഖം തിരിച്ച് അവനെ നോക്കി. ''പന്ത്രണ്ടു മണിയാകും.'' ''അത്രയ്ക്ക് ദൂരമുണ്ടോ?'' ''മല കയറണ്ടേ...സ്പീഡിൽ പോകാൻ പറ്റില്ല.'' രണ്ടുപേരും പിന്നെ ഒന്നും മിണ്ടിയില്ല. അവൾ സ്വന്തം ചിന്തകളിൽ മുഴുകി ഇരുന്നു. അവൻ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിച്ചു. ഒടുവിൽ തേയിലത്തോ ട്ടങ്ങൾ പിന്നിട്ട് കാർ മെല്ലെ ഹെയർപിൻ വളവുകൾ കയൊൻ തുടങ്ങി. ഒരുവശത്ത് അഗാധമായ കൊക്കകൾ. കൊക്കയിൽ വളർന്നു നിൽക്കുന്ന വന്മരങ്ങൾ. മറുവശത്ത് മലഞ്ചരിവുകൾ. ആ കാഴ്ചകൾ കണ്ട് ഇരുന്നു ആശ. ''ഇനി എത്ര ദൂരമുണ്ട്?'' അവൾ പെട്ടെന്ന് ചോദിച്ചു. ''ഏെിയാൽ അരമണി ക്കൂർ.'' അവൻ പെഞ്ഞു. ''ബാലു മുമ്പിവിടെ വന്നിട്ടുണ്ടോ?'' ''ഒരിക്കൽ'' വളവിറങ്ങി ഒരു ആംബുലൻസ് വരുന്നതുകണ്ട് ബാലു ഇടതുവശം ചേർന്ന് കാർ നിർത്തി. ആം ബുലൻസിന്റെ പള്ളയിൽ ഹൈറേഞ്ച് ഹോസ്പിറ്റൽ എന്ന് എഴുതിയിരിക്കുന്നത് കണ്ട് അവൾ ഒന്ന് ഞെട്ടി. ''ഇത് അവിടുത്തെയല്ലേ?'' ''ഉം.'' അവൻ മൂളി. ''ഡോക്ടറെ പരിചയ മുണ്ടോ ബാലൂന്?'' ''ഇല്ല. ഞാൻ പറഞ്ഞില്ലേ... എല്ലാം ജിത്തുവിന്റെ ഏർ പ്പാടിലാണ്. നധീ പേടിക്കണ്ട നാളെ അല്ലെങ്കിൽ മറ്റേന്നാൾ ഞാൻ വന്ന് കൊണ്ടുപോകും. അവൻ പെഞ്ഞു. ആംബുലൻസ് കടന്നുപോയ പ്പോൾ അവൻ കാർ വീണ്ടും മുന്നോട്ടെടുത്തു. വളരെ ശ്ര ദ്ധിച്ചാണ് വണ്ടിയോടിച്ചത്. റോഡ് നനഞ്ഞു കിടക്കുന്നു. എപ്പോഴ�ാ മഴ പെയ്തിരിക്കുന്നു. അരമണിക്കൂർ കഴിഞ്ഞില്ല. അതിനു മുമ്പ് സമതലത്തി ലെത്തി. കഷ്ടിച്ച് ഒരു മണിക്കൂർ ചെന്നപ്പോൾ ഹോസ്പിറ്റൽ കണ്ടു. പൊക്കമുള്ള കരിങ്കൽ മതിൽ. മതിലിനോടു ചേർന്ന് ഉള്ളിൽ നട്ടുവളർത്തിയ പൂമരങ്ങൾ. ഗേറ്റു കടന്ന് കയ െിച്ചെന്നപ്പോൾ മുൻവശത്ത് ജലധാരയുള്ള പുന്തോട്ടം. ഇളം പച്ച ചായം തേച്ച വലിയ മൂന്നുനിലകെട്ടിടമായിരുന്നു ഹോസ്പിറ്റൽ. കണ്ടാൽ ഒരു കോളേജ് ആണെന്നേ തോന്നൂ. മുൻവശത്ത് കുറേ കാറുകൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ പുെത്ത് അധികമാരേയും കാണാനുണ്ടായിരുന്നില്ല. തിരക്കു കുെഞ്ഞ ഒരു ഹോ സ്പിറ്റലായിരുന്നു അത്. ''ഇറങ്ങിക്കോളൂ.'' ഒരു പൂമരത്തിന്റെ ചുവട്ടിൽ കൊണ്ടുചെന്ന് കാർ നിർ ത്തിയിട്ട് ബാലു പെഞ്ഞു. ആശ കാെിൽ നിന്നിറങ്ങി. ഇളംവെയിൽ. ഒട്ടും ചൂടില്ല, എന്നു മാത്രമല്ല നേരിയ കുളിരുമുണ്ടാ യിരുന്നു അന്തരധീക്ഷത്തിന്. ''ആശ വരൂ'' ബാലുവിന്റെ പിന്നാലെ അവൾ ചെന്നു. ടൈൽസ് വിരിച്ച മുറ്റം. പടികൾ കയെി ച്ചെന്നപ്പോൾ ഗ്ലാസ്സ്ഡോർ. അതു തുെന്ന് അകത്തേക്ക് കയെിയപ്പോൾ ഒരു ഹാൾ. അവിടെ നിരയായി കസേരകൾ ഇട്ടിരുന്നു. ടി.വിയിൽ ന്യൂസ്, പക്ഷേ കാണാൻ എട്ടോ പത്തോ പേർ മാത്രം. ഒരറ്റത്ത് രജിസ്ട്രേഷൻ എന്ന ബോർഡ്. കൗണ്ടറിന്റെ പിന്നിൽ യൂണിഫോം ധരിച്ച ഒരു യുവതി. ''ഞാൻ ബാലശേഖർ. ഡോ. അലക്സ് മാത്യുവിനെ കാണാൻ വന്നതാണ്.'' അവൻ പെഞ്ഞു. ''ഓ.കെ. ഡോക്ടർ പെ ഞ്ഞിട്ടുണ്ടായിരുന്നു. ഈ ഫോം ഫില്ല് ചെയ്ത് തരൂ.'' പ്രിന്റ് ചെയ്ത ഒരു കടലാസ് അവൾ അവന് കൊടുത്തു. വ്യാജമായ മേൽവിലാസമാണ് അവൻ അതിൽ എഴുതിയത്. ഫോൺ നമ്പറും അപ്പോൾ മനസ്സിൽ തോന്നിയ ഒരെണ്ണം. ''ഡോക്ടറെ കാണാൻ പറ്റുമോ ഇപ്പോൾ?'' ബാലു ചോദിച്ചു. ''ഡോക്ടർ തിയേറ്റെിലാണ്. സർജെി നടക്കുന്നു. എപ്പോൾ കഴിയുമെന്ന് അെിയാൻ പറ്റില്ല. അഡ്മിറ്റ് ചെയ്യാൻ പറഞ്ഞി ട്ടുണ്ട്.'' യുവതി അെിയിച്ചു. ''ശരി'' മൂന്നാമത്തെ നിലയിലുള്ള ഒരു റൂമാണ് ആശയ്ക്ക് അനു വദിച്ചത്. യൂണിഫോം ധരിച്ച ഒരു നേഴ്സിന് അസിസ്റ്റന്റ് അവരെ ലിഫ്റ്റിൽ അവിടേക്ക് കൊണ്ടുപോയി. മുപ്പത്തിയാൊം നമ്പർ മുെി. റൂം തുെന്നുകൊടു "അവന്‍ അവളെ ധൃതിയില്‍ ഒന്നു ചുംബിച്ചിട്ട് വേഗം മുറിയില്‍ നിന്നിറങ്ങി. ലിഫ്റ്റിലേക്ക് കയറുമ്പോള്‍ അവന്‍ തിരിഞ്ഞു നോക്കിയില്ല. ക�ോറിഡോറില്‍ അവള്‍ ഉണ്ടാകുമെന്ന് അവനറിയാമായിരുന്നു. " ന�ാവൽ
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 44 45 ത്തിട്ട് നേഴ്സിങ് അസിസ്റ്റന്റ് സ്ഥലം വിട്ടു. ഫോൾഡർ ബാഗ് ആശ ചെറിയ മേശപ്പുറത്തേ ക്ക് വച്ചു. തൂവെള്ള ഷീറ്റ് വിരി ച്ച കിടക്ക, ഒരു കസേര, ഭിത്തി യലമാര. നല്ല വെടിപ്പുള്ള മുെി. ബാ ലു ചെ ന്ന് കർട്ടൻ നധീ ക്കിയിട്ട് ചില്ലുജനാ ല തു െന്നു. അവൾ പിന്നിൽ ചെ ന്ന് നിന്നു. ജനാ ല യിലൂടെയുള്ള കാഴ്ച മനോഹരം. താഴെ ഇരു ണ്ട വനം. അതി നുമപ്പു െം പർവ്വതങ്ങൾ. ''എനിക്ക് ഉടനെ പോണം.'' തിരിഞ്ഞു നിന്ന് ബാ ലു പ െഞ്ഞു. ''രണ്ടു ദിവസം ഇവിടെ എന്റെ കൂടെ താമസിച്ചു കൂടേ? അവൾ ചോദിച്ചു. ''ഞാൻ വീട്ടിലേക്കു പോകും? ഇതുതന്നെ എത്ര കള്ളങ്ങൾ പറഞ്ഞാ ണ്...ഞാൻ ഹോസ്റ്റ ലിലല്ലോ താമസിക്കു ന്ന ത്. നധീ ഒന്നും കൊണ്ടും പേടിക്കണ്ട. ഡോ. അലക്സ് ശ്രദ്ധിച്ചോളും. ഒരു ഇഞ്ചക്ഷൻ. അതോടെ എല്ലാം...'' ആശയുടെ ക ണ്ണു കൾ നി െഞ്ഞു. ''വീട്ടിൽ ന്ന് ആരെങ്കി ല ും ഹോസ്റ്റലിൽ കാണാൻ വന്നാല � ാ എന് നാ എ ന്റെ പേടി.'' ''ആരും വരി ല്ല.'' ''വിളിക്കണേ എന്നെ'' ''ഉം.'' ''തിങ്കളാഴ്ച വരില്ലേ എന്നെ കൊ ണ്ടുപോകാൻ?'' ''എന് തായിത്ര സംശയം... നിനക്ക് വിശ്വാസമില്ലേ എന്നെ?'' അവളെ ചേർത്തു പി ടിച്ചു കൊ ണ്ട് അവൻ ചോദിച്ചു. ഒരു ഉ മ്മ യ്ക്കുവേ ണ്ടി അവളുടെ ചുണ്ടു കൾ ദാഹിച്ചു. പക്ഷേ അവൻ അത് കൊടുത്തില്ല . ''എനിക്ക്...എനിക്ക്...'' വാക്കു കൾ അവളുടെ തൊണ്ടയിൽ കുരുങ്ങി . ''പ െ ആശാ...'' ''എല്ലാം കഴിയുമ്പം...അവസാനം ബാ ലു വാക്കു മാറുമോ?'' ''അങ്ങനെയാണോ നധീ എന്നെക്കുെിച്ച് കരുതുന്ന ത്. നധീ സെക്കന്റ്ഇയർ. ഞാൻ ഫൈനൽ ഇയർ. ന മ്മൾ സ്റ്റു ഡൻസല്ലേ...നമ്മുടെ വധീ ട്ടു കാർ സ മ്മതിക്കുമോ? ഇരുപത്തി യൊന്നു വയസ്സു തികഞ്ഞിട്ടില്ല എനിക്ക്.'' അവൻ പ െഞ്ഞു. അവൾ മിണ്ടിയി ല്ല . ഞാൻ ബി.ടെക് പാസ്സാകട്ടെ. ജോലി കിട്ടാൻ പാടുപെടേ ണ്ടി വരില്ലല്ലോ. വീട്ടിൽ വന്ന് നി ന്റെ ഡാഡിയെ കാണാം... അല്ലെങ്കിൽ എ ന്റെ അച്ഛനേയും അമ്മയേയും വി ടാം..'' ആശ നിശബ്ദനായി നിന്നതേയുള്ളു. ''ഹോസ്പി റ്റ ലിലെ സ്റ ്റാ ഫ് ഫുഡ് കൊണ്ടു വരും. ഡോക്ടറുടെ അടുത്തേ ക്ക് കൊ ണ്ടുപോകും. നിനക്കിവിടെ ഒരു ബുദ്ധി മുട്ടും ഉണ് ടാവി ല്ല.'' ''ബാലൂ...''അവൾ വിളിച്ചു. ''ഉം...'' ''നമ്മുടെ കുഞ്ഞിനെ ക്കു െിച്ച് നിനക്കൊന്നും പ െയാനില്ലേ... നമ്മളോട് പൊറുക്കുമോ...'' അവൻ പെട്ടെ ന്ന് അവളുടെ വായപൊ ത്തി . ''അതേ ക്കു െിച്ച് ചിന്തിക്ക രുതെ ന്ന് ഞാൻ എത്രയോ തവണ നിന്നോട്...'' അവളുടെ ക ണ്ണു കൾ നിറഞ്ഞൊഴുകി അവ ന്റെ കൈവിരലുകളെ നനയിച്ചു. ''നിന്ന് ബുദ്ധിമുട്ടണ് ടാ..നധീയിനി പൊയ്ക്കോ.'' ആശ പ െഞ്ഞു. ''എനിക്ക് ആഗ്രഹമില് ലാ ഞ്ഞിട്ടല് ലാ...പക്ഷേ നമ്മുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ... എല്ലാം നല്ലതിനാണെന്ന് വിചാരിക്കൂ...പ്ലീ സ്...'' അവൻ അവളെ ധൃതിയിൽ ഒന്നു ചുംബിച്ചിട്ട് വേഗം മു െിയിൽ നിന്നിറങ്ങി. ലിഫ്റ്റിലേ ക്ക് കയറുമ്പോൾ അവൻ തിരിഞ്ഞു നോ ക്കിയി ല്ല. കോറിഡോറിൽ അവൾ ഉണ് ടാ കുമെ ന്ന് അവന െിയാമായിരുന്നു. ക ാ ടെടുത്ത് അവൻ ഹോസ്പി റ്റ ലി ന്റെ ഗേറ്റു കട ന്ന് പുറത്തേ ക്കി റങ്ങി. ഹെയർപിൻ വളവുകൾ ഓരോന്നായി ഇറങ്ങുമ്പോഴാണ് ആശ ഇരു ന്ന സീറ്റിൽ അവളുടെ ചെറിയ ഹാർഡ് കർച്ചീ ഫ് കി ട ക്കു ന്ന ത് അവൻ കണ്ട ത് . കാർ റോഡരിക് ചേർത്ത് അവൻ നിർത്തി. എന്നിട്ട് ആ കർച്ചീ ഫ് എടുത്തു നോ ക്കി. അവളുടെ നേ ർ ത്ത സുഗന്ധം അപ്പോൾ അവനെ വന്ന് ആ ശ്ലേഷിച്ചു. ബാ ലു ക ാ െി ന്റെ ഗ് ലാ സ് താഴ്ത്തി യിട്ട് ആ കർച്ചീ ഫ് പുറത്തേ ക്ക് വ ലിച്ചെറിഞ്ഞു. റോസാപ്പു ക്കളുടെ പ്രിന്റുള്ള ആ വെള്ള കർച്ചീ ഫ് ക ാ െിൽ ഒന്ന് വി ടർന്നിട്ട് ക ാ ടി ന്റെ അഗാധ നീലിമയി ലേ ക്ക് പ െന്നു പ െന്നു പോയി. (തുടരും...) "ബാലു ചെന്ന് കര്‍ട്ടന്‍ നീക്കിയിട്ട് ചില് ലുജനാല തുറന്നു. അവ ള്‍ പിന്നില്‍ ചെന്ന് നിന്നു. ജനാലയിലൂടെ യുള്ള കാഴ്ച മനോഹരം." ന� ാവൽ
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 46 47 എള ുപ്പത്തില � ൊ ര ു ക ്കാം വാനി ലകേക്ക് കുട്ടികൾക്ക് വളരെയധി കം ഇ ഷ്ട പ്പെ ടു ന്ന വിഭവമാണ് വാനി ല കേക്ക്. രുചി കരമായ വാനി ല കേക്ക് തയ്യാറ ാ ക്കു ന്ന ത് എങ്ങനെയെ ന്ന് നോക്കാം . ആവ േ്യമുള്ള സാധനങ്ങൾ മൈദ - രണ്ട് കപ്പ് ബേക്കിം ഗ് പൗഡർ - രണ്ട് ടീസ്പൂൺ പ ഞ്ചസാര പൊടി ച്ച ത് - ഒന്നേകാൽ കപ്പ് ബട്ടർ - കാൽ കപ്പ് ഏ ല യ്ക ്കാ പൊടി ച്ച ത് - അഞ്ചെ ണ് ണം പാൽ - കാൽ കപ്പ് അണ്ടിപ്പരിപ്പ് - പത്തെ ണ് ണം ഉണ ക്കമുന്തിരി - പത്തെ ണ് ണം വാനി ല എസൻസ് - ഒ ന്നര ടീസ്പൂൺ തയ് യാറാക്കുന്ന വിധം മൈ ദയും ബേക്കിം ഗ്പൗഡറും ഒന്നിച്ച് ഇളക്കി മൂന്ന് തവണ അരിപ്പയിൽ അരിച്ചെ ടു ക്കണം. അതിൽ പ ഞ്ചസാരയും ബട്ടറും യോജിപ്പി ക്കു ക. മുട്ട അ ടിച്ച് പതപ്പിച്ചെടുത്ത് മൈദയിൽ ഒ ഴിച്ച് ഇളക്കു ക. ശേഷം ഏ ല യ്ക ്കാ പൊടി, അണ്ടി പ്പ രിപ്പ്, ഉണ ക്കമുന്തിരി, പാൽ, വാനി ല എസൻസ് ഇവ ചേർത്ത് എല്ലാം കൂ ടി യോജിപ്പിച്ചെടുത്ത് ഒരു ലിറ്റർ പാത്രത്തിലേ ക്ക് പ കരണം. പ്രഷർകുക്കറിൽ വെ ള്ളമൊഴിച്ച് തട്ട് വച്ച് പാത്രം അതി നു മു കളിൽ വെച്ച് വെയിറ്റ് ഇ ട ാതെ കു ക്കർ അ ടച്ച് 40 മിനിറ്റ് വേവിക്കു ക. തണുത്തശേഷം കേക്ക് മു െിച്ച് വിളമ്പാം . കൊതിയൂറും ആപ്പിൾ പ ു ഡ്ഡിംഗ് ഭക്ഷണശേഷം ഒരു പുഡ്ഡിം ഗ് കൂ ടി ഉണ്ടെങ്കില � ാ.. എങ്കിൽ പിന്നെ അന്നത്തെ കാര്യം പ െ യണ്ടല്ലേ ! ആപ്പിൾ ഉപയോഗിച്ച് പുഡ്ഡിം ഗ് ഉണ് ടാ ക്കു ന്ന ത് എങ്ങനെയെ ന്ന് നോക്കാം . ആവ േ്യമുള്ള സാധനങ്ങൾ മൈദ - മുക് കാൽ കപ്പ് സോഡാപ്പൊടി - ഒരു ടീസ്പൂൺ ബേക്കിം ഗ്പൗഡർ - മുക് കാൽ ടീസ്പൂൺ ഉപ്പ് - പാ ക ത്തി ന് കറുവാപ്പട്ട - ഒരു ക ഷ് ണം ജാതി ക്ക - ഒരു ക ഷ് ണം കരയാമ്പൂ - രണ്ടെ ണ് ണം ആപ്പിൾ - നാലെ ണ് ണം മുട്ട - രണ്ടെ ണ് ണം ബട്ടർ - രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര - എട്ട് ടേബിൾ സ്പൂൺ തയ് യാറാക്കുന്ന വിധം കറുവാപ്പട്ട, ജാതി ക്ക, കരയാമ്പൂ എന്നിവ പൊടിച്ചെടുക്കു ക. മൈദ, സോഡാപ്പൊടി, ബേക്കിം ഗ്് പൗഡർ, ഉപ്പ്, മസാലപൊ ടി ച്ച ത് എന്നിവ ഒരുമിച് ചാ ക്കി അരിയ്ക്കു ക. ആപ്പിൾ കുരു ക ളഞ്ഞ് അരിഞ്ഞ് കു ക്കറി ലിട്ട് ഒരു വിസിൽ വരു ന്നതുവരെ വേവിക്കു ക. പ ഞ്ചസാര, മുട്ട, ബട്ടർ ഇവ ഒരുമിച്ച് അ ടിച്ചെടുത്ത് മൈദയിൽ ചേ ർ ത്തിളക്കു ക. ഇത് കുക്കറിലെ ആപ്പിളിൽ ചേർത്ത് മിശ്രിതം കട്ടിയാകു ന്നതുവരെ തിളപ്പി ക്കു ക. ശേഷം എ ണ്ണ പുരട്ടിയ ഒരു ലിറ്റർ പാത്രത്തിലേ ക്ക് പ കർന്ന് അ ലുമിനിയം ഫോയിൽ കൊ ണ്ട് മൂ ടണം. കുക്കറിൽ വെ ള്ളമൊഴിച്ച് തട്ട് ഇട്ട് പാത്രം അതി നു മു കളിൽ വച്ച് കു ക്കർ വെയിറ്റ് ഇ ട ാതെ ചൂടുകു െച്ച് 15 മിനിറ്റ് പാ കം ചെയ്യണം. ശേഷം വെയിറ്റ് ഇട്ട് 10 മിനിറ്റ് പാ കം ചെ യ്യു ക. കു ക്കർ അടുപ്പിൽ നിന്ന് മാറ്റി തണുപ്പിച്ച് പുഡ്ഡിം ഗ് വിളമ്പാം . പാച ക ം റ ് റോഷ്മ ബിജു വർഗീസ് മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 46 47
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 48 49 KOTTAYAM 97459 00917 | KARUKACHAL 90722 59111 CHANGANACHERRY 96450 7577 എള ുപ്പത്തിൽ തയറാക ്കാം ഫിഷ് സ് റ്റോക്ക് മധീൻ വിഭവങ്ങൾ ഉണ് ടാ ക്കുമ്പോൾ പലപ്പോ ഴ ും നമ്മുക്ക് ഫിഷ് സ്റ്റോ ക്ക് ആവശ്യമായി വരും. അതിന് മറ്റു മാർഗങ്ങളെ ആശ്രയിക്കാതെ ഫിഷ് സ്റ്റോ ക്ക് വീട്ടിൽ തന്നെ ഉണ് ടാ ക്കി കേടുകൂ ട ാതെ സൂക്ഷി ക്കു ന്ന ത് എങ്ങനെയെ ന്ന് നോ ക്കിയാ ല � ാ.... ആവ േ്യമുള്ള സാധനങ്ങൾ എല്ലും, തലയും ,തൊലിയും കൂ ടിയുള്ള മത്സ്യം - 900 ഗ്രാം സെലറി ചെറിയ കഷ്ണങ്ങളായി മുെിച്ചത് - ഒരു കപ്പ് ക്യാ രറ്റ് - നാലെ ണ് ണം (ചതുരത്തിൽ മു െി ച്ച ത് ) കറുവാപ്പട്ട - രണ്ട് ക ഷ് ണം കുരുമുളക് - നാലെ ണ് ണം (പൊടി ച്ച ത് ) സവാള - ഒരെ ണ് ണം (ചെറുതായി അരിഞ്ഞത് ) ഉപ്പ് - പാ ക ത്തി ന് വെള്ളം - ആറ് കപ്പ് തയ് യാറാക്കുന്ന വിധം പ്രഷർകുക്കറിൽ എല്ലാം ചേരുവകളും ഇട്ട് അടച്ച് തധീ കൂട്ടിവച്ച് 25 മിനിറ്റ് വേവിക്കു ക. കു ക്കർ അടുപ്പിൽ നിന്ന് ഇ െ ക്കി തണു ത്ത ശേഷം സ്റ്റോ ക്ക് അരിച്ച് ഒരു ജാ െി ലാക്കി ഫ്രി ഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം . കൂടുത ല്‍ പാച ക ക്കു െിപ്പുകള്‍ക്കും വധീഡിയോകള്‍ക്കും സന്ദര്‍ശി ക്കു ക റ്റോ ഷ് മാ സ്‌കിച്ചന്‍.കോ ം നാവിൽ ര ുചിമേ ള ം തീർക്കും ചി ക്കൻ ഉ ലർത്ത് ചി ക്കൻ കറി, ചി ക്കൻ ഫ്രൈ, ചി ക്കൻ റോ സ്റ്റ്... വീട്ടിലെ ചി ക്കൻ മെനുവിന ും വേണ്ടേ ഒരു മാറ്റം? ചി ക്കൻ ഉ ലർത്ത് ഒന്ന് വിളമ്പി നോക്കൂ. വധീ ട്ടു കാർ ഒരേസ്വരത്തിൽ പറയും - അസാധ്യ രുചി. തയാ ൊക്കുന്നത് എങ്ങനെയെന്ന് നോക്കിയാല�ാ... ആവ േ്യമുള്ള സാധനങ്ങൾ കോഴിയി െ ച്ചി - ഒരു കി ല � ാ വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ മല്ലിപൊടി - അഞ്ച് ടേബിൾ സ്പൂൺ കുരുമുളകു പൊടി - ഒ ന്നര ടീസ്പൂൺ വറ്റൽ മുളക് - ഒൻപതെ ണ് ണം വെളുത്തുള്ളി - എട്ട് അല്ലി ഇഞ്ചി - പത്ത് ഗ്രാം . ചെറിയ ഉള്ളി അരിഞ്ഞത് - അര കി ല � ാ തേങ്ങ ചിര കിയത് - അര കപ്പ് വെള്ളം - ഒ ന്നര കപ്പ് ഉപ്പ് - പാ ക ത്തി ന് വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ കടുക് - ഒരു ടീസ്പൂൺ കറിവേപ്പില - ഒരു തണ്ട് ഉള്ളി ചെറുതായി അരിഞ്ഞത് - അഞ്ചെണ് ണം തേങ്ങാകൊ ത്ത് - കാൽ കപ്പ് തയ് യാറാക്കുന്ന വിധം ചധീ നച്ചട്ടിയിൽ അര ടേബിൾസ്പൂൺ എ ണ്ണ ഒ ഴിച്ച് ചൂ ടാക്കുമ്പോൾ മല്ലിപ്പൊടി, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി മുക് കാൽ ഭാഗത്തോളം ഉള്ളി, തേങ്ങ ഇവ ചേർത്ത് വറുക്കു ക. ശേഷം അരച്ചെ ടുക്കാം. അര ടേബിൾ സ്പൂൺ എ ണ്ണ കുക്കറി ല �ൊഴിച്ച് ചൂ ടാക്കി ബാക്കി വ ന്ന ഉള്ളി വ ഴ റ്റു ക. അതിലേ ക്ക് അരപ്പിട്ട് എ ണ്ണ തെളിയു ന്നതുവരെ ഇളക്കു ക. ശേഷം കോഴിയി െ ച്ചി ചേർത്ത് മൂന്ന് മിനിറ്റ് വ ഴറ്റണം. ഇതിൽ വെള്ളവ ും ഉപ്പും ചേർത്ത് കു ക്കർ അ ടച്ച് ഒരു വിസിൽ വരു ന്നതുവരെ വേവിക്കു ക. ചധീ നച്ചട്ടിയിൽ എ ണ്ണ ചൂ ടാക്കി ക ടുക് പൊ ട്ടുമ്പോൾ ബാക്കി ചേരുവ കൾ മൂപ്പിച്ച് കോഴിയി െ ച്ചി ക്ക് മു കളിൽ പ കരാം. മംഗളം �സ് മാർച്ച് 2023 48
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 50 51 മമ്മി ആൻഡ് മീ ഈ അമ്മയെ ന് താ ഇങ്ങനെ ? പേ ര �ിംഗ് അ മ്മമാർ പെൺകുട്ടി കളെ അമിതമായി ശ്രദ്ധി ക്കു ന്നതും �ിൻതുടരുന്നതും ഗുണത്തേ ക്കാളേറെ ദോ ഷമേ ചെയ്യൂ. കുട്ടി കളെ മനസ്സിലാക്കി അവർക്കൊപ്പം സഞ്ചരിക് കാനാ �് അ മ്മമാർ ശ്രമിക്കേണ്ടത്. ''ഈ അമ്മയെ ന് താ എപ്പോ ഴ ും ഇങ്ങനെ ? പുറകെ ന ടന്നു വ ഴക്കുണ് ടാ ക്കിയാലേ അ മ്മ യ്ക്ക് സമാധാനം വരൂ...'' മി ക്ക കുട്ടികളും പ െ യു ന്ന ഒരു കാര്യമാണിത്. ഒരു പ്രാ യമെ ത്തിയാൽ അ മ്മ പുറകെ ന ടന്നു വ ഴക്കുണ് ടാക്കുന്നു എ ന്നതാണ് മി ക്ക കുട്ടിക ളുടെയും പരാതി. കുട്ടികൾ എന്തെങ്കി ല ും ?തെറ്റില � ാ അബ ദ്ധ ത്തില � ാ ചെന്നു ചാടുമോ എ ന്നതാണ് മി ക്ക മാതാപിതാ ക്കളുടെയും ആശങ്ക. അത് പെൺകുട്ടി കളുടെ കാര്യത്തില ാണെങ്കിൽ അ മ്മമാർക്ക് പ്രത്യേക ടെൻഷനാണ്. ഈ ടെൻഷൻ കൊ ണ് ടാ ണ് മി ക്ക അ മ്മമാരും കുട്ടികളെ അധി കമായി ശ്രദ്ധി ക്കു ന്ന ത്. ഈ ശ്ര ദ്ധ പലപ്പോ ഴ ും കുട്ടികൾക്ക് അ ല � ാസരമായി തോന്നാം. ഈ പ്രശ്‌നങ്ങൾ ഇല് ലാതാക് കാൻ ചെറിയ ചി ല കാര്യങ്ങൾ ശ്രദ്ധി ച് ചാൽ മതി... കുട്ടികൾ അമിതമായി ചിന്തിക്കും അച്ഛനും അമ്മയും തമ്മിൽ എപ്പോ ഴ ും വ ഴ ക്കി ടു ന്ന കുടും ബത്തില ാണെങ്കിൽ കുട്ടികളുടെ മാനസി ക നിലയെയും അത് സാരമായി ബാധിക്കും. കുട്ടികൾ അതി ല �ൊന്നും ഇടപെടുന്നില്ലല്ലോ, അവർ അ ങ്ങു വളർന്നുകൊള്ളും എ ന്ന ചി ന്തയാണ് മാതാപിതാ ക്ക ൾക്കെങ്കിൽ അത് തെറ്റാ ണ്. ചെറുപ്പത്തിൽ തുടങ്ങി മരിക്കുവോളം വരെ കൂടെയുണ് ടാ കു ന്ന പേടികളും മാനസ്സിക പ്രശ്‌നങ്ങളുമാണ് വ ഴ ക്കി ടു ന്ന മാതാപിതാ ക്കളുടെ കുട്ടികളെ കാത്തിരിക്കു ന്ന പ്രധാന പ്രശ്‌നങ്ങൾ. ഒരു കുട്ടി അ ച്ഛനമമ് മാരിലൂടെയാണ് ല �ോകത്തെ കാണുന്നതും അ െിയുന്നതും. മുതിർ ന്നവർ അ െിയാതെ തന്നെ അവരുടെ ഓരോ പ്രവർത്തികളും കുട്ടികൾ അനുകരിക്കും. അതുകൊ ണ്ട് ആദ്യം മ ക്കൾക്ക് മാതൃ കയാകു ന്ന മാതാപിതാ ക്കളാ കാൻ ശ്രമിക്കു ക. അതി നു ശേഷം മാത്രം കുട്ടികളെ ഉപദേശിച്ചു നന് നാ ക്കു ക. ചുറ്റുമുള്ള ല �ോകമെന്തെ ന്ന് മനസ്സിലാക്കി കൊടുക്കു ക മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 50 51 ഭാമിക
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 52 53 ചെലവിടുക എന്നത് ഒരു മകൾക്ക് കൊടുക്കാൻ കഴിയുന്ന നല്ല ഒരു സമ്മാനമാണ്. മറ്റുള്ള സു ഹൃത്തുക്കളുമായി സംസാരിക്കുന്നത് പോലെ, അവർക്ക് വേണ്ടി സമയം ചെലവിടുന്നതു പോലെ അമ്മയ്ക്കു വേണ്ടിയും സമയം നൽകുക. പരസ്പരം സംസാരിച്ച് തകരാറുകൾ പരിഹരിക്കുക. ആശയവിനിമയം അത്യാവശ്യം അമ്മയും മകളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണിത്.ചില കാര്യങ്ങളിൽ അവർ തമ്മിൽ വളരെ അടുത്തുനിൽക്കുന്നതായി തോന്നും. രണ്ടു പേർക്കും പരസ്പരം എങ്ങനെ ഫധീൽ ചെയ്യുമെന്ന വിചാരം ഉണ്ടായിരിക്കണം. പരസ്പരം സംസാരിച്ചില്ലെങ്കില�ാ,ക്രൂരമായി സംസാരിച്ചാല�ാ അത് വികാരങ്ങളെ മുെിപ്പെടുത്തും. കാരണം അമ്മയ്ക്കും മകൾക്കും മനസ്സ് വായിക്കാനാകില്ല. അതിനാൽ വ്യക്തമായും സൗമ്യമായും പെയണം. മനസ്സിൽ തട്ടി സംസാരിക്കുക.'അമ്മ എന്നെ കുട്ടിയായി കാണണം. മുതിർന്ന ഒരാളായി എന്നെ കാണരുത് എന്ന് മകൾ പെയുമ്പോൾ തന്നെ അമ്മയുടെ മനസ്സിലെ എല്ലാ പ്രശ്‌നങ്ങളും മാറും. പരസ്പരമുള്ള തുറന്ന സംസാരമാണ് തമ്മിലുള്ള ബന്ധം ആഴമാക്കാനുള്ള പ്രധാന ചവിട്ടുപടി. ശിക്ഷ പോലും അമിതമാകരുത് മക്കൾ ചെയ്യുന്ന തെറ്റുകൾ അത് ചെറുതായാലും, വലുതായാലും ശിക്ഷണത്തിലൂടെ അവരെ കൂടുതൽ വേദനിപ്പിക്കരുത്. തെറ്റ് പെഞ്ഞു ബോധ്യപ്പെടുത്തി ശരിയിലേക്ക് എത്തിക്കുന്നതാണ് ശരിയായ വഴി. പല മാതാപിതാക്കളും പെട്ടെന്ന് പ്രകോപിതരായി തങ്ങളുടെ വികാരം പ്രകടിപ്പിക്കുമ്പോൾ മക്കൾക്ക് ദേഷ്യമേ വരൂ. പേടിയും ഭയവും ഉള്ളിൽ വന്നു കഴിഞ്ഞാൽ പിന്നീട് വലിയ തെറ്റുകൾ ചെയ്താൽ പോലും കുട്ടികൾ തുെന്നു പെയാൻ മടിക്കും. പൊതു ഇടങ്ങളിൽ വച്ച് ചീത്ത വാക്കുകൾ പെയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന കുട്ടിയെ സ്വാഭാവിക മായും മറ്റുള്ളവർ ഒറ്റപ്പെടുത്തും. അധ്യാപകരടക്ക മുള്ളവർ കുട്ടിയെ സ്ഥിരമായി ശകാരിക്കുക കൂടി ചെയ്യുമ്പോൾ എല്ലാവരോടും ദേഷ്യം ഇരട്ടിയാകും. അത് പല രധീതിയിൽ പ്രകടിപ്പിക്കുകയും ചെയ്യും. എന്നു കരുതി 'സാരമില്ല കുഞ്ഞല്ലേ' എന്ന് പെഞ്ഞു ചെയ്ത തെറ്റിനെ നിസ്സാരവത്കരിച്ച് കുട്ടികളെ ഇന്നത്തെ സാമൂഹികാന്തരധീക്ഷത്തിൽ പ്രത്യേകിച്ച് പെൺകുട്ടികൾ ഒത്തിരി ചൂഷണത്തിന് വിധേയ മാകുന്നു. ഒരു നോട്ടം പോലും തെറ്റായ രധീതിയിൽ വന്നാൽ അത് കുടുംബത്തില�ാ അദ്ധ്യാപകരോടോ തുെന്നു പെയാൻ കുട്ടികളെ ശീലിപ്പിക്കണം. ല�ംഗികത എന്താണെന്നും, അനാവശ്യമായി തന്നെ സമധീപിക്കുന്ന ഒരു നോട്ടമോ, സ്പർശനമോ തിരിച്ചറിയാനും, സമൂഹത്തിൽ ഒരു പെൺകുട്ടി എന്ന നിലയിൽ എന്തെല്ലാം കാര്യങ്ങൾ തിരിച്ച െിഞ്ഞ് പ്രതികരിക്കണമെന്നും തുടങ്ങി സ്വന്തം സുരക്ഷയുടെ പ്രാഥമിക പാഠങ്ങൾ അമ്മ തന്നെ പെഞ്ഞു കൊടുക്കണം. അതിൽ നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല. അമ്മ തന്നെയാണ് പെൺകുട്ടികളെ സംബന്ധിച്ച് ഏറ്റവും വലിയ ഗുരു. അതേ സമയം തന്നെ ആൺകുട്ടികൾക്ക് പെഞ്ഞു കൊടുക്കേണ്ടത് ചുറ്റുമുള്ള പെൺകുട്ടികളെ ബഹുമാനത്തോടെയും, ആദരവോടെയും നോ ക്കിക്കാണാനാണ്. പ്രേമത്തെ കാമസദൃശ്യമായി വീക്ഷിക്കാൻ ഇന്നത്തെ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കു ന്നത് സോഷ്യൽ മധീഡിയയുടെ അതിപ്രസരണമാണ്. അത് തെറ്റാണെന്ന് കുട്ടികളെ പെഞ്ഞു മനസ്സിലാ ക്കണം. മക്കൾക്ക് അമിതസ്വാതന്ത്ര്യം നൽകാതെ ആവശ്യത്തിന് മാത്രം സ്വാതന്ത്ര്യം അനുവദിച്ച്, ചെയ്യുന്ന പ്രവൃത്തികളുടെ വരും വരായ്കകൾ പറഞ്ഞ് ചെയ്യിപ്പിച്ചാൽ അവർ ഒരിക്കലും മാതാപിതാക്കളെ ധിക്കരിക്കില്ല. അവരോട് അനുവാദം ചോദിക്കാതെ ഒന്നും ചെയ്യുകയുമില്ല. വധീട്ടുകാർ അെിയാതെ മറ്റ് സാമൂഹിക വിപത്തുകളിലേക്ക് ചെന്നു പെടുകയുമില്ല. അമ്മ തന്നെ ആദ്യ നധീക്കം നടത്തുക മറ്റേ വ്യക്തി ആദ്യം ചെയ്യട്ടെ എന്ന് ചിന്തിക്കാ തിരിക്കുക. എന്തെങ്കിലുമൊരു പ്രശ്‌നം അമ്മയ്ക്കും മകൾക്കുമിടയിൽ ഉണ്ടായാൽ ആരാദ്യം സംസാരി ക്കുമെന്ന് കരുതി ചിന്തിക്കാൻ പോകരുത്. പലരും വിചാരിക്കുന്നത് ബന്ധങ്ങൾ നന്നാക്കാനായി മറ്റുള്ളവർ തങ്ങളുടെ രധീതിയിൽ മാെണം എന്നാണ്. എന്നാൽ നിങ്ങൾ നിങ്ങളുടെ രധീതികൾ മാറ്റിയില്ലെ ങ്കിൽ മറ്റുള്ളവരുടെ രധീതികൾ മാറ്റാനാകില്ല. ഒരാൾ മാെിക്കഴിഞ്ഞാൽ തധീർച്ചയായും മറ്റേ വ്യകതിയിലും മാറ്റങ്ങൾ വരും. രണ്ടു പേർക്കും എപ്പോഴും ക്ഷമിക്കാൻ കഴിഞ്ഞുവെന്ന് വരില്ല. ഒരാൾ ഓക്കേ എന്ന് പറഞ്ഞാൽ തന്നെ പ്രശ്‌നത്തിലെ കടുപ്പം കുെഞ്ഞു കഴിഞ്ഞു.ഇത് പ്രശ്‌നത്തിന്റെ പ്രത്യാഘാതം കുറയ്ക്കും. ക്ഷമ എന്നത് ഒരു ബന്ധത്തിന്റെ അടി സ്ഥാനമാണ്. കൗമാരപ്രായത്തിൽ 'താൻ തെറ്റു ചെയ്തു ' എന്ന് തുെന്നു സമ്മതിക്കാൻ മക്കൾക്ക് മടിയാണ്. ആ മടി ഇല്ലാതാക്കേണ്ടത് അമ്മയാണ്. തന്റെയാണ് തെറ്റെന്ന് അമ്മ തുെന്നു പെയുമ്പോൾ മക്കൾക്ക് തങ്ങളുടെ തെറ്റ് മനസ്സിലാകും. മകൾ അമ്മയോട് ക്ഷമിച്ചു കഴിഞ്ഞാൽ ആ ബന്ധം സുഗമമായി. എത്രത്തോളം നിങ്ങൾ ക്ഷമിക്കുമോ അത്രത്തോളം പ്രശനങ്ങൾ പരിഹരിക്കപ്പെടും. തകരാറുകൾ പരിഹരിക്കുക ഒരു ബന്ധം ആരോഗ്യകരമായി നിലനിരത്താനായി ബന്ധങ്ങളിലെ തകരാറുകൾ പെട്ടെന്ന് തന്നെ പരിഹരിക്കേണ്ടത് ആവശ്യമാണ്. അമ്മ മകൾ ബന്ധത്തിലും പരിഹാരം കണ്ടെത്തുക എന്നത് ആവശ്യമാണ്. വഴക്കുകൾ പരിഹരിച്ചില്ലെങ്കിൽ അത് കൂടുതൽ പ്രശനങ്ങളിലേക്ക് പോകും. ചെറിയ കാര്യങ്ങൾക്ക് വേണ്ടി തർക്കിക്കാതെ, സൗഹൃദ പരമായി സംസാരിക്കുക. അമ്മയുമായി സമയം പേര�ിംഗ് മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 52 53
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 54 55 വീണ്ടും തെറ്റിന്റെ ല�ോകത്തേക്ക് തള്ളി വിടുന്നതും നല്ലതല്ല. അതിനു പകരം ചെയ്ത തെറ്റിന്റെ വ്യാപ്തി കുട്ടികളെ പെഞ്ഞു മനസ്സിലാക്കി ഇനിയത് ആവർത്തിച്ചാ ലുണ്ടാകുന്ന വിപത്തുകൾ കൃത്യമായി ബോധ്യപ്പെടു ത്തുക. എങ്കിൽ മാത്രമേ പിന്നീടത് ചെയ്യുന്നതിൽ നിന്ന് കുട്ടികൾ പിന്മാറൂ. പ്രകോപനത്തേക്കാളേറെ സംയമനമാണ് നല്ലതെന്ന് മാതാപിതാ ക്കളും തിരിച്ചറിയുക. നല്ലൊരു കേൾവിക്കാരിയാകുക ഒരു പ്രായമെത്തിക്കഴിഞ്ഞാൽ കുട്ടികൾക്ക് അവരുടേതായ അഭിരുചികളും ഇഷ്ടങ്ങളുമൊക്കെ ഉണ്ടാകും. വസ്ത്രധാരണം, മേക്കപ്പ്, സോഷ്യൽ മധീഡിയ ഉപയോഗം എന്നിവ യില�ൊക്കെ കുട്ടികൾക്ക് പ്രത്യേകതയുണ്ടാകും. അതിനെയൊക്കെ പൂർണ്ണമായി തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ കുട്ടികൾക്ക് ദേഷ്യം മാത്രമേ ഉണ്ടാകൂ. അതിനു പകരം പുതിയ ഫാഷനുകളും, സോഷ്യൽ മധീഡിയയുടെ പുതിയ ടെക്‌നിക്കളും, മേക്കപ്പിലും മറ്റും വന്ന വ്യത്യാസവുമൊക്കെ കുട്ടികളുമായി സംസാരിക്കുക. അമ്മയ്ക്ക് അതില�ൊക്കെ താത്പ ര്യമുണ്ടെന്ന് തോന്നുമ്പോൾ കുട്ടികൾ അതൊക്കെ പെഞ്ഞു തരും. പെഞ്ഞു മനസ്സിലാക്കിത്തരാൻ അവർക്ക് വലിയ ആവേശമാണ്. ആദ്യമാദ്യം കേ ട്ടിരിക്കുക, പിന്നീട് അഭിപ്രായങ്ങൾ പെയുക എന്ന തലത്തിലേക്ക് വരെ ഈ സൗഹൃദസംഭാഷണം ഉയരും. അതോടെ അമ്മ പെയുന്നതിലും കാര്യമുണ്ട് എന്ന് കുട്ടിക്കും തോന്നിത്തുടങ്ങും. 'നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല' എന്ന് കുട്ടിയോട് പെയുന്നത്, അഭിപ്രായ സ്വാതന്ത്ര്യമില്ലാതെ വളരുന്നത് ഒക്കെ കുട്ടിയെ ഉൾവലിയാൻ പ്രേരിപ്പിക്കും. കഴിവ് ഉണ്ടെങ്കിൽ പോലും എന്ത് കാര്യം ചെയ്യാനും ഇത്ത രക്കാർക്ക് ആത്മവിശ്വാസക്കുറവുണ്ടാകും. ഒരിക്കലും കുട്ടികളോട് അത്തരം സംഭാഷണങ്ങൾ പെയരുത്. ഭക്ഷണവും ഉറക്കവും പ്രധാനം കൊഴുപ്പ്, ഉപ്പ് എന്നിവ ചേർത്ത ഭക്ഷണ പാനധീയങ്ങൾ കൂടുതലായി കുട്ടികൾക്ക് നൽകാതി രിക്കുക. ഹോർമോൺ വ്യതിയാനങ്ങളുണ്ടാകുന്ന പ്രായമായതിനാൽ അത് കൂട്ടുന്ന തരത്തിലുള്ള ഭക്ഷണം ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ശാരധീരിക പ്രവർത്തനങ്ങളും മാനസികാരോഗ്യത്തിന് കൂടുതൽ സഹായിക്കും. അതുപോലെ പ്രധാധാന്യമാണ് ഉറക്കവും. കൗ മാരക്കാരുടെ ഏറ്റവും വലിയ പ്രശ്‌നം ഉറക്കമി ല്ലായ്മയാണ്. ഉെക്കം കുെയുന്നത് കൗമാരക്കാർ ക്കിടയിൽ വിഷാദരോഗം ഉണ്ടാകാനും ശരധീരഭാരം കൂടാനുമുള്ള സാധ്യത കൂടുതലാണ്. കൗമാരക്കാർ എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ഉെങ്ങണം. വൈകുന്നേരം നാല് മണിക്ക് ശേഷം ചായ,കാപ്പി, കൂൾ ഡ്രിങ്ക്‌സ് എന്നിവ കുടിക്കുന്ന ശീലമുണ്ടെ ങ്കിൽ അത് ഒഴിവാക്കുക. രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുന്നത് നല്ല ഉെക്കം കിട്ടാൻ സഹായിക്കും. ഉറങ്ങുമ്പോൾ സമധീപത്ത് മൊബൈൽ ഫോണോ, ക്ലോക്കോ വയ്ക്കാതിരിക്കുക. രാവിലെ എഴുന്നേൽക്കാനും രാത്രി കിടക്കാനും ക്യത്യ സമയം പാലിക്കാൻ ശ്രമിക്കുക. കിടപ്പുമുെിയിൽ കംപ്യൂട്ടർ, ടിവി, എന്നിവ വയ്ക്കാതിരിക്കുക. • മകളുടെ കഴിവിലും േക്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക • മക്കളെയും ബഹുമാനിക്കുക • സ്വന്തം നിലയിൽ മുന്നേറാൻ മക്കളെ സഹായിക്കുക. • നിങ്ങളുടെ സ്വന്തം തെറ്റുകളെ കൂടി അം ഗീകരിക്കാനുള്ള മനസ്സ് ഉണ്ടാക്കുക • സുരക്ഷിതയാ�് എന്ന തോന്നൽ ഉണ്ടാക്കിയെടുക്കുക • ധാർമ്മിക മാർഗ്ഗനിർദ്ദേേം നൽകുക • മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുക • നല്ല വിദ്യാഭ്യാസം നൽകി മികച്ച ബകൗദ്ധിക പ്ര വർത്തനവും നല്ല രീതിയിൽ സംസാരിക്കുവാ നുള്ള വാക്സാമർഥ്യവും ഉണ്ടാക്കിക്കൊടുക്കുക • മക്കൾ ചില നേട്ടങ്ങൾ കകവരി ക്കുമ്ാൾ, അത് എത്ര തന്നെ ചെറു താണെങ്കിലും, അഭിനന്ദിക്കുക. • എന്തെങ്കിലും ഒരു കാര്യം പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ അനുകൂലമായ അഭിപ്രാ യങ്ങൾ നൽകുക, കുറ്റപ്പെടുത്താതിരിക്കുക. • ഒരുമിച്ച് നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുക, പ്രത്യേകിച്ച് കായിക കാര്യ ങ്ങളിൽ, ഫാഷൻ കാര്യങ്ങളിൽ, സോഷ്യൽ മീഡിയയിൽ ഒക്കെ കൂട്ടുകൂടി ചെയ്യുക. • പ്രോജക്റ്റുകൾ, സ്കൂളിലെ കാര്യങ്ങൾ, �രീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ എന്നിവയിൽ സഹായിക്കുക. • മക്കളുടെ സുഹൃത്തുക്കളെ കാണുക, അവർക്ക് എല്ലാവർക്കുമായി ഒരു �ാർട്ടി നടത്തുക. കൂട്ടുകാരും അദ്ധ്യാപകരുമൊ ക്കെയായി നല്ല ബന്ധം സൂക്ഷിക്കുക. • മകൾക്കായി സമയം മാറ്റിവയ്ക്കുക. കൂടുതൽ സമയം ചെലവഴിക്കുന്നത് നിങ്ങളുടെ സ്‌നേഹബന്ധം കൂടുതൽ ദൃഢമാക്കുവാൻ സഹായിക്കും. • കകൗമാരത്തിലെത്തുമ്ാൾ മുതൽ മക്കൾക്ക് സ്വകാര്യതയും അവരുടേതായ സ്ഥലവും അത്യാവേ്യമാ�്. അതിനാൽ, അവർക്ക് കുറച്ച് ഇടം നൽകുക. • തെറ്റു സംഭവിച്ചാൽ യാഥാർത്ഥ്യം അംഗീകരിക്കാനും ക്ഷമ നേടാനും അവർക്ക് കുറച്ച് സമയം നൽകുക • അവർക്ക് നിങ്ങളെ ആവേ്യമുണ്ടെങ്കിൽ, അല്ലെങ്കിൽ, അവർ കുഴപ്പത്തിലാകുമ്ാൾ നിങ്ങളുടെ സഹായം എപ്പോഴും അവർക്ക് ലഭ്യമായിരിക്കും എന്ന കാര്യം അവർക്ക് അറിയാമെന്ന് എല്ലായ്‌പ്പോഴും ഉറപ്പാക്കുക. • മക്കളെ വിേ്വസിക്കുക. അവർക്ക് അച്ഛനോടും അമ്മയോടും എന്തും തുറന്ന് �റയാനുള്ള ധൈര്യം വളർത്തിയെടുക്കുക. • എല്ലായ്‌പ്പോഴും അനുകൂല പ്രതികര�ങ്ങൾ നൽകുകയും പ്രോത്സാഹജനകമായി സംസാരിക്കുകയും ചെയ്യുക. അവരെ എപ്പോഴും വിമർേിക്കുന്നത് അവളുടെ ആത്മ വിശ്വാസവും ആത്മാഭിമാനവും കുറയ്ക്കും. • േരിയായ അളവിലുള്ള സ്വാതന്ത്ര്യം നൽകുക. ഓരോ വ്യക്തിക്കും അവന്റെ അല്ലെങ്കിൽ അവളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുവാനുള്ള േക്തിയുണ്ട്. അതിനാൽ, അവരുടെ ഭാവി അവരിലേക്ക് അടിച്ചേൽപ്പിക്കരുത്. • മക്കളോട് സംസാരിക്കുക. അവരുടെ അടുത്തു നിന്ന് മാറി നിന്ന സമയത്ത് നിങ്ങൾ അവരെ എത്രമാത്രം നഷ്ടപ്പെ ടുത്തിയെന്ന് അവരെ അറിയിക്കുക. നിങ്ങളുടെ അഭാവത്തെ അവർ എങ്ങനെ നേരിട്ടുവെന്നും അവരോട് ചോദിക്കുക. • എപ്പോഴും മാതാ�ിതാക്കളെ മക്കൾ അം ഗീകരിച്ചെന്ന് വരില്ല. അതിന് അവർക്ക് സമയം നൽകി അവരുടെ വിശ്വാസം നേടിയെടുക്കാനുള്ള ശ്രമം നടത്തുക. • ആത്മവിശ്വാസം നൽകുക. എന്നും എന്തിനും കൂടെ എന്നും ഉണ്ടാകും എന്നും ഉറപ്പ് നൽകുക. പേര�ിംഗ് 'നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല' എന്ന് കുട്ടിയോട് പറയുന്നത്, അഭിപ്രായ സ്വാത ന്ത്ര്യമില്ലാതെ വളരുന്നത് ഒക്കെ കുട്ടിയെ ഉൾവലിയാൻ പ്രേരിപ്പിക്കും. കഴിവ് ഉണ്ടെങ്കിൽ പോലും എന്ത് കാര്യം ചെയ്യാനും ഇത്തരക്കാർക്ക് ആത്മവിശ്വാസക്കുറവുണ്ടാകും. ഒരിക്കലും കുട്ടികളോട് അത്തരം സംഭാഷണങ്ങൾ പറയരുത്
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 56 57 ഹോം കെയർ ഒരു ദിവസത്തിെ പകുതി തധീരുന്നത് വൃത്തിയാക്കലിനു വേണ്ടിയാണ്. വധീടു വൃത്തിയാക്കലും, അടുക്കളയിലെ പൊടിക്കൈകളും, പൂന്തോട്ട പരിപാലനവും, മൊബൈൽ ഫോൺ ഉപയോഗത്തിലെ ശ്രദ്ധ യുമടക്കം ഒട്ടുമിക്ക കാര്യത്തിലും ചില സിമ്പിൾ ടിപ്‌സുകളുണ്ട്. ''രാവിലെ എഴുന്നേൽക്കു മ്പോൾ മുതൽ രാത്രി കിടക്കുന്ന നേരം വരെ കുപ്പിയിൽ നിന്ന് തുെന്നു വിട്ട ഭൂതത്തിന്റെ അവസ്ഥയാ... എന്റെ കഷ്ടപ്പാട് എന്ന് തീരും എന്റെ ദൈവമേ...'' ഇങ്ങനെ പരിതപിക്കാത്ത സ്ത്രീകൾ വളരെ കുെവാണ്. ഒരു ജോലി കൂടിയുള്ള സ്ത്രീകളാ ണെങ്കിൽ പിന്നെ പെയുകയും വേണ്ട. വീടും കുട്ടികളെയും കുടുംബവും തൊഴിലിടങ്ങളിലെ ജോലി ഭാരവും ഒക്കെ ബാലൻസ് ചെയ്തു പോകാൻ അല്പം ബുദ്ധിമുട്ടു തന്നെയാണ്. അത്രയ്ക്കും കഷ്ടപ്പാടാണ് സ്ത്രീ കൾക്കത്. തിരക്കിനിടയിൽ ജോലി ഭാരം കുെയ്ക്കാനും ഈസിയായി എല്ലാം ചെയ്തു തധീർക്കാനും ഏതൊരു സ്ത്രീയും ആഗ്രഹിക്കും. ഇതിനിടയിൽ വീട്ടിലെ കാര്യങ്ങൾ കുെച്ചു ഈസിയാക്കാൻ എന്തെങ്കി ലുമൊക്കെ കുറുക്കു വഴികൾ സ്ത്രീകൾ തന്നെ കണ്ടെത്താറുണ്ട്. അടുക്കളയിലും തുണി അലക്കു മ്പോഴും പൊടിയടിക്കുമ്പോഴും എന്തിനു മൊബൈൽ ഉപ യോഗിക്കുമ്പോൾ പോലും ചില നുറുങ്ങുകൾ സ്ത്രീക്കൾക്ക് ഏടെ പ്രയോജനപ്രദമാണ്. സ്ത്രീകൾക്ക് മാത്രം എന്ന് പെയാവുന്ന ചില നുറുങ്ങുകൾ ഇതാ... സ്ത്രീകളെ സഹായി ക്കണമെന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന പുരുഷന്മാർക്കും ഇത് ഉപയോഗപ്പെടുത്താം... ഹ�ോം കെയർ ടിപ്‌സ് 1. മൃദുവായ പതുപതുപ്പുള്ള ടവലിന്റെ രഹസ്യം വിനാഗിരിയും ബേക്കിങ് സോഡയുമാണ്. അവ പുതിയത് പോലെയാകും. ഡിറ്റർജന്റ് പൗഡർ ചേർക്കാൻ ആവശ്യപ്പെട്ടതിന്റെ പകുതി മാത്രം ചേർക്കുക. ടവലുകൾ കഴുകുമ്പോൾ ഡ്രയർ ഷീറ്റ്‌സും ഫ്രാബ്രിക്ക് സോഫ്റ്റനറും ഉപയോഗി ക്കുന്നത് ഒഴിവാക്കുക. ടവലുകളുടെ ആയുസ്സ് കൂടും. അവ പെട്ടെന്നു വെള്ളം വലിച്ചെടുക്കും. 2. ബ്രാ, ബാത്ത് സ്യൂട്ടുകൾ, യോഗ പാന്റ്സ് എന്നിങ്ങനെ സ്പാൻഡെക്സ് അല്ലെങ്കിൽ ഇലാസ്റ്റിക് ഉള്ള എന്തും ഉണങ്ങാൻ തൂക്കിയിടണം. അല്ലാതെ ഡ്രയെിൽ ഉണക്കരുത്. അതിൽ നിന്നുള്ള താപം കാരണം തുണി ചിലപ്പോൾ വലിച്ചുനധീളുകയും അവയുടെ ആകൃതി ഇല്ലാതാക്കുകയും ചെയ്യും. 3. ജധീൻസ് മാസത്തില�ാരിക്കൽ ഫ്രീസെിൽ വെച്ചാൽ ദുർഗന്ധം ഇല്ലാതെയിരിക്കും. 4. വ്യായാമം ചെയ്യുമ്പോൾ ഉപയോഗിച്ചിരുന്ന വസ്ത്രം അലക്കുമ്പോൾ ഒരു നാരങ്ങ പിഴിഞ്ഞൊ ഴിക്കുക. അവ പുതിയത് പോലെയാകും. 5. കക്ഷത്തിലെ കറ കളയാൻ നാരങ്ങനീരും ബേക്കിങ് സോഡയും ഉപയോഗിക്കുക. 6. തണുത്ത വെള്ളവും സോപ്പും ഉപ യോഗിച്ചാൽ രക്തക്കറ മാറും. 7. ആൽക്കഹോൾ തേച്ചാൽ പെയിന്റ് കറ മാറും. 8. എണ്ണക്കറയിൽ ചോക്ക് തേച്ചാൽ പെട്ടെന്നു വൃത്തിയാകും. 9. ബോറാക്‌സ് ഉപയോഗിച്ചാൽ വെളുത്ത വസ്ത്രങ്ങൾ തൂവെള്ളയായും നിെമുള്ളവ തെളിച്ചമുള്ളതാവുകയും ചെയ്യും. 10. ജധീൻസ് കഴുകാൻ ഒരു കാരണവശാലും ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക. തണുത്ത വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ. അല്ലെങ്കിൽ അത് ജധീൻസ് നിെം മങ്ങുന്നതിനും നരക്കുന്നതിനും തുണി ചീത്തയാവുന്നതിനും കാരണമാകുന്നു. ഒരു കാരണവശാലും ചൂടുവെള്ളത്തിൽ കഴുകരുത്. 11. തലയിണ കഴുകുമ്പോൾ ദ്രവരൂപത്തി ലുള്ള ഡിറ്റർജന്റ് ഉപയോഗിക്കുക. അല ക്കുപൊടിയാണെങ്കിൽ തലയിണയിൽ അവശേഷിക്കാൻ സാധ്യതയുണ്ട്. 12. ചുരുങ്ങിപ്പോകാൻ സാധ്യതയുള്ളവസ്ത്രം ചെറുചൂടുള്ള വെള്ളത്തിൽ ബേബി ഷാംപൂ ഉപയോഗിച്ച് മുക്കിവയ്ക്കുക. ശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക. 13. തുണികൾ മെിച്ചിട്ട് അലക്കുന്നത് നിെം മങ്ങാതെയിരിക്കാൻ സഹായിക്കും. 14. കോളെിലെ അഴുക്ക് കളയാൻ ടൂത്ത് ബ്രഷിൽ സോപ്പ് പുരട്ടി ഉരക്കുക. പെട്ടെന്നു വൃത്തിയാകും. 15. തുണികൾ ഡ്രയെിൽ നിന്നും പെട്ടെന്നു ഉണങ്ങി കിട്ടാൻ ഒരു ഉണങ്ങിയ ടവൽ ഇട്ടു ഡ്രയർ പ്രവർത്തിപ്പിക്കുക. 16. വാഷിങ് മെഷധീനിൽ ദുർഗന്ധം അനുഭവ പ്പെട്ടാൽ ചൂടുവെള്ളം നിെച്ച് വിനാഗിരിയും ബേക്കിങ് സോഡയുമിട്ട് പ്രവർത്തി പ്പിക്കുക. മെഷധീൻ വൃത്തിയാകും. 17. പുതിയ ടൗവ്വലുകൾ കഴുകുന്ന വെള്ളത്തിൽ ഒരു കപ്പ് ഉപ്പ് ചേർത്താൽ ടവ്വലുകൾ പുത്തൻ പോലെ നിലനിൽക്കും. 18. കർട്ടനുകളിൽ കറകളുണ്ടെങ്കിൽ ഒരു വൃത്തിയുള്ള തുണിയിൽ സോപ്പിട്ട് ഈ ഭാഗത്ത് അമർത്തി ഉരക്കുക. ചെറുനാരങ്ങയുടെ തോടും കറ കളയാൻ സഹായിക്കും. 19. വസ്ത്രങ്ങളിലെ മഞ്ഞൾക്കറ അകറ്റാ നുള്ള മറ്റൊരു വഴിയാണ് ഹൈഡ്രജൻ പെറോക്സൈഡ്. ഇതുകൊണ്ട് കറയായ ഭാഗത്ത് ഉരസുക. പിന്നീട് കഴുകിയെടുക്കാം. 20. മുഷിഞ്ഞ വസ്ത്രങ്ങൾ കൂട്ടിയിട്ട് നനയ്ക്കാൻ ശ്രമിക്കാതെ രണ്ടു ദിവസം കൂടുമ്പോഴെങ്കിലും കഴുകാം. തുണികൾ അലക്കാൻ എല്ലാ വർക്കും അറിയാം. ഏറെ സമയം അതിനു വേണ്ടി മാറ്റി വയ്ക്കാതെചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഈ ജോലി വളരെ എളുപ്പമാകും. മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 56 57 ഭാമിക
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 58 59 1. വഴുതനങ്ങ അരിയുമ്പോൾ നിെം മങ്ങാ തിരിക്കാൻ കഷ്ണങ്ങളിൽ അൽപം ഉപ്പ് ചേർത്ത എണ്ണ പുരട്ടി വച്ചാൽ മതി. 2. കുടംപുളി കറിയിലിടുമ്പോൾ അരി ഞ്ഞിട്ടാൽ കൂടുതൽ ഫലം ചെയ്യും. 3. നാരങ്ങാനധീര് സൂക്ഷിക്കാനായി കൂടുതൽ നാരങ്ങാ ലഭിക്കുമ്പോൾ അതിന്റെ നധീര് എടുത്തു ഐസ് ക്യൂബ് ട്രേയിൽ വച്ച് ഫ്രീസ് ചെയ്യുക. ആവശ്യമുള്ളപ്പോൾ ഇത് ഉപയോഗിക്കാവുന്നതാണ്.15 -20 ദിവസം വരെ ഇത് ഉപയോഗിക്കാവുന്നതാണ്. 4. പൊറോട്ട ഉണ്ടാക്കുമ്പോൾ തൈരോ നെയ്യോ മുട്ടയോ (ഇവയിൽ ഏതെങ്കിലും ഒന്ന്) ചേർത്താൽ പൊറോട്ടക്ക് മാർദവം കൂടും. 5. സാമ്പാറിൽ സാമ്പാർപ്പൊടി ചേർത്ത തിനുശേഷം മൂടിവെച്ച് തിളപ്പിച്ചാൽ സാമ്പാറിന്റെ മണം നഷ്ടപ്പെടില്ല. 6. പയർവർഗങ്ങൾ വേവിക്കുമ്പോൾ രണ്ട് അല്ലി വെളുത്തുള്ളി കൂടി ചേർത്താൽ ഗ്യാസ് ശല്യം ഉണ്ടാകില്ല. 7. വെളുത്തുള്ളി അല്ലിയാക്കിയതിനുശേഷം അൽപം എണ്ണപുരട്ടി 10 മിനിറ്റ് വെയിലത്തുവെ ച്ചാൽ എളുപ്പത്തിൽ തൊലി അടർന്നുകിട്ടും. 8. പഞ്ചസാര ഉരുക്കി പാനിയാക്കുമ്പോൾ അതിലേക്ക് ഒരു സ്പൂൺ മുട്ടയുടെ വെള്ള ചേർത്താൽ പഞ്ചസാരയിലെ ചെളി മുട്ടവെള്ളയോടൊപ്പം പതഞ്ഞു വരും. 9. അടി കരിഞ്ഞപാത്രം വൃത്തിയാക്കാൻ പാത്രത്തിൽ നിറയെ വെള്ളമൊഴിക്കുക ശേഷം അതിലേക്കു കുെച്ച് തേയിലപ്പൊടി ഇടുക, ഇത് നന്നായി തിളച്ചുവരുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കിക്കൊടു ക്കുക. അപ്പോൾ പാത്രത്തിന്റെ അടിയിൽ കരിഞ്ഞിരിക്കുന്നതെല്ലാം ഇളകി വരും. ഒന്നു രണ്ടു മിനിറ്റ് ഇങ്ങനെ ചെയ്യുക. അതിനു ശേഷം പാത്രം തണുത്തശേഷം വെള്ളം കളഞ്ഞ് നന്നായി കഴുകിയെടുക്കാം. 10. മധീൻ വെട്ടിയശേഷവും സവാള അരിഞ്ഞ ശേഷവും കുെച്ച് ബേക്കിങ്ങ് സോഡാപ്പൊടി ഉപയോഗിച്ച് കൈ കഴുകിയാൽ മണം വരില്ല. 11. മുട്ട കേടുകൂടാതെ ഇരിക്കാനായി മുട്ടയുടെ കൂർത്തഭാഗം താഴെ വരുന്ന രധീതധീയിൽ അടുക്കിവയ്ക്കുക. 12. ചായ ഉണ്ടാക്കുന്ന സ്റ്റീൽ അരിപ്പ വൃത്തി യാക്കാൻ അത് നന്നായി ചൂടാക്കിയ ശേഷം കുെച്ച് ബേക്കിങ്ങ് സോഡയും വിനാഗിരിയും ചേർന്ന മിശ്രിതം ഉപയോഗിച്ച് നന്നായി കഴുകി എടുക്കുക, അരിപ്പയിലെ കറ നന്നായി ഇളകി പോരും. 13. മികിസിയുടെ ജാെിൽ ഉപ്പിട്ട് നന്നായി അടിച്ചെ ടുക്കുന്നത് മിക്‌സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടും. 14. കോളിഫ്‌ളവെിന്റെ വെള്ളനിെം നി ലനിർത്താൻ പാചകം ചെയ്യുമ്പോൾ ഒരു സ്പൂൺ പാൽ ചേർക്കുക. 15. ഉള്ളിയും തക്കാളിയും ഇടുന്ന കറികൾക്ക് കട്ടി കൂട്ടാൻ 5 -6 കശുവണ്ടിയോ ബദാമോ കുതിർത്തു ഗ്രെവിയിലേക്ക് അരച്ച് ചേർത്ത ശേഷം ഏതാനും മിനിറ്റ് തിളപ്പിക്കുക. 16. വെണ്ടയ്ക്ക ക്രിസ്പിയായി ഫ്രൈ ചെയ്യാൻ ഒരു സ്പൂൺ തൈരോ നാരങ്ങാനീരോ ചേർത്താൽ മതിയാകും. 17. ഉള്ളി അെിയുമ്പോൾ കണ്ണുനധീർ വരാതിരി ക്കാൻ രണ്ടു വശവും മുെിച്ചു തോൽ കളഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. 18. പച്ച മുളക് അരിയുമ്പോൾ വെളിച്ചെ ണ്ണയോ പുളിവെള്ളമോ കൈയിൽ പുരട്ടിയാൽ പുകച്ചിൽ അകറ്റാം. 19. ഉള്ളി അഥവാ സവാള മുെിച്ച് കറിയിൽ ഇട്ടു കുെച്ച് മിനിറ്റിനു ശേഷം നധീക്കം ചെയ്യുക. ഇത് വിഭവത്തിലെ അധിക ഉപ്പിനെ നധീക്കം ചെയ്യും. 20. ഇെച്ചി പെട്ടെന്ന് വേവാനും നല്ല മയം കിട്ടുവാനും തൈര് പുരട്ടി മൂന്ന് മണിക്കൂർ വെച്ച ശേഷം വേവിച്ചാൽ മതി. 1. ബാക്റ്റീരിയകളെ ഇല്ലാതാക്കി ദുർഗന്ധം നധീക്കം ചെയ്യാൻ സഹായിക്കുന്ന വോഡ്ക ദുർഗന്ധമുള്ള കാർപെറ്റില�ാ മറ്റ് ഇടങ്ങളില�ാ അൽപ്പമൊഴിച്ച് വൃത്തിയാക്കുക. ഇതു വരണ്ടു പോകുന്ന തോടൊപ്പം ദുർഗന്ധവും ഇല്ലാതാകും. 2. ഷെൽഫുകളും ഫർണിച്ചറുകളും വൃ ത്തിയാക്കാൻ ഈർപ്പമുള്ള ഡസ്റ്ററോ തുണിയോ ഉപയോഗിക്കാം. 3. അര കപ്പ് വിനാഗിരി അര ബക്കറ്റ് വെള്ളത്തിൽ കലർത്തി തെ തുടച്ചാൽ നിലം നന്നായി വൃത്തിയാകും. 4. ഒരു കപ്പ് വിനാഗിരി ഒരു പ്ലാസ്റ്റിക് കവെില�ൊഴിച്ച് ഷവെിൽ കെട്ടി വയ്ക്കുക. ഒരു ദിവസം മുഴുവൻ അങ്ങനെ വച്ചിരന്നതിന് ശേഷം കവർ അഴിച്ചു മാറ്റിയാൽ മതി. ഷവെിനകത്തെ അഴുക്കും ചെളിയുമെല്ലാം പോയി ഷവർ തിളങ്ങും. 5. ചുമർചിത്രങ്ങളും മറ്റ് ഹോം ഡെക്കറുകളിലും പറ്റി പിടിച്ചിരിക്കുന്ന പൊടി നധീക്കം ചെയ്യാൻ ഈർപ്പമുള്ള െബർ സ്പോഞ്ച് ഉപയോഗിക്കാം. 6. വളരെ സുരക്ഷിതമായി ഉപയോഗിക്കാ വുന്നതും പ്രകൃതി ദത്തമായ ല�ാഷനാണ് പുൽത്തൈലം. ആഴ്ചയില�ാരിക്കൽ പുൽത്തൈലം ഉപയോഗിച്ച് തെ വൃത്തിയാ ക്കുന്നത് നല്ലതാണ്. പുൽത്തൈലം അൽപം എടുത്ത് ഒരു ബക്കറ്റ് വെള്ളത്തിൽ നേർപ്പിച്ച് തെ തുടയ്ക്കുന്നതിനായി ഉപയോഗിക്കാം. പുൽത്തൈലത്തിന്റെ സുഗന്ധം മുെികളിൽ നിെഞ്ഞു നിൽക്കും. കൊതുക്, മറ്റ് ഷഡ്പ ദങ്ങൾ എന്നിവയുടെ ശല്യവും കുറയ്ക്കാം. 7. പരവതാനികളും ഫ്ലോർമാറ്റുകളും വാക്വം ക്ളധീനർ ഉപയോഗിച്ച് വൃ ത്തിയാക്കുന്നതാണ് നല്ലത്. 8. ഉമ്മറവാതിലിന് അകത്തും പുറത്തും ഡോർ മാറ്റുകളിടുക.പുെത്തുനിന്നെത്തുന്ന പൊടിയുടെ അളവ് കുറയും. രണ്ട് ദിവസം കൂടുമ്പോൾ മാറ്റുകൾ വാക്വം ചെയ്യുക. 9. എയർ ബ്രഷുകളുപയോഗിച്ച് കംപ്യൂട്ടർ കീബോർഡ് പോലുള്ള സാങ്കേതിക ഉപകരണങ്ങൾ വൃത്തിയാക്കാം. 10. അടുക്കളയിലും ബാത്‌റൂമുകളിലും എക്സ്ഹോ സ്റ്റ് ഫാൻ ഘടിപ്പിക്കുക. പൊടി, ഗ്രീസ്, ഗന്ധം എന്നിവ അതിലൂടെ വലിച്ചെടു ക്കപ്പെട്ട് പുറത്തേക്ക് കളയപ്പെടും. 11. ക്ലീനിങ്ങിനൊരുങ്ങുമ്പോൾ ഫേസ്മാസ്‌ക് ഉപയോഗിക്കുക. 12. ആഴ്ചയില�ാരിക്കൽ കർട്ടണുകളും സെറ്റി കവറുകളും വൃത്തിയാക്കുക. 13. ഫാൻ, ഷെൽഫുകളുടെ മുകൾഭാഗം, ബുക്ക് ഷെൽഫുകൾ എന്നിവ ക്ലീൻ ചെയ്യാൻ മൈക്രോഫൈബർ തുണിയുള്ള സ്റ്റിക്ക് ആണ് നല്ലത്. 14. റൂം ഫ്രഷ്നർ അല്ലെങ്കിൽ എസ്സൻഷ്യൽ എണ്ണ ഉപയോഗിച്ച് മുെികളിൽ സുഗന്ധം നിറയ്ക്കാം 15. സാധനങ്ങളിലെ തുരുമ്പു കളയുന്ന തിനുളള നല്ലൊരു വഴിയാണ് തക്കാളി. തക്കാളി ഉപയോഗിച്ച് തുരുമ്പു നീക്കാം. 16. ദിവസവും പത്ത് മിനിട്ട് നേരമെങ്കിലും ജനാലകൾ തുെന്നിടുക. 17. ടൈലുകളിലെ കറ കളയാൻ ചെറുനാരങ്ങ നധീര് നല്ലതാണ്. ഈ നധീര് കറകൾക്ക് മുകളിൽ തളിച്ച് ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുക. പിന്നീട് തുടച്ചു കളയാം. 18. ചവറ്റുകുട്ടകൾ നിെയുന്നതുവരെ കാത്തുനിൽ ക്കാതെ എന്നും പുെത്തുകൊണ്ടുപോയി തട്ടുക. 19. ചുമരുകൾ നല്ലപോലെ അഴുക്ക് കളഞ്ഞ് വൃത്തിയാക്കാൻ ബ്ലീച്ച് അടങ്ങിയ പ്രോഡ ക്ടുകൾ ഉപയോഗിക്കാം. ഇത്തരം പ്രോഡ ക്ടുകൾ ഉപയോഗിക്കുമ്പോൾ കൈകളിൽ ഗ്ലൗസ് ഉപയോഗിക്കുവാൻ ഒരിക്കലും മറക്കരുത്. കൂടാതെ, ജനാലയെല്ലാം തുെന്നി ട്ടതിന് ശേഷം മാത്രം ഇത് ഉപയോഗിക്കുക. 20. ഏത് മുെി വൃത്തിയാക്കുന്നു എന്നതിലുപരി വൃത്തിയാക്കൽ എവിടെ നിന്ന് തുടങ്ങണം എന്നാണ് ആദ്യം അെിയേണ്ടത്. ചുവർ, മുകൾ ഭാഗം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കണം. സീലിംഗ് ഫാനുകളിലെ പൊടി നധീക്കം ചെയ്ത ശേഷം ചുവരിലെ മാൊല, ഫർണ്ണീച്ചറിലെ പൊടിയും അഴുക്കും എന്നിവ നധീക്കം ചെയ്യുക. ഏറ്റവുമൊടുവിൽ വേണം നിലം അടിച്ചുവാരി തുടയ്ക്കാൻ. അടുക്കളയിലാണ് സ്ത്രീകളുടെ ജോലി സമയം ഏറെചിലവാക്കുന്നത്. അവിടെയും ചില ഈസി മാർഗ്ഗങ്ങൾ പ്രയോഗി ക്കാവുന്നതേയുള്ളു. പൊടിപടലങ്ങൾ വൃത്തിയാക്കുക എന്നതാണ് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. എത്രയൊക്കെ വൃത്തിയാക്കിയാലും പിന്നെയും വീട്ടിനുള്ളിലെപൊടിയും അഴുക്കും വന്നുകൊണ്ടിരിക്കും. ഈ ജോലി അതു കൊണ്ടു തന്നെ ഇടയ്ക്കിടെ ചെയ്യേണ്ടതാണ്. വീടിനുൾവശം വൃത്തി യാക്കാൻ ചില പൊടിക്കൈകളുണ്ട്... 59 ഹോം കെയർ മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 58 59
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 60 61 1. മൊബൈൽ ഫോൺ ആവശ്യ ത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം. 2. രണ്ടു മിനിറ്റിലധികം തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗി ക്കാതിരിക്കുന്നതാണ് നല്ലത് 3. മൊബൈൽ ഉപയോഗിക്കുമ്പോളുണ്ടാകുന്ന അമിത റേഡിയേഷൻ തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുത പ്രവർ ത്തനങ്ങളെ ബാധിക്കാനിടയുണ്ട്. 4. കൂടുതൽ നേരം മൊബൈൽ ചെവിയോടു ചേർത്തു പിടിച്ചുകൊണ്ടിരുന്നാൽ ഫോണും ചെവിയും ചൂടാവും. 5. കൂടുതൽ നേരം സംസാരിക്കണമെങ്കിൽ ലാൻഡ്ഫാൺ ഉപയോഗിക്കുക. 6. 6. അധിക നേരം ഫോൺ ഉപ യോഗിക്കണമെങ്കിൽ ലൗഡ് സ്പീക്കർ വെച്ച് സംസാരിക്കുക. 7. ചെറിയ കുട്ടികൾക്ക് മൊബൈൽഫോൺ നൽകരുത്. അവരുടെ തലയോട്ടി മൃദുവാണ്. തലച്ചോറ് വളരുന്ന പ്രായമാണത്. അതിലേക്ക് അനാവ ശ്യമായി റേഡിയേഷനുകൾ ഏല്പിക്കു ന്നത് പലപ്പോഴും ദോഷകരമാകും. 8. വയർഹെഡ്ഫാണുകൾ കൂടുതൽ നേരം വെച്ചു കൊണ്ടിരിക്കരുത്. വയർ ഹെഡ്ഫാണുകൾ പലപ്പോഴും ആന്റിനപോലെ പ്രവർത്തിച്ച് കൂടുതൽ റേഡിയേഷനുകളെ ആഗിരണം ചെയ്യാനിടയുണ്ട്. 9. ലിഫ്റ്റുകളിലും അത്തരത്തിലുള്ള ചെറിയ കുടുസ്സുകളിലുമൊക്കെയായിരി ക്കുമ്പോൾ മൊബൈൽ ഫോണുകൾ കഴിവതും ഉപയോഗിക്കാതിരിക്കുക 10. യാത്രക്കിടയിൽ മൊബൈൽ ??ഫോൺ സംസാരം ഒഴിവാക്കുക. വാഹനങ്ങൾ തുടങ്ങിയ ല�ാഹമുെികളിൽ വെച്ച് മൊബൈൽ ഉപയോഗിക്കുമ്പോൾ 11. കണക്ഷൻ നിലനിർത്താൻ വളരെയധികം ഊർജം വിനിയോ ഗിക്കേണ്ടിവരും. ട്രെയിനിൽ വെച്ച് കൂടുതൽ നേരം മൊബൈൽ ഉപയോ ഗിച്ചാൽ അമിതറേഡിയേഷനുണ്ടാകും. ചിലപ്പോൾ ഉപകരണത്തിനു തന്നെ കേടുപാടുകളുണ്ടാവുകയും ചെയ്യാം. 12. ഇലക്ട്രോണിക് ഉപകരണങ്ങൾ, കമ്പ്യൂട്ടർ സെർവറുകൾ തുടങ്ങിയവയുടെ അടുത്തു നിന്ന് മൊബൈൽ ഉപയോഗിക്കരുത്. 13. നല്ലതുപോലെ സിഗ്നലുള്ളിടത്തു നിന്നു മാത്രം മൊബൈൽഉപയോഗിക്കുക. ദുർബലസി ഗ്നലുകളുള്ളിടത്തു നിന്നു വിളിക്കുമ്പോൾ വളരെക്കൂടുതൽ റേഡിയേഷനുണ്ടാകും. 14. ഫോൺ കണക്റ്റു ചെയ്ത് െിംഗ് കിട്ടിയ ശേഷം മാത്രമേ ചെവിയുടെ അടു ത്തേക്കുകൊണ്ടുപോകാവൂ. 15. കിടക്കുന്നസ്ഥലത്തു നിന്ന് കഴിവതും മൊബൈൽ ഫോൺ മാറ്റി വയ്ക്കുക. 16. ഫോൺ ആവശ്യത്തിലധികം ചാർജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. 17. സ്‌പെസിഫിക് അബ്‌സാർപ്ഷൻ റേറ്റ് (എസ്.എ.ആർ) ഏറ്റവും കുെഞ്ഞ ഫോൺ വാങ്ങുക. ശരധീരത്തിലേക്ക് ആഗിരണം ചെയ്യാനിടയുള്ള റേഡിയോ 18. ഫ്രീക്വൻസി എനർജി എത്രയാണെന്നുള്ള സൂചകമാണ് എസ്എആർ. ഇത് കുെയുന്ന തനുസരിച്ച് റേഡിയേഷൻ കുറയ്ക്കും. ബാറ്റെി ചാർജ് കുെവായിരിക്കുമ്പോഴും മൊബൈൽ ഉപയോഗിക്കുന്നത് ഒഴിവാക്കണം. 19. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഫോണിൽ നിന്ന് മാറ്റുക. 20. നൈറ്റ് മോഡ് ഓൺ ചെയ്തു മാത്രം രാത്രിയിൽ ഫോൺ ഉപ?യോഗിക്കുക. 1. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്തതും കാലാവ സ്ഥയ്ക്ക് അനയോജ്യമായതുമായ ചെടികളും മരങ്ങളും വേണം നട്ടുപിടിപ്പിയ്ക്കാൻ. 2. ചെടിയുടെ വേരുകൾ പലപ്പോഴും വളരെ കല്ലുള്ള നിലത്തു വേരൂന്നാൻ പ്രയാസമാണ്. അതുകൊണ്ട് ആദ്യം കല്ലുകൾ നധീക്കം ചെയ്യുക. 3. കള പെിച്ചുകളയുക എന്നത് തോട്ടം സംരക്ഷണത്തിൽ അതധീവ ശ്രദ്ധ അർ ഹിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ഒഴിവുസമയം കിട്ടുമ്പോഴ�ൊക്കെ കള പെിച്ചുകളയുന്നത് ഒരു ശീലമാക്കുക. 4. അടുക്കളയുടെ പുെത്ത് ഹാംഗിംഗ് ഗാർഡൻ ഒരുക്കാം. കുരുമുളക്, തക്കാളി, ചധീര, പുതിന, മല്ലിയില, വെള്ളരി, മത്തങ്ങ എന്നിവയെല്ലാം തൂക്കിയിട്ട കുട്ടയിൽ നന്നായി വളർത്താൻ കഴിയും. 5. പുൽത്തകിടികളിൽ പച്ചപ്പ് നിലനിർത്തു ന്നതിനായി പുല്ല് വെട്ടി വൃത്തിയാക്കിയ ശേഷം മഗ്‌നധീഷ്യം സൾഫേറ്റ് ലായനി തളിച്ച് കൊടുത്താൽ മതിയാകും. 6. ശൈത്യകാലത്ത് തണുത്ത ഹൃദ്യമായ വിളകൾ വളർത്താം. അല്ലെങ്കിൽ വളരാൻ ആവശ്യമായ ചൂട് നിലനിർ ത്താൻ കൃത്രിമ ചൂട് നൽകണം. 7. പാറക്കല്ലുകൾ, ബബിളുകൾ, ബേബിചിപ്‌സ് തുടങ്ങിയവ ഉപയോഗിച്ച് കലാപരമായി പൂന്തോട്ടങ്ങളുടെ ഭംഗി കൂട്ടാം. 8. ചായ തിളപ്പിച്ച ശേഷമുള്ള തേയിലക്കൊറ്റൻ, മുട്ടത്തോട്, ഉള്ളിത്തൊണ്ട് എന്നിവ റോസിന് ഇടാൻ പറ്റിയ സ്വാഭാവിക വളങ്ങളാണ്. 9. പകൽ സമയത്തുള്ള പൂന്തോട്ടപരിപാലനം വഴി സൂ ശരധീരത്തിൽ വിറ്റാമിൻ ഡി ലഭിക്കും. വിറ്റാമിൻ ഡി ശരധീരത്തിനെ കാൻസർ, ഹൃദയസംബന്ധമായ അസു ഖങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. 10. ചെടികളിലെ ഉണങ്ങിയ പൂക്കൾ തണ്ടിന് അൽപം താഴെ വച്ച് വെ ട്ടിക്കളയണം. ചെടിക്കൊമ്പുകളും വെട്ടിയൊതുക്കുന്നത് നല്ലതാണ്. 11. ജൈവവളത്തിൻടെ ഉപയോഗം മണ്ണൊലിപ്പ് തടയാനും ജലാംശം നിലനിർത്താനും കീടങ്ങളെ അകറ്റാനും സഹായിക്കും. 12. അടുക്കളത്തോട്ടം ഒരുക്കുന്നുണ്ടെ ങ്കിൽ ആവശ്യത്തിന് സൂര്യപ്രകാശം എത്തുന്നസ്ഥലത്ത് വേണം. 13. ടെെസ്സിലാണ് പൂന്തോട്ടം ഒരുക്കുന്നതെ ങ്കിൽ ഫ്‌ളോർ വാട്ടർ പ്രൂഫ് ചെയ്യണം. കാരണം പൂന്തോട്ടപരിപാലനത്തിന് ധാരാളം നനവ് ആവശ്യമാണ്. 14. തണുപ്പ് കാലത്ത് സസ്യങ്ങൾ നനയ്ക്കുന്നത് അവയെ നിരീക്ഷിച്ച ശേഷമായിരിക്കണം. 15. ചെടിച്ചട്ടിയിലാണ് ശൈത്യകാല ചെടികൾ വെച്ചിട്ടുള്ളതെങ്കിൽ ചട്ടികൾക്ക് ആവരണം നൽകാൻ ശ്രദ്ധിക്കണം. 16. മുട്ടത്തോട് പച്ചക്കറിയുടെ അവശിഷ്ടങ്ങൾ തുടങ്ങിയവ ചെടികൾക്കിടുന്നത് നല്ലതാണ്. 17. പല നിെത്തിലുളള പൂക്കൾ ഇടകലർത്തി നടുന്നത് കൂടുതൽ വർണഭംഗി നൽകും. 18. പടർന്നു വളരുന്ന ഓർക്കിഡുകൾ മണ്ണില്ലാതെ തന്നെ വച്ചുപിടിപ്പിക്കാം. ഒരു നീണ്ട മുകൾഭാഗമുളള ഒരു കുപ്പിയിൽ പകുതി വെളളമെടുത്ത് ഇത്തരം ഓർക്കിഡുകൾ അതിൽ വളർത്താം. ഇവയുടെ വേരുളള ഭാഗം വെള്ളത്തിലിടണമെന്നേയുള്ളൂ. 19. വേലി കെട്ടുന്നത് വഴി പൂന്തോട്ടത്തിൻടെ ഭംഗി ഏടെ വർദ്ധിപ്പിക്കും. കുെഞ്ഞ സ്ഥലം മാത്രമേ പൂന്തോട്ടം നിർമ്മിക്കാനുള്ളുവെങ്കിലും വേലി കെട്ടുന്നത് ഏടെ നല്ലതാണ്. മറ്റു സ്ഥലങ്ങളിൽ നിന്ന് പൂന്തോട്ടത്തെ വേർതി രിക്കാൻ ഈ വേലികെട്ടൽ സഹായിക്കും. 20. വിപണിയിൽ നിന്നു കിട്ടുന്ന രാസവളങ്ങ ളേക്കാൾ വീട്ടിൽ തന്നെ തയ്യാറാക്കുന്ന വളമായിരിക്കും കൂടുതൽ നല്ലതും. കമ്പോസ്റ്റ് പൂച്ചെടികൾക്കും പച്ചക്കറിത്തോട്ടത്തിനും ഒരുപോലെ ഉപകാരപ്രദമാണ്. ഇത്ഡിജിറ്റൽ യുഗത്തിന്റെ കാലമാണ്. മൊബൈൽ ഫ�ോണ്‍, പ്രത്യേകിച്ചും സ്മാര്‍ട്ട് ഫ�ോണില്ലാത്തവര്‍ചുരുക്കമാണ്. ഫ�ോണില്ലാത്ത ഒരു ലോകത്തെ ക്കുറിച്ച് ആര്‍ക്കുംചിന്തിക്കാന്‍ പോലും പറ്റില്ല. മൊബൈല്‍ ഫ�ോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ... സ്ത്രീകളിൽ മിക്കവരും പൂക്കളെയും അതിന്റെ പരിപാലനും ഇഷ്ടപ്പെ ടുന്നവരാണ്. വിശ്രമ വേളകൾ സന്തോഷപ്രദമാക്കാൻ ചില സ്ത്രീകളെങ്കിലും പൂന്തോട്ടത്തിൽ സമയം ചിലവഴിക്കാനും ശ്രമി ക്കാറുണ്ട്. വീട്ടിൽ ചെറിയൊരു പൂന്തോട്ടം ഒരുക്കുന്നവർ ശ്രദ്ധി ക്കേണ്ട ചില കാര്യങ്ങളുണ്ട്... ഹോം കെയർ മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 60 61
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 62 63 ഞാ ന്‍ അന ന്തനാ രായണി. എ ന്റെ നെടുനധീളത്തിലുള്ള ഉശിര ന്‍ പേരു കേട്ട്, വാര്‍ദ്ധക ്യ ത്തിന്‍റെ ഊര്‍ദ്ധ ശ്വാസം വ ലിച്ച് പര ല �ോകത്തേ ക്ക് പോക ാ ന്‍ തയ്യാറായി കി ട ക്കു ന്ന ഒരു അന ന്ത നാരായണി അമ്മയോ, അന ന്ത നാരായണി അമ്മാളോ ആണ് എന്നു ധരിച്ചു വശായിപ്പോകരുത്. ഉന്നതകുലജാതയും വിദ്യാസ മ്പന്നയും സുന്ദരിയും സുശീലയുമായ ഞാ ന്‍ മുപ്പത്തിയാറു കാരിയായ അവിവാഹിതയാണ്. മുപ്പത്തിയാറ് നടപ്പാണെങ്കിലും അത്രയ്ക്കങ്ങട്ട് മതിക്കില്ല. ഏ െിയാ ല്‍ ഇരുപ ത്താറ്-ഇരുപത്തേഴ് എന്ന് പരിച യക്കാരും, ഹേ യ് ഇരുപ ത്തഞ്ച് അങ്ങേ യറ്റം ഇരുപത്താറെന്ന്, പിന്നേയും പിന്നേയും ക ണ്ണാടിക്കു മുന്നില്‍ തിരിഞ്ഞും മ െിഞ്ഞും ഞാ ന്‍ എന്നോടുതന്നെ പ െയാറുണ്ട് . ഞാ ന്‍ സുമംഗ ലിയാവതങ്ങ് ഇരുന്നു പോയെന്നതു മാത്രമാണ് ചാഞ്ഞും ചരിഞ്ഞും നോ ക്കിയാല ും എനിക്കൊരേയൊരു പോരായ്മയായി ബ ന്ധുമിത്രാ ദികള്‍ പിറുപിറുക് കാറുള്ളത്. ചിലപ്പോഴ �ൊക്കെ രാത്രിയുടെ തണു ത്ത ഏ ക ാ ന്ത തയി ല്‍ ഉ െ ക് കം വരാതെ തിരിഞ്ഞും മ െിഞ്ഞും കി ട ക്കുമ്പോള്‍ ഞാന ും. ഇക് കാ ലമത്രയുമായിട്ടും ഇനിയുമെന്നെ തിരിച്ചറിയുന്നില്ലല്ലോയെ ന്ന്, അങ്ങേര്‍ക്കിതെ ന്തിന്റെ കേ ടാ എന്ന് നെടുതായൊന്നു നിശ്വസിച്ച് ഞാ ന്‍ ത ലയണയെ ഇറു കി പുണര്‍ന്ന് കണ്ണടയ്ക്കും. സ്കൂ ള്‍ ക ാ ല ഘട്ടത്തില്‍ എന്‍റെ യധീ നെടുങ്ക ന്‍ പേ ര് എനിക്കൊരു ഭാരവ ും ബാധ്യ തയുമായിരുന്നു. എന്നാല്‍ പക്ഷേ കോളേ ജിലെത്തുമ്പോള്‍ കഥ മാ െി. എ ന്റെ പേ രു കാരി ഞാ ന്‍ മാത്രമായിരു ന്ന ത ല്ല കാര ണം. യൗവ്വനാരംഭത്തോടെ എന്‍റെ മേനിയി ല്‍ വന്നു തിളങ്ങിയ കുലീനത്വം പേരിനെ യങ്ങ് അര്‍ത്ഥ വത് താ ക്കി. വയസ്സറി യി ച്ചതിനുശേഷം മുത ലിങ്ങോട്ട് നാ ള്‍ക്കുനാ ള്‍ ഞാ ന്‍ സുന്ദരിയും സുഭഗയുമായി തീര്‍ന്നിരുന്നു. രൂപഭാവത്തി ല ും ഒപ്പം പേരില ും എ ന്റെ കുലീനത്വം തു ടിച്ചു തിളങ്ങി എ ന്റെ ഓജസ്സും തേ ജസ്സും മാറ്റുരച്ചു. അക്കാല ത് താ ണ് ഞാനെന്‍റെ പേരിനെ പ്രണയിച്ചു തുടങ്ങി യതും. സ്കൂ ള്‍ ക ാ ല ത്ത് പലപ്പോ ഴ ും ഇതെന്തൊരു പേരാ എനിക്കി ട്ട തെ ന്ന് അമ്മയോട് തട്ടിക്കേ റുകയും മുഖം വീര്‍പ്പിച്ച് ഉണ് ണാ വ്രതം ഇരിക്കു ന്നതൊക്കെയും എന്‍റെ ഇ ടവിട്ട പതിവുകളായിരുന്നു. അന ന്ത നാരായണി പി പി എ ന്ന എ ന്റെ പേരിനെ സ്കൂളിലെ വിവരമില്ലാത്ത ഷെറി ന്‍, ഹര്‍ഷ, സൗമ്യ, ജെന്‍സി, ദിവ്യ, രേഖ തുടങ്ങി പരി ഷ് കാര സഹപാഠി പേ രു ക ാ ര്‍ എന്നെ നിര്‍ദ്ദാക്ഷി ണ്യം പരിഹസിച്ചിരുന്നു. പി.പി എ ന്ന ത് പതിവുപോലെ പുരുഷ മേല്‍ ക് കോ യ്മ തന്നെയാ യിരുന്നു. പൂമറ്റത്ത് പ ത്മനാഭ ന്‍ പിള്ളയ്ക്കും ഭാര്യ സുശീല ാദേവിക്കും നാല്‍പ തു കളിലെ ത്തിയിട്ടും സന് താനസൗഭാഗ്യം ഒരു സ്വ പ്നമായവശേഷിക്കുമോ എ ന്ന ഭയാശങ്ക കളി ല്‍ അറ്റകൈ യ്ക്ക് മണ്ണാറ ശ്ശാല ഉരുളി ക മഴ്ത്തിയും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങ ള്‍ മു ഴു വ ന്‍ നേര്‍ച്ച കാഴ്ചകള്‍നേര്‍ന്നും, ശയന പ്രദക്ഷിണത്തി ന് ശയന പ്രദക്ഷിണവ ും അ ടിവച്ച് നടക്കേ ണ്ടിട ത്ത് അങ്ങനേയും, സന് താന ഗോപാ ല മന്ത്രം ആവര്‍ത്തി ച്ചു മൊക്കെ യത്രേ ഞാന മ്മയുടെ ഗര്‍ഭപാത്രത്തില്‍ മുള പൊട്ടിയത് . അ മ്മ പതി വു മു െ തെറ്റി ക്കാതെ പ ച്ചമാങ്ങ തിന്നും, കൊള്ളാവുന്ന ആഹാരങ്ങ ള്‍ രുചിച്ചു നോ ക് കാനാവാതെ ഓക് കാനിച്ചും തുടങ്ങി യപ്പോള്‍ തന്നെ അ ച്ഛ ന മ്മമാ ര്‍ തര്‍ക്ക ത്തിലേര്‍പ്പെട്ടു തുടങ്ങി എ ന്റെ പേരിനെച്ചൊ ല്ലി. വര - രവി ന� ാ വ ല െറ്റ് മംഗളം �സ് മാർച്ച് 2023 62 അ ംബികാ നായ ര്‍
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 64 65 ന� ാ വ ല െറ്റ് ദിനംപ്രതി ഉന്തിയുന്തി വരു ന്ന അ മ്മയുടെ വയ െി ല്‍, ഇതിനുത്തര വാദി ഞാനെന്ന അഭിമാന ത്തോടെ എന്‍റെ മോനൂട്ടന് അനന്തനെ ന്ന് പേരി ട ാമെ ന്ന് അ ച്ഛ ന ും അയ്യേ അതു പറ്റി ല്ലാട്ടോ.... നിങ്ങടച്ഛന്‍റെ പേ ര് അത്ര യ്ക്ക ങ്ങട് പോരാട്ടോ പെറണത് ഞാനല്ലേ, അപ്പോന്റെ അച്ഛന്റെ പേരന്ന്യാ നന്നാവ്വാ...... നാരായണ ന്‍ ന്നാവുമ്പോ ഒരു ഗമ്യൊക്കെണ്ടേ യ് എന്ന് അ മ്മ ചി െി കോ ട്ടുകയും ചെ യ്തപ്പോള്‍, ഒരു ഒത്തു തീര്‍പ്പി ലെ ത്തി മണ്‍മ െ ഞ്ഞുപോയ രണ്ട് അച്ഛന്മാരെയും കൂട്ടിയിണക്കി അന ന്ത നാരായണ ന്‍ എ ന്ന ഉശിര ന്‍ പേ ര് സ്വീകരിച്ച് മധ്യ വയസ്സിലെ ഗര്‍ഭക ാ ലം സമ്പു ഷ്ടനാക്കി എ ന്റെ അ ച്ഛ ന മ്മമാ ര്‍. ഛര്‍ദ്ദിച്ചും വിള െി വിളര്‍ത്തും മധ്യവയസ്സിലെ ഗര്‍ഭ ത്തിന്റെ അശാന്തികളത്രയും അ നു ഭവിച്ചും പത്താം മാസം പെറ്റിട്ടത് പെണ്‍കുഞ്ഞിനെയെന്ന െിഞ്ഞപ്പോള്‍ ആദ്യമൊന്നു പകച്ചെങ്കിലും, പിന്നെ എന്നെ നെ ഞ്ചിലേറ്റുവാങ്ങി, അന ന്ത നാരായണന് ഒരു വള്ളിയിട്ട് അച്ഛനെന്നെ അനന്ത നാരായ ണിയാക്കി. വധീര ശൂര പരാ ക്രമി യായിരു ന്ന സ്വന് തം പിതാവി ന്റെ നാരായണനെന്ന പേരി ല്‍ വള്ളിയിട്ട് സ്ത്രീ ലിംഗമാക്കിയതി ല്‍ ചില്ലറ പൊട്ടല ും ചധീ റ്റലുമൊക്കെ അ മ്മയുടെ ഭാഗത്തു നിന്ന് ക ണ്ണീരോടെയും ഭധീഷണിയുടെ സ്വരത്തി ല ും ഉണ്ടായെങ്കി ല ും അതെ ങ് ങും വിലപ്പോയി ല്ല . അങ്ങനെ അന ന്തനാരായണി. പി.പി എ ന്ന ഞാ ന്‍ അ ച്ഛ ന മ്മമാ രുടേയും ബ ന്ധുജനങ്ങളുടേയും സ്നേഹ ലാളന കളി ല്‍ വള ര്‍ന്നു തുടങ്ങി. കോളേജിലെ ത്തി യപ്പോഴേക്കും എന്‍റെ പേ ര് എനിക് കാദ്യമായി പ്രിയമുള്ളതായി ത്തുടങ്ങുകയും ഞാനത് അല്‍പ്പം പരിഷ്ക്കരിക്കുകയും ചെ യ്തു. എ ന്റെ പരി ഷ് കാരം ന ട പ ടിയി ല്‍ അ മ്മ ചിരി കോ ട്ടുകയും അച്ഛന്‍ വിടര്‍ന്നു വ ന്ന പുഞ്ചിരി ഒളിപ്പിച്ച് അമ്മയെ ചൊടിപ്പി ക്കാതെ കണ്ണടച്ച് കാട്ടുകയും ചെ യ്തു. പലപ്പോ ഴ ും പരിഹാസത്തി നിരയായ പി.പി എ ന്ന ഇനധീഷ്യ ല്‍ മാറ്റി ഞാനത് പൂമറ്റം എന് നാ ക്കി മാറ്റി യപ്പോഴേക്കും അന ന്തനാ രായണി പൂമറ്റം എ ന്ന എന്‍റെ പേരിനൊരു ആഭിജാത്യവ ും ആര്‍ഭാടവുമൊക്കെ വന്നു ഭവിച്ചു. അന ന്തപൂമറ്റം എന്നും നാണിപിള്ള എന്നും രണ്ട് വ്യത്യ സ്ത പേ രു കളി ല്‍ ഞാന്‍ഫെ യ്സ് ബുക്ക് അക് കൗ ണ്ട് തുടങ്ങുകയും, എനിയ്ക്ക് നിരവധി എഫ്.ബി ഫ്രണ്ട്സ് ഉണ്ടാവുകയും ചെ യ്തു. ഇരുപതു വയസ്സില്‍ മ ലയാളം ബി.എ കഴിഞ്ഞതും ക ല്ല്യാണാ ല � ാചനകള്‍ ചുറ്റും കലപി ല കൂട്ടി. ഭാഗ്യമോ നിര്‍ഭാഗ്യമോ ചൊവ്വാദോഷത്തിന്റെ പേരി ല്‍ എല് ലാ ആ ല � ാചനകളും തട്ടി ത്തെറിക്കു കയും ഞാ ന്‍ മ ലയാള ത്തി ല ും സോഷ്യോ ള ജി യില ും ഡബി ള്‍ എം.എ എടുക്കുകയും ചെ യ്തു. പിന്നേയും ഞാ ന്‍ കന്യ കയായി തു ട രുകയും, പൊ ടുന്നനെയൊരു നാ ള്‍, എന്നെ കെട്ടിച്ചു വിടുകയെന്ന ഉ ത്തര വാദിത് തം പോ ല ും മ െ ന്ന് അച്ഛന്‍ ഉമ്മറത്തെ ചാരുകസേരയി ല്‍ നിന്നും ചാ ടിയെഴുന്നേറ്റ് തെ ക്കെത്തൊടിയിലെ മാന്തോപ്പില്‍ ചാരമായി ലയിച്ചു ചേര്‍ന്നു. ഓര്‍ക്ക പ്പു െത്തുള്ള അച്ഛന്റെ തിരോധാനം സ്വതേ വാക്കുകള്‍ക്ക് പിശുക്ക് കാട്ടുന്നഅമ്മയെ മൗനിയാക്കി. അമ്മ പിന്നെ, എന്റെ കാര്യത്തില്‍ പോ ല ും താല്‍പ ര്യം ക ാട്ടാതെ പൂജാമു െിയില ും, അച്ഛനോ ടൊത്തു നിരവധി രാവുകള്‍ രമിച് ചാ ഹ് ലാദി ച്ച, പരിഭവങ്ങളും പിണ ക്ക ങ്ങളും പങ്കിട്ട പാ ടിഞ്ഞാറ്റ മു െിയില ും ഒതുങ്ങി ക്കൂ ടി. എ ന്റെ കന്യ കാത്വ ത്തി ന് പോറലേ തുമേല്‍ക്കാതെ നാട്ടിന്‍ പു െ ത്തു കാരുടെ പിറുപിറു ക്കലുകളി ല്‍ മൂത്തു നരച്ച് ഞാ ന്‍ പെര നി െഞ്ഞു നിന്നു. വിശേഷി ച്ചൊന്നും സംഭവിക്കാതെ കൊ ല് ലം മൂന്നു കഴിഞ്ഞതും ഒരു എ ലിപ്പ നിയുടെ രൂപത്തില്‍ അമ്മയും അച്ഛനടുത്തേക്കങ്ങ് പോയി. എന്നെക്കുെിച്ചോര്‍ക്കാതെ. നിര്‍ദാക്ഷണ്യം എന്നെ അനാഥ യാക്കിക്കൊ ണ്ട്. അ ച്ഛ ന മ്മമാ ര്‍ തെക്കേ തൊടിയി ല്‍ പിന്നേയും അടു ത്തടുത്ത് കി ട ന്ന് അവരുടെ മരണാന ന്തര ജധീവിതം ജധീവിച്ചു തുടങ്ങി. ഇനി, തനിച്ചിവിടെ വയ്യെന്ന് പൂമ റ്റത്ത് വീട് മണി ച്ചിത്രത്താഴിട്ടു പൂട്ടി കണ്ണീരു തുടച്ച് ഞാന്‍ നഗരത്തിലേക്ക് ചേക്കേറി. എ ന്റെ എഴുത്തും, ജോ ലിയുമൊക്കെയായി നഗരത്തിലെ ഫ്ളാറ്റില്‍ ഞാനെന്റെ ഏകാ ന്തജധീവിതം ജധീവിച്ചു തുടങ്ങി. എനിയ്ക്ക് വിവാഹാ ല � ാചനയുമായി ന ട ക് കാ ന ും, ഇനിയഥവാ ഒത്തുവന്നാല്‍ വിവാഹമെന്ന ചടങ്ങ് നടത്താനും മറ്റും പെയ ത്തക്ക ബ ന്ധു ബലമോ സുഹൃത് വ ല യമോ ഇല്ലാത്തതിനാ ല്‍ ഈ മുപ്പത്താറാം വയസ്സി ല ും ഞാ ന്‍ അവിവാഹിതയായി തു ടരുന്നു. പക്ഷേ കൊ ല് ലം ഏഴെട്ടായി ഞാ ന്‍ മനസ്സിനുള്ളില � ാരാളെ അ നുവാദം ചോദിക്കാതെ പ്രതിഷ്ഠിച്ച് പ്രണയിക്കാന്‍ തുടങ്ങിയിട്ട്. ആദ്യത്തെ മൂന്നാലു വര്‍ഷം ഇടയ്ക്കൊക്കെ അവി ചാരിതമായി കാണുമ്പോള്‍ ഹ ല � ാ ഹായ് എന്നൊക്കെ പുഞ്ചിരിച്ച് എതിര്‍ദി ശ കളിലേ ക്ക് അ െിയാതൊന്നു തിരിഞ്ഞു നോ ക്കി ന ടന്നു മറഞ്ഞി രു ന്ന ഞങ്ങ ള്‍, പിന്നെ പിന്നെ ചി ല കണ്ടുമുട്ടലുക ള്‍ക്ക് ഇരുവരും അ െിയാതെന്ന പോലെ ന ടിച്ച് ചി ല കണ്ടുമുട്ട ലുകള്‍ക്ക് അവസര ങ്ങ ള്‍ സൃഷ്ടിച്ചു തുടങ്ങി. കണ്ണട ച്ചി രുട്ടാ ക്കി കള്ളപ്പൂ ച്ച പാല് കട്ട് കു ടിക്കു ന്ന തുപോല �ൊക്കെയെ ന്ന് ഞാ ന്‍ ചിരികര്‍ച്ചീഫി ല്‍ തു ടച്ചു. ചെറിയ ചി ല ഇല്ലാരോഗങ്ങ ള്‍ ന ടിച്ച് ഞാ ന്‍ ഡോക്ടറായ അയാള്‍ക്ക രി കി ല്‍ പോ കുന്നതും, ആവശ്യ മില്ലെന്നറിഞ്ഞിട്ടും ചി ല ചെറിയ ചെറിയ പരിശോധനക്കു െി പ്പ ടികള്‍ വൃത്തിയിലെഴുതി വെച്ചു നീട്ടി, പരിശോധനാ ഫലവുമായി നാളെ വന്നോ ളൂവെ ന്ന് നേര്‍ത്ത പുഞ്ചിരിയോടെ അയാളും ഇടവിട്ട ചില പതിവുകളാക്കി . ആരേയും പ്രത്യേകിച്ചു കാണാ നില് ലാതിരുന്നിട്ടും, രോഗിയായ ആരേയോ കാണാനെന്നനാ ട്യത്തില്‍ ആശുപത്രിയില ും, അയാ ള്‍ െ ൗണ്ട്സിനായി ന ടന്നു കൊണ്ടേ യിരിക്കു ന്ന വരാന്തകളില ും മുറതെറ്റാതെ പോ കു ന്ന ത് ഞാന ും പതിവാക്കി യിരുന്നു. എ ന്റെ സ്വതസി ദ്ധമായ കുറ്റാന്വേഷണ ബുദ്ധിയുടെ പ്രവര്‍ത്തനഫ ലമായി ഇതിന കം അയാളും എന്നെ പ്പോലെ തന്നെ ഒറ്റയാനാണെ ന്ന് കണ്ടു പി ടിച്ചു ചാരിതാര്‍ത്ഥ്യ മ നുഭവിച്ചു. ഏ ടെ സാധാരണമായ ചി ല കുടുംബ ചുമതലകള്‍ക്കിടയില ും, ഒന്നിനു പിറകെ ഒന് നായി ബിരുദങ്ങ ള്‍ പേരിനൊപ്പം എ ഴുതി ചേര്‍ ക്കു ന്നതിനി ടയില ും, അയാ ള്‍ മനസ്സും ശരധീരവ ും ആര്‍ക്കും പങ്കു വെ ച്ചിട്ടില്ലെന്ന തിരിച്ചറിവി ല്‍ ഞാ ന്‍ സന്തു ഷ്ട യാവുകയും, അധി കാരത്തിന്റെ ഗര്‍വ്വോടെ തന്നെ അയാളെ സ്വപ്നം കാണാ ന്‍ തുടങ്ങുകയും ചെ യ്തു. ക ാ ലം ഞങ്ങളുടെ പ്രണയം തു െന്നു പ െയാനവസരം നല്‍കാതെ, പ്രണയ സാക്ഷാ ത്കാരത്തിനുള്ള സ്ഥിരം സാഹച ര്യങ്ങളൊന്നും സൃഷ്ടി ക്കാതെ മുന്നോട്ടു പോയ്ക്കൊണ്ടേയിരുന്നു. എന്റെ ഇടതൂര്‍ന്ന മുടിയിഴക ളി ലവി ടവിടെയായി വെള്ളി നൂലുകള്‍ തിളങ്ങിയത് എന്നെ ചകിതയാക്കി. എന്നാലയാളുടെ മുടിയും, ഭംഗിയായി വെട്ടി നിര്‍ത്തിയിട്ടി ല്ലാത്ത താ ടി രോമങ്ങളും മ ത്സര ബുദ്ധിയോടെ നരച്ചു തുടങ്ങി യതും, നിരാശയും ഒപ്പമൊരു ഗൂഢമായ ആനന്ദവ ും എന്‍റെ യുള്ളിലു ണര്‍ത്തി. ഇത്ര യൊക്കെയായിട്ടും പ്രണയം തു െന്നു പ െയാന ും ഒരുമിച്ചൊരു ജധീവിതം യാഥാര്‍ത്ഥ്യമാക് കാ ന ും ഒരു പഴുതും ഞങ്ങള്‍ക്കിരുവര്‍ക്കും കിട്ടിയുമി ല്ല. കോളേജു ക ാ ലം മുത ല്‍ എ ന്റെ ഒരേ യൊരു സുഹൃത്ത് പ്രശാ ന്തനാണ്. പേരുപോലെഅത്ര ശാ ന്തചിത്തനൊന്നുമല്ലെങ്കി ല ും അവ ന്‍ സല്‍സ്വഭാവിയും സദാചാ രിയുമാണെന്നതില്‍രണ്ടു പക്ഷമി ല്ല. വല്ലപ്പോ ഴ ും ഒ ഴി വു ദിവസങ്ങളിലെ വൈ കുന്നേരങ്ങളി ല്‍ എ ന്റെ ഫ്ളാ റ്റിന്‍റെബാല്‍ക്കണിയി ലിരുന്ന് അവനൊപ്പമാണ് ഞാ ന്‍ മദ്യപി ക് കാറുള്ളതും എന്‍റെ ഫ്രസ്ട് രേ ഷന്‍കരഞ്ഞു തീര്‍ക്കാറുള്ളതും. എട്ട് പത്ത് കൊല്ലായി പ്രേമിച്ചിട്ടും അതൊന്നുതൊറന്നു പെയാന്‍ തന്റേടമില്ലാത്തനിന്നെയൊക്കെ എന്തിനു കൊള്ളാമെടീ യെ ന്ന് അവ ന്‍ പരിഹസിക്കുമ്പോള്‍, മംഗളം �സ് മാർച്ച് 2023 65
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 66 67 അതെങ്ങനാടാ ഞാന്‍ കേെി....... അയാളെന്തോര്‍ക്കും എന്നെക്കു െിച്ച്? എന്ന് മദ്യലഹരിയില്‍ ഞാ ന്‍ഉളുപ്പേതുമില്ലാതെ വിങ്ങിക്കരയും. പിന്നെ...... പിന്നെ....... അയാളൊരു നിര്‍ഗുണ പരബ്രഹ്മന്‍ ...... ഒന്നു പോടീ..... ഒള്ളകാര്യം പറഞ്ഞ് ജധീവിക്കാന്‍ നോക്ക്.........പ്രശാന്തന്‍ പോക്കറ്റില്‍ നിന്നും തിര ക്കിട്ട് സി ഗററ്റെടുത്ത് ചുണ്ടില്‍ വെയ്ക്കുകയും ഹോ... പണ്ടാറം എന്ന് മുറുമുറുത്ത് തിരിച്ച് പാക്കറ്റിലിടാതെ വിരല്‍ കൊണ്ട് ബാല്‍ക്കണിക്കപ്പുെം ദൂരേക്ക് തട്ടിത്തെറിപ്പിച്ച് മധീശയില്‍ തെരുപ്പിടിക്കുകയും ചെയ്യും. എന്റെ ഫ്ളാറ്റില്‍ സിഗററ്റ് കത്തിക്കാന്‍ ഞാനവനെ അനുവദിച്ചിട്ടില്ല. അതിന്റെ പുകയും മണവുമൊന്നും എനിക്കിഷ്ടപ്പെടാന്‍ കഴിഞ്ഞിട്ടുമില്ല. എനിക്കരികിലിരുന്ന് സിഗെറ്റു പുകച്ച് എന്റെ കൂടി ശ്വാസകോ ശത്തില്‍ വൃത്തികെട്ട കറയുണ്ടാ ക്കാന്‍ പ്രശാന്തനെയെന്നല്ല ആരേയും ഞാനനുവദിക്കുകയുമില്ല. അയാക്കിനി നിന്നെ പ്രേമിക്കാനും കെട്ടാനുമൊന്നും വയ്യെങ്കി വല്ല ആമ്പിള്ളാരേം കെട്ടി ആര്‍മാദിച്ച് ജധീവിക്കെന്‍റെ അനന്ത നാരായ ണിക്കൊച്ചേ..... യെന്ന് പ്രശാന്തന്‍ മധീശയില്‍ നിന്നും കൈയെടുത്ത് അടുത്ത പെഗ്ഗൊഴിച്ചു ഒറ്റ വലിക്ക കത്താക്കി. പ്രശാന്തന്‍റെകരുണ യേതുമില്ലാത്ത പ്രസ്താവനയില്‍ ഒരു നിമിഷം മദ്യലഹരി എന്നെ വിട്ടൊഴിഞ്ഞു. ആതുരസേവനം വ്രതമാക്കിയ, സമര്‍പ്പണ മനസ്സോടെ രോഗികള്‍ക്കൊപ്പം സദാസമയവും ജധീവിക്കുന്ന അയാള്‍ക്കിനി എന്നോട് പ്രണ യമില്ലേ... ഈശ്വരാ.... കഴിഞ്ഞു പോയ എന്റെ നീണ്ട വര്‍ഷങ്ങളിലെ പ്രണയം....... സ്വപ്നങ്ങള്‍......... ഞാന്‍ വിതുമ്പി. നിന്നോടെനിക്ക് ഇക്കാര്യത്തില്‍, ഇക്കാര്യത്തില്‍ മാത്രം പുച്ഛാ.... അവടൊരു ഡിവൈന്‍ലവ്.... മണ്ണാങ്കട്ട..... എത്ര വര്‍ഷാടീ നധീയിങ്ങനെ സ്പോയില്‍ ചെയ്തേ...? ഇങ്ങനെ കൊറച്ചൂടി കഴിഞ്ഞാ നധീ കെള വ്യാവും പിന്നെ ഒരുത്തനും തിരിഞ്ഞു പോലും നോക്കുകേല...... നധീ മൂത്തു നരച്ച് പണ്ടാറടങ്ങും....... പ്രശാന്തന്റെ ദുഷ്ട വചനങ്ങള്‍ എന്‍റെ ഹൃദയം പൊള്ളിച്ചു. പ്രശാന്തന്‍ പെയുന്നതില്‍ കാര്യമുണ്ടെന്ന് ഞാന്‍ എന്‍റെ കൂമ്പിയ മിഴികള്‍ വിടര്‍ത്തി വെച്ച് അവനെ നോക്കി വിഡ്ഢിച്ചിരി ചിരിച്ചു. പയ്യെ പയ്യെ മദ്യലഹരി എന്നെ വിട്ടൊഴിയുന്നതായും എന്റെ മനസ്സ് തുടിക്കുന്ന തായും എന്തില�ൊക്കെയോ ഭ്രമിക്കുന്ന തായും ഞാനെിഞ്ഞു. ഞാന്‍ ആരെ യെങ്കിലുമൊക്കെ പ്രണയിക്കാനും ജധീവിതത്തിന്റെ സുഖല�ോലുപത കളില്‍ അഭിരമിക്കാനും തധീരുമാനി ച്ചുകൊണ്ട്, മേശപ്പുെത്ത് വിശ്രമി ച്ചിരുന്ന എന്റെ ലാപ്ടോപ്പ് തുെന്നു. ഓ ചിലനേരത്ത് നധീ അറുബോറനാ നാരായണാന്നും, ഇനി ഇവിടെ ഇരുന്നാ ശരിയാവുകേല എന്നും കൊഴഞ്ഞ ശബ്ദത്തില്‍ പിറുപിറുത്ത് പോട്ടെയെന്ന് ആംഗ്യം കാട്ടി പ്രശാന്തന്‍ യാത്രയായി. ഞാനെന്‍റെ അനന്ത പൂമുറ്റം എന്ന എഫ്.ബി പേജ് തുെന്നു. ‘‘ഞാന്‍ അനന്ത നാരായണി സുന്ദരി...... വിദ്യാ സമ്പന്ന സാമ്പത്തികമു ള്‍പ്പെടെ പെയത്തക്ക പരാധധീനത കളൊന്നുമില്ലാത്ത അവിവാഹിത. എനിക്ക് പ്രണയിക്കാന്‍ ഒരു പുരുഷന്‍ വേണം.’’ ഇത്രയും ടൈപ്പ് ചെയ്തു കഴിഞ്ഞപ്പോഴേയ്ക്കും യൗവ്വനാരംഭം മുതല്‍ എന്നെയൊന്നു പ്രണയി ക്കാനും കാമിക്കാനുമൊക്കെ കത്തുകളായും, ഇ മെയിലുകളായും ഫോണില്‍ മെസേജുകളായും, ഈയടുത്ത കാലം മുതല്‍ പലപോ സുകളിലുള്ള സെല്‍ഫിയുള്‍പ്പെട്ട വാട്സ് ആപ്പ് മെസേജുകളായും വന്ന പ്രണ യാര്‍ത്ഥികളുടെ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. - കൊറെ പിറകെ നടന്നി ട്ടായാലെന്തുവാടാ... അവളെ ഞാനൊതുക്കി..... ഹോ.... ഇച്ചിരെ മൂത്തെങ്കിലെന്താ....... എന്നാ ചരക്കാ... എന്ന് ചിെി കോട്ടി കൂട്ടുകാരോട് വധീമ്പു പെയുന്നപുരു ഷവര്‍ഗ്ഗത്തിന് അപമാനമാവുന്ന വഷളന്മാര്‍ മുന്നില്‍ പല്ലിളിച്ചു. ഭാര്യയ്ക്കു മുന്നില്‍ അനുസരണ ശീലമുള്ള സല്‍ഗുണ സമ്പന്ന നായ, അവളുടെ ഉറക്കത്തിന്റെ ആഴമളന്ന്, രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍ ഫോണ്‍ അടുക്കിപ്പി ടിച്ച് സ്വകാര്യത്തില്‍ പ്രണയാഭ്യ ര്‍ത്ഥന നടത്തിയും, വര്‍ണ്ണിക്കാന്‍ വാക്കുകള്‍ പരതി, ബെഡ് റൂമിലേക്ക് ഇടയ്ക്ക് പാളി നോക്കി സോള്ളല്‍ തുടരുന്ന പകല്‍ മാന്യന്മാരേയും, മദ്യത്തിന്റെ കുഴ യുന്ന ശബ്ദത്തില്‍ ഊശാന്താടിയും തലയും ചെപറേന്ന് മാന്തി പ്പൊളിച്ചും എന്നെ ഫോണിലൂ ടായാല്‍പ്പോലും ഭോഗിക്കാന്‍ വെറളി കാട്ടുന്ന കാമവെറിയ ന്മാരും ലാപ്ടോപ്പിന്റെ സ്ക്രീനില്‍ ഉെഞ്ഞു തുള്ളി. ഞാന്‍ പൊട്ടിവരുന്ന ചിരിയോടെ സാവധാനത്തില്‍ കീ പാഡിലുടെ വിരലുകള്‍ ചലി പ്പിച്ചു. എനിക്കു പ്രണയിക്കാന്‍ ഒരു പുരുഷന്‍ വേണം. എന്ന് ഞാന്‍ ടൈപ്പ് ചെയ്ത അക്ഷ രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും, അങ്ങിനെ ഞാനും പ്രണയി ക്കാന്‍ തധീരുമാനിച്ചു..... നിങ്ങ ളില്‍ചിലരെ...... എന്ന് മാറ്റി ടൈപ്പ് ചെയ്തു. പിന്നെ, എന്റെ നിബന്ധനകള്‍ അക്കമിട്ടു ഒന്നിനു താഴെ ഒന്നായി ബോള്‍ഡായും പ്രണയത്തിന്റെയൊരു നീല നിെം കൊടു ത്തും, കീ പാഡില്‍ ചുവന്ന നെയില്‍ പോളിഷിട്ട വിരല്‍ത്തു മ്പുകള്‍ പാഞ്ഞു നടന്നു. ഞാന്‍ സിലക്ട് ചെയ്യുന്ന കാമുകന് ആഴ്ച ഫയില്‍ ഒന്നോ രണ്ടോ തവണ എന്റെ ഫ്ളാറ്റില്‍ വരാവുന്നതാണ്. ബ്രാക്കറ്റില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി പത്തര വരെ എന്ന് ചുവന്ന നിെം കൊടുത്തു. അടുത്തതായി, എന്റെ കാമുകന്‍ സംസ്കാര സമ്പന്നനും, ഹൈലി ഹൈജധീനിക്കും ആയിരിക്കണം. ബ്രാക്കറ്റില്‍ വൃത്തിമാനിയ എന്ന രോഗം എനിക്കുള്ളതിനാല്‍ ശരധീരത്തിലെ വിയര്‍പ്പുനാറ്റം, വായ്നാറ്റം തുടങ്ങിയവ എനിക്ക് സഹിക്കാനാവില്ലെന്നും, ഹൃദ്യമായ സുഗന്ധലേപനങ്ങ ള്‍ശീലമില്ലാത്തവര്‍ക്ക് ഞാനത് സ്നേഹസമ്മാനമായി എന്റെ വലിയൊരു പെര്‍ഫ്യൂം കളക്ഷനില്‍ നിന്നും സ്നഹ സമ്മാനമായി തരുന്നതുമാണ് എന്ന് എഴുതി ബ്രാക്കറ്റ് ക്ലോസ് ചെയ്തു. പിന്നെ, ഒരു നോട്ടം കൊണ്ടോ വാക്കു കൊണ്ടോ വിലകുെഞ്ഞ തമാശകള്‍ കൊണ്ടോ എന്നെ അപമാനിക്കരുതെന്നും, മറ്റൊന്ന് പാത്തും പതുങ്ങിയും എന്‍റെ താമസസ്ഥലത്ത് കേെി വരാന്‍ പാടില്ലെന്നും, എന്റെ സുഹൃത്തായും കാമുകനായും അന്ത സ്സോടെ കേെി വരാന്‍ കരളുെപ്പുള്ളവര്‍ മാത്രം ഇപ്പണിക്ക് തുനിഞ്ഞിറ ങ്ങിയാല്‍ മതിയെന്നും എഴുതി, ഞാന്‍ പ്രശാന്തന്‍ ഒഴിച്ചു വെച്ച ബ്രാന്‍ഡി വലിച്ചു കുടിച്ചു. അപ്പോഴാണ് പ്രധാനപ്പെട്ടതൊന്ന് വിട്ടു പോയത് എന്‍റെ ശ്രദ്ധയില്‍ പെട്ട ത്. സംബന്ധത്തിനു വരുന്ന എന്റെ കാമുകന്‍ ഒരു കുപ്പി മുന്തിയ മദ്യം കൈയില്‍ കരുതണമെ ന്നതും, പക്ഷേ നാലു പെഗ്ഗില്‍ കൂടുതല്‍ കഴിച്ച് അലമ്പാവാന്‍ അനുവാദമില്ലെ ന്നതും നീല നിെത്തില്‍ വെടിപ്പായി ഞാന്‍ ടൈപ്പ് ചെയ്തു. സോഡയും പൊരിച്ച ബദാമും അണ്ടിപ്പരിപ്പും ആപ്പിളും കാരറ്റും അരിഞ്ഞിട്ട സലാഡും എന്റെ അതിഥ്യ മര്യാദ യിലുള്‍പ്പെടുത്തി ഞാന്‍മേശപ്പുെത്ത് ഭംഗിയായി ഒരുക്കി വെക്കു ന്നതാണ്. പിന്നെയുള്ളതില്‍ ചില പ്രധാന കാര്യങ്ങള്‍ ബോള്‍ഡ് ലെറ്റെില്‍ ടൈപ്പ് ചെയ്ത് തൃപ്തി വരാതെ ഞാന്‍ അടിവരയിടുക കൂടി ചെയ്തു കാമുകന്‍ വിഭാര്യ നെങ്കില്‍ നല്ലത്. ഇനി അഥവാ അയാള്‍ ഭാര്യയെ ബുദ്ധിപൂര്‍വ്വം പറ്റിച്ചിട്ടാണ് എന്റെ കാമുക പദവി അലങ്കരിക്കുന്നതെങ്കില്‍ നിര്‍ബ ന്ധമായും പാലിക്കേണ്ടതായ കാര്യങ്ങള്‍ ചെറി യൊരു വൃത്ത ത്തിനകത്ത് അക്കമിട്ടു ഞാന്‍ ടൈപ്പ് ചെയ്തു. എന്റെ മുന്നിലി രുന്ന് മിണ്ടരുതേയെന്ന് ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് ഗോഷ്ടി കാണിച്ച് ഫോണ്‍ ചേര്‍ത്തു പിടിച്ച് കല്ലു വെച്ച നുണ പറഞ്ഞ് എന്നേയും ആ സ്ത്രീയേയും അപമാനിക്കരുത്. മീറ്റിംങ്ങിലാടീ.... ചേട്ടന്‍ ഇച്ചിരി ക്കൂടി ലേറ്റാവും കേട്ടോ..... പിള്ളാര് ഉറങ്ങ്യോടി.... എന്നാ പിന്നെ എന്റെ മുത്ത് കിടന്നോ..... എന്ന് വഷളച്ചിരിയില്‍ എന്നെ നോക്കി കണ്ണിറുക്കി ശല്യം ഇതെത്രാമത്തെ തവണയാ വിളി.......ഓ..... ഫോണ്‍ ഓഫ് ചെയ്യാനുമൊക്കില്ലാന്ന്, ശത്രുവിനെയെന്ന പോലെ ഫോണിനെ രൂക്ഷമായി നോക്കി, അടുത്ത പെഗ്ഗെടുത്ത് വലിച്ചു കുടിച്ച് ചിെിയും തുടച്ച് എന്‍റെ തുടയില�ാന്നു തട്ടാന്‍ കൈ നീട്ടി മിടുക്കനാണെന്ന് ഭാവിക്കരുത്. ഈ അപമാനം എനിയ്ക്ക് സഹിക്കാ വുന്നതിനും അപ്പൂെമാണ്. പിന്നെ കാരണങ്ങളുണ്ടെങ്കിലുമില്ലെങ്കിലും ഭാര്യയെന്ന സ്ത്രീയെ കുറ്റം പറഞ്ഞ് സെന്‍റിമെന്‍സിന്റെയൊരു അവസ്ഥ ക്രിയേറ്റ് ചെയ്ത് ഒരു മെല�ോഡ്രാമ സൃഷ്ടിക്കുന്നതും അനുവദനധീയമല്ല. ഈ നിബ ന്ധനകള്‍ ശക്തവും ദൃഡവുമാണ്. പിന്നെയുള്ളത് വികാരാവേ ശങ്ങളുടെ ഏതു തലത്തില്‍ നിന്നായാലും ഒരു കാരണവശാലും എന്റെ ചുണ്ടുകളില്‍ സ്പര്‍ശി ക്കാനോ ചുംബിക്കാനോ പാ ടുള്ളതല്ല. എന്റെ ചുണ്ടുകള്‍ പവിത്രമാണ്. കാലങ്ങളായി ഞാന്‍ പ്രണയിക്കുന്നു. എന്‍റെ ദാഹവും മോഹവുമായ, അകലെ വെച്ചുപോലും കാണുന്ന മാത്രയില്‍ എന്റെ മേനിയെ പുളകം കൊ ള്ളിക്കുന്ന, തധീവ്രഅനുരാഗമായി എന്നെ ചുറ്റി വരിഞ്ഞ് പൊള്ളി ക്കുന്ന എന്റെ പ്രണയിക്ക് എന്റെ സോള്‍മേറ്റിന്, എന്റെ സഖാവിനു മാത്രം അവകാശപ്പെട്ടതാണ്. എന്റെ അധരങ്ങളിലെ ചൂടും ന�ാവലെറ്റ്
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 68 69 തണുപ്പും മധുരവും എല്ലാം. രതിമൂ ര്‍ഛയുടെ ആനന്ദത്തിനിടയില്‍ പിച്ചുകയോ മാന്തുകയോ അര്‍ത്ഥ ശൂന്യമായവിഡ്ഢിത്തങ്ങള്‍ പുലമ്പുകയോ ചെയ്യരുത്. ബ്രാ ക്കറ്റില്‍ ഇക്കാര്യത്തില്‍ എനിക്ക് മുന്‍പരിച യമില്ലെ ങ്കിലും പ്രീഡി ഗ്രിക്ക് കൂടെ പഠിച്ച സുമത്തിന്റെ വിവാഹാനന്തരമുള്ള കേളധീ രാത്രികളുടെ കഥകള്‍ ഉളുപ്പേതു മില്ലാതെ സുമം വര്‍ണ്ണിക്കുന്നത് കേട്ട് അന്നേ മനസ്സില്‍ കോറിയി ട്ടതാണ്. സുമം പെഞ്ഞതുപോലെ അതങ്ങിനെയൊക്കെയൊരു സത്യസ ന്ധമായ കാര്യമാ ണെങ്കില്‍ എനിക്കതിഷ്ടമല്ല. നഖക്ഷതങ്ങളായാലും തുപ്പല്‍ തെറിപ്പിച്ചുകൊണ്ടുള്ള സീല്‍ക്കാ രങ്ങളായാലും. എന്റെ സകല നിബന്ധനകളും പാലിക്കാന്‍ കഴിയുന്ന പ്രണയാര്‍ത്ഥികള്‍ എന്റെ മെയില്‍ ഐഡിയിലേക്ക് ഫുള്‍ സൈസ് ഫോട്ടോ സഹിതം പ്രൊഫൈല്‍ അയയ്ക്കുക. എനിയ്ക്ക് പ്രണയിക്കാന്‍ നിലവാരമുള്ള പുരുഷനെ ഞാന്‍ തിരഞ്ഞെടുക്കും. സകല കമ്മ്യൂണിക്കേഷന്‍സും അതധീവ രഹസ്യമായിരിക്കും. വിശ്വാസം അതല്ലേ എല്ലാം. തൊട്ടുതാഴെ ചിരിക്കുന്നൊരു സ്മൈലിയെന്ന ഐറ്റവും കൂടി ഞാനതില്‍ ചേര്‍ത്തു. പിന്നെ, ഗ്ലാസ്സിലവശേഷിച്ച മദ്യം ഒന്നുകൂടി സിപ്പ് ചെയ്തു. എന്റെ വിരസതയും ഏകാന്തതയും എന്നെ പാടേ തളര്‍ത്തുമ്പോഴാണ് ഇടയ്ക്കൊക്കെ പ്രശാന്തനൊപ്പം ഞാന്‍ മദ്യപിക്കുന്നതും മനസ്സിലെ സങ്കടക്കെട്ടുകളുടെ കെട്ടഴിച്ച് മനസ്സിന്‍റെവിക്ഷോഭങ്ങള ടക്കി നിര്‍മ്മലമാക്കുന്നതും. ഞാന്‍ വീണ്ടും ലാപ്ടോപ്പിന്റെ സ്ക്രീനില്‍ കണ്ണോടിച്ചു. ചെറിയ ചെറിയ അക്ഷരത്തെ റ്റുകള്‍ തിരുത്തി പിന്നെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധനടൈപ്പ് ചെയ്യാന്‍ തുടങ്ങി. അതിന് ഭംഗിയുള്ള വയലറ്റു നിെം കൊടുത്തു. കാമുകി വേഷം ആത്മാര്‍ത്ഥമായി ജധീവിച്ചു തീര്‍ക്കാന്‍ കാമുകന്‍ എനിക്കാദ്യം നല്‍കേണ്ടത് അഞ്ചുലക്ഷം രൂപയാണ്. അതിനെ സ്ത്രീധന മെന്നോ പുരുഷധനമെന്നോ വിളിക്കാം. ബ്രാക്കറ്റില്‍, ഇങ്ങനൊരു ഫധീസ് വച്ചില്ലെങ്കില്‍ എന്റെ കാമുകനും എനിക്കുമി ടയില്‍ചില അസ്വാരസ്യങ്ങള്‍ മുള പൊട്ടും. കാരണം വെറുതെ കിട്ടുന്നതിനൊന്നും ആര്‍ക്കും വിലയില്ല എന്ന മഹാസത്യം ജധീവിതമെന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാനതില്‍ വിശ്വസിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഞാനെന്‍റെ പ്രണയത്തിനു ശമ്പളം നിശ്ചയിച്ചിരിക്കുന്നു. ആറുമാസത്തെ പ്രൊബേഷണെി പധീരിഡ് കഴിഞ്ഞാല്‍, ഇരുവര്‍ക്കും പ്രണയം തലയ്ക്കു പിടിച്ചാല്‍, അതങ്ങ് തുടരാന്‍ നിശ്ചയിച്ചാല്‍ പിന്നെയുള്ള മാസ പ്പടി പിന്നീട് തധീരുമാനിക്കാവുന്നതാണ്. ഇനി എത്രമാത്രം സദ്ഗുണ സമ്പന്ന നെങ്കിലും സ്നേഹ സമ്പന്ന നാണെ ങ്കിലും, പ്രിയകാമുകാ ആത്മാ വുകൊണ്ടും മനസ്സുകൊണ്ടും ഞാന്‍ പ്രണ യിക്കുന്ന അദ്ദേഹം എനിക്കരികിലെത്തിയാല്‍ പലിശ സഹിതം ഈ പണം തിരികെ തന്ന് ഞാന്‍ നിങ്ങളെ ഉപേക്ഷിക്കും. യാതൊരു വിധ ഉപാധികളോ കുറ്റബോധമോ ഇല്ലാതെ തന്നെ. കാരണം ആത്മാവുകൊണ്ട് ഞാന്‍ ആഗ്ര ഹിക്കുന്നതും പ്രണയിക്കുന്നതും അദ്ദേഹത്തെയാണ്. വയസ്സ് മുപ്പത്താറായിട്ടും ഇക്കാലമ ത്രയും കാത്തിരുന്നിട്ടും അദ്ദേഹമെനി ക്കരികില്‍ എത്തിയില്ല എന്നതു മാത്രമാണ് ഇത്തരത്തില�ാരു സാഹസമോ അവിവേകമോ പ്രവ ര്‍ത്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞാന്‍ ബ്രാക്കറ്റ് വെടിപ്പായി ക്ലോസ് ചെയ്തു. എല്ലാറ്റിനുമൊരു ക്ലാരിറ്റി വന്നുവെന്ന് തിട്ടപ്പെടുത്തി. ചാഞ്ഞും ചരിഞ്ഞും ഗാഢമായും ചിന്തിച്ചു. പിന്നെ പോസ്റ്റ് എന്ന ഓപ്ഷനില്‍ വിരലുകള്‍ തൊടാനാഞ്ഞതും മേശപ്പുെത്ത് ബ്രാന്‍ഡി കുപ്പിക്കപ്പുെത്തിരുന്ന് ഉെക്കം തൂങ്ങിയിരുന്ന എെ ഫോണ്‍ ‘കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ.....’ എന്ന് ദാസേട്ടന്റെ ശബ്ദത്തില്‍ പാടി ത്തുടങ്ങി. ഞാന്‍ പ്രണയിക്കാന്‍ ശ്രമപ്പെട്ട് തയ്യാറാക്കിയ പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടില്ലല്ലോ..... പിന്നെയിപ്പോ ഈ രാത്രിയി ലിതാരാ..... ശല്യം എന്ന് നധീരസ ത്തോടെ ഏന്തിവലിഞ്ഞ് ഞാ ന്‍ഫോണെടുത്തു. ഫോണില്‍ നമ്പെിനൊപ്പം സ്ക്രീനില്‍ തെളിഞ്ഞു വന്ന മുഖം എന്നെ അന്ധാളിപ്പിച്ചു. ഒരിക്കല്‍, അദ്ദേഹമ െിയാതെ ഞാന്‍ പകര്‍ത്തിയ, ചിരിക്കുന്ന ആ മുഖം. മിഴികളില്‍ ആര്‍ദ്ര തയുടെ നനവുള്ള, നേര്‍ത്ത പുഞ്ചിരിയുമായി എന്നെ യല്ല, മറ്റെങ്ങോട്ടോ നോക്കുന്ന ഈ ഭൂമിയിലെ ഏറ്റവും സുന്ദരമായ മുഖം. ഞാന്‍ കസേരയില്‍ നിന്നും ചാടിയെണധീറ്റു. ബാക്കി നിന്ന മദ്യലഹരി എന്നേയും ഫ്ളാറ്റിനെ തന്നെയും വിട്ടൊഴിഞ്ഞു. ഞാന്‍ ഫോണ്‍ ആവുന്നത്ര മുഖത്തു ചേര്‍ത്തു. പിന്നെപതുക്കെ മന്ത്രിച്ചു. പെയൂ..... ഞാന്‍...... ഞാനിവിടുണ്ട്. ഔപചാരികതകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. താന്‍ കേള്‍ക്കു ന്നുണ്ടോ? ഉവ്വ്......ഇനിയങ്ങോട്ടുള്ള യാത്ര നമുക്ക്.... അദ്ദേഹത്തിന്റെ ശബ്ദം വല്ലാതെ വിെയാര്‍ന്നിരുന്നു. എന്റേയും... എനിക്ക് ശ്വാസം മുട്ടി. ഒരിറ്റു വായുവിനായി ഞാന്‍ മൂക്കു വിടര്‍ത്തി. വൈകി.... ഒരുപാട് വൈകി എന്നറിയാം. എന്നാലും...... ക്ഷമിക്കാനാവില്ലേ തനിക്കെന്നോട്. അരുത്... ഞാന്‍ വിങ്ങിപ്പൊട്ടി. ഫോണിലെ സ്ക്രീനില്‍ അദ്ദേഹത്തിെ ചുണ്ടില്‍ വിരലമ ര്‍ത്തി പിന്നെ, അമര്‍ത്തി ചുംബിച്ചു. അദ്ദേഹം ഗുഡ്നൈറ്റ് പെഞ്ഞതും, നാളെ കാണാം. ആശുപത്രിയിലെ, തിര ക്കിലല്ല. മറ്റൊരിടത്ത് എന്ന് പതുക്കെ ചിരിച്ചതും ഞാന്‍ തിരക്കിട്ട് ഭയപ്പാടോടെ ലാപ്ടോ പ്പിന്‍റെ സ്ക്രീനില്‍തുറിച്ചു നോക്കി. പിന്നെ ആശ്വാസത്തോടെ ഡിലീറ്റ് എന്ന കീയില്‍ വിരലമര്‍ത്തി. ഞാന്‍ ടൈപ്പ് ചെയ്തിരുന്ന അക്ഷരങ്ങളത്രയും എന്ന ന്നേക്കുമായി ഒരു നിമിഷം കൊണ്ട് മാഞ്ഞുപോയി. പകരം ആര്‍ദ്രമായ സ്നേഹം വഴിഞ്ഞൊഴുകുന്ന മിഴികളും നനുത്ത പുഞ്ചിരിയും തെളിഞ്ഞു വന്നു. എെയുള്ളില്‍ പ്രണയം പതഞ്ഞുയര്‍ന്നു. അംബികാ നായര്‍ 4-ഡി, ഡി.ഡി നെസ്റ്റ് കത്രിക്കടവ് കലൂര്‍, കൊച്ചി ഫോണ്‍: 8129211199 College Buses Through 4 Districts : Kottayam, Alappuzha, Ernakulam, Pathanamthitta Arrficial Intelligence & Machine Learning Chemical Engineering Civil Engineering Computer Science & Engineering Electronics & Communicaaon Engineering Electrical & Electronics Engineering Mechanical Engineering HR, Finance, Markeeng, Systems, Operaaons, General Management BBA, BCA, B.Com, M.Com, BA Animaaon & Graphic Design, BA Mullmedia, B.Ed & M.Ed ECE, CSE, CE, EEE, ME, MBA Master of Computer Applicaaons Computer Science & Engineering Industrial Engineering & Management VLSI & Embedded System Power Electronics & Power Systems Structural Engineering and Construccon Management B.Arch Computer Engineering Civil Engineering Electrical Engineering Mechanical Engineering Polymer Technology B.Tech (4 Years) M.Tech (2 Years) Polytechnic Diploma (3 Years) MCA (2 Years) MBA (2 Years) Architecture Ph.D Why Mangalam B.Tech with Honors & Minor Degree Incubation Centre by Kerala Startup Mission Center of Excellence in AI & ML with IoT Foreign University Collaboration Radio Mangalam Coaching for Civil Service/ UPSC, GATE/GRE/IES/IELTS NSS, NCC JOB ORIENTED PROFESSIONAL COURSES IN PRESTIGIOUS INSTITUTION WITH LEGACY Some of Our Pressgious Alliances, Campus Visitors & Recruiters ACCREDITED M Ettumanoor, Kottayam - 686631 | www.mangalam.ac.in ANGALAMEDUCATIONAL INSTITUTIONS Admission Helpline : 98950 10120, 75940 55192, 0481 2710120 ന�ാവലെറ്റ്
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 70 71 യാത്ര ശ്രാവണ ബെൽഗോളയിലെ ബാഹുബലി ഭഗവാനെ ദർശിച്ച് മടക്ക് യാത്രയ്ക്കായി ചെന്നരായ പട്ടണയിലെ ബസ്സ് സ്റ്റോപ്പിൽ മൈസൂരിലേക്കുള്ള ബസ്സ് കാത്തു കൊണ്ടിരിക്കവേ ഒരു കാറുക്കാരൻ ബേലൂർ, ബേലൂർ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് യാത്രക്കാരെ തന്റെ കാെിലേക്ക് ക്ഷണിക്കുന്നത് കണ്ടു. ആദ്യ മായിട്ടാണ് കർണ്ണാടകയിലെ ബേലൂർ എന്നസ്ഥലത്തെക്കുെിച്ച് ഞാൻ കേൾക്കാനിടയായത്. വളരെപ്പെട്ടെന്ന് തന്നെ ആ പേര് എന്റെ മനസ്സിൽ പതിഞ്ഞു. ഹൊയ്‌സാല ശിൽപികളുടെ കരവിരുതിൽ പിെന്നു വധീണ ഒരു മനോഹര ക്ഷേത്രമായ ശ്രീ ചെന്ന കേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ബേലൂരിലാണ്. കുെച്ചു മാസങ്ങൾക്കു ശേഷം ഹൊയ്‌സാല വാസ്തു ശിൽപ വിദ്യയുടെ ചാരുത അടുത്ത െിയുവാനായി ബേലൂരിലേക്ക് ഞാനൊരു യാത്ര നടത്തി. ബസ്സിലായിരുന്നു യാത്ര. ഒരു രാത്രി പാലക്കാടിൽ നിന്നും ബസ്സിൽ സത്യമംഗലം വഴി മൈസൂരിലേക്കും അവിടെ നിന്ന് പുലർച്ചെ 4.30 നു പുറപ്പെട്ടുന്ന ചിക് മാംഗ്ലൂരി ലേക്കും. ചിക് മാംഗ്ലൂരിലേക്ക് പോകുന്ന വഴിയാണ് ബേലൂർ ശ്രീ ചെന്ന കേശവ ക്ഷേത്രം. ഹസ്സനിൽ നിന്ന് ശ്രീ ചെന്ന കേശവ ക്ഷേത്രത്തിലേക്ക് കർണ്ണാടക സംസ്ഥാനത്തിലെ ഹസ്സൻ ജില്ലയിലെ ബേലൂർ താലൂക്കിലാണ് ശ്രീ ചെന്ന കേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹസ്സനിൽ നിന്ന് 35 കീല�ാമധീറ്ററും തലസ്ഥാന നഗരിയായ ബാംഗ്ലൂരിൽ നിന്ന് 200 കില�ാമധീറ്റർ ദൂരം സഞ്ച രിച്ചാൽ ബേലൂരിലെത്താം. ബേലൂരിൽ 8.30 മണിയോടു കൂടി ഞാൻ ബസ്സിറങ്ങി. ബസ്സ് സ്റ്റോപ്പിൽ നിന്നും എകദേശം 500 മധീറ്റർ ദൂരം മാത്രമെ ക്ഷേ ത്രത്തിലേക്കുള്ളൂ. ക്ഷേത്രം 8.30 മണിയോടു കൂടി തുറക്കും. ദക്ഷിണേന്ത്യ ഭരിച്ചിരുന്ന പ്രഗൽഭ രാജാ വംശങ്ങളി വരൂ, യാഗച്ചി നദീതീരത്തെ ശ്രീ ചെന്ന കേശവ ക്ഷേത്രവും ഹ�ൊയ്‌സാല ശില്പങ്ങളും കാണാം... പ്രവീൺ കുപ്പത്തിൽ, കൽപ്പാത്തി
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 72 73 യാത്ര ല � ാ ന് നായിരുന്നു ഹൊ യ്‌സാ ല രാജാവംശം. ഹൊ യ്‌സാ ല രാജാവംശ ക ാ ലഘട്ടത്തിൽ ശില്പ കലയോടുകൂ ടി അനേകം ക്ഷേത്ര നിർമ്മിതി കൾ ദക്ഷിണേ ന് ത്യയുടെ പ ല ഭാഗങ്ങളി ലായി പണി കഴി പ്പി ച്ചിട്ടുണ്ട്.ഇന്ന് ഈ ശേഷിപ്പിൽ നി ല കൊ ള്ളു ന്ന പ്രശ സ്തമായ ക്ഷേത്രങ്ങളാണ് ബേലൂർ ശ്രീ ചെന്ന കേശവ ക്ഷേത്രം, ഹലേബിഡുവിലെ ഹൊയ്‌സാ ലേശ്വര ക്ഷേത്രം, മൈസൂരിന് അടുത്തുള്ള സോമനാഥപുരയിലെ ചെന്ന കേശവ ക്ഷേത്രം . യാഗച്ചി നദിയുടെ തധീരത്ത് എ.ഡി. 1117 മാണ്ടിൽ 103 വർഷം കൊ ണ്ട് മൂന്നു ത ല മുറകളി ലായാണ് ഈ മനോഹര ക്ഷേത്രം പണികഴിപ്പി ച്ചിരിക്കു ന്ന ത് . ഹൊ യ്‌സാ ല രാജാവായിരു ന്ന വി ഷ്ണുവർധന ത ല ക്കാട്ട് വെച്ചുള്ള യു ദ്ധ ത്തിൽ ചോള രാജാ ക്കൻമാരെ പരാജയപ്പെടുത്തി യെന്നും വിജയ പ്രതീകമായി ഈ ക്ഷേത്രം പണി കഴിപ്പി ച്ചുവെന്നും പ െ യപ്പെടുന്നു. മറ്റൊരു ക ഥയും ഇവിടെ നി ലനിൽക്കുന്നുണ്ട് . ത ന്റെ രാജാ ഗുരുവി ന്റെ ഉപേദശ പ്ര കാരം രാജാവായ വി ഷ്ണു വർധന ജൈനമതത്തിൽ നിന്ന് ഹി ന്ദുമതം സ്വീകരിച്ചുവെന്നും വി ഷ്ണുവിനോടുള്ള ക ടു ത്ത ഭക്തി മൂ ലം വി ഷ്ണുവിനെ ആരാധന മൂർത്തിയായി ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠി ച്ചുവെന്നും പ െ യപ്പെടുന്നു. കന്നഡ ഭാഷയിൽ ചെന്ന കേശവൻ എന് നാൽ സുന്ദരനായ കേശവൻ എ ന്നർത് ഥം വരുന്നു. ഹൊ യ്‌സാ ല രാജവംശം ഭാരതധീയ ശിൽപ വിദ്യയ്ക്കും, ല �ോക ശിൽപ വിദ്യയ്ക്കും നൽ കിയ സം ഭാവന കളി ല � ാ ന് നാ ണ് ബേലൂർ ശ്രീ ചെന്ന കേശവ ക്ഷേത്രം . കേശവ ക്ഷേ ത്രത്തിന്റെ അക ത്തളങ്ങളിലേ ക്ക് പ്രധാന ക്ഷേത്ര ഗോപുരത്തിലൂടെ അകത്തേക്കു പ്രവേശിക്കു മ്പോൾ കരിങ്കല്ലു കൾ വിരി ച്ച വിശാ ലമായ മുെെം അതി നു മധ്യേ 42 അ ടി ഉയരവ ും, 15 ടൺ ഭാര വുമുള്ള ഒറ്റ ക്ക ല്ലിൽ കൊ ത്തിയെ ടു ത്ത ഒരു ധ്വജ സ്തoഭവ ും ഉണ്ട്. ഈ സ്തoഭ ത്തിന്റെ മൂന്നു ഭാഗo മാത്രമെ തെയിൽ ഉറപ്പിച്ചിട്ടുള്ളൂ. ഇതിനെ ഗ്രാവിറ്റി പി ല്ലർ എന്നു വിളിക്കുന്നു. സ് തംഭത്തിൽ ശക്തിയെ പ്രതിപാ ദിക്കു ന്നതിനായി ആന കളുടെയും, ധൈര്യത്തെ ക്കു െിക്കു ന്നതിനായി സിംഹത്തിന് റെയും, വേഗതയുടെ പര്യായമായി കുതിരകളെയും, അതിനൊ ടൊപ്പം തന്നെ അ ല ങ്കാരി കമായി വള്ളി പ ടർപ്പുകളും, മനോഹരമായ പൂക്കളും ഇതിൽ കൊ ത്തിവെ ച്ചിരിക്കുന്നു. നക്ഷത്രാകൃതിയിൽ നി െഞ്ഞു നിൽക്കു ന്ന മനോഹാരിത നക്ഷത്രാകൃതിയിൽ മനോഹരമായി പണികഴിപ്പിച്ച ഈ ക്ഷേത്രത്തി ന് 64 മൂലകളും, 48 തൂണുകളും, 4 പ്രവേശന വഴികളുമാണുള്ളത്.പ്രധാന പ്രവേശന കവാടത്തിൽ ഹൊ യ്‌സാ ല രാജവംശത്തിലെ ആദ്യ രാജാവായിരു ന്ന സാ ല സിംഹത്തെ കീഴ്‌പ്പെടുത്തു ന്ന ശിൽപം കൊ ത്തിവെ ച്ചിരിക്കുന്നു. ഇത് ഹൊ യ്‌സാ ല രാജാവം ശത്തിന്റെ രാജ മുദ്രയായി കരുതപ്പെടുന്നു. ക്ഷേത്ര അകത്ത ളങ്ങളിലെ തൂണു കളുടെയും, മേ ൽ ക്കൂര കളിൽ കൊ ത്തി വെ ച്ചിരി ക്കു ന്ന ശിൽപങ്ങളുടെ ചാരുതയും
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 74 75 യാത്ര ആരെയും അമ്പരപ്പെടുത്തു ന്നതാണ്. വലിയ ഇടനാഴികളോ, അകത്തളങ്ങളോ ഇല്ലാത്ത ക്ഷേ ത്രത്തിന്റെ പുെം ചുമരുകളിൽ പതിനായരത്തിൽപ്പരം വിസ്മ യിപ്പിക്കുന്ന ശിൽപങ്ങളാണ് ഹൊയ്‌സാല ശിൽപികളുടെ കരങ്ങളിൽ നിന്നും പിെന്നു വധീണിരിക്കുന്നത്. ശിൽപികളുടെ എകാഗ്രമായ മനസ്സിന്റെയും, ശരധീരത്തിന്റെയും ഐക്യം ആയിരിക്കാം ഇത്തരത്തിലുള്ള മനോഹര ശിൽപങ്ങളുടെ പിെവിക്ക് പിന്നിലുള്ള രഹസ്യം. എളുപ്പത്തിൽ കൊത്തിയെടുക്കാ വുന്നതും, വളരെ മൃദുവായതും പിന്നീട് കാഠിന്യമുള്ളതുമായി മാറുന്ന പ്രത്യേക തരം സോപ്പ് കല്ലുകൾ എന്നറിയപ്പെടുന്ന കല്ലുകൾ കൊണ്ടാണ് ശിൽ പ്പങ്ങൾ കടഞ്ഞെടുത്തിരിക്കു ന്നത്. അയൽ പ്രദേശമായ തുംകൂെിൽ നിന്നുമാണ് ഈ കല്ലുകൾ കൊണ്ടു വന്നിരിക്കുന്ന തെന്ന് പെയപ്പെടുന്നു. വളരെ കൃത്യതയോടും, സൂക്ഷ്മതയോടും കൂടി നിർമ്മിച്ച ഈ ശിൽപ ങ്ങളുടെ രൂപവും, ഭാവവും അതി സൂക്ഷ്മവും, സങ്കീർണ്ണവുമാണ്. ആരെയും മോഹിപ്പി ക്കുന്ന േില്പചാരുത താൻ യുദ്ധത്തിൽ മരിച്ചു പോയാൽ തന്നെ വിവാഹം കഴിക്കുന്ന സ്ത്രീ വിധവയാവു മെന്ന് കരുതി രാജാവായ വിഷ്ണുവർധന വിവാഹം കഴി ച്ചിരുന്നില്ല. എന്നാൽ തന്റെ കൊട്ടാരത്തിലെ നർത്തികയായ ശാന്തള ദേവിയുടെ ചടുലമായ നൃത്തത്തിലും, രൂപഭംഗിയിലും ആകൃഷ്ടനായ രാജാവ് ആ നർത്തികയെ വിവാഹം കഴിച്ചു.ഈ ക്ഷേത്രത്തിലെ പ്രധാന ശിൽപങ്ങളില�ാന്ന് രാജ പത്‌നിയായ ശാന്തള ദേവിയുടെതാണ്. ബേലൂർ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക് താഴെയായിട്ടാണ് കണ്ണാടി യുമായി നിൽക്കുന്ന സുന്ദരി രൂപം കൊത്തി വെച്ചിരിക്കുന്നത്. ഇതുപോലെ പാടുകയും, ന്യത്തം വെയ്ക്കുകയും ചെയ്യുന്ന അനേകം രൂപങ്ങൾ ക്ഷേത്രത്തിലെ ചുമരുകളിൽ കൊത്തി വെച്ചിരി ക്കുന്നു. ഇത്തരത്തിലുള്ള 38 സ്ത്രീ രൂപങ്ങളുണ്ട് ഈ ക്ഷേത്രത്തിൽ. ശാന്തള ദേവിയുടെ സൗന്ദ ര്യമാണ് ഈ മനോഹര ശിൽപ ങ്ങളുടെ പിെവിക്ക് പിന്നിലുള്ളത്. രാമയാണ, മഹാഭാരതത്തിലെ കഥകളെയും, കഥാപാത്ര ങ്ങളെയും ജധീവൻ തുടിക്കുന്ന രധീതിയിൽ ഹൊയ്‌സാല ശിൽപികൾ ഇവിടെ കൊത്തി എടുത്തിരിക്കുന്നു. നൃത്ത രൂപങ്ങൾ, വളരെ ഭംഗിയുള്ളതും ആരെയും മോഹിപ്പിക്കുന്ന മാദക ശിൽപ്പങ്ങൾ, പക്ഷി, മൃഗാദികളുടെ രൂപങ്ങൾ, അക്കാലത്തെ ജനങ്ങളുടെ ജധീവിത കാഴ്ചകൾ എന്നിവ ശിൽപ ഗണങ്ങളിൽപ്പെടുന്നു. ഹൊയ്‌സാല വാസ്തു ശിൽപ വിദ്യയുടെ മായിക രഹസ്യം അെിയുവാനായി ധാരാളം സ്വ ദേശധീയരും,വിദേശികളും ഈ ക്ഷേത്രത്തിലേക്ക് എത്താറുണ്ട്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷ ണത്തിൽ മനോഹരമായി പരിപാലിച്ചു പോരുന്ന ക്ഷേത്രം യുനസ്‌കോയുടെ ല�ോക പൈത്യക പട്ടികയുടെ സാധ്യത ലിസ്റ്റിൽ സ്ഥാനം നേടിയിട്ടുണ്ട്. ഈ ക്ഷേ ത്രത്തിൽ നിത്യ പൂജകളും, ആരാധനകളും നടത്തി വരുന്നു. ക്ഷേത്രത്തിന്റെ ചരിത്ര ത്തെക്കുെിച്ച് മനസ്സിലാക്കാൻ വിദ്ഗധരായ ഗൈഡുകളുടെ സേവനം ലഭ്യമാണ്. 800 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തെ പല തവണ ശത്രുക്കൾ ആക്രമിച്ചിട്ടും അതിനെയെല്ലാം അതിജധീവിച്ച് ല�ോക വിസ്മയമായി നില കൊള്ളുന്നു ഈ മനോഹര ക്ഷേത്രവും അതിലെ ഹൊയ്‌സാല ശിൽപങ്ങളും. ബേലൂർ ചെന്ന കേശവ ക്ഷേത്രത്തിലേക്ക് എത്തി പ്പെട്ടേണ്ട വിധം. • കോട്ടയത്തു നിന്ന് കോയ മ്പത്തൂരിലേക്ക് 241 Km • കോയമ്പത്തൂരിൽ നിന്ന് സത്യമംഗലം വഴി മൈസൂരിലേക്ക് 197 km • മൈസൂരിൽ നിന്ന് ഹസ്സൻ വഴി ബേലൂർ ശ്രീ ചെന്ന കേശവ ക്ഷേത്രത്തിലേക്ക് 150 km യാത്ര
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 76 77 ഇരു പങ്കാളികളും ആസ്വ ദിച്ചാലാണ് സെക്സ് സുഖകരമായ അനുഭവമാകു ന്നത്. ഇരു പങ്കാളികളുടേയും തുല്യമായ പങ്കാളിത്തവും താൽപര്യവും ശരധീരത്തിനൊപ്പം മനസും ആവശ്യമാണ്. സെക്സ് സുഖവും ആസ്വാദന തലങ്ങളും സ്ത്രീ പുരുഷന്മാരിൽ വ്യത്യ സ്തമാണ്. കിടക്കയിൽ സ്ത്രീകൾ ആഗ്രഹിക്കുന്നതെന്തന്നറിയാതെ പല പുരുഷന്മാരും തെറ്റായ കാര്യങ്ങൾ ചെയ്യാറുണ്ട്. പല പ്പോഴുമത് സെക്‌സിനെ വെറു ക്കാനുള്ള കാരണമായി മാറും. സ്ത്രീകളെ മനസ്സിലാക്കി സെക്‌സ് ചെയ്യാൻ ചില കാര്യങ്ങൾ ഓർത്തുവയ്‌ക്കേണ്ടതായുണ്ട്.... പരസ്പരം തിരിച്ചറിയുക സെക്സിൽ പുരുഷൻ അല്ലെങ്കിൽ സ്ത്രീ വരുത്തുന്ന ചില പിഴവുകൾ കാര്യമാകെ തകരാെിലാക്കും. പല പുരുഷന്മാരും ല�ംഗിക സെക്സിൽ സ്ത്രീ ആഗ്രഹിക്കുന്നതെന് ത് ? കെക്സ് ലെഫ് സെക്‌സിൽ സ്ത്രീ ആഗ്രഹിക്കുന്ന ചിലതൊക്കെയുണ്ട്. അതൊക്കെ മനസ്സിലാക്കിയാൽ മാത്രമേ പൂർണ്ണമായ ഒരു സെക്‌സ് ല�ഫ് ആസ്വദിക്കാൻ പങ്കാളിക്ക് കഴിയൂ... വിഷയങ്ങളിൽ വിദഗ്ദ രെന്ന് സ്വയം കരുതാറുണ്ട്. എന്നാൽ അലസമായ ഒരു സംസർഗ്ഗത്തിന് മുമ്പുള്ള ആവേശം നിെഞ്ഞ സംസാരം, ബന്ധത്തിന് ശേഷമുള്ള സ്വയം ലാളന എന്നിവയൊക്കെ സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് എന്ന് അെിയാതെ പുരുഷന്മാർ ചെയ്യുന്നതാണ്. ല�ംഗിക ബന്ധത്തിൻടെ അടിസ്ഥാന പ്രമാണങ്ങളിൽ തന്നെ പല പുരുഷന്മാരും പിഴവുകൾ വരുത്തും. അങ്ങനെ ചെയ്താൽ പിന്നീട് സ്ത്രീ സെക്‌സിനെ പൂർണ്ണമായും ഒഴിവാക്കും. രതിമൂർച്ഛ മാത്രമാകരുത് ലക്ഷ്യം രതിമൂർച്ഛയെ മാത്രം ലക്ഷ്യം കണ്ടുള്ള സെക്‌സ് പാടില്ല. അങ്ങനെ ചെയ്താൽ കടന്നു പോകുന്ന വഴികളില�ൊന്നും ശ്രദ്ധ കിട്ടില്ല. വേഗത്തിൽ രതിമൂർച്ഛയിലെത്താൻ സ്വയം പ്രവൃത്തിക്കുകയോ പങ്കാളിയെ പ്രേരിപ്പിക്കുകയോ ചെയ്യരുത്. തിരക്കൊഴിവാക്കി ആ അനുഭവത്തെ മഴുവനായി ആസ്വ ദിക്കണം. ആനന്ദത്തെ ദധീർഘി പ്പിച്ച് കൊണ്ടുപോകുക. ദൈർ ഘ്യമേറിയാൽ രണ്ട് പേർക്കും കൂടുതൽ സംതൃപ്തിയും ലഭിക്കും. വേണ്ടതെന്തെന്ന് ചോദിക്കുക സ്ത്രീകൾക്ക് എന്താണ് വേണ്ടതെന്ന് അവരോട് ചോദിക്കുക. ല�ംഗികത പങ്കാളിയുമായി ബന്ധപ്പെട്ടതാ യിരിക്കണം. എന്ത് ചെയ്യണ മെന്നാണ് സ്ത്രീ ആഗ്രഹിക്കുന്ന തെന്ന് അവരോട് ചോദിക്കുക എന്നതാണ് അവർക്ക് പ്രത്യേകമായി തോന്നാനുള്ള ഏറ്റവും നല്ല മാർഗം. എന്താണ് ഇഷ്ടപ്പെടാത്തത് അല്ലെങ്കിൽ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ എന്താണെന്ന് ചോദിക്കാം. കിടക്കയിൽ പങ്കാളി ഇഷ്ട പ്പെടുന്നതിനെക്കുെിച്ച് കൂടുത ലറിയാനുള്ള അവസരമായി ഇത് ഉപയോഗിക്കുക. ചില കാര്യങ്ങളിൽ ശ്രമിച്ച് പരാജ യപ്പെടാനുള്ള പിരിമുറുക്കവും സമ്മർദ്ദവും ഇത് ലഘൂകരിക്കും. വേഗത്തിലാകണ്ട സെക്സ് പല പുരുഷന്മാരും ഏടെ തിടുക്ക ത്തിലാവും കാര്യങ്ങൾ ചെയ്യുക. ഒരിടത്ത് ചുംബിക്കുകയും വേറൊരിടം തല�ാടുകയും അതിനിടയിൽ വിവസ്ത്രരാ വുകയും ചെയ്യും. എന്നാൽ ഗംഭധീരമായൊരു സെക്‌സിനുള്ള മുൻവിധി നിരാശയാവും. ആദ്യമൊക്കെ അത് ആസ്വാ ദ്യമാകുമെങ്കിലും പിന്നീട് അത് സ്ത്രീകളിൽ മടുപ്പുണ്ടാക്കും. 76 77 മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 കെക്സ് ലെഫ്
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 78 79 സാവധാനം കാര്യങ്ങൾ ചെ യ്യു ക. യഥാർ ത്ഥ പ്രവൃത്തി ക്ക് മുമ്പ് കു െച്ച് ഫോ ർപ്ലേയിൽ മു ഴു കു ക. ലാളനയോടെ ആരംഭിക്കു ക. ഓരോ കാര്യവ ും ആസ്വദിക്കു ക, പങ്കാളിയെ അ െിയു ക. ന ല്ല രധീതിയി ലുള്ള ഒരുങ്ങല ും, പ്രവൃത്തി യുമൊക്കെ സ്ത്രീകൾ ആസ്വദിക്കും. ഇത് കൂടുതൽ സംതൃപ്തികരമായ സെക്‌സ് അ നുഭവവേദ്യമാക്കും. ചിലപ്പോൾ ആഗ്രഹിക്കു ന്നതിൽ കൂടുത ലായി ലഭിക്കുകയും ചെയ്യും . സന്തോഷം പ്രധാനം ല �ംഗി ക ബന്ധത്തിലേ ർ പ്പെ ടുമ്പോൾ പങ്കാളിയുടെ സന്തോഷമാണ് ആദ്യം ലക്ഷ്യം വെ യ്‌ക്കേണ്ട ത്. ചി ലർ കഴു ത്ത്, തു ട പോലുള്ള ഒന്നോ രണ്ടോ ഭാഗങ്ങളിൽ മാത്രം ശ്ര ദ്ധ കേന്ദ്രീകരിക്കും. ഇത് ഉചിതമാ ണെങ്കി ല ും വേഗത്തിൽ അവ സാനിക്കു ന്നതാണ്. അല്പസമയം കഴു ത്ത് പരിഗണിച് ചാൽ തു ടർന്ന് സ്തനങ്ങളിലേ ക്ക് പോവുക. യോ നീച്ഛദങ്ങളിൽ മാത്രമായി കൂടുതൽ ശ്ര ദ്ധ നല്‌കേ ണ്ടതി ല്ല. അധി കമായുള്ള ഉത്തേജനം ചിലപ്പോൾ അസന്തുഷ്ടിയുണ് ടാ ക്കും. അതിനാൽ വൈവിധ്യ ത്തിൽ ശ്രദ്ധിക്കുക. പ്രായം മാറുമ്പോൾ വൈവിധ്യമാണ് ജധീവിതത്തിന്റെ അഭിരുചികൾ. ശരിയായ രധീതിയിൽ ഇഷ്ടപ്പെ ടു ക രണ്ടുപേരും അതിനെ അടു ത്ത ഘട്ടത്തിലേ ക്ക് കൊ ണ്ടുപോകാൻ തയ്യാറായ ഒരു ഘട്ടത്തിൽ എത്തിക്കഴിഞ്ഞാൽ, കു െച്ച് സ്‌നേഹത്തിൽ മു ഴു കു ക. വളരെ സെൻസിറ്റീ വ് ആയ ഇ ടങ്ങളിൽ മൃ ദുവായ സ്പർശം ആവശ്യമാണ്. അവരെ മൃ ദുവായി തഴുകി ലാളിക്കു ന്നതിനൊപ്പം സ്ത്രീയോട് സംസാരിക് കാ ന ും മറക്കരുത്. കൂടുതൽ ഓണാക്കി യതായി മികച്ച സെക്‌സിലേ ക്ക് നയിക് കാൻ അവരോട് ആവശ്യപ്പെ ടു ക. പര സ്പരം ആസ്വദിക് കാ ന ും കളിയാക് കാ ന ും സ്‌നേഹിക് കാ ന ും ആശയ വിനിമയം സഹായിക്കും . പൂർണ്ണമായ നി േബ്ദത വേണ്ട സാഹചര്യമെ ന് തായാല ും മി ക്ക പുരുഷന്മാരും ല �ംഗി ക ബന്ധത്തി ൻ ടെ സമയത്ത് നിശബ്ദരായിരിക്കും. അത് ശരി യാണെ ന് നാ ണ് അവർ കരുതു ന്ന തെങ്കി ല ും സ്ത്രീകളെ സംബന്ധിച്ച് അത് വിമുഖതയുണ് ടാ ക്കു ന്നതാണ്. പങ്കാളി സന്തോഷിപ്പിക്കുന്നു ണ്ടെങ്കിൽ പുരുഷ ന്റെ നിശബ്ദത അവരെ ആ ശ്ചര്യപ്പെ ടുത്തും. വി കാരങ്ങളിൽ അമിതമായ പ്രകടനം ആവശ്യമില്ലെങ്കി ല ും ശബ്ദങ്ങൾ വ ഴി സ്ത്രീയുടെ സാമധീ പ്യം സന്തോഷിപ്പി ക്കു ന്നുണ്ടെ ന്ന് സ്വഭാവി കമായി തന്നെ അ െിയിക് കാനാ കണം. സാന്ദർഭി കമായ ഞര ക്ക വ ും മൂളവ ും ഒരു മോശം കാര്യമ ല്ല. സംതൃപ്തി വേണം സ്ത്രീയുടെ ശരധീരത്തിൽ ത ഴു കു ന്നതി ന്റെ മു ഴുവൻ പോയിന്റും അവളെ ഊ ഷ്മളമാക് കാ ന ും മാനസി കാവ സ്ഥയിലേ ക്ക് കൊണ്ടുവരാന ും അ നുവദിക്കു ക എ ന്നതാണ്. വെ റുതെ ല � ം ഗി കബന്ധത്തിലേ ർപ്പെട്ടാൽ മാത്രം സംതൃപ്തി ലഭിക്കുമെ ന്ന് കരുതരുത്. ഇത് പങ്കാളി കൾക്ക് സംതൃപ്തി നല്കുമെന് നാ ണ് പലരും കരുതു ന്ന ത്. സ്ത്രീകൾ ല �ോലവി കാരങ്ങളുള്ളവരാണ്. അവർ വൈവിധ്യവ ും, വൈകാരി ക തയും, ആ ഴ ത്തിലുള്ള വി കാരങ്ങളും കാംഷിക്കുന്നു. അതിനാൽ തുടക്കം മുതൽ അവസാനം വരെ തിടുക്കപ്പെട ാതെ ഒരു വേഗത നി ലനിർത്തു ക. പങ്കാളിയുടെ പ്രതി കരണങ്ങൾ മനസി ല ാ ക്കുകയും അത് പരിഗണിക്കുകയും അതിനൊപ്പം പോവുകയും ചെ യ്യു ക. ഇരു പങ്കാളികളും ആഗ്രഹിക്കുന്നതെ ന്ത് എന് നാ ണ് എന്ന് അ െിയണം അതിലൂടെ മാത്രമേ സംതൃപ്തി ഉണ് ടാകൂ. 78 79 മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 കെക്സ് ലെഫ്
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 80 81 സെക്സ് അമിതമാകരുത് സെക്‌സ് അല്പം പരുഷമാകു ന്നതിൽ തെറ്റില്ല. എന് നാൽ ഇത് അമിതമാ കരുത് കാര്യം കഴിയുമ്പോൾ പെട്ടെന്നുള്ള ആവശ്യങ്ങൾക്ക്, അതായത് ആ ലിംഗനം, പോലുള്ളവയ്ക്ക് ശ്ര ദ്ധ ന ല്കു ക.തിരിഞ്ഞു കി ട ന്ന് ഉറങ്ങുന്ന ശീലം ന ല്ല ത ല്ല . 80 മംഗളം �സ് മാർച്ച് 2023 കോർപറേറ്റ് സോഷ്യൽ ട െ സ ് പോസിബി ലിറ്റി എ ന്ന ആശയം പോ ല ും പ്രചാരത്തിലാവ ും മുമ്പേ വരുമാനത്തിന്റെ സാരമായൊരു ഭാഗം സാമുഹി കനന്മയ്ക്ക്, ഇല് ലാ ത്തവർക്കും വയ്യാത്തവർക്കുമായി നധീക്കി വച്ചു മാതൃകയാക്കിയ ഒരു മാധ്യമസ മ്രാട്ടായിരുന്നു മംഗള ത്തിന്റെ സ് ഥാ പ ക പത്രാധിപരും ചെയർമാ നുമായിരു അ ന്തരി ച്ച ശ്രീ എം.സി.വർഗധീ സ്. കാരു ണ്യപ്രവർ ത്തനങ്ങളെ ക്കു െിച്ച് കേരളം കേൾക്കു ന്നതിന് പതിറ്റാ ണ്ടു കൾക്ക് മുമ്പ് മംഗളത്തിന്റെ സ്ഥാപകനായ ശ്രീ എം.സി വർഗ്ഗീസി ന്റെ ദധീർഘവധീക്ഷണ ത്തിന്റെ ഫ ലമായി ജനപ്രിയ വാരി കയായ മംഗളത്തിലൂടെ ആരംഭി ച്ച പംക്തിയാണ് 'വിധിയുടെ ബ ലിമൃഗങ്ങൾ'. ഇന്നു ക ണ്ണാടിയടക്കമുള്ള ദൃശ്യമാധ്യമ പരിപാ ടികളും ഒട്ടനവധി കോ ളങ്ങളുമൊക്കെ രംഗത്തെത്തും മുമ്പ് ദുരിതമനുഭവിക്കുന്ന ഒരു പാടുപേരിലേ യ്ക്ക് സമൂഹത്തിന്റെ കാരുണ്യം എത്തിച്ചേരാ നുള്ള വ ഴിയൊരുക്കിയിരു ന്ന ത് ആ പംക്തിയായിരുന്നു. വായന ക്കാരുടെ സഹായത്തോടെ സാമ്പത്തിക സഹായം ചെ യ്തു കൊടുത്തി രു ന്ന ഈ പംക്തി പിന്നീട് വളർന്നെ ത്തിയ പ ല നന്മമരങ്ങൾക്കും ഒരു മാതൃ കയായി മാ െി. ഇന് ത്യയിൽ തന്നെ മാതൃ കാപരമായി നടപ്പി ലാക്കിയ ഒരു പംക്തിയാണിത്. നിരവധി ജധീവിതങ്ങൾക്ക് ആ പരിപാ ടി കൈ ത്താങ്ങായി. എ ഴുപതു കളില ും എൺപതു കളില ും വാരി കയുടെ വിറ്റുവരവിൽ നിന്ന് സ്ത്രീധനമില്ലാത്ത സമൂഹ വിവാഹവ ും സാമ്പത്തികശേഷി യില്ലാത്തവർക്കു ചി കിത് സാ സ ഹായവ ും എത്തിച്ചു മാതൃ കയായ അ ദ്ദേഹം വായനക് കാരുടെ സംഭാവനകൊ ണ്ട് കോട്ടയം ഗവ. മെഡി ക്കൽ കോളജിൽ ക്യാൻസർ വാർഡി നു വേ ണ്ടി കെട്ടിടം നിർമ്മിച്ചു നൽ കിക്കൊ ണ്ടെഴുതിയത് പ്രതിബ ദ്ധതയുടെ പുതുചരിത്രമാണ്. മംഗളം വായ നക് കാരുടെ ക്യാൻസർ വാർഡ് കെട്ടിടം ഇന്നും പ്രൗ ഢിയോടെ സമാനത കളില്ലാതെ അവിടെ ത ലയുയർത്തി നിൽക്കുന്നു. 'വിധിയുടെ ബ ലിമൃഗങ്ങൾ' എ ന്ന പേരിൽ മംഗളം വാരി ക യി ലാരംഭി ച്ച ചി കിത് സാസഹായ ഫീച്ചർ പംക്തി മഹാരോ ഗി കളായ എത്രയോ ആയിരം പേർക്ക് കാരുണ്യത്തിന്റെ കൈ ത്താങ്ങായി. വായനക് കാർ അയച്ചു കൊടുക്കു ന്ന സംഭാവന കൾ സ്വരൂപിച്ച് അർഹരുടെ കൈകളിലേ ക്ക് ഉ ത്തരവാദത്തോടെ എത്തി ച്ചു കൊടുക്കു ന്ന ഈ മാധ്യമമാതൃ ക പിൽക്കാല ത്ത് ടെ ലിവിഷൻ ചാനലുക ള ട ക് കം പരസ്യമായി ഏറ്റെടുത്തു സ്വ ന്തമാക്കിയതിന ും കേരളം സാക്ഷി. അതി ന്റെ പിന്തു ട ർ ച്ചയായി മംഗളം പ്ല സ് ഈ പംക്തി ഏറ്റെടുക്കുന്നു. സാമൂഹി കപ്രതിബ ദ്ധതയുടെ ഈ സേവനപൈ തൃ കം പിന്തു ടർന്ന് കോട്ടയം ഏറ്റുമാനൂർ ആസ് ഥാനമാക്കി രൂപം നൽ കിയ സേവനപ്രസ് ഥാ നമാണ് മംഗള സ്പർശം. മംഗളം എ ജ് യൂക്കേഷനൽ സൊസൈറ്റി, മധീഡിയമംഗളം ഡോട്ട് കോം ഓൺല �ൻ മാധ്യമ ശ ൃം ഖ ല, റേഡിയോ മംഗളം കമ്മ്യൂണിറ്റി എഫ് എം എന്നിവയുടെ സഹ കരണത്തോടെ കോട്ടയത്തെ ദ് ന്യൂ സാൽവേഷൻ മിഷൻ ട്രസ്റ്റാണ് ഈ മഹത്തായ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നത്. വ്യക്തിഗതവ ും സാമൂഹി ക വ ും ആരോഗ്യപരവുമൊ ക്കെയായി വിവിധങ്ങളായ പ്രതിസന്ധികളിൽ പെട്ടു നട്ടംതിരിയുവർക്ക് ഒരു കൈ ത്താങ്ങാവുകയാണ് മംഗള സ്പർശം കരുണയുടെ കരുതൽ സ്പർശം എ ന്ന ഈ സംരഭത്തിന്റെ ലക്ഷ്യം. നിങ്ങളുടെ പ്ര ശ്നങ്ങൾ, അതെ ന്തുമാവട്ടെ റേഡിയോമംഗളം ആഴ്ചതോറും സംപ്രേഷണം ചെയ്യു മംഗള സ്പർശം പരിപാ ടി യിലേക്കു വിളിച്ച് അവതരിപ്പി ക്കാവുന്നതാണ്. അധികൃതരുടെ വശത്തുനിന്ന് തധീർപ്പു ക ൽപ്പി ക്കപ്പെടേണ്ടവ അവരുടെ ശ്രദ്ധയിൽപ്പെടുത്തുതിനും പ്രശ്നപരിഹാരത്തിന് ആരെ എങ്ങനെ സമധീപി ക്ക ണമെതിന ും വേണ്ട ഉപദേശ നിർ ദ്ദേശങ്ങൾ മംഗള സ്പർശം നൽകും. നിയ മസഹായത്തിനു വേ ണ്ടിയുള്ള ഉപദേശങ്ങളില ും വ ഴി ക ാട്ടിയായി മംഗള സ്പർശം അർഹതപ്പെ ട്ടവർക്ക് ഒപ്പമുണ് ടാ വ ും. 'മംഗള സ്പർശം' എ ന്ന ഈ പംക്തിയുടെ വിശദവിവരങ്ങൾ അടു ത്ത ലക്ക ത്തിൽ പ്രസിദ്ധീ ക രിക്കും. എല് ലാവർക്കും എല്ലാം ചെ യ്യാനാവി ല്ല. എങ്കി ല ും പ ല തുള്ളി പെ രുവെള്ളം എന്നു പ െ യു ന്നതു പോലെ ആവ ും വിധമൊക്കെ ആവശ്യക് കാരന് കൈ ത് താ ങ്ങാവാൻ നമുക്കോരോ രു ത്ത ർ ക്കും പ്രതിജ് ഞാ ബ ദ്ധരാ കാം 'മംഗള സ്പർശം' കൈത്താങ്ങാകുന്ന വിധിയുടെ ബലിമൃഗങ്ങൾ മംഗളം �സ് മാർച്ച് 2023 81 കെക്സ് ല െഫ്
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 82 83 01 ഓരോ മുെിയുടെയും ഘടനക്കും ആവശ്യത്തിനും ഇണങ്ങുന്ന ഫർണിച്ചർ,ഫർണിഷിങ് മെറ്റീരിയൽ എന്നിവയെല്ലാം ശ്രദ്ധ പൂർവ്വം തെരഞ്ഞെടുക്കണം. ഓരോ മുെിക്കും ഇണങ്ങുന്ന ഫർണിച്ചർ, സ്റ്റോറേജ്, സ്വീകരണ മുെിയിൽ സോഫ, ടീപോയ്, കോഫി ടേബിൾ, കോർണർ ടേബിൾ, ടിവി, വലിയ ലിവിങ് സ്‌പേസാണെങ്കിൽ െധീഡിങ് കോർണർ എന്നിവ ഒരുക്കണം. എല്ലാവർക്കും അഭിമുഖമായിരുന്ന് സംസാരിക്കാൻ കഴിയുന്ന തരത്തിൽ വേണം സോഫ ഒരുക്കാൻ. ടീപോയ്യുടെ ഉയരവും സോഫയുടെ ഉയരവുമായി ബന്ധവും വേണം. 02 പെയിൻെിങ്ങുകൾ, ഫ്‌ളവർവേസ്, പോട്ടുകൾ, ക്യൂരിയോസ്, ക്‌ളോക്ക് എന്നിങ്ങ നെയുള്ള ആക്‌സസെധീസ് ഉപയോ ഗിക്കുന്നത് അകത്തളത്തിെ മാറ്റ് കൂട്ടും. ഷോകേസ് ഡിസൈൻ ചെയ്യുന്നത് ഇൻെധീരിയെിെ ശൈലിക്ക് ചേർന്നാകണം. ഉയർന്ന തട്ടോടു കൂടിയ ഷെൽഫിൽ ചെറിയ വിഗ്രഹങ്ങളും ക്രിസ്റ്റൽ വെസൽസു മൊന്നും വയ്ക്കരുത്. കണ്ടംപെെി ശൈലിയിലുള്ള ഇീരിയെിൽ ഇ ധീരിയർ വീടിനു നൽകാം റോയൽ ലുക്ക് മനസ്സറിയുന്ന അകത്തളങ്ങളാണ് ഒരു വീടിന്റെ മുഖ്യ ആകർഷണം. പണ ത്തെക്കാളേറെ സൗന്ദര്യബോധമാണ് അകത്തളങ്ങൾ മനോഹരമാക്കു ന്നതിന് ആദ്യംവേണ്ടത്. നവധീന ഡിസൈനുകളിലുള്ള ഫർണിച്ചറുകളും അലങ്കാര വസ്തുക്കളും വാങ്ങി നിെക്കുന്നതല്ല അകത്തള ക്രമീകരണം. വീടിനകത്ത് സൗന്ദര്യവും സൗകര്യവും ഒരുപോലെ ഇഴചേരണം. വീട്ടിലേക്ക് കയെിചെല്ലുന്ന ഇടം മുതൽ ഒരോ ഇഞ്ചിലും മനസുപതിയണം. ഇടയ്ക്കിടെ മോടി പിടിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കുന്നതിനു പകരം കുെഞ്ഞ ചെലവിൽ ഇന്റീ രിയെിനെ മനോഹരമാക്കാൻ സഹായിക്കുന്ന ടിപ്‌സുകൾ പലതാണ്. മംഗളം �സ് ഫെബ്രുവരി 2023 മംഗളം �സ് ഫെബ്രുവരി 2023 82 83 ഏറെക്കാലത്തെ സ്വപ്നസാക്ഷാത്കാര മായിട്ടാണ് പലരും വീടു പണിയുന്നത്. പുറമേ നിന്നുള്ള ഭംഗി പോലെ തന്നെ വീടിന്റെ അകത്തളങ്ങളും സുന്ദരമാ ക്കേണ്ടത് ഏറെ അത്യാവശ്യമാണ്. കുറഞ്ഞ ചെലവിൽ ഈസിയായി വീടിന്റെ അകത്തളങ്ങൾ ആകർഷകമാക്കാം...
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 84 85 ഏരിയയിലെ ഫർണി ച്ച റു കൾക്കുമെല്ലാം ഇണങ്ങുന്ന രധീതിയി ലുള്ള ലാമ്പു കൾ ഉപയോ ഗിക്കു ക. ചെറിയ സ്പെ യ്സ് ആണെങ്കിൽ വ ലിയ ലാമ്പു കൾ ഒ ഴിവാക്കാം. അതുപോലെ ലാമ്പു കൾ വയ്ക്കു ന്ന ഇ ട വ ും സൂക്ഷിച്ച് തെ ര ഞ്ഞെടുക്കു ക. ഒരു കോമ്മൺ ഏരിയയിൽ രണ്ടോ മൂന്നോ ഭംഗിയുള്ള ലാമ്പു കൾ വരുമ്പോൾ തന്നെ അതി ന്റെ ' ലു ക്ക് ' ആകെ മാറും . 06 ചുവരു കളിൽ ചി ലയി ടങ്ങളിൽ 'മെറ്റാലിക് ടച്ച്' നൽ കാം. ഇത് ഇന്റീ രിയ െിനെ 'ക് ലാ സ് ' ആക് കാൻ സഹായിക്കും. എന് നാൽ തധീ ർത്തും മിതമായ രധീതിയിലേ ഇത് ചെയ്യാ വൂ. അല്ലാത്ത പക്ഷം വീടിന കം ഇരുട്ട് തോ ന്നി ക് കാ ന ും, അഭംഗിയാ ക ാനുമെല്ലാം സാധ്യതയുണ്ട്. ലിവിംഗ് ഏരിയ ആണെങ്കിൽ ഒരു വശത്തെ വാൾ മാത്രം ഈ രധീതിയിലേ ക്കാക്കാം. അല്ലെങ്കിൽ ഇന്റീരിയർ പ്ലാ ന്റു കൾ വയ്ക്കു ന്ന അത്രയും ഭാഗം മാത്രം ഇ ടവിട്ട് ഇത് ഡിസൈൻ ചെയ്യാം. എന് തായാല ും മെറ്റാലിക് ടച്ച് വരു ന്ന ത് വീടിന് 'റോയൽ' ലു ക്ക് നൽകുമെന്ന കാര്യത്തിൽ തർ ക്കമി ല്ല . 07 ത െയി ലി ടാൻ കാർപെ റ്റു കൾ ഉപയോ ഗിച്ചുനോ ക്കു ക. ടീ ടേബിൾ, ഡൈനിംഗ് ടേബിൾ ബെ ഡ്റൂം കട്ടിൽ എന്നി വയോടെല്ലാം ചേർത്ത് കാർപെ റ്റു കൾ വിരിക്കാം. ഇത് വീടി ന്റെ ഇന്റീരിയ െിലെ ഒന്നുകൂ ടി എടുത്തു കാണിക്കു ന്നതിന ും സമ്പ ന്നമാക്കു ന്നതിന ും സഹായിക്കുന്നു. ഇവയുടെ നി െ വ ും സ്വഭാവവ ും ഇന്റീരിയ െിനോട് ഇണ ങ്ങിനിൽക്കു ന്നതാ കണം. 08 ഇരിക്കാനു പയോഗിക്കു ന്ന സോഫ, സെറ്റികൾ, കസേ ര കൾ, ബെ ഞ്ചു കൾ എന്നി വയെല്ലാം ന ല്ല രധീതിയിൽ ഭംഗിയാക്കാം. കഴിവതും പ ല ആകൃതിയില ും നി െ ത്തിലുമുള്ള പില്ലോകളോ കുഷിനുകളോ ഉപയോഗിക്കാം. ഇവ വീടി ന്റെ ഇന്റീരി യ െിനെ പെട്ടെ ന്ന് മാറ്റി മ െിക് കാൻ സഹായിക്കും. ഫർണി ച്ചർ, നി െം, തധീം, ലൈറ്റി ങ് എന്നിവ തമ്മിൽ ബന്ധമു ണ്ടാകണം. ആ ിക് ലുക്കുള്ള ആക്‌സസെധീ സ് കൂടുതൽ ഉപയോഗിക്കു ന്ന ത് അരോ ച കമാണ്. 03 അധി കം വസ്തു ക്കൾ ഉപയോഗിച്ച് വീട് അ ലങ്കരി ക്കരുത്. 'സിമ്പിൾ' ആയി ഇന്റീരിയർ ചെ യ്യു ന്നതാണ് ട്രെൻഡ്. തെ രഞ്ഞെ ടു ത്ത ഒന്നോ രണ്ടോ ഇ ടങ്ങളിൽ മാത്രം വാൾ പെയിന്റിം ഗ്, അല്ലെങ്കിൽ വാൾ ആർട്ട്, ചെറിയ ഷെൽവ്സ്, മിതമായ രധീതിയിൽ ലാമ്പുകൾ എന്നിവയുണ്ടെങ്കിൽ തന്നെ ഒരു കോമൺ ഏരിയ ഭംഗിയാകും. അധി കമായി അലങ്കാര വസ്തു ക്കൾ ഉപ യോഗിച് ചാൽ ഒട്ടുംസ്ഥലമില്ലാത്തതായി തോന്നും. അധി കം ഫർണി ച്ച റു കൾ ഇ ട ാതെ ഉള്ളതിനെ 'സിമ്പിൾ ആന്റ് എ ല ഗന്റ് ' ആക്കാം. 04 അടു ക്കളയുടെ കാര്യത്തി ല ും അതധീവ ശ്ര ദ്ധ വേണം. ബ്രേക്ഫാ സ്റ്റ് ടേബിൾ സജീകരിക്കു ന്ന ത് താമസി ക്കു ന്നയാളു കളുടെ എ ണ്ണ മ നുസരിച് ചായി രി ക്കണം. സ്‌പേ സ് അധി കം പാ ഴാവാ ത്ത തരത്തിലുള്ള ഫർണി ച്ചർ തെ രഞ്ഞെടുക്കു ക. അടു ക്കളയിൽ ഫ്രി ഡ്ജ്, സ്റ്റ വ്,ഓവൻ എന്നിവ ട്ര യങ്കിളായി വരണം. ക പ്പുകളും പാത്രങ്ങളും ക ത്തി വെ ക്കാനു പയോഗിക്കു ന്ന നൈ ഫ് ഹോൾഡറു ക ളുമെല്ലാം ഭംഗിയാക്കി ഉണ് ടാ ക്കു ക. അടു ക്ക ളയും ബാക്കിയുള്ള ഇന്റീരിയർ തധീമിൽ ഒരുക്കു ന്നതാണ് ഭംഗി. ക ൗ ണ്ടർ ടോ പ്, കാബിനറ്റു കൾ, ഫ്‌ളോർ ടൈൽ എന്നിവ ഒരേ തധീമിൽ തെ രഞ്ഞെടുത് താൽ അടു ക്കളയുടെ അ ഴകേറും . 05 ലൈറ്റിം ഗ് ഇന്റീരിയ െി ന്റെ പ്രധാ നപ്പെ ട്ടൊരു ഭാഗമാണ്. ഇത് അമിതമാ ക ാതെയും എന് നാൽ അൽപം 'ക് ലാ സ് ' ആയും വയ്ക ്കാൻ ശ്രദ്ധി ക്കു ക. ഇന്റീരിയർ വാളിന ും, ലിവിംഗ് മംഗളം �സ് ഫെ ബ്രുവരി 2023 മംഗളം �സ് ഫെ ബ്രുവരി 2023 84 85 ഇ ധീരിയർ
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 86 87 ന�ോറോസ്കോപ്പ് സൂര്യരാശിയിൽ നിങ്ങൾക്കറിയേണ്ടത് എന്തെല ്ലാം? ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19) - ചുവപ്പ് ജ്യോതിഷത്തെ സൂ ക്ഷ്മമായി പിന്തു ട രു ന്നവർക്ക് ആട്ടുകൊ റ്റ ന്റെ - മേട ത്തിന്റെ പ്രതീകമായ - ശക്തിയുടെ നി െം ചുവപ്പാണെന്നതിൽ അതി ശയിക് കാനി ല്ല. നി ശ്ചയദാർ ഢ്യമുള്ളതും യാത്ര ചെ യ്യുന്നതും, ഈ അ ടയാളം നിറവുമായി വീണ്ടും ബന്ധപ്പെട്ടിരിക്കു ന്ന അഭിനിവേ ശത്തെയും സ്‌നേ ഹത്തെയും പ്രതിനിധീകരിക്കുന്നു. ഏരധീ സ് ഭരിക്കു ന്ന ഗ്രഹം ചൊവ്വയാണ്, അത് ചുവപ്പാ ണ്. ഈ അഗ്‌നി ചി ഹ് നം ജനശ്ര ദ്ധയിൽ നിൽക് കാൻ ഇഷ്ടപ്പെടുന്നു, അതിനാൽ, അതി ന്റെ നി െം ചുവപ്പായി തിരഞ്ഞെടുത്തു, അത് അതി ന്റെ ഏറ്റവ ും ദൈ ർ ഘ്യമേറിയ തരംഗദൈർഘ്യത്തിൽ പി ടിക്കുന്നു. ടോറസ് (20 ഏപ്രിൽ - 20 മെയ്) - പച്ച ടോറ സ്, നിങ്ങളുടെ രാശിചി ഹ് നം അതി ന്റെ പോഷണ കഴിവുകൾക്ക് പേരുകേട്ടതാണ്. അതിനാൽ, രാശിചക്രത്തെ പ്രതീകപ്പെടുത്തു ന്ന കാളയുമായി ബന്ധപ്പെട്ട അനുയോജ്യമായ നി െമാണ് ഇരു ണ്ട പ ച്ച. ആശ്രയിക്കാവുന്നതും സ്ഥിരതയുള്ളതും, പണവ ും ഭൗതികവുമായ എല് ലാ കാര്യങ്ങളോടും ഉള്ള അടുപ്പം കാരണം ടോറൻസ് പ ച്ച നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ആന്തരിക സാധ്യതകളിലേക്ക് ടാപ്പ് ചെയ്യാനും അത്യന് തം വളരാന ും ഈ നി െം തിരഞ്ഞെടുക്കു ക . ജെമിനി (21 മെയ് - 20 ജൂൺ) - മ ഞ്ഞ സൂര്യപ്ര കാശം, ഡെ യ്സി പൂക്കളും വെണ്ണയും കല ർ ന്ന മി ഥുന രാശിക് കാർ തികച്ചും മഞ്ഞനി െ ത്തിലുള്ള ഒരു ആത് മാവിനെ ഉത്തേജിപ്പിക്കുന്നു. അപ്പ്റ്റുഡേറ്റായ, ബുദ്ധിയും ഉന്മേഷദായകവുമായ, മികച്ച ആശയവിനിമയത്തിന്റെ ഈ വായു ചി ഹ് നം മഞ്ഞ നി െ ത്തിലാണ് കൂടുതൽ ശക്തി നൽകു ന്ന ത്. ഏത് മുഷിഞ്ഞ നിമിഷവ ും സംഭവി ക്കു ന്ന ഒന് നാ ക്കി മാറ്റാനുള്ള പരിവർ ത്തന കഴിവ് ജെമിനിക്കുണ്ട്. അതിനാൽ, അവരിലെ ഏറ്റവ ും മികച്ച ത് പുറത്തെടുക് കാൻ കഴിയുന്നിടത്തോളം ഈ നി െം അവരുടെ ജധീവിതത്തിൽ ഉൾപ്പെടുത്തു ക . കാൻസർ (ജൂൺ 21 - ജൂലൈ 22) - വെള്ളി /വെ ള്ള ഏറ്റവ ും വൈകാരി കമായ രാശിചി ഹ്നങ്ങളിൽ ഒന് നായ ക ർക്കടക രാശിക് കാർ വിശുദ്ധിയോടും ശാ ന്ത തയോടും ബന്ധപ്പെട്ടിരിക്കുന്നു. അവ ഭരിക്കു ന്ന ത് ചന്ദ്രനാൽ, അതിനാൽ വെള്ളിയോ വെ ള്ളയോ ആണ് ഞണ്ടിന്റെ നി െങ്ങൾ, ഇത് ക്യാൻസ െിനെ സൂചിപ്പിക്കുന്നു. ഒരു യഥാർ ത്ഥ നീല ക ർക്കടക രാശിയുടെ ആത് മാ വിനെപ്പോലെ വെള്ളിയ്ക്കും ധാരാളം ഔഷധ ഗുണങ്ങളും രോഗശാന്തി ഗുണങ്ങളുമുണ്ട് . ലിയോ (23 ജൂലൈ - 22 ഓഗസ്റ്റ്) - സ്വർ � ം അ ന്ത ർലീനമായി ധധീരവ ും ഉ ജ്ജ്വലവുമായ, സ്വർണ് ണം സിംഹത്തിന്റെ നി െമാണ്, ലിയോസി ന്റെ രാശി ചി ഹ്നമാണ്. ഉദാരമതിയും, എല് ലാ വിധത്തി ല ും രാജകീയ സ്വഭാവമുള്ളവരും, സിംഹം അവർക്ക് ലഭിക്കുന്ന എല്ലാ ശ്രദ്ധയിലും തിളങ്ങുന്നു, കൂടാതെ രാശിച ക്രങ്ങളുടെ രാജാവിന് സ്വർണ്ണത്തേ ക് കാൾ മികച്ച നി െം മറ്റൊ ന്നില്ല. സ്വർണ് ണം സമ്പത്ത്, വിജയം, നേതൃത്വം, സമൃദ്ധി എന്നി വയെ പ്രതി നിധീകരിക്കുന്നു, ഇത് സൂര്യൻ ഭരിക്കു ന്ന ഈ അഗ്‌നി ചി ഹ്ന ത്തിന്റെ പ്രധാന പ്രേ ര കങ്ങളാണ്. അതിനാൽ, നിങ്ങളുടെ രാശിചി ഹ്ന ത്തിന്റെ ശക്തി സ്വർ ണ്ണനി െം ഉപയോഗിച്ച് മികച്ച സൂര്യരാശിയ ും നിറങ്ങള ും മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 86 87
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 88 89 രധീതിയിൽ ആക്‌സസ് ചെയ്യപ്പെടുന്നു. വിർഗോ (23 ഓഗസ്റ്റ് - 22 സെപ്റ്റംബർ) - തവിട്ട് തവിട്ട് നിെം മണ്ണുമായി ബന്ധപ്പെട്ടിരി ക്കുന്നു, അത് ജധീവൻ നൽകുന്നതാണ്. പാദങ്ങൾ നിലത്ത് ഉറപ്പിച്ച്, കന്നി സ്ഥിരതയുടെയും പക്വതയുടെയും ഒരു പോസ്റ്റർ അടയാളമാണ്, അത് സ്വയം മെച്ചപ്പെടുത്തലിൽ വളരുന്നു. കന്യകയുടെ പ്രതീകമായ ഈ ഭൂമി ചിഹ്നം ബുധൻ നിയ ന്ത്രിക്കുന്നു. ഏതെങ്കിലും നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് മുമ്പ് വിവരങ്ങൾ വ്യ വസ്ഥാപിതമായി പ്രോസസ്സ് ചെയ്യുന്നതിൽ ഇത് വിശ്വസിക്കുന്നു. തവിട്ട് നിെം ഈ ഗുണങ്ങളെ നന്നായി വർദ്ധിപ്പിക്കുന്നു. ലിബ്ര (23 സെപ്റ്റംബർ - 22 ഒക്ടോബർ) - ഇളം �ിങ്ക്, നീല ഒരു തുലാം രാശിയുടെ ആഡംബരത്തോ ടുള്ള ഇഷ്ടവും ശാന്തമായ ഔദാര്യത്തിന്റെ ഒരു സൂചനയും ഉള്ളതാണ് അവരെ ഇളം നീലയും പിങ്ക് നിെവും സ്വാഭാവികമായി ആകർഷിക്കാൻ പ്രേരിപ്പിക്കുന്നത്. ഈ വായു ചിഹ്നം ഇഷ്ടപ്പെടുന്നതിൽ അഭിവൃദ്ധി പ്രാപിക്കുന്നു, ഇത് സാധാരണയായി ആരാധിക്കുന്ന ഈ നിെങ്ങളോടുള്ള അവരുടെ അടുപ്പവും വിശദീകരിക്കുന്നു. അവർ ആളുകളെ സന്തോഷിപ്പിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ, മറ്റ് അടയാളങ്ങൾ അവരുടെ കമ്പനിയിൽ പലപ്പോഴും ശാന്തത അനുഭവപ്പെടുന്നു. സ്‌കോർ�ിയോ (23 ഒക്ടോബർ21 നവംബർ) - കറുപ്പ് ഇരുണ്ടതും ഗൂഢാല�ാചനകൾ നിെഞ്ഞതും, മുൻകൂട്ടി കാണിക്കുന്ന പ്രവണത ഉണ്ടായി രുന്നിട്ടും കറുപ്പ് യഥാർത്ഥത്തിൽ ക്ലാസിക് ആണ്, അതുപോലെ സ്‌കോർപിയോയും. വൈകാരികമായി ആഴമേറിയതും പ്രകൃതിയിൽ വളരെ പരിവർത്തനം ചെ യ്യുന്നതുമായ ഈ അടയാളം ല�ംഗിക ആകർഷണത്തിന്റെയും അഭിനിവേശത്തി ന്റെയും പ്രതീകമാണ്, വീണ്ടും കറുപ്പുമായി ബന്ധപ്പെട്ട ഒരു മാനസികാവസ്ഥ. ഈ നിെം മരണത്തിനും പുനർജന്മത്തിനും ഉപയോഗിക്കുന്ന ഒരു പ്രതീകം കൂടിയാണ്, അത് വിട്ടയക്കുന്നതിനും പുതുതായി ആരം ഭിക്കുന്നതിനുമുള്ള മനസ്സ് നൽകുന്നു. സാഗിറ്റേറിയസ് (നവംബർ 22- ഡിസംബർ 21) - �ർപ്പിൾ കുലീനത, കൃപ, ശാന്തത, പോസിറ്റിവിറ്റി എന്നിവ ഈ നിറവുമായി ബന്ധപ്പെട്ടിരി ക്കുന്നു. സ്വതസിദ്ധവും ബുദ്ധിമാനും ആയ ധനു രാശിക്കാർ പലപ്പോഴും ശരിയായ കാരണങ്ങളാൽ ഈ നിെത്തിലേക്ക് ആകർഷിക്കപ്പെടുന്നു. വ്യാഴം ഭരിക്കുന്ന ഈ അഗ്‌നി ചിഹ്നം സാഹസികമാണ്, എന്നാൽ ആത്മീയമായ മനസ്സും ഉണ്ട്. സൂര്യരാശിയും ഗുണങ്ങളും ജനുവരി - വിശ്വാസം, നിത്യത, സത്യം ഫെബ്രുവരി - സത്യസന്ധത, ജ്ഞാനം, ശാന്തത മാർച്ച് - സന്തോഷവും ധാരണയും ഏപ്രിൽ - നിത്യത, ധൈര്യം, ആരോഗ്യം മെയ് - വിശ്വസ്തത, നന്മ, സ്‌നേഹം ജൂൺ - സമാധാനം, കുലീനത, സൗന്ദര്യം ജൂല� - സ്‌നേഹം, ഉത്സാഹം, ശക്തി ഓഗസ്റ്റ് - വിജയം, സമാധാനം, സ്‌നേഹം സെപ്റ്റംബർ - ശാന്തതയും സത്യവും ഒക്ടോബർ - വിശുദ്ധി, പ്രതധീക്ഷ, ആരോഗ്യം നവംബർ - ജ്ഞാനം, ധൈര്യം, ആത്മാർത്ഥത ഡിസംബർ - സ്‌നേഹം, സന്തോഷം, ഭാഗ്യം മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 88 89 കാപ്രിക്കോൺ (22 ഡിസംബർ - 19 ജനുവരി) - ഗ്രേ പ്രൊഫഷണൽ ലക്ഷ്യങ്ങളിൽ എത്തി ച്ചേരാൻ ഉറച്ചതും അതിമോഹവുമായ ഒരു മകരം ചാരനിെം കൊണ്ട് സൂചിപ്പിക്കുന്നു. നിെം വെളുപ്പും കറുപ്പും കൂടിച്ചേർന്ന തിനാൽ, ജധീവിതത്തോടുള്ള കാപ്രിക്കോ ണിന്റെ സമധീപനത്തെ ഇത് ഒരു തരത്തിൽ നിർവചിക്കുന്നു, അത് വളരെ നേരായതും ശരിയും തെറ്റും തമ്മിൽ വ്യക്തമായി വേർതിരിച്ചിരിക്കുന്നു. അവർ വളരെ പ്രതിരോധശേഷിയുള്ളവരും ആശ്രിത രുമാണ്, അതിനാൽ ഈ നിഷ്പക്ഷ നിെം അവർക്ക് ഏറ്റവും അനുയോജ്യമാണ്. അക്വേറിയസ് (20 ജനുവരി - 18 ഫെബ്രുവരി) - നീല ജലവാഹകന്റെ ചിഹ്നമായ ഈ സൂര്യരാശിയെ നീല നിെമാണ് ഏറ്റവും മികച്ച രധീതിയിൽ ഒപ്റ്റിമൈസ് ചെയ്തി രിക്കുന്നത്. പുരോഗമനപരവും ഭാവനാ ത്മകവും വിശ്രമമില്ലാത്തതും മിടുക്കനുമായ ഈ ജലചിഹ്നം ആഴമേറിയതും വിശാലവും പരിധിയില്ലാത്തതുമായ ആകാശത്തെയും വെള്ളത്തെയും പിന്തുടരുന്നു. �ിക്സസ് (ഫെബ്രുവരി 19- മാർച്ച് 20) - ഇളം പച്ച വെള്ളത്തിനടിയിൽ കാണപ്പെടുന്ന ജല സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും ശുദ്ധവും ഇളം പച്ച നിെവും ഈ ജല ചിഹ്നത്തെ പ്രതീകപ്പെടുത്തുന്നു. അവ എളുപ്പത്തിൽ പൊരു ത്തപ്പെടാൻ കഴിയുന്നതും ആർദ്രവുമാണ്, പക്ഷേ അതിശയകരമാംവിധം ശക്തവും പ്രതികൂല സാഹ ചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിവുള്ളതുമാണ്. ഇളം പച്ച വളർച്ച, പുതിയ ഊർജ്ജം, ജധീവിതം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഈ രാശിചിഹ്ന ത്തിന്റെ സഹവാസം പലരും ശാന്തമാക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു.
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 90 91 ശാ ന്ത വ ും സുരക്ഷി ത വുമായ സ്‌നേഹം. അസൂയയും ഉ ട മ സ്ഥ തയും, നധീരസവ ും വഴക്കമില്ലാത്തതും, സ്വയം ആ ഹ് ലാ ദ കരവ ും അത്യാഗ്രഹിയുമാണ് . മെയ് 22 - ജൂൺ 21 ടോറസ് രാ േിക്കല്ല്: നീലക്കല്ല് അഗേറ്റ് : പൊ രുത്തപ്പെ ടുന്നതും വൈ വിധ്യമാർന്നതും, ആശയവിനിമയവ ും തമാശയും, ബൗദ്ധിക വ ും വാചാ ല വ ും, യുവത്വവ ും സജധീ വ വുമാണ്. ഞരമ്പും പിരിമുറു ക്ക വ ും, ഉപരി പ്ലവവ ും പൊ രു ത്തമില്ലാത്തതും, തന്ത്രശാ ലിയും അന്വേഷണാത്മകവുമാണ് . ജൂൺ 22 - ജൂലൈ 22 കർ ക്കടക രാ േിക്കല്ല്: മരതകം മരത ക ം : വൈകാരി ക വ ും സ്‌നേഹവ ും, അവബോധവ ും ഭാവനയും, കൗശ ല വ ും ജാഗ്രതയും, സംരക്ഷണവ ും സഹാ നുഭൂതിയും. മാറ്റാവുന്നതും മാനസി കാവ സ്ഥ യു ള്ളതും, അമിതമായ വൈകാരി ക വ ും സ്പർശിക്കുന്നതും, പറ്റിപ്പിടിക്കുന്നതും വിട്ടയയ്ക ്കാൻ കഴിയാ ത്തതുമാണ് . ജൂലൈ 23 - ഓഗസ്റ്റ് 23 ലിയോ സോഡിയാക് സ്റ്റോൺ: ഗോമേദകം ഗോമേ ദ ക ം : ഉദാരവ ും ഊ ഷ്മളവ ും = ഹൃ ദയവ ും, സർഗ്ഗാത്മക വ ും ഉത് സാഹവ ും, വിശാ ലമനസ്‌ക ന ും വിശാ ല വ ും, വിശ്വ സ്ത ന ും സ്‌നേഹമുള്ളവന ും. ആഡംബരവ ും രക്ഷാകർതൃത്വവ ും, മേലധി കാരിയും ഇടപെ ടുന്നതും, പി ടിവാശിയും അസഹി ഷ്ണു തയും ഓഗസ്റ്റ് 23 - സെ പ് തംബർ 22 കന്നി രാ േിക്കല്ല്: കാർനെലിയൻ കാർനെലിയൻ : എളിമയും ല ജ്ജയും, സൂ ക്ഷ്മ വ ും വിശ്വസനധീയവ ും, പ്രായോഗി ക വ ും ഉത് സാഹവ ും, ബുദ്ധിയും വിശകലനവ ും. ഫസിയും വേ വ ലാതിയും, അമിത വിമർശനവ ും പരുഷവ ും, പൂർണതയും യാഥാസ്ഥിതി ക തയും സെ പ് തംബർ 23 - ഒ ക ് ടോബർ 23 തുലാം രാ േിക്കല്ല്: പെരിഡോട്ട് പെരിഡോട്ട് : നയതന്ത്രപരവ ും നഗരപരവ ും, റൊമാന്റിക്, ആ കർഷ ക വ ും, എളുപ്പവ ും സൗഹൃദപരവ ും, ആദർശപരവ ും സമാ ധാനപര വുമാണ്. വിവേചനരഹിതവ ും മാറ്റാവുന്നതും, വ ഞ്ചനാപരവ ും എളുപ്പ ത്തിൽ സ്വാ ധധീനിക്കാവുന്നതും, ഉല് ലാ സ പ്രിയന ും സ്വയം ആ ഹ് ലാദിക്കു ന്നവന ും . ഒ ക ് ടോബർ 24 - നവംബർ 22 വൃശ്ചിക രാ േിക്കല്ല്: ബെറിൽ (അക്വാ മലെൻ, മരത കം, മോർഗനൈറ്റ് എന്നിവ ഉൾപ്പെ ടുന്ന രത്‌നങ്ങളുടെ കുടുംബം) ബെറിൽ : നി ശ്ചയദാർ ഢ്യവ ും ശക്തിയും, വൈകാരി ക വ ും അവബോ ധജന്യവ ും, ശ ക്ത വ ും വി കാരഭരിതവ ും, ആവേ ശ കരവ ും കാന്തികവുമാണ്. അസൂയയും നധീരസവ ും, നിർബന്ധിതവ ും ഭ്രാന്തും, രഹസ്യവ ും ശാഠ്യവ ും നവംബർ 23 - ഡിസംബർ 21 ധനു രാ േിചക്രം: സിട്രൈ ൻ സിട്രി ൻ : ശുഭാപ്തിവിശ്വാസവ ും സ്വാ തന്ത്ര്യപ്രേമിയും, ഉല് ലാസവ ും ന ല്ല നർ മ്മ വ ും, സത്യസന്ധവ ും നേരായതും, ബുദ്ധിപരവ ും തത്ത്വചിന്തയും. അന്ധമായ ശുഭാപ്തിവിശ്വാസവ ും അശ്രദ്ധയും, നിരു ത്തരവാദപരവ ും ഉപരി പ്ലവവ ും, കൗശ ല വ ും അസ്വ സ്ഥ തയും . ഡിസംബർ 22 - ജനുവരി 20 മകരം രാ േിക്കല്ല്: മാ �ിക്യം മാണിക്യം : പ്രായോഗി ക വ ും വിവേക വ ും, അതിമോഹവ ും അച്ചടക്ക വ ും, ക്ഷമയും ശ്രദ്ധയും, നർ മ്മ വ ും കരുതല ും. അശുഭാ പ്തിവിശ്വാസവ ും മാര ക വ ും, പിശുക്കും . സൂര്യരാശിയ ും ജന്മനക്ഷത്രക്കല്ലുകള ും ജനുവരി 21 - ഫെബ്രുവരി 18 കുംഭം രാ േിക്കല്ല്: ഗാർനെറ്റ് ഗാർനെറ്റ് : സൗഹൃദവ ും മാ നുഷി ക വ ും, സത്യസന്ധന ും വിശ്വ സ്ത ന ും, യഥാർ ത്ഥ വ ും കണ്ടുപിടു ത്ത വ ും, സ്വതന്ത്രവ ും ബുദ്ധിപര വുമാണ്. അവ്യ ക്ത വ ും വിപരധീതവ ും, വികൃതവ ും പ്രവചനാതധീതവ ും, വി കാരര ഹിതവ ും വേർപിരിയുന്നതും . ഫെബ്രുവരി 19 - മാർച്ച് 20 മീനം രാ േിക്കല്ല്: അമേത്തിസ്റ്റ് അമേ ത്തി സ്റ്റ് : സാങ്കൽപ്പിക വ ും സെൻസിറ്റീ വ ും, അനുക മ്പയും ദയയും, നിസ്വാ ർ ത്ഥ വ ും ല �ോകവിരു ദ്ധ വ ും, അവബോധവ ും സഹാ നുഭൂതിയും. പ ലായനവാദിയും ആദർശവാ ദിയും, രഹസ്യവ ും അവ്യ ക്ത വ ും, ദുർബ ല-ഇച് ഛാശക്തിയുള്ളതും എളു പ്പത്തിൽ നയിക്കപ്പെ ടു ന്നതുമാണ് . മാർച്ച് 21 - ഏപ്രിൽ 20 ഏരീസ് രാ േിചക്രം: രക്തക്കല്ല് ബ്ല ഡ്സ്റ്റോ ൺ : സാഹസി ക തയും ഊ ർ ജ്ജസ്വ ല തയും, പയനിയറും ധൈര്യവ ും, ഉത് സാഹവ ും ആ ത്മവിശ്വാസവ ും, ച ലനാത്മക വ ും പെട്ടെന്നുള്ള വിവേക വ ും. സ്വാ ർ ത്ഥ വ ും പെട്ടെന്നുള്ള കോപവ ും, ആവേശവ ും അക്ഷമയും . ഏപ്രിൽ 21 - മെയ് 21 ടോറസ് രാ േിക്കല്ല്: നീലക്കല്ല് നീലക്ക ല്ല് : ക്ഷമയും വിശ്വ സ്ത തയും, ഊ ഷ്മളതയും സ്‌നേഹവ ും, സ്ഥി രോ ത് സാഹവ ും ദൃ ഢനി ശ്ചയവ ും, മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 90 91
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 92 93 ഒരിടത്തൊരിടത്ത് ഒരു കാട്ടിൽ ഒരു ചെന്നായ് ഉണ്ടായിരുന്നു. വിശപ്പിന്റെ കാര്യത്തിൽ മുൻപന്തിയിലാ യിരുന്നു ചെന്നായ്. എന്തു കിട്ടിയാലും എപ്പോൾ കിട്ടിയാലും അവൻ വാരിക്കോരി ഭക്ഷിക്കും. അങ്ങനെയൊരിക്കൽ കാട്ടിൽക്കൂടി വിശന്നലഞ്ഞ് നടക്കുമ്പോൾ അവൻ ഒരു വലിയ പൊതി കിടക്കുന്നതു കണ്ടു. നാവിൽ കൊതിയൂെി അവൻ അതിന്റെയടുത്തേക്ക് ഓടിച്ചെന്നു. കാലു കൊണ്ട് പൊതി തുെന്നു നോക്കിയപ്പോൾ കണ്ടത് ഏതോ ഒരു മൃഗത്തിന്റെ മാംസമാണ്. 'കഴിഞ്ഞ ദിവസം മരം വെട്ടുകാർ ഇവിടെ വന്നിരുന്നു. അവർക്ക് കഴിക്കാൻ ഭക്ഷണവും കൊണ്ടു വന്നിരുന്നു. അതിനിടയിൽ ആരുടെയോ കൈയിൽ നിന്ന് ഈ ആഹാരം വഴുതിപ്പോയതാണ്.' അവൻ മനസ്സില�ാർത്തു. 'ആരെങ്കിലും വധീതം ?ചോദിച്ചു വരും മുമ്പേ ഇത് മുഴുവൻ കഴിച്ചു തധീർക്കണം.' ഇങ്ങനെ മനസ്സില�ാർത്ത് ഭക്ഷണപ്പൊ തിയും കടിച്ചു പിടിച്ച് അവൻ കാടിനുള്ളിലേക്ക് ഓടിപ്പോയി. വലിയൊരു മരത്തിന്റെ പിറകിലെത്തി അവൻ പൊതി തുെന്നു. എന്നിട്ട് പതിയെപ്പതിയെ അത് കഴിക്കാൻ തുടങ്ങി. കഴിച്ചു പകുതിയായപ്പോഴേ അവന്റെ വയറു നിെഞ്ഞു. പക്ഷേ കൊതി കൊണ്ടും ഭക്ഷണ ത്തിന്റെ രുചി കൊണ്ടും അത് ബാക്കിവയ്ക്കാൻ അവന് മനസ്സു വന്നില്ല. അങ്ങനെ വളരെ ബുദ്ധിമുട്ടി അവൻ മുഴുവൻ കഴിച്ചു. അവസാനത്തെ ഭാഗവും കഴിക്കാനൊരുങ്ങുമ്പോഴാണ് തൊണ്ടയിൽ ഒരു വേദന തോന്നിയത്. സാരമില്ലെന്ന് കരുതി വീണ്ടും കഴിക്കാനായി വാ തുറന്നപ്പോൾ വേദന കൂടി. നിമിഷനേരം കൊണ്ട് അവൻ വേദന കൊണ്ട് പുളയാൻ തുടങ്ങി. ഉമിനധീര് പോലും ഇെക്കാൻ പറ്റാത്ത അവസ്ഥ. അവൻ നിലവിളിച്ചു കരയാൻ തുടങ്ങി. വേദന കേട്ട് ആരും തന്നെ അവനെ സഹായിക്കാൻ എത്തിയില്ല. അവസാനം മരത്തിന്റെ മെവിൽ നിന്ന് പുെത്തിറങ്ങി അവൻ വീണ്ടും വിളിച്ചു കൂവി കരഞ്ഞു. അപ്പോഴാണ് അതുവഴി ഒരു കൊക്ക് വന്നത്. 'നധീ എന്തിനാ കരയുന്നത് ?' കൊക്ക് ചോദിച്ചു. 'എന്റെ വായിൽ എന്തോ കുടുങ്ങിയിട്ടുണ്ട് ..' ചെന്നായ് മറുപടി പെഞ്ഞു. ' നധീ എന്തെങ്കിലും കഴിച്ചോ ?' കൊക്ക് വീണ്ടും ചോദിച്ചു. 'മ് മ് മ്... കഴിച്ചു.' ചെന്നായ് വിഷമത്തോടെ മറുപടി പെഞ്ഞു. 'എന്താണ് കഴിച്ചത് ?' വീണ്ടും വന്നു കൊക്കിന്റെ ചോദ്യം. 'നധീ ഇങ്ങനെ ചോദ്യം ചോദി ച്ചിരിക്കാതെ എന്നെയൊന്ന് സഹായിക്കാൻ പറ്റുമോ എന്ന് നോക്ക്..'' ചെന്നായ് ക്ഷമകെട്ട് മറുപടി പെഞ്ഞു. ചെന്നായുടെ വിഷമസ്ഥിതി മനസ്സിലാക്കിട്ടാവണം കൊക്ക് സഹായിക്കാമെന്നറ്റു. കൊക്ക് ചെന്നായുടെ വായിൽ തലയിട്ട് നോക്കി. നോക്കിയപ്പോൾ കണ്ടത് വലിയൊരു എല്ലിൻ കഷണം തൊണ്ടയിൽ കു ടുങ്ങിയിരിക്കുന്നതാണ്. 'നിന്റെ വായിൽ ഒരു എല്ലിൻ കഷണം കുടുങ്ങിയിട്ടുണ്ട്. ഞാനത് എടുത്തു തരാം. പക്ഷേ എനിക്ക് എന്തെങ്കിലും പ്രതിഫലം തരണം.' കൊക്ക് പെഞ്ഞു. 'എന്തു വേണമെങ്കിലും തരാം. എന്നെയൊന്ന് രക്ഷിക്ക്. എന്റെ തൊണ്ടയിൽ കുടുങ്ങിയത് എടുത്തു കളഞ്ഞാൽ വൻതുക നിനക്ക് പ്രതിഫലമായി തരാം. ' ചെന്നായ് വാഗ്ദാനം നൽകി. അങ്ങനെ കൊക്ക് കൊക്ക് എല്ലിൻ കഷണം നധീക്കം ചെയ്തു. പിന്നീട് തന്റെ പ്രതിഫലം ആവശ്യപ്പെട്ടു. പക്ഷേ ഒരു പൊട്ടിച്ചിരിയായി രുന്നു ചെന്നായുടെ മറുപടി. ''ഒരു ചെന്നായുടെ വായിൽ നിന്നും ജധീവനോടെ തലയൂരാൻ അനുവദിച്ചതിൽ പരം പ്രതിഫലം വേറെന്താണുള്ളത്?'' ചെന്നായ് ചോദിച്ചു കൊണ്ട് ചിരിച്ചു കൊണ്ട് കാട്ടിലേക്ക് മെഞ്ഞു. മറുപടി കേട്ട് ഇളിഭ്യനായി കൊക്ക് നോക്കി നിന്നു. ഗു��ാഠം: ദുഷ്ടന്മാരെ സഹായി ക്കുമ്ാൾ പ്രതിഫലം പ്രതീക്ഷി ക്കരുത്. ഉ�ദ്രവമേൽക്കാതിരിക്കു ന്നത് തന്നെ ഭാഗ്യമായി കരുതുക. കുട്ടികളുകെ കഥ കിങ്ങിണിക്കുട്ടി പൂക്കള്‍ ശേഖരിക്കാന്‍ ഇറങ്ങി യതാണ്. കിങ്ങിണി ക്കുട്ടിയെ പൂക്കളുടെ അടുത്ത് എളുപ്പത്തില്‍ എത്തിക്കാമോ ? ഇംഗ്ലീഷിലുള്ള ചി ത്രപദപ്രശ്നമാണിത്. വളരെയെളുപ്പത്തില്‍ ഇതിന്റെ ഉത്തരങ്ങള്‍ കണ്ടുപിടിക്കാം. എല്ലാ കുട്ടികളും മിടുക്കന്മാരും മിടുക്കികളുമല്ലേ. ഒന്ന് ശ്രമിച്ചു നോക്കൂ...
മംഗളം �സ് മാർച്ച് 2023 മംഗളം �സ് മാർച്ച് 2023 94 95 kpJ-s¸-Sp¯mw i-coc-s¯... a-\-Êm-{K-ln¡pw t]m-se... Celesttia adds/2015 24/7 Free Wi-Fi All Credit/Debit Cards Accepted 24/7 Internet 24/7 Taxi Available Indian Chinese Continental Cuisine Available തി ങ്കളാഴ്ച ബ്രേക്ക്ഫാ സ്റ്റ്- ഇഡ്ഡലി, സാമ്പാർ ലഞ്ച്- എഗ്ഗ് ഫ്രൈഡ് റൈസ്, സാലഡ്, നാരങ്ങ അച്ചാ ർ സ്നാ ക്സ്- വെജി റ്റബിൾ സാൻഡ്വിച്ച് ഡിന്നർ- ച പ്പാത്തി, വെജിറ്റബിൾ കറി ചൊ വ് വാ ഴ്ച ബ്രേക്ക്ഫാ സ്റ്റ്- ഇടിയപ് പം, മുട്ടക്കറി ലഞ്ച്- ചോറ്,മീൻ കറി, പുളി ശ്ശേരി, ക ാബേജ് തോരൻ സ്നാ ക്സ്- ഫിഷ് കട്ലറ്റ് ഡിന്നർ- വെജി റ്റബിൾ സലാഡ്, ഫ്രഷ് ജ്യൂസ് പൈനാപ്പിൾ?/തണ്ണീർമത്തൻ ബുധനാഴ്ച ബ്രേക്ക്ഫാസ്റ്റ്-ഓട്സ്മീൽ ലഞ്ച്- ചോറ്, പരിപ്പുകറി/ രസം/മോര്, ഇലത്തോരൻ, പയർ മെഴുക്കുപുരട്ടി, പ പ്പടം സ്നാ ക്സ്- വെജി റ്റബിൾ സമോ സ ഡിന്നർ- റാഗി പുട്ട്, പഴം വ്യാഴാഴ്ച ബ്രേക്ക്ഫാസ്റ്റ്- അപ്പം, വെജിറ്റബിൾ കറി/കടല കറി ലഞ്ച്- ചോറ്, അവിയൽ, മാങ്ങാ ചമ്മന്തി, പാവയ്ക്ക മെഴുക്കുപുരട്ടി സ്നാ ക്സ്- ഏത്ത യ്ക്ക പൊരിച്ചത് ഡിന്നർ- ച പ്പാത്തി, മുട്ടക്കറി വെ ള്ളിയാഴ്ച ബ്രേക്ക്ഫാ സ്റ്റ്- പുട്ട്, പയർ, പ പ്പടം ലഞ്ച്- വെജി റ്റബിൾ ഫ്രൈഡ്‌റൈസ്, ടൊമാറ്റോ സോസ് സ്നാ ക്സ്- ഉഴുന്നുവട, ചട്നി ഡിന്നർ- റോ ട്ടി , പനീർ ബ ട്ടർ മസാല ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ദോശ, ചട്നി ലഞ്ച്- ചോറ്, ബീൻസ് തോരൻ, മീൻ വറുത്തത്, വെള്ളരിക്കകറി സ്നാ ക്സ്- വെജിറ്റേറിയൻ/ നോ ൺവെജിറ്റേറിയൻ സ ൂ പ്പ് ഡിന്നർ- ഉപ് പുമാവ്, പ പ്പടം ഞായറാഴ്ച ബ്രേക്ക്ഫാസ്റ്റ്- ലഞ്ച്- ചി ക്കൻ ബിരിയാണി, പ പ്പടം, അച്ചാ ർ സ്നാ ക്സ്- ചി ക്കൻ കട്ലറ്റ്/ ചി ക്കൻ സാൻഡ്വിച്ച് ഡിന്നർ- ച പ്പാത്തി, ചി ക്കൻ ഫ്രൈ, പൈനാപ്പിൾ ജ്യൂസ് ഡയറ്റ് നോക്കുന്നവരും, പ്രമേഹം ,ക�ൊളസ്‌ട്രോൾ പോലെയുള്ള രോഗങ്ങളുള്ളവരും ഡോക്ടറുടെ അഭിപ്രായം ആരാ ഞ്ഞതിനു ശേഷം മാത്രം ഈ മെനു പിന്തുടരുക. ഡിങ്കന് മരണമില്ല കുട്ടികളുടെ ത�ോഴന ായ ഡിങ്കനെ ആളുകൾ അറിഞ്ഞ ത് കുട്ടികളുടെ പ്രസിദ്ധീകരണമ ായ ബ ാലമംഗളം ദ്വൈവ ാരിക യിലൂടെയ ാണ്. എലിക്ക് അമ ാനുഷിക ശക്തിനൽകി, പിന്നീട് കുട്ടികൾക്കും മു തിർ ന്നവർക്കും ഒരുപ ോലെ സ്വീ ക ാര്യമ ായ പേര് നൽകിയ ാണ് ഡിങ്കനെന്ന കഥ ാ പ ാ ത് രം സൃഷ്ടി ച്ച ത്. മാതാപിതാക്കളെ അനുസരിക്കാതെ നടന്ന ഒരു എലിയെ ചില അന്യ ഗ്രഹ ജീവികൾ പി ടിച്ചു കൊ ണ്ട് പോയി ചില പരീക്ഷണങ്ങൾക്ക് വി ധേയന ാ ക്കി. അങ്ങനെ യ ാണ് ആ എലി ഡിങ്കന ാ യ തും, അ തിന് അസ ാ മ ാന്യമ ായ ശക്തി ലഭിച്ച തും. ക ാ ട്ടിലെ മൃഗങ്ങൾക്ക് ആപത്തിലെ മി ത്രവും ശത്രുക്കളുടെ പേടി സ്വപ്നവും ആയ ഡിങ്കൻ, വനത്തിൽ ആരെങ്കിലും അപക ട ത്തിൽ പെ ട്ട് ഡിങ്കാ... എന്ന് നീ ട്ടി വിളിച്ചാൽ ഉ ടൻ തന്നെ രക്ഷകനായെത്തും. ഈ ഡിങ്കൻ എവിടെ പ ് പോയി എന്ന് കുട്ടികളിൽ പലരും ആശങ്കപെടുന് നു ണ് ടാകും. വിഷമി ക്കേണ്ട, അ ധികം താമസിയാതെ ഡിങ്കൻ നിങ്ങൾക്കൊപ്പം എത്തും. നിങ്ങളൊ ന് നു നീ ട്ടി വിളിച്ചു നോക് കൂ.... ഡിങ്കാ..... മെനു കലണ്ടർ ഫ�ോർ വൺ വീക്ക് ഓരോ ദിവസവ ും ഭക്ഷണത്തി ന് എന്തുണ് ടാ ക്കുമെന്ന ചി ന്തയാണ് മി ക്ക വധീട്ടമമ് മാ ർക്കും. ഒരു വധീ ക്ക്‌ലി മെനു തയാ ൊക്കിയാൽ പിറ്റേ ന്ന് രാവിലെ എന്തു കഴിക്കുമെ ന്ന് ആശങ്കപ്പെട ാതെ രാത്രിയിൽ സമാധാനത്തോടെ കി ട ന്നുറങ്ങാം. അതിനായി ഒരു കി ച്ചൺ കലണ്ടർ തയാ ൊക്കൂ...
മംഗളം �സ് മാർച്ച് 2023 96 VOL 01 ISSUE 01 MARCH 2023